"താൾ:Vijnapanam - Kochi Janmi sabha 1914.pdf/6" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
താളിന്റെ തൽസ്ഥിതിതാളിന്റെ തൽസ്ഥിതി
-
തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ
+
തെറ്റുതിരുത്തൽ വായന കഴിഞ്ഞവ
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:


ആ കൊല്ലത്തിൽതന്നെ അക്ടോബർമാസം നു-മേല്പറഞ്ഞകമീഷന്മാർ പ്രസിദ്ധപ്പെടുത്തിയ ചിലനിശ്ചയങ്ങളിൽ ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു.“മുൻപറഞ്ഞകാരണങ്ങളെക്കൊണ്ട് ജന്മികൾ മേലിലുമ്പഴയപാട്ടമൎയാദപ്രകാരമോ,ഇരുകക്ഷികൾക്കും സമ്മതമാകുന്ന മറ്റുവിധത്തിലോകാണക്കാരുമായി നിശ്ചയംചെയ്തു് അവരുടെ ജന്മഭൂമികളെ കൈവശംവെച്ചുകൊള്ളുവാനായി തീർച്ചപ്പെടുത്തി കല്പിച്ചിരിക്കുന്നു.കാണക്കാർ ജന്മിക്കുകൊടുക്കേണ്ട പാട്ടം കൊടുക്കാതിരുന്നാൽ ജന്മികൾക്കു അദാലത്തുകോടതിയിൽ അന്യായപ്പെട്ടുവസൂലാക്കാം.പാട്ടശ്ശീട്ടിലെ അവധി കഴിയുമ്പോൾ ഭൂമിയേയും കൈവശപ്പെടുത്താം”.<br /> മലബാറിലെ സ്ഥിതികളെപ്പറ്റി പ്രത്യേകമായ ഒരു അന്വേഷണം നടത്തുവാൻ അന്നത്തെ ഗവർണർജനരാളാൽ നിയമിച്ചയക്കപ്പെട്ട ഒരാളും,കാൎയ്യങ്ങളെ ശ്രദ്ധയോടുകൂടി അന്വേഷിച്ചറിയുന്നാളുമായ ഡാക്ടർ ബുക്കാനൻ 1800 ഡിസമ്പ്രമാസത്തിൽ അദ്ദേഹത്തിന്റെ ഡൈരിയിൽ താഴേ പറയുംപ്രകാരം എഴുതീട്ടുണ്ട്.“വാസ്തവത്തിൽ ഹൈദരുടെ വിജയത്തിനുമുമ്പിൽ ചില ചില്ലറഭാഗങ്ങളൊഴികെ സകലഭൂമികളുടെ ഉടമസ്ഥന്മാർ അവർ(നമ്പൂതിരിമാർ)തന്നെയായിരുന്നുവെന്ന് എല്ലാവർക്കുമറിയാവുന്നതാണ്. സാമാന്യമായി കൃഷിയോഗ്യങ്ങളായ അധികം ഭൂമികളും വളരെക്കാലമായി കാണമെന്ന പണയത്തിന്മേൽ കൊടുക്കപ്പെട്ടിരിക്കുന്നു. ഒരാൾ പണയത്തിന്മേൽ പണംകൊടുപ്പാൻ സമ്മതിച്ചാൽ ഉടമസ്ഥനും ആയാളുംകൂടി,പണയപ്പെടുത്തുന്ന ഭൂമിയിൽനിന്നു ചിലവുകഴിച്ചുണ്ടാകുന്ന വിളവിനെ തീർച്ചപ്പെടുത്തും. കാണക്കാരൻ എന്നുകൂടിപ്പേരുള്ള പണം കൊടുക്കുന്ന ആൾ ഭൂമിയുടെ ഭരണം ഏറ്റുവാങ്ങുകയും,സാധാരണനിരക്കുപ്രകാരം നൂറ്റിന്നു കൊല്ലത്തിൽ പത്തുവീതം പലിശക്കു പണംകടംകൊടുക്കുകയും ചെയ്യും. ചിലവുകഴിച്ചുള്ള വിളവിൽനിന്ന് ഈ പലിശ എടുക്കുകയും,ബാക്കിയുണ്ടെങ്കിൽ ഭൂമിയുടമസ്ഥനു
