"കേരളപാണിനീയം/പീഠിക/മലയാളദേശവും ഭാഷയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
വരി 1:
{{കേരളപാണിനീയം}}
'''1.''' മലയാളം എന്ന വാക്ക് ആരംഭത്തില്‍ആരംഭത്തിൽ ദേശനാമം മാത്രമായിരുന്നു; മലയാളനാട്ടിലെ ഭാഷ എന്ന അര്‍ത്ഥത്തിലാണ്അർത്ഥത്തിലാണ് നാം മലയാളഭാഷ എന്നു പറയാറുള്ളതു്. ദേശത്തിന് മലയാളം എന്നും, ഭാഷയ്ക്ക് മലയാണ്മ അല്ലെങ്കില്‍അല്ലെങ്കിൽ മലയായ്മ എന്നും ഒരു വിവേചനം ഉണ്ടായിരുന്നതു് ക്രമേണ നഷ്ടമായി. ആധുനികമലയാളത്തിന്റെ ആവിര്‍ഭാവത്തോടുകൂടിയാണു്ആവിർഭാവത്തോടുകൂടിയാണു് ദേശനാമംതന്നെ ഭാഷയ്ക്കും ഉപയോഗിക്കാന്‍ഉപയോഗിക്കാൻ തുടങ്ങിയതു്. അതിനാല്‍അതിനാൽ ഇപ്പോള്‍ഇപ്പോൾ മലയാണ്മ എന്നതിനു പഴയ മലയാളഭാഷ എന്നുകൂടി ചിലര്‍ചിലർ അര്‍ത്ഥംഅർത്ഥം ഗ്രഹിക്കാറുണ്ടു്.
 
'''2.''' മലയാളദേശത്തിന്റെ വിസ്താരവും വിഭാഗങ്ങളും പല കാലത്തും പലവിധമായിരുന്നു. തിരുവിതാംകൂര്‍തിരുവിതാംകൂർ, കൊച്ചി, മലബാര്‍മലബാർ ജില്ല ഇത്രയും കൂടിയ ഭൂഖണ്ഡത്തിനാണു് ഇപ്പോള്‍ഇപ്പോൾ ഇപ്പേര്‍ഇപ്പേർ. നാട്ടുകാരായ തമിഴര്‍തമിഴർ പാണ്ടിക്കും മധുരയ്ക്കും പടിഞ്ഞാറു കിടക്കുന്ന മലംപ്രദേശത്തിനു് "മലനാട്' എന്നു പേര്‍പേർ പറഞ്ഞുവന്നു. പശ്ചിമഘട്ടം എന്ന പര്‍വ്വതപങ്ക്തിയുടെപർവ്വതപങ്ക്തിയുടെ പടിഞ്ഞാറു വശത്തുള്ള ഭൂമിയെല്ലാം ഈ വിഭാഗത്തില്‍വിഭാഗത്തിൽ ഉള്‍പ്പെട്ടിരിക്കാംഉൾപ്പെട്ടിരിക്കാം. ആര്യാവര്‍ത്തത്തില്‍നിന്നുതെക്കോട്ടുആര്യാവർത്തത്തിൽനിന്നുതെക്കോട്ടു കടന്നുവന്ന ആര്യന്മാര്‍ആര്യന്മാർ ഈ ഭൂമിക്കു "കേരളം' എന്നു് സംജ്ഞചെയ്തു. കേരം എന്നു പറയുന്ന നാളികേരവൃക്ഷങ്ങളുടെ ധാരാളതയെ ഈ പേര്‍പേർ സൂചിപ്പിക്കുന്നു. ഇതിന്റെ അതിര്‍ത്തികള്‍അതിർത്തികൾ "കന്യാകുമാരി മുതല്‍മുതൽ ഗോകര്‍ണ്ണപര്യന്തംഗോകർണ്ണപര്യന്തം' എന്നാണു വച്ചിട്ടുള്ളതു്. വീരഹത്യാപാപം തീരാന്‍വേണ്ടിതീരാൻവേണ്ടി പരശുരാമന്‍പരശുരാമൻ സമുദ്രരാജാവിനോടു് പിടിച്ചടക്കി ബ്രാഹ്മണര്‍ക്കു്ബ്രാഹ്മണർക്കു് ദാനംചെയ്ത ഭൂമി എന്നുള്ള പുരാണപ്രസിദ്ധിപ്രകാരം സംസ്കൃതത്തില്‍സംസ്കൃതത്തിൽ ഈ ദേശത്തെ "ഭാര്‍ഗ്ഗവക്ഷേത്രംഭാർഗ്ഗവക്ഷേത്രം' എന്നും വ്യവഹരിക്കാറുണ്ടു്. മറുദേശങ്ങളില്‍നിന്നുമറുദേശങ്ങളിൽനിന്നു കച്ചവടത്തിനു വന്ന അറബി മുതലായ വിദേശിയര്‍വിദേശിയർ അറബിക്കടലിന്റെ കരയ്ക്കുണ്ടായിരുന്ന രാജ്യങ്ങള്‍ക്കുരാജ്യങ്ങൾക്കു പൊതുവേ "മലബാര്‍മലബാർ' അല്ലെങ്കില്‍അല്ലെങ്കിൽ "മലിബാര്‍മലിബാർ' എന്നു പേര്‍പേർ പറഞ്ഞുവന്നു. ഈ വിഭാഗത്തില്‍വിഭാഗത്തിൽ കിഴക്കുപടിഞ്ഞാറുള്ള വ്യാപ്തിയുടെ നിശ്ചയം ഇല്ല. യൂറോപ്പുദേശക്കാര്‍യൂറോപ്പുദേശക്കാർ തമിഴുഭാഷയ്ക്കുകൂടി മലബാര്‍മലബാർ എന്ന പേര്‍പേർ പറഞ്ഞുവന്നിരുന്നു. തമിഴകം എന്നതിനെ "ദിമിലികെ' എന്നാക്കി ഗ്രീക്കുകാര്‍ഗ്രീക്കുകാർ ഈ നാട്ടിനു പേര്‍കൊടുത്തിരുന്നുപേർകൊടുത്തിരുന്നു.
 
"തൊല്‍കാപ്പിയംതൊൽകാപ്പിയം'എന്ന തമിഴുഗ്രന്ഥപ്രകാരം സംസ്കൃതത്തില്‍സംസ്കൃതത്തിൽ "കേരളം' എന്നു പറഞ്ഞുവരുന്ന "ചേര'രാജ്യത്തിനു്, 1. വേണാടു്, 2. പൂഴിനാടു്, 3. കര്‍ക്കാനാടു്കർക്കാനാടു്, 4.ചീതനാടു്, 5. കുട്ടനാടു്, 6. കുടനാടു്, 7. മലയമാനാടു് എന്നു് ഏഴു വിഭാഗങ്ങള്‍വിഭാഗങ്ങൾ ഉണ്ടായിരുന്നു. ഇതില്‍ഇതിൽ കുട്ടനാടു് എന്ന പേര്‍പേർ മദ്ധ്യതിരുവിതാംകൂറിലെ ചില താലൂക്കുകള്‍ക്കു്താലൂക്കുകൾക്കു് ഇന്നും പറഞ്ഞുവരുന്നുണ്ടു്. "വേണാട്' എന്നതു് ആദികാലത്തു് ഇടവാമുതല്‍ഇടവാമുതൽ തെക്കോട്ടുമാത്രം വ്യാപിച്ചിരുന്ന തിരുവിതാംകൂര്‍തിരുവിതാംകൂർ സംസ്ഥാനത്തിന്റെ പേര്‍പേർ ആയിരുന്നു. ഏറെക്കുറെ ചേര രാജ്യത്തിനുതന്നെ ആണു് തമിഴിലെ അര്‍വ്വാചീനഗ്രന്ഥകാരന്മാര്‍അർവ്വാചീനഗ്രന്ഥകാരന്മാർ "മലെനാട്' അല്ലെങ്കില്‍അല്ലെങ്കിൽ "മലെമണ്ഡലം' എന്നു പേരിട്ടതു്. ഒരുകാലത്തു് സേലം, കോയംപുത്തൂര്‍കോയംപുത്തൂർ എന്ന ഇപ്പോഴത്തെ രണ്ടു ജില്ലകളും ചേരരാജാക്കന്മാരുടെ കീഴിലായിരുന്നു. പരശുരാമന്‍പരശുരാമൻ കേരളത്തില്‍കേരളത്തിൽ സപ്തകൊങ്കണങ്ങളെ നിര്‍മ്മിച്ചുനിർമ്മിച്ചു എന്നു പുരാണാദികളില്‍പുരാണാദികളിൽ കാണുന്നതു് ഈ ഏഴുനാടുകളെ ഉദ്ദേശിച്ചുതന്നെ ആയിരിക്കാം.
 
 
'''3.''' ഒരിക്കല്‍ഒരിക്കൽ മലയാളരാജ്യത്തു കടല്‍കടൽ കയറുകയും പിന്നീടു പിന്‍പിൻ വാങ്ങുകയും ഉണ്ടായിട്ടുണ്ടെന്നു ഭൂവിജ്ഞാനീയ (geology) ശാസ്ത്രപ്രകാരം കാണുന്നുണ്ടു്. "പരശുരാമന്‍പരശുരാമൻ സമുദ്രത്തില്‍നിന്നുസമുദ്രത്തിൽനിന്നു വീണ്ടെടുത്തു' എന്നു് പുരാണങ്ങള്‍പുരാണങ്ങൾ ഘോഷിക്കുന്നതും ഈ സംഭവത്തെ ഉദ്ദേശിച്ചായിരിക്കാം. ഇതു തന്നെ ആയിരിക്കയില്ലയോ വേറെ ചില ഇതിഹാസകഥകള്‍ക്കുംഇതിഹാസകഥകൾക്കും അടിസ്ഥാനം എന്നു് ഉൗഹിക്കുവാന്‍ഉൗഹിക്കുവാൻ വഴികാണുന്നു. പുരാണപ്രകാരം, അടുത്തു കഴിഞ്ഞ അവാന്തരപ്രളയം ദ്രമിളദേശത്താണു് ആരംഭിച്ചതു്. ദ്രമിളാധിപതിയായ സത്യവ്രതന്‍സത്യവ്രതൻ കൃതമാലാനദിയില്‍കൃതമാലാനദിയിൽ സന്ധ്യാവന്ദനത്തിനായിട്ടു് കെയില്‍കെയിൽ കോരിയെടുത്ത ജലത്തില്‍ജലത്തിൽ ഒരു ചെറിയ മത്സ്യത്തെ കണ്ടുവെന്നും, അതു ജലാഞ്ജലിയില്‍ജലാഞ്ജലിയിൽ വിട്ടൊഴിയാതെ നില്ക്കയാല്‍നില്ക്കയാൽ അതിനെ രാജാവു് ഗൃഹത്തില്‍ഗൃഹത്തിൽ കൊണ്ടുവന്നു സൂക്ഷിച്ചതില്‍സൂക്ഷിച്ചതിൽ ദിവസംപ്രതി ഇടുന്ന പാത്രം നിറഞ്ഞുവന്നു് നാലഞ്ചുദിവസത്തിനുള്ളില്‍നാലഞ്ചുദിവസത്തിനുള്ളിൽ മഹാമത്സ്യമായിത്തീര്‍ന്നു്മഹാമത്സ്യമായിത്തീർന്നു് ഏഴുദിവസത്തിനകം പ്രളയമുണ്ടാകുവാന്‍പ്രളയമുണ്ടാകുവാൻ പോകുന്ന വിവരവും, അപ്പോള്‍അപ്പോൾ ചെയ്യേണ്ടുന്ന കൃത്യങ്ങളും രാജാവിനെ ഗ്രഹിപ്പിച്ചിട്ടു് സമുദ്രത്തില്‍സമുദ്രത്തിൽ പ്രവേശിച്ചുവെന്നും ആണല്ലോ മത്സ്യാവതാരകഥ. ദ്രമിളരാജ്യത്തിന്റെ കടലോരം ആണു് കേരളം; അതിന്റെ ഒരു അതിര്‍ത്തിഅതിർത്തി കൃതമാലാനദി ആയിരുന്നുവെന്നു് ""കൃതമാലാമലയാചലപശ്ചിമാം ഭോധിമദ്ധേ്യ'' എന്നു് ഇന്നും സങ്കല്പത്തില്‍സങ്കല്പത്തിൽ പറഞ്ഞുവരുന്ന എലുകകളില്‍നിന്നുഎലുകകളിൽനിന്നു തെളിയുന്നുമുണ്ടു്. അതിനാല്‍അതിനാൽ, "ആറാമതായ ചാക്ഷൂഷമന്വന്തരത്തിന്റെ അന്തത്തില്‍അന്തത്തിൽ ഉണ്ടായി' എന്നു ഘോഷിക്കുന്ന അവാന്തരപ്രളയം കേരളത്തില്‍കേരളത്തിൽ സമുദ്രം കയറിയതുതന്നെ ആകരുതോ?
 
യുക്തിമാര്‍ഗ്ഗത്തില്‍യുക്തിമാർഗ്ഗത്തിൽ കടന്നു് ആലോടിക്കുന്നതായാല്‍ആലോടിക്കുന്നതായാൽ മത്സ്യാവതാരത്തിന്റെ പ്രയോജനത്തിനും തമിഴുദേശചരിത്രത്തില്‍തമിഴുദേശചരിത്രത്തിൽ ഉപപത്തികള്‍ഉപപത്തികൾ ഉൗഹിപ്പാന്‍ഉൗഹിപ്പാൻ വേണ്ടിടത്തോളം വഴികാണുന്നുണ്ടു്. ഹയഗ്രീവമഹാസുരനാല്‍ഹയഗ്രീവമഹാസുരനാൽ അപഹരിക്കപ്പെട്ട വേദങ്ങളെ വീണ്ടെടുപ്പാനാണു് മഹാവിഷ്ണു മത്സ്യമായി അവതരിച്ചതു്. ഇക്കഥ "ഒരു കാലത്തു ലുപ്തങ്ങളായിപ്പോയ വര്‍ണ്ണാശ്രമവർണ്ണാശ്രമ ധര്‍മ്മാചാരങ്ങളെധർമ്മാചാരങ്ങളെ ദ്രമിളദേശത്തു് പ്രത്യുജ്ജീവിപ്പിക്കേണ്ടുന്ന ആവശ്യം നേരിട്ടു' എന്ന സംഗതിയെപ്പറ്റിയുള്ള അര്‍ത്ഥവാദമാണെന്നുംഅർത്ഥവാദമാണെന്നും കല്പിക്കുവാന്‍കല്പിക്കുവാൻ വിരോധമില്ല. ആദികാലത്തു് ചെറിയ സംഘങ്ങളായി തെക്കോട്ടു കടന്നുവന്ന ആര്യന്മാര്‍ആര്യന്മാർ ആദിമനിവാസികളായ ദ്രാവിഡര്‍ക്കുദ്രാവിഡർക്കു കീഴടങ്ങി വളരെക്കാലം ഇരുന്നിട്ടുണ്ടെന്നു് തമിഴുപഴമകളില്‍നിന്നുതമിഴുപഴമകളിൽനിന്നു കാണുന്നുണ്ടു്. വിശേഷിച്ചും കേരളത്തില്‍കേരളത്തിൽ ആര്യന്മാര്‍ആര്യന്മാർ സിന്ധുനദീമുഖത്തുനിന്നു പുരാതന കാലത്തുതന്നെ സമുദ്രയാത്രചെയ്തു് ഗോകര്‍ണ്ണംവഴിഗോകർണ്ണംവഴി തെക്കോട്ടു വ്യാപിച്ചു് കുടിപാര്‍ത്തിരുന്നിരിക്കുവാന്‍കുടിപാർത്തിരുന്നിരിക്കുവാൻ ഇടയുണ്ടു്. സംസ്കൃതശബ്ദങ്ങളെ ഉച്ചരിക്കുന്നതില്‍ഉച്ചരിക്കുന്നതിൽ മലയാളികള്‍ക്കു്മലയാളികൾക്കു്, ശേഷമുള്ള ദ്രാവിഡരില്‍ദ്രാവിഡരിൽ ഒരു സംഘത്തിലും ഇല്ലാത്ത ചില വിശേഷവിധികള്‍വിശേഷവിധികൾ ഈ ഉൗഹത്തിനു് ഒരു പ്രധാനലക്ഷ്യമാകുന്നു. "ഡ'കാരത്തെ "ള' കാരമാക്കി ഉച്ചരിക്കുന്ന സമ്പ്രദായം ഋഗേ്വദത്തില്‍ഋഗേ്വദത്തിൽ മാത്രമാണുള്ളതു് ഇന്നും കേരളീയരുടെ സംസ്കൃതോച്ചാരണത്തില്‍സംസ്കൃതോച്ചാരണത്തിൽ സാര്‍വ്വത്രികമായിസാർവ്വത്രികമായി കാണുന്നു: സമ്രാഡ്ഭ്യാം=സമ്രാള്‍ഭ്യാംസമ്രാൾഭ്യാം, വഷടു് = വഷള്‍വഷൾ ഇത്യാദി. ഇങ്ങനെ ആദ്യമായി കടല്‍വഴികടൽവഴി കടന്നുവന്ന ആര്യന്മാര്‍ആര്യന്മാർ പശ്ചിമഘട്ടം കയറിക്കടന്നു് കിഴക്കോട്ടും വ്യാപിച്ചിരുന്നാലും പ്രധാനമായി കേരളത്തില്‍ത്തന്നെകേരളത്തിൽത്തന്നെ കുടിപാര്‍ത്തിരിക്കാംകുടിപാർത്തിരിക്കാം. സംഘബലക്കുറവിനാല്‍സംഘബലക്കുറവിനാൽ ഇവര്‍ഇവർ ചില ദ്രാവിഡാചാരങ്ങളെ സ്വീകരിക്കുകയും ആര്യമതാചാരങ്ങള്‍ക്കു്ആര്യമതാചാരങ്ങൾക്കു് ലോപം വരുത്തുകയും ചെയ്തിരിക്കാം. പിന്നീടു് ക്രമേണ ആര്യാവര്‍ത്തത്തില്‍ആര്യാവർത്തത്തിൽ ആധിപത്യം സ്ഥാപിച്ചിട്ടു് അവിടെനിന്നും വിന്ധ്യപംക്തി ഉല്ലംഘിച്ചു് ദക്ഷിണാപഥത്തെ ആക്രമിച്ച ആര്യസംഘങ്ങള്‍ആര്യസംഘങ്ങൾ പൂര്‍വ്വാഗതന്മാരായപൂർവ്വാഗതന്മാരായസ്വവര്‍ഗ്ഗക്കാരോടുസ്വവർഗ്ഗക്കാരോടു കൂട്ടിമുട്ടിയപ്പോള്‍കൂട്ടിമുട്ടിയപ്പോൾ അവരെ ഭ്രഷ്ടന്മാരെന്നും ലുപ്താചാരന്മാരെന്നും ആക്ഷേപിച്ചിരിക്കുവാന്‍ആക്ഷേപിച്ചിരിക്കുവാൻ ഇടയുണ്ടു്. ദ്രാവിഡരെ ജാതിഭ്രഷ്ടരായ ക്ഷത്രിയരെന്നു മനു പറയുന്നതു നോക്കുക:
 
 
വരി 18:
ശനകൈസ്തു ക്രിയാലോപാദിമാഃ ക്ഷത്രിയജാതയഃ
 
വൃഷലത്വം ഗതാ ലോകേ ബ്രാഹ്മണാദര്‍ശനേനബ്രാഹ്മണാദർശനേന
<br>--''(മനുസ്മൃതി X 43, 44)''}}
 
പ്രളയാനന്തരം മഹാവിഷ്ണു വേദചോരനായ ഹയഗ്രീവനെ വധിക്കുകയും ആര്യാചാരങ്ങള്‍ആര്യാചാരങ്ങൾ യഥാവിധി നടപ്പില്‍വരികയുംനടപ്പിൽവരികയും ചെയ്തു. ആചാരഭേദം സ്വീകരിച്ച പ്രഥമാഗതാര്യന്മാരില്‍പ്രഥമാഗതാര്യന്മാരിൽ പ്രളയാനന്തരം ശേഷിച്ചവരുടെ സന്താനങ്ങളായിരിക്കാം ഇപ്പോള്‍ഇപ്പോൾ കേരളത്തില്‍കേരളത്തിൽ കാണുന്ന വേദമില്ലാത്ത നംപൂരിവര്‍ഗ്ഗക്കാര്‍നംപൂരിവർഗ്ഗക്കാർ എന്നും, "കേരളത്തിലെ അനാചാരങ്ങള്‍അനാചാരങ്ങൾ' എന്നു പറയുന്നവ എല്ലാം പ്രസ്തുത വിലക്ഷണാചാരങ്ങളുടെ അവശേഷങ്ങളാണെന്നുംകൂടി കല്പിക്കുന്നതായാല്‍കല്പിക്കുന്നതായാൽ എന്റെ അഭ്യൂഹം പൂര്‍ണ്ണമാകുംപൂർണ്ണമാകും. എന്നാല്‍എന്നാൽ ഈവക സംഗതികള്‍സംഗതികൾ ദേശചരിത്രകാരന്റെ അധികാരത്തില്‍അധികാരത്തിൽ ഉള്‍പ്പെട്ടതാകയാല്‍ഉൾപ്പെട്ടതാകയാൽ വെയാകരണനു് അതില്‍അതിൽ പ്രവേശിക്കുവാന്‍പ്രവേശിക്കുവാൻ അവകാശമില്ല.
 
'''4.''' മലെനാടായ മലയാളത്തിലെ ആദിമനിവാസികള്‍ആദിമനിവാസികൾ തമിഴരും അവരുടെ ഭാഷ തമിഴും ആയിരുന്നു. എന്നാല്‍എന്നാൽ എല്ലാകാകലത്തും ഗ്രന്ഥഭാഷ അല്ലെങ്കില്‍അല്ലെങ്കിൽ വരമൊഴി, നാടോടിബ്ഭാഷ അല്ലെങ്കില്‍അല്ലെങ്കിൽ വായ്മൊഴി എന്നു് ഒരു വ്യത്യാസം എല്ലാ ജീവത്ഭാഷകളിലും ഉള്ളതുപോലെ ഈ തമിഴിലും ഉണ്ടായിരുന്നു. ഗ്രന്ഥഭാഷയ്ക്കു് "ചെന്തമിഴ്' എന്നും നാടോടിബ്ഭാഷയ്ക്കു് "കൊടുന്തമിഴ്' എന്നും ആണു് തമിഴുഗ്രന്ഥകാരന്മാര്‍തമിഴുഗ്രന്ഥകാരന്മാർ പേരിട്ടിരിക്കുന്നതു്. പലവക കൊടുന്തമിഴുകള്‍കൊടുന്തമിഴുകൾ ഉണ്ടായിരുന്നതില്‍ഉണ്ടായിരുന്നതിൽ ഒന്നാണു് നമ്മുടെ മലയാളമായിത്തീര്‍ന്നതു്മലയാളമായിത്തീർന്നതു്. ഇപ്പോഴത്തെ നിലയില്‍നിലയിൽ സംസ്കൃതത്തിന്റെ മണിയം പലതും മലയാളഭാഷയില്‍മലയാളഭാഷയിൽ കയറി ഫലിച്ചിട്ടുണ്ടെങ്കിലും അസ്തിവാരവും മേല്‍പ്പുരയുംമേൽപ്പുരയും ഇന്നും തമിഴു പ്രതിഷ്ഠിച്ചിട്ടുള്ളതുതന്നെയാണു്. വിശേഷവിധികളൊന്നും ഉള്ളിലേക്കു തട്ടീട്ടില്ല. മരംകൊണ്ടുള്ള നിര കളഞ്ഞു് ആ സ്ഥാനത്തു് ഇട്ടിക പടുത്തുചുമരുകെട്ടുക, വാതായനങ്ങള്‍പണിഞ്ഞു്വാതായനങ്ങൾപണിഞ്ഞു് ഇരുട്ടും മുട്ടും തീര്‍ക്കുകതീർക്കുക - ഇത്രയൊക്കെയേ സംസ്കൃതവര്‍ത്തകനുസംസ്കൃതവർത്തകനു തന്റെ മലയാളഗൃഹത്തില്‍മലയാളഗൃഹത്തിൽ പരിഷ്കാരം ചെയ്യുവാന്‍ചെയ്യുവാൻ സാധിച്ചിട്ടുള്ളു. ഈ സിദ്ധാന്തത്തെ മറ്റൊരിടത്തു പ്രസ്താവിക്കാം.
 
'''5.''' മലയാളത്തിന്റെ പ്രാഗ്രൂപം കൊടുന്തമിഴാണെന്നു പറഞ്ഞുവല്ലോ. ചെന്തമിഴ്തന്നെ ഏതുഭാഷാകുടുംബത്തില്‍ഏതുഭാഷാകുടുംബത്തിൽ ഉള്‍പ്പെട്ടതാണെന്നുഉൾപ്പെട്ടതാണെന്നു തീര്‍ച്ചപ്പെടുത്തേണ്ടതുണ്ടു്തീർച്ചപ്പെടുത്തേണ്ടതുണ്ടു്. തമിഴു് "ദ്രാവിഡം' എന്നൊരു പ്രതേ്യക കുടുംബത്തില്‍കുടുംബത്തിൽ ഉള്‍പ്പെട്ടഉൾപ്പെട്ട ഭാഷയാണു്. ആ കുടുംബത്തിലെ അംഗങ്ങളെ താഴെ വിവരിക്കുന്നു.
 
[[Image:Kaippally_Chart2.jpg|450px]]
 
ഇവയില്‍ഇവയിൽ തമിഴ്-മലയാളങ്ങള്‍മലയാളങ്ങൾ ഒരു ഭാഷയുടെതന്നെ രൂപാന്തരങ്ങള്‍രൂപാന്തരങ്ങൾ ആകുന്നുവെന്നു മുമ്പുതന്നെ പ്രസ്താവിച്ചല്ലോ. കര്‍ണ്ണാടകത്തിനുംകർണ്ണാടകത്തിനും തമിഴിനോടു വലിയ അടുപ്പമുണ്ട്. തുളു, കൊടക്, തോഡാ എന്ന തായ്വഴി തമിഴുമലയാളങ്ങളുടേയും കര്‍ണ്ണാടകത്തിന്റേയുംകർണ്ണാടകത്തിന്റേയും മദ്ധ്യത്തില്‍മദ്ധ്യത്തിൽ നില്ക്കുന്നു. അതിലും ഇവയ്ക്ക് അധികം ചാര്‍ച്ചചാർച്ച കര്‍ണ്ണാടകത്തോടാകുന്നുകർണ്ണാടകത്തോടാകുന്നു. കുറുക്, മാല്‍ട്ടോമാൽട്ടോ എന്ന രണ്ടു ഭാഷകളുടെ നിലയും മുന്‍പറഞ്ഞമുൻപറഞ്ഞ നാലെണ്ണത്തിന് ഏകദേശം ചേര്‍ന്നുതന്നെചേർന്നുതന്നെ ആണ്. ഗോണ്ഡി, കൂയി എന്ന രണ്ടിനും തെലുങ്കിനോടു രക്തസംബന്ധം കൂടും. തെലുങ്ക് പണ്ടേതന്നെ മൂലകുടുംബത്തില്‍മൂലകുടുംബത്തിൽ നിന്നു വളരെ അകന്നുപോയി. ബ്രാഹൂയി ഒററതിരിഞ്ഞു ബലൂച്ചിസ്ഥാനത്ത് അകപ്പെട്ടു പോകയാല്‍പോകയാൽ അതിന് അന്യഭാഷകളുടെ അതിക്രമം അധികം തട്ടീട്ടുണ്ട്. ദ്രാവിഡഭാഷകളില്‍ദ്രാവിഡഭാഷകളിൽ തമിഴ്, തെലുങ്ക്, കര്‍ണ്ണാടകംകർണ്ണാടകം, മലയാളം, തുളു, കൊടക് ഈ ആറു ഭാഷകള്‍ക്കുഭാഷകൾക്കു ഗ്രന്ഥസാമഗ്രികൊണ്ട് പുഷ്ടി ലഭിച്ചിട്ടുണ്ട്. അവയുടെ അവരോഹക്രമത്തിലാണ് അവയെ ഇവിടെ നിര്‍ദ്ദേശിച്ചിരിക്കുന്നത്നിർദ്ദേശിച്ചിരിക്കുന്നത്. നേര്‍വരയുടെനേർവരയുടെ നീളംകൊണ്ട് അകല്‍ച്ചയുംഅകൽച്ചയും, ചരിഞ്ഞ വരകൊണ്ടു ചാര്‍ച്ചയുംചാർച്ചയും കാണിക്കുന്നപക്ഷം താഴെ കൊടുത്തിട്ടുള്ള വംശാവലി ദ്രാവിഡഭാഷകള്‍ക്കുദ്രാവിഡഭാഷകൾക്കു മൂലഭാഷയുമായുള്ള അകല്‍ച്ചയുംഅകൽച്ചയും അടുപ്പവും അന്യോന്യബന്ധവും കാണിക്കും:
 
[[Image:Kaippally_Chart3.jpg|450px]]
 
'''6.''' ദ്രാവിഡവര്‍ഗ്ഗക്കാര്‍ദ്രാവിഡവർഗ്ഗക്കാർ "ദക്ഷിണാപഥം" എന്നു പറയുന്ന തെക്കേ ഇന്‍ഡ്യയിലെഇൻഡ്യയിലെ ആദ്യനിവാസികള്‍തന്നെആദ്യനിവാസികൾതന്നെ ആയിരിക്കണമെന്നാണ് പ്രബലമായ ഊഹം. ഇവര്‍ഇവർ ആര്യന്മാരുടെ ഇന്‍ഡ്യാപ്രവേശനത്തിനുമുന്‍പ്ഇൻഡ്യാപ്രവേശനത്തിനുമുൻപ് വടക്കോട്ട് അങ്ങുമിങ്ങും വ്യാപിച്ചിരിക്കാം എന്നു മാത്രമേ ഉള്ളു. ആര്യന്മാരെപ്പോലെയും മുസല്‍മാന്മാരെപ്പോലെയുംമുസൽമാന്മാരെപ്പോലെയും മറ്റും ഇവരും മറുദേശങ്ങളില്‍നിന്നുമറുദേശങ്ങളിൽനിന്നു വന്ന് കുടിയേറിപ്പാര്‍ത്തതിന്കുടിയേറിപ്പാർത്തതിന് ഒരു ലക്ഷ്യവും കാണുന്നില്ല. അതിനാല്‍അതിനാൽ ഇവരുടെ ഭാഷകളും ഒരു പ്രത്യേകശാഖയില്‍പ്രത്യേകശാഖയിൽ നില്ക്കുന്നു. സംസ്കൃതത്തോടാകട്ടെ, അതില്‍നിന്ന്അതിൽനിന്ന് ദുഷിച്ചുണ്ടായ വടക്കേ ഇന്‍ഡ്യയിലെഇൻഡ്യയിലെ നാട്ടുഭാഷകളോടാകട്ടെ ദ്രാവിഡഭാഷകള്‍ക്ക്ദ്രാവിഡഭാഷകൾക്ക് പറയത്തക്കതായി യാതൊരു ബന്ധവും ഇല്ല. ശബ്ദശാസ്ത്രകാരന്മാര്‍ശബ്ദശാസ്ത്രകാരന്മാർ ഭാഷകള്‍ക്കുഭാഷകൾക്കു ചില മഹാവിഭാഗങ്ങള്‍മഹാവിഭാഗങ്ങൾ ചെയ്തിട്ടുള്ളതില്‍ചെയ്തിട്ടുള്ളതിൽ സിഥിയന്‍സിഥിയൻ, ടാര്‍ട്ടാര്ടാർട്ടാര്, തുറേനിയന്‍തുറേനിയൻ എന്നും മറ്റും പറയുന്ന അനിരുക്തസ്വരൂപങ്ങളായ പല ശാഖകളോടും ദ്രാവിഡഭാഷാവര്‍ഗ്ഗത്തിനുദ്രാവിഡഭാഷാവർഗ്ഗത്തിനു ചാര്‍ച്ചയുള്ളതായിചാർച്ചയുള്ളതായി വാദങ്ങള്‍വാദങ്ങൾ പുറപ്പെട്ടിട്ടുണ്ടെങ്കിലും അതൊന്നും സിദ്ധാന്തദശയില്‍സിദ്ധാന്തദശയിൽ എത്തിക്കഴിഞ്ഞിട്ടില്ല. ഇക്കൂട്ടത്തില്‍ഇക്കൂട്ടത്തിൽ ആസ്ത്രേലിയാ മഹാദ്വീപിന്റെ വടക്കുഭാഗങ്ങളില്‍വടക്കുഭാഗങ്ങളിൽ പ്രചരിക്കുന്ന ഭാഷകള്‍ക്കുംഭാഷകൾക്കും ദ്രാവിഡഭാഷകള്‍ക്കുംദ്രാവിഡഭാഷകൾക്കും തമ്മില്‍തമ്മിൽ ചില അംശങ്ങളില്‍അംശങ്ങളിൽ കാണുന്ന യോജിപ്പുമാത്രം വക്തവ്യമായിട്ടുണ്ട്.
 
'''7.''' ആര്യന്മാര്‍ആര്യന്മാർ ദക്ഷിണാപഥത്തില്‍ദക്ഷിണാപഥത്തിൽ പ്രവേശിച്ച് ആര്യമതാചാരങ്ങളും ആര്യപരിഷ്കാരങ്ങളും അവിടെ സ്ഥാപിച്ചകൂട്ടത്തില്‍സ്ഥാപിച്ചകൂട്ടത്തിൽ ആര്യഭാഷയായ സംസ്കൃതം ദ്രാവിഡഭാഷകളില്‍ദ്രാവിഡഭാഷകളിൽ പ്രബലമായി സ്വാധികാരം ചെലുത്തുകയും ഉണ്ടായിട്ടുണ്ട്. സംസ്കൃതത്തില്‍നിന്നുസംസ്കൃതത്തിൽനിന്നു പദങ്ങള്‍പദങ്ങൾ കടംവാങ്ങുകയും സംസ്കൃതവാക്യഭംഗികളെയും അലങ്കാരരീതികളെയും സ്വീകരിക്കുകയും ദ്രാവിഡഭാഷകളില്‍ദ്രാവിഡഭാഷകളിൽ നടപ്പായി. എന്നു വേണ്ട, കാലക്ഷേപത്തിനു മുട്ടുണ്ടായിരുന്ന ചില ഭാഷകള്‍ഭാഷകൾ സംസ്കൃതത്തില്‍നിന്ന്സംസ്കൃതത്തിൽനിന്ന് വിഭക്തിരൂപങ്ങളെയും, ആഖ്യാതങ്ങളെയും, നിപാതങ്ങളെയും ദത്തെടുത്തു ചേര്‍ത്ത്ചേർത്ത് "മണിപ്രവാളം" എന്നൊരു പുതിയ വേഷം കെട്ടാനുംകൂടി ആരംഭിച്ചു. ഈവക വിശേഷവിധികളെല്ലാം ഗ്രന്ഥഭാഷയെ അല്ലാതെ നാടോടിബ്ഭാഷയെ ബാധിച്ചിട്ടില്ല. തറവാട്ടുമൂപ്പുസ്ഥാനം വഹിക്കുന്ന തമിഴുമാത്രം പുതുമോടികളില്‍പുതുമോടികളിൽ ഭ്രമിച്ച് പഴയ പാരമ്പര്യങ്ങളുപേക്ഷിക്കാതെ കഴിച്ചുകൂട്ടി. തെലുങ്ക് എന്ന സംജ്ഞ തന്നെ "ത്രിലിംഗം" അല്ലെങ്കില്‍അല്ലെങ്കിൽ "ത്രികലിംഗം" എന്ന സംസ്കൃതത്തിന്റെ തത്ഭവമായിത്തീര്‍ന്നുതത്ഭവമായിത്തീർന്നു. "കരൈനാട്" "കര്‍ണ്ണാടകംകർണ്ണാടകം" എന്ന സംസ്കൃതവേഷം കെട്ടി. ഇക്കൂട്ടത്തില്‍ഇക്കൂട്ടത്തിൽ "തമിഴ്" എന്നതിന്റെ സംസ്കൃതീകരണമാണ്, ദ്രാവിഡശബ്ദം. തമിള്‍തമിൾ-ദമിള-ദ്രവിളം-ദ്രവിഡം. കുലകൂടസ്ഥന്റെ പേര്‍പേർ ഗോത്രനാമമായിത്തീരാറുള്ള മുറയ്ക്കാണ് "ദ്രാവിഡം" എന്നത് ഭാഷാശാഖയ്ക്ക് പൊതുപ്പേരായിച്ചമഞ്ഞത്.
സംസ്കൃതഗ്രന്ഥകാരന്മാര്‍സംസ്കൃതഗ്രന്ഥകാരന്മാർ ദാക്ഷിണാത്യഭാഷകളെ "ആന്ധ്രദ്രാവിഡങ്ങള്‍ആന്ധ്രദ്രാവിഡങ്ങൾ" എന്നും വ്യവഹരിച്ചുകണ്ടിട്ടുണ്ട്. ഇത് ആന്ധ്രഭാഷയായ തെലുങ്കിന് തമിഴിനോടുള്ള അകല്‍ച്ചയെഅകൽച്ചയെ ആസ്പദമാക്കിച്ചെയ്തതായിരിക്കാം.
'''8.''' മണിപ്രവാളമലയാളത്തിലെ സംസ്കൃതബാഹൂല്യം കണ്ടു ഭ്രമിച്ച് പ്രമാണികന്മാരായ ഗ്രന്ഥകാരന്മാര്‍പോലുംഗ്രന്ഥകാരന്മാർപോലും സംസ്കൃതത്തില്‍സംസ്കൃതത്തിൽ ദ്രാവിഡം കലര്‍ന്ന്കലർന്ന് ഉണ്ടായ ഭാഷയാണ് "മലയാളം" എന്നു ശങ്കിക്കുകയുണ്ടായിട്ടുണ്ട്. അതിനാല്‍അതിനാൽ ദ്രാവിഡസംസ്കൃതങ്ങള്‍ദ്രാവിഡസംസ്കൃതങ്ങൾ ഭിന്നവര്‍ഗ്ഗങ്ങളില്‍പ്പെട്ടഭിന്നവർഗ്ഗങ്ങളിൽപ്പെട്ട ഭാഷകള്‍ഭാഷകൾ ആണെന്നുള്ളതിലേക്കു ചില പ്രധാനലക്ഷ്യങ്ങള്‍പ്രധാനലക്ഷ്യങ്ങൾ ഇവിടെ എടുത്തു കാണിക്കാം. ഒരു വര്‍ഗ്ഗത്തില്‍പ്പെട്ടവർഗ്ഗത്തിൽപ്പെട്ട ജനസമുദായം മററുവര്‍ഗ്ഗത്തില്‍പ്പെട്ടമററുവർഗ്ഗത്തിൽപ്പെട്ട ജനസമുദായത്തോടു നിത്യസംസര്‍ഗ്ഗംനിത്യസംസർഗ്ഗം ചെയ്യുമ്പോള്‍ചെയ്യുമ്പോൾ രണ്ടു വര്‍ഗ്ഗങ്ങളുടെയുംവർഗ്ഗങ്ങളുടെയും വേഷഭൂഷാദികള്‍വേഷഭൂഷാദികൾ, ലൌകികാചാരങ്ങള്‍ലൌകികാചാരങ്ങൾ, നടപടിക്രമങ്ങള്‍നടപടിക്രമങ്ങൾ - ഇതെല്ലാം കൂടിക്കലര്‍ന്നുകൂടിക്കലർന്നു ഭേദപ്പെടുമ്പോലെ അവരുടെ ഭാഷകളിലെ ശബ്ദസമുച്ചയവും ഭേദപ്പെടും. എന്നാല്‍എന്നാൽ അങ്ങനെ വരുമ്പോഴും മതാചാരങ്ങള്‍മതാചാരങ്ങൾ, കുടുംബപാരമ്പര്യങ്ങള്‍കുടുംബപാരമ്പര്യങ്ങൾ, അവകാശക്രമങ്ങള്‍അവകാശക്രമങ്ങൾ മുതലായവ അപൂര്‍വ്വമായിട്ടേഅപൂർവ്വമായിട്ടേ മാറിപ്പോകാറുള്ളു. അതുപോലെ ഭാഷകളുടെയും അന്വയക്രമം, രൂപനിഷ്പാദന സമ്പ്രദായം, ശൈലികള്‍ശൈലികൾ ഇതൊന്നും മാറുക സാധാരണയല്ല. പ്രകൃതത്തില്‍പ്രകൃതത്തിൽ ആര്യന്മാരുടെ പരിഷ്കാരോല്‍ക്കര്‍ഷവുംപരിഷ്കാരോൽക്കർഷവും പ്രാബല്യാധിക്യവും നിമിത്തം ദ്രാവിഡരുടെ മതാചാരങ്ങള്‍കൂടിമതാചാരങ്ങൾകൂടി മാറിപ്പോയി; എങ്കിലും ഭാഷകള്‍ക്ക്ഭാഷകൾക്ക് ബാഹ്യവേഷസ്ഥാനം വഹിക്കുന്ന ശബ്ദങ്ങളിലല്ലാതെ ആന്തരതത്വമായ വ്യാകരമത്തില്‍വ്യാകരമത്തിൽ യാതൊരു മാററവും ഉണ്ടായിട്ടില്ല.
'''9.''' സംസ്കൃതത്തില്‍നിന്നുംസംസ്കൃതത്തിൽനിന്നും പദം കടം വാങ്ങിയിട്ടുള്ളതും ചില അത്യാവശ്യങ്ങള്‍ക്കോഅത്യാവശ്യങ്ങൾക്കോ ആഡംബരത്തിനോ മാത്രമേ ഉള്ളു. വീടുകളില്‍വീടുകളിൽ പതിവായി പെരുമാറുന്ന വാക്കുകള്‍ക്ക്വാക്കുകൾക്ക് സംസ്കൃത്തിലും ദ്രാവിഡത്തിലും യാതൊരു സംബന്ധവും ഇല്ലെന്ന് താഴെക്കാണിക്കുന്ന നാമങ്ങളും കൃതികളും നിപാതങ്ങളും നോക്കിയാല്‍നോക്കിയാൽ ബോധ്യപ്പെടും.
 
<table border="1" cellpadding="0" cellspacing="0" bgcolor="#FFFFFF"
വരി 49:
<td colspan="6"><p align="center" ><b><font size=4>I .
 
നാമങ്ങള്‍നാമങ്ങൾ </font></p></b></td>
</tr>
<tr>
വരി 63:
<td bordercolor="#999999"><p align="center">തമിഴ് </p></td>
<td bordercolor="#999999"><p align="center">മലയാളം </p></td>
<td bordercolor="#999999"><p align="center">കര്‍ണ്ണാടകംകർണ്ണാടകം </p></td>
<td><p align="center">തെലുങ്ക് </p></td>
<td><p align="center">തുളു </p></td>
വരി 93:
<tr>
<td><p align="center">സൂനുഃ </p></td>
<td bordercolor="#999999"><p align="center">മകന്‍മകൻ </p></td>
<td bordercolor="#999999"><p align="center">മകന്‍മകൻ </p></td>
<td bordercolor="#999999"><p align="center">മഗന്‍മഗൻ </p></td>
<td><p align="center">- </p></td>
<td><p align="center">മഗ </p></td>
വരി 109:
<tr>
<td><p align="center">അക്ഷി </p></td>
<td bordercolor="#999999"><p align="center">കണ്‍കൺ </p></td>
<td bordercolor="#999999"><p align="center">കണ്ണ് </p></td>
<td bordercolor="#999999"><p align="center">കണ്‍കൺ </p></td>
<td><p align="center">കന്നു </p></td>
<td><p align="center">കണ്ണ് </p></td>
വരി 133:
<tr>
<td><p align="center">സൂര്യഃ </p></td>
<td bordercolor="#999999"><p align="center">ഞായര്‍ഞായർ </p></td>
<td bordercolor="#999999"><p align="center">ഞായര്‍ഞായർ </p></td>
<td bordercolor="#999999"><p align="center">നേസര്‍നേസർ </p></td>
<td><p align="center">- </p></td>
<td><p align="center">- </p></td>
വരി 141:
<tr>
<td><p align="center">ചന്ദ്രഃ </p></td>
<td bordercolor="#999999"><p align="center">തിങ്കള്‍തിങ്കൾ </p></td>
<td bordercolor="#999999"><p align="center">തിങ്കള്‍തിങ്കൾ </p></td>
<td bordercolor="#999999"><p align="center">തിങ്കള്‍തിങ്കൾ </p></td>
<td><p align="center">- </p></td>
<td><p align="center">തിങ്കള് </p></td>
വരി 149:
<tr>
<td><p align="center">ദ്യൌഃ </p></td>
<td bordercolor="#999999"><p align="center">വാന്‍വാൻ </p></td>
<td bordercolor="#999999"><p align="center">വാന്‍വാൻ </p></td>
<td bordercolor="#999999"><p align="center">ബാന്‍ബാൻ </p></td>
<td><p align="center">വിന്നു </p></td>
<td><p align="center">- </p></td>
വരി 157:
<tr>
<td><p align="center">ദിവസഃ </p></td>
<td bordercolor="#999999"><p align="center">നാള്‍നാൾ <br>
പകല്‍പകൽ </p></td>
<td bordercolor="#999999"><p align="center">നാള്‍നാൾ <br>
പകല്‍പകൽ </p></td>
<td bordercolor="#999999"><p align="center">നാള്‍നാൾ </p></td>
<td><p align="center">നാഡു </p></td>
<td><p align="center">- </p></td>
വരി 170:
<td bordercolor="#999999"><p align="center">ഇരവു </p></td>
<td bordercolor="#999999"><p align="center">ഇരവ് </p></td>
<td bordercolor="#999999"><p align="center">ഇരുള്‍ഇരുൾ </p></td>
<td><p align="center">ഇരുളു </p></td>
<td><p align="center">- </p></td>
വരി 214:
 
 
മേല്‍ക്കാണിച്ചമേൽക്കാണിച്ച സംസ്കൃത നാമങ്ങളെല്ലാം തന്നെയും ഇപ്പോള്‍ഇപ്പോൾ മലയാളത്തില്‍മലയാളത്തിൽ നടപ്പില്‍വന്നിട്ടുണ്ടെങ്കിലുംനടപ്പിൽവന്നിട്ടുണ്ടെങ്കിലും അതുകള്‍അതുകൾ ആഡംബരത്തിനു വേണ്ടി സംസ്കൃതത്തില്‍സംസ്കൃതത്തിൽ നിന്നും സ്വീകരിച്ച "തത്സമങ്ങള്‍തത്സമങ്ങൾ" എന്നല്ലാതെ ഭാഷയുടെ സ്വന്തശബ്ദങ്ങളല്ല. നഖം, മുഖം, സുഖം, ദുഃഖം മുതലായ അത്യാവശ്യ പദങ്ങളും ഇപ്പോള്‍ഇപ്പോൾ സംസ്കൃതതത്സമങ്ങള്‍സംസ്കൃതതത്സമങ്ങൾ മാത്രമായിക്കാണുന്നത് പഴയ ദ്രാവിഡപദങ്ങളെ ഉപേക്ഷിച്ചുകളഞ്ഞതിനാല്‍ഉപേക്ഷിച്ചുകളഞ്ഞതിനാൽ മാത്രമാകുന്നു.
 
<table width="600" border="1" cellpadding="0" cellspacing="0" bordercolor="#CCCCCC">
<tr bgcolor="#CCCCCC">
<td colspan="6" >
<p align="center" ><b><font size=4>II. കൃതികള്‍കൃതികൾ </font></p></b>
 
</td>
വരി 235:
<td ><p align="center">മലയാളം </p></td>
<td ><p align="center">തമിഴ് </p></td>
<td ><p align="center">കര്‍ണ്ണാടകംകർണ്ണാടകം </p></td>
<td ><p align="center">തെലുങ്ക് </p></td>
<td ><p align="center">തുളു </p></td>
വരി 274:
<td ><p align="center">സ്ഥാനം </p></td>
<td ><p align="center">നില്ക്കുക </p></td>
<td ><p align="center">നില്‍നിൽ </p></td>
<td ><p align="center">നില്ലു </p></td>
<td ><p align="center">നിലു </p></td>
വരി 290:
<td ><p align="center">വചനം </p></td>
<td ><p align="center">ചൊല്ലുക </p></td>
<td ><p align="center">ചൊല്‍ചൊൽ </p></td>
<td ><p align="center">സൊല് </p></td>
<td ><p align="center">- </p></td>
വരി 297:
<tr>
<td ><p align="center">ശ്രവണം </p></td>
<td ><p align="center">കേള്‍ക്കുകകേൾക്കുക </p></td>
<td ><p align="center">കേള്‍കേൾ </p></td>
<td ><p align="center">കേളു </p></td>
<td ><p align="center">- </p></td>
വരി 306:
<td ><p align="center">ഹനനം </p></td>
<td ><p align="center">കൊല്ലുക </p></td>
<td ><p align="center">കൊല്‍കൊൽ </p></td>
<td ><p align="center">കൊല്ലു </p></td>
<td ><p align="center">- </p></td>
വരി 341:
<tr bgcolor="#CCCCCC">
 
<td colspan="3" ><p align="center" ><b><font size=4>III. നിപാതങ്ങള്‍നിപാതങ്ങൾ </b></p></td>
</tr>
<tr>
വരി 354:
<td width="21%" ><p>ച </p></td>
<td width="26%" ><p>ഉം </p></td>
<td width="53%" ><p>ത , മ , ക ( സമുച്ചയം അര്‍ത്ഥംഅർത്ഥം ) </p></td>
</tr>
<tr>
<td width="21%" ><p>വാ </p></td>
<td width="26%" ><p>ഓ </p></td>
<td width="53%" ><p>ത , മ , ക , തെ ( വികല്പം അര്‍ത്ഥംഅർത്ഥം ) </p></td>
</tr>
<tr>
വരി 372:
</tr>
<tr>
<td colspan="3" ><p>സര്‍വ്വനാമങ്ങളെല്ലാംസർവ്വനാമങ്ങളെല്ലാം ദ്രാവിഡങ്ങളില്‍ദ്രാവിഡങ്ങളിൽ ഏകരൂപങ്ങളും സംസ്കൃതത്തില്‍സംസ്കൃതത്തിൽ നിന്നു ഭിന്നങ്ങളുമാണ് . </p></td>
</tr>
<tr>
വരി 381:
<table width="600" border="1" cellpadding="0" cellspacing="0" bordercolor="#CCCCCC">
<tr bgcolor="#CCCCCC">
<td colspan="4" ><p align="center" ><b><font size=4>IV . സര്‍വ്വനാമങ്ങള്‍സർവ്വനാമങ്ങൾ </p></b></td>
</tr>
<tr>
വരി 393:
<td ><p>അ </p></td>
<td ><p>ത്വ , യുഷ്മദ് </p></td>
<td ><p>നിന്‍നിൻ </p></td>
</tr>
<tr>
വരി 399:
<td ><p>ഇ </p></td>
<td ><p>മ , അസ്മദ് </p></td>
<td ><p>എന്‍എൻ </p></td>
</tr>
<tr>
വരി 409:
</table>
 
'''10.''' ഇനി വ്യാകരണത്തിന്റെ ഏര്‍പ്പാടുകളെപ്പറ്റിഏർപ്പാടുകളെപ്പറ്റി നോക്കാം.
 
1. ഏഴു വിഭക്തി, ഒാരോന്നിനും മുമ്മൂന്നു വചനം. ഒാരോ വചനത്തിനും പ്രതേ്യകം പ്രത്യയം എന്നു് ഇരുപത്തിയൊന്നായിപ്പിരിയുന്ന സംസ്കൃതത്തിലെ രൂപാവലീകോലാഹലമൊന്നും ദ്രാവിഡങ്ങള്‍ക്കില്ലദ്രാവിഡങ്ങൾക്കില്ല. രൂപനിഷ്പാദനത്തിലും ആദ്യത്തെ അഞ്ചുവചനം ദൃഢം, ശേഷമെല്ലാം ശിഥിലം എന്നുള്ള പ്രക്രിയാഭേദമില്ല. ദ്രാവിഡങ്ങളിലാകട്ടെ, പ്രഥമയ്ക്കു് പ്രത്യയം ഇല്ല. ശേഷം എല്ലാ വിഭക്തികളിലും പ്രകൃതി ഒന്നുപോലെതന്നെ. വചനം രണ്ടേ ഉള്ളൂ; അതിനുള്ള പ്രത്യയം ഒന്നു വേറെ ആകുകയാല്‍ആകുകയാൽ വിഭക്തിപ്രത്യയം വചനം തോറും മാറേണ്ട. വിഭക്തിസംബന്ധം കുറിക്കുന്നതിനു് പ്രത്യയം മാത്രമല്ല, ഗതികളും ഉണ്ടു്. "മിടുക്കന്മാരെക്കൊണ്ട്' എന്ന വിഭക്തിരൂപം അപഗ്രഥിച്ചു നോക്കുക:
 
<!-- ചിത്രം -->
 
സംസ്കൃതത്തിലാകട്ടെ "പടുംഭിഃ' എന്നതില്‍എന്നതിൽ "ഭിസ്' എന്ന ഒരു പ്രത്യയം മാത്രമേ ഉള്ളു, ഇവയെല്ലാം കുറിക്കുന്നതിനു്. എന്നു മാത്രമല്ല, ആ പ്രത്യയത്തിനുതന്നെ, കര്‍ത്താവു്കർത്താവു്, ഹേതു, സാഹിത്യം, ദ്വാരത എന്നീ അര്‍ത്ഥങ്ങലുംഅർത്ഥങ്ങലും ആവാം.
 
2. സംസ്കൃതത്തിലല്ലാതെദ്രാവിഡങ്ങളില്‍സംസ്കൃതത്തിലല്ലാതെദ്രാവിഡങ്ങളിൽ വികരണഭേദം, പദഭേദം, (ആത്മനേപദപരസ്മെ പദങ്ങള്‍പദങ്ങൾ), കര്‍ത്തരികർത്തരി, കര്‍മ്മണികർമ്മണി, ഭാവേ എന്ന പ്രയോഗഭേദം ഇതൊന്നും ഇല്ല. കാലപ്രകാരങ്ങള്‍ക്കു്കാലപ്രകാരങ്ങൾക്കു് അവാന്തരഭേദങ്ങളും കുറയും. നിഷേധം, സമുച്ചയം, വികല്പം ഇതുകള്‍ഇതുകൾ ചെയ്യുന്ന സമ്പ്രദായം അത്യന്തഭിന്നമാണു്. പററുവിനകള്‍ക്കുംപററുവിനകൾക്കും സംസ്കൃതത്തിലെ ആഖ്യാതങ്ങള്‍ക്കുംആഖ്യാതങ്ങൾക്കും തമ്മില്‍തമ്മിൽ വലുതായ അന്തരമുണ്ടു്. മുററുവിനകള്‍ക്കു്മുററുവിനകൾക്കു് (ആഖ്യാതങ്ങള്‍ക്ക്ആഖ്യാതങ്ങൾക്ക്) സംസ്കൃതത്തിലില്ലാത്തതായ ലിംഗഭേദം ഒന്നു വിശേഷാല്‍വിശേഷാൽ ഉണ്ടു്.
 
3. വ്യപേക്ഷകസര്‍വ്വനാമംവ്യപേക്ഷകസർവ്വനാമം ദ്രാവിഡങ്ങളില്‍ദ്രാവിഡങ്ങളിൽ ഇല്ല. അതിന്റെ പ്രവൃത്തി പേരെച്ചം നടത്തുന്നു. അലിംഗബഹുവചനം ദ്രാവിഡത്തിനുള്ള ഒരു വിശേഷമാണു്. അചേതനവാചികളായ നാമങ്ങള്‍ക്കുംനാമങ്ങൾക്കും അതുകളെ പരാമര്‍ശിക്കുന്നപരാമർശിക്കുന്ന സര്‍വ്വനാമങ്ങള്‍ക്കുംസർവ്വനാമങ്ങൾക്കും ലിംഗഭേദമില്ലാത്തതും അതുപോലെതന്നെ. ഉദാഹരണം:
 
 
<!-- ചിത്രം -->
 
നപുംസകനാമങ്ങള്‍ക്കുനപുംസകനാമങ്ങൾക്കു ബഹുവചനം വേണ്ട; സംഖ്യാവിശേഷണം ചേര്‍ത്താല്‍ചേർത്താൽ പ്രയോഗിക്കരുതെന്നുകൂടിയുണ്ട്: പത്തുരൂപാ, എട്ടു പശു.
 
4. ഭേദകങ്ങള്‍ക്കുഭേദകങ്ങൾക്കു ദ്രാവിഡത്തില്‍ദ്രാവിഡത്തിൽ ലിംഗവചനവിഭക്തികള്‍ക്കുലിംഗവചനവിഭക്തികൾക്കു പൊരുത്തംഇല്ല. പടു-പടീയസ്-പടിഷ്ഠ എന്ന മട്ടിലുള്ള അതിശായനരൂപവും ദ്രാവിഡഭാഷകളില്‍ദ്രാവിഡഭാഷകളിൽ ഇല്ല.
 
5. ദ്രാവിഡഭാഷകളുടെ സ്ഥിതി "സംശ്ലിഷ്ടകക്ഷ്യ'യിലും സംസ്കൃതത്തിന്റെ "വെകൃതകക്ഷ്യ'യിലും ആകുന്നു.
വരി 432:
6. സംസ്കൃതത്തിലെ മഹാപ്രാണങ്ങളും ഉൗഷ്മാക്കളും ദ്രാവിഡത്തിലില്ല. ദ്രാവിഡത്തിലെ ഴ, റ, <!-- ചിത്രം --> സംസ്കൃതത്തിലും ഇല്ല.
 
'''11.''' ഉദാത്താദിസ്വരഭേദം ദ്രാവിഡത്തില്‍ദ്രാവിഡത്തിൽ ഒരിക്കലും ഉണ്ടായിരുന്നില്ല.
 
മലയാളം തമിഴിന്റെ ഒരു ഉപഭാഷയാണെന്നു് ആദ്യംതന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ. അതു് പ്രധാനഭാഷയായ തമിഴില്‍നിന്നുംതമിഴിൽനിന്നും ഭേദപ്പെട്ടു് ഒരു പ്രതേ്യകഭാഷ എന്ന നിലയില്‍നിലയിൽ വന്നുചേര്‍ന്നതു്വന്നുചേർന്നതു് എത്രകാലംകൊണ്ടാണു് എന്നും അതിലേക്കുള്ള കാരണങ്ങള്‍കാരണങ്ങൾ എന്തെല്ലാമായിരുന്നു എന്നും ആണു് ഇനി ആലോചിപ്പാനുള്ളതു്. എല്ലാ ഭാഷകള്‍ക്കുംഭാഷകൾക്കും രുചിഭേദംനിമിത്തം ദേശ്യ ഭേദങ്ങള്‍ഭേദങ്ങൾ വരാറുണ്ട്; മലയാളത്തിനുതന്നെ ഇപ്പോള്‍ഇപ്പോൾ മദ്ധ്യമലയാളത്തിനുപുറമെ തെക്കന്‍ഭാഷതെക്കൻഭാഷ, വടക്കന്‍ഭാഷവടക്കൻഭാഷ എന്ന വകഭേദം നാം കല്‍പിക്കാറുണ്ടല്ലോകൽപിക്കാറുണ്ടല്ലോ. അതുപോലെ തമിഴിനു്.
 
{{slokam|തെന്‍തെൻ പാണ്ടി കുട്ടം കുടം കര്‍ക്കാകർക്കാ വേണ്‍പൂഴിവേൺപൂഴി
 
പന്‍റിയരുവാവതന്‍പൻറിയരുവാവതൻ വടക്കു നന്‍റായനൻറായ
 
ചീതം മലാടു പുനനാടു ചെന്തമിഴ്ചേ
 
രേതമിൽ പന്നിരുനാട്ടെൺ.}}
രേതമില്‍ പന്നിരുനാട്ടെണ്‍.}}
 
എന്ന വചനപ്രകാരം പന്ത്രണ്ടു നാടുകളിലായിട്ടു് ദേശ്യഭേദങ്ങളുണ്ടായിരുന്നു. ഇപ്പോഴത്തെ മധുരജില്ലയില്‍മധുരജില്ലയിൽ നടപ്പായിരുന്ന ഭാഷയ്ക്കു് "ചെന്തമിഴ്' എന്നും മേല്‍പറഞ്ഞമേൽപറഞ്ഞ പന്ത്രണ്ടുദേശങ്ങളില്‍പന്ത്രണ്ടുദേശങ്ങളിൽ നടപ്പായിരുന്ന ഭാഷയ്ക്കു് കൊടുന്തമിഴു് എന്നും ആണു് തമിഴുഗ്രന്ഥകാരന്മാര്‍തമിഴുഗ്രന്ഥകാരന്മാർ പേര്‍പേർ കൊടുത്തിരുന്നതു്. പന്ത്രണ്ടുദേശങ്ങള്‍പന്ത്രണ്ടുദേശങ്ങൾ എടുത്തു പറഞ്ഞതില്‍പറഞ്ഞതിൽ കുട്ടം, കുടം, കര്‍ക്കാകർക്കാ, വേ, പൂഴി ഈ അഞ്ചും ഇന്നത്തെ കേരളഖണ്ഡത്തില്‍കേരളഖണ്ഡത്തിൽ ഉള്‍പ്പെട്ടവയാണു്ഉൾപ്പെട്ടവയാണു്. ഈ അഞ്ചു നാടുകളിലെ കൊടുന്തമിഴു് മലയാളമായി പരിണമിക്കുവാനുള്ള കാരണമെന്ത്?
 
''(1)'' മലയാളദേശത്തിന്റെ കിടപ്പു് കിഴക്കേ അതിര്‍ത്തിമുഴുവന്‍അതിർത്തിമുഴുവൻ വ്യാപിക്കുന്ന പര്‍വ്വതപംക്തികൊണ്ടുപർവ്വതപംക്തികൊണ്ടു മറ്റു തമിഴുനാടുകളില്‍നിന്നുംതമിഴുനാടുകളിൽനിന്നും വേര്‍പെട്ടു്വേർപെട്ടു് ഒറ്റതിരിഞ്ഞായിപ്പോയത്:
 
ആദികാലത്തു് തെക്കേ ഇന്‍ഡ്യയുടെഇൻഡ്യയുടെ തെക്കേ അറ്റം ചേരം, ചോളം, പാണ്ഡ്യം എന്നു മൂന്നു രാജ്യങ്ങളായി വിഭജിച്ചിരുന്നു. അതില്‍അതിൽ പശ്ചിമഘട്ടങ്ങളുടെ പടിഞ്ഞാറുവശവും കൊങ്ങുദേശവും ഉള്‍പ്പെട്ടിരുന്നുഉൾപ്പെട്ടിരുന്നു. മൂന്നു സ്വതന്ത്രരാജ്യങ്ങളായിരുന്നെങ്കിലും അനേ്യാന്യം കലഹങ്ങളും ഒന്നിനു മറ്റു രണ്ടു രാജ്യങ്ങളുടെ മേല്‍ക്കോയ്മമേൽക്കോയ്മ ഉണ്ടെന്നുള്ള അഭിമാനവും, അതുമൂലം പലയുദ്ധങ്ങളും ഉണ്ടായിരുന്നു. യുദ്ധങ്ങളിലെ ജയം അനുസരിച്ചു് മേല്‍ക്കോയ്മയുംമേൽക്കോയ്മയും മാറി മാറി വന്നുകൊണ്ടിരുന്നു. മൂവരശര്‍ക്കുമൂവരശർക്കു പുറമേ പല്ലവര്‍പല്ലവർ, ചാലൂക്യര്‍ചാലൂക്യർ, രാഷ്ട്രകൂടര്‍രാഷ്ട്രകൂടർ മുതലായ വെദേശികരുടെ ആക്രമങ്ങളും അക്രമങ്ങളും നടന്നിട്ടുണ്ടു്. ഈ രാജ്യപരിവര്‍ത്തനകോലാഹലങ്ങളില്‍രാജ്യപരിവർത്തനകോലാഹലങ്ങളിൽ എല്ലാ തമിഴ്നാടുകള്‍ക്കുംതമിഴ്നാടുകൾക്കും ഒഴിക്കുവാന്‍ഒഴിക്കുവാൻ പാടില്ലാത്തവിധത്തില്‍പാടില്ലാത്തവിധത്തിൽ പരസ്പരസംസര്‍ഗ്ഗംപരസ്പരസംസർഗ്ഗം വേണ്ടിവന്നു. അന്നത്തെ രാജ്യഭരണ സമ്പ്രദായവും പ്രസ്താവയോഗ്യമാണു്. രാജധാനിയും അതിനു ചുറ്റുമുള്ള ദേശവും മാത്രമേ നേരേ രാജാവിന്റെ കീഴില്‍കീഴിൽ വര്‍ത്തിച്ചിരുന്നുള്ളുവർത്തിച്ചിരുന്നുള്ളു. ശേഷം ഭാഗമെല്ലാം നാടുവാഴികളായ ഉദേ്യാഗസ്ഥന്മാരാണു് ഭരിച്ചുവന്നതു്. ഒാരോ രാജ്യവും നാടുകളായി വിഭജിച്ചു് ഒാരോ നാട്ടിനും ഭരിക്കുന്നതിനു് അധികാരികളായി പ്രഭുക്കന്മാരെ നിയമിച്ചിരുന്നു. നാടുവാഴികളായ പ്രഭുക്കന്മാര്‍പ്രഭുക്കന്മാർ പ്രായേണ തങ്ങളുടെ അധികാരം കുലപരമ്പരയായി വഹിച്ചുകൊണ്ടിരുന്നതിനാല്‍വഹിച്ചുകൊണ്ടിരുന്നതിനാൽ അവരില്‍അവരിൽ ചിലര്‍ചിലർ പ്രബലന്മാരായിത്തീര്‍ന്നു്പ്രബലന്മാരായിത്തീർന്നു് പേരിനുമാത്രം രാജാവിനