|
|
താളിന്റെ തൽസ്ഥിതി | താളിന്റെ തൽസ്ഥിതി |
- | തെറ്റുതിരുത്തൽ വായന കഴിഞ്ഞവ
| + | സാധൂകരിച്ചവ |
തലക്കെട്ട് (ഉൾപ്പെടുത്തില്ല): | തലക്കെട്ട് (ഉൾപ്പെടുത്തില്ല): |
വരി 1: |
വരി 1: |
|
|
{{ന|15}} |
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്): | താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്): |
വരി 1: |
വരി 1: |
|
⚫ |
ൎമ്മേണ്ട് സ്വീകരിച്ചിട്ടുള്ള അന്യകാൎയ്യാപ്രവേശം എന്ന നയത്തെപ്പറ്റിയും പറഞ്ഞുകഴിഞ്ഞുവല്ലൊ. കൊച്ചിരാജ്യത്തിൽത്തന്നെ ഈ നിയമനിൎമ്മാണത്തിന്നു വിരോധികളായ നിപുണാഭിപ്രായങ്ങൾ ധാരാളമുണ്ട്. ഈ രാജ്യത്തിൽ ജനിച്ചുവളൎന്നാളും, ബ്രിട്ടീഷ് മലബാറിൽ ന്യായാലോചനസംബന്ധികളായും ഭരണസംബന്ധികളായുമുള്ള വലിയ ഉദ്യോഗങ്ങൾ ഭരിച്ചിട്ടുള്ള ഒരു ആളും ഭൂസ്വത്തുകാര്യങ്ങളിൽ സുക്ഷ്മമായ പരിചയമുള്ളാളും , കൊച്ചിരാജ്യത്തിൽ വഴരെക്കാലം ദിവാനായിരുന്നിട്ടുള്ളാളും, എല്ലാത്തരത്തിലുള്ള ആളുകളാലും ഇപ്പോഴും ബഹുമാനപൂൎവ്വം സ്മരിക്കപ്പെടുന്നാളുമായ മിസ്റ്റർ ടി. ശംകുണ്ണിമേനോൻ ജന്മികളുടെ അധികാരങ്ങളെ സങ്കോചിപ്പിക്കുന്ന കാൎയ്യത്തിൽ വിരോധിയായിരുന്നു. സ്വയം കുടിയാനും, വളരേക്കാലം കൊച്ചി ചീഫ് കോടതിയിലെ ജഡ്ജിയായിരുന്നാളുമായ മിസ്റ്റർ ടി.സി. കൃഷ്ണമേനോനും ഭരണ സംബന്ധികളായ വലിയ ഉദ്യോഗങ്ങൾ ഭരിച്ചിട്ടുള്ള മിസ്റ്റർ വി. കെ. രാമന്മേനോനും, പെൻഷൻ പേഷ്കാരായ മിസ്റ്റർ ശംകുണ്ണിമേനവനും കുടിയന്മാൎക്കു സ്ഥിരാവകാശം കൊടുക്കുന്ന കാര്യത്തിൽ വിരോധികളാകുന്നു. ഈ യോഗ്യന്മാൎക്കെല്ലാം ജന്മികളുടേയും കുടിയാന്മാരുടേയും അവകാശങ്ങൾ നല്ലവണ്ണം അറിയാവുന്നതിന്നുംപുറമെ നാട്ടുകാരാണെന്നുള്ള ഗുണാധിക്യം കൂടിയുണ്ട്. |
|
|
|
|
|
⚫ |
20. കമീഷനർമാർതന്നെ അവരുടെ അഭിപ്രായങ്ങളിൽ ഭേദിച്ചിരിക്കുന്നുവെന്നു കൂടി സഭ എടുത്തുപറയുന്നു. എട്ടുകമീഷനർമാരിൽ നാലുപേർ നിയമനിൎമ്മാണത്തിന്നു അനുകൂലിക്കുന്നവരും, നാലുപേർ പ്രതികൂലന്മാരുമാകുുന്നു. അതുകൊണ്ടു കമീഷന്റെ റിപ്പോൎട്ടുതന്നെ നിയമമുണ്ടാക്കുന്നതുകൊണ്ടു ആവശ്യമില്ലെന്നു തെളിയിക്കുന്നു. |
|
|
|
|
|
⚫ |
21. ജോയിൻററിപ്പോട്ടിൽ ഇങ്ങിനെ പറഞ്ഞിരിക്കുന്നു. "ഞങ്ങൾ നിയമമുണ്ടാക്കേണമെന്നു അഭിപ്രായപ്പെടുന്നതു മുമ്പു |
|
|
|
|
15 |
|
⚫ |
മ്മേർണ്ട' സ്വീകരിച്ചിട്ടുള്ള അന്യകാര്യപ്രവേശം എന്ന നയത്തെപ്പറ്റിയും പറഞ്ഞുകഴിഞ്ഞുവല്ലൊ. കൊച്ചിരാജ്യത്തിൽ തന്നെ ഈ നിയമനിർമ്മാണത്തിനു വിരോധികളായ നിപുണാഭിപ്രായങ്ങൾ ധാരാളമുണ്ട്. ഈ രാജ്യത്തിൽ ജനിച്ചുവളർന്നാളും, ബ്രിട്ടീഷ് മലബാറിൽ ന്യായാലോചനസംബന്ധികളായും ഭരണസംബന്ധികളായുമുള്ള വലിയ ഉദ്യോഗങ്ങൾ ഭരിച്ചിട്ടുള്ള ഒരു ആളും ഭൂസ്വത്തുകാര്യങ്ങളിൽ സുക്ഷ്മമായ പരിചയമുള്ളാളും , കൊച്ചിരാജ്യത്തിൽ വഴരെക്കാലം ദിവാനായിരുന്നിട്ടുള്ളാളും, എല്ലാത്തരത്തിലുള്ള ആളുകളാലും ഇപ്പോഴും ബഹുമാനപൂർവ്വം സ്മരിക്കപ്പെടുന്നാളുമായ മിസ്റ്റർ ടി. ശങ്കുണ്ണിമേനോൻ ജന്മികളുടെ അധികാരങ്ങളെ സങ്കോചിപ്പിക്കുന്ന കാര്യത്തിൽ വിരോധിയായിരുന്നു. സ്വയം കുടിയനും, വളരെക്കാലം കൊച്ചി ചീഫ് കോടതിയിലെ ജഡ്ജിയായിരുന്നാളുമായ മിസ്റ്റർ ടി.സി. കൃഷ്ണമേനോനും ഭരണ സംബന്ധികളായ വലിയ ഉദ്യോഗങ്ങൾ ഭരിച്ചിട്ടുള്ള മിസ്റ്റർ വി. കെ. രാമന്മേനോനും, പെൻഷൻ പേഷ്കാരായ മിസ്റ്റർ ശാങ്കുണ്ണിമേനവനും കുടിയന്മാർക്കു സ്ഥിരാവകാശം കൊടുക്കുന്ന കാര്യത്തിൽ വിരോധികളാകുന്നു. ഈ യോഗ്യന്മാർക്കെല്ലാം ജന്മികളുടെയും കുടിയാന്മാരുടെയും അവകാശങ്ങൾ നല്ലവണ്ണം അറിയാവുന്നതിന്നു പുറമെ നാട്ടുകാരാണെന്നുള്ള ഗുണാധിക്യം കൂടിയുണ്ട്. |
|
⚫ |
20. കമീഷനർമാർതന്നെ അവരുടെ അഭിപ്രായങ്ങളിൽ ഭേദിച്ചിരിക്കുന്നുവെന്നു കൂടി സഭ എടുത്തുപറയുന്നു. എട്ടുക മീഷനർമാരിൽ നാലുപേർ നിയമനിർമ്മാണത്തിന്നു അനുകൂലിക്കുന്നവരും, നാലുപേർ പ്രതികൂലന്മാരുമാകുുന്നു. അതുകൊണ്ടു കമീഷന്റെ റിപ്പോർട്ടുതന്നെ നിയമമുണ്ടാകുന്നതുകൊണ്ടു ആവശ്യമില്ലെന്നു തെളിയിക്കുന്നു. |
|
⚫ |
21. ജോയിൻറ്റിപ്പോട്ടിൽ ഇങ്ങിനെ പറഞ്ഞിരിക്കുന്നു. "ഞങ്ങൾ നിയമമുണ്ടാക്കേണമെന്നു അഭിപ്രായപ്പെടുന്നതു മുമ്പു |
|