ആ കൊല്ലത്തിൽതന്നെ അക്ടോബർമാസം ൨൮-{{ആം}}നു-മേല്പറഞ്ഞകമീഷന്മാർ പ്രസിദ്ധപ്പെടുത്തിയ ചിലനിശ്ചയങ്ങളിൽ ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു.“മുൻപറഞ്ഞകാരണങ്ങളെക്കൊണ്ട് ജന്മികൾ മേലിലും പഴയ പാട്ടമൎയാദപ്രകാരമോ, ഇരുകക്ഷികൾക്കും സമ്മതമാകുന്ന മറ്റുവിധത്തിലോ കാണക്കാരുമായി നിശ്ചയംചെയ്തു് അവരുടെ ജന്മഭൂമികളെ കൈവശം വെച്ചുകൊള്ളുവാനായി തീൎച്ചപ്പെടുത്തി കല്പിച്ചിരിക്കുന്നു.കാണക്കാർ ജന്മിക്കുകൊടുക്കേണ്ട പാട്ടം കൊടുക്കാതിരുന്നാൽ ജന്മികൾക്കു അദാലത്തുകോടതിയിൽ അന്യായപ്പെട്ടുവസൂലാക്കാം.പാട്ടശ്ശീട്ടിലെ അവധി കഴിയുമ്പോൾ ഭൂമിയേയും കൈവശപ്പെടുത്താം”.
മലബാറിലെ സ്ഥിതികളെപ്പറ്റി പ്രത്യേകമായ ഒരു അന്വേഷണം നടത്തുവാൻ അന്നത്തെ ഗവർണർജനരാളാൽ നിയമിച്ചയക്കപ്പെട്ട ഒരാളും, കാൎയ്യങ്ങളെ ശ്രദ്ധയോടുകൂടി അന്വേഷിച്ചറിയുന്നാളുമായ ഡാക്ടർ ബുക്കാനൻ 1800 ഡിസമ്പ്റ് മാസത്തിൽ അദ്ദേഹത്തിന്റെ ഡൈരിയിൽ താഴേ പറയുംപ്രകാരം എഴുതീട്ടുണ്ട്. “വാസ്തവത്തിൽ ഹൈദരുടെ വിജയത്തിനുമുമ്പിൽ ചില ചില്ലറഭാഗങ്ങളൊഴികെ സകലഭൂമികളുടെ ഉടമസ്ഥന്മാർ അവർ (നമ്പൂതിരിമാർ) തന്നെയായിരുന്നുവെന്ന് എല്ലാവർക്കുമറിയാവുന്നതാണ്. സാമാന്യമായി കൃഷിയോഗ്യങ്ങളായ അധികം ഭൂമികളും വളരെക്കാലമായി കാണമെന്ന പണയത്തിന്മേൽ കൊടുക്കപ്പെട്ടിരിക്കുന്നു. ഒരാൾ പണയത്തിന്മേൽ പണംകൊടുപ്പാൻ സമ്മതിച്ചാൽ ഉടമസ്ഥനും ആയാളുംകൂടി, പണയപ്പെടുത്തുന്ന ഭൂമിയിൽനിന്നു ചിലവുകഴിച്ചുണ്ടാകുന്ന വിളവിനെ തീർച്ചപ്പെടുത്തും. കാണക്കാരൻ എന്നുകൂടിപ്പേരുള്ള പണം കൊടുക്കുന്ന ആൾ ഭൂമിയുടെ ഭരണം ഏറ്റുവാങ്ങുകയും, സാധാരണനിരക്കുപ്രകാരം നൂറ്റിന്നു കൊല്ലത്തിൽ പത്തുവീതം പലിശക്കു പണംകടംകൊടുക്കുകയും ചെയ്യും. ചിലവുകഴിച്ചുള്ള വിളവിൽനിന്ന് ഈ പലിശ എടുക്കുകയും, ബാക്കിയുണ്ടെങ്കിൽ ഭൂമിയുടമസ്ഥന്നു
"https://ml.wikisource.org/wiki/താൾ:Vijnapanam_-_Kochi_Janmi_sabha_1914.pdf/6" എന്ന താളിൽനിന്ന് ശേഖരിച്ചത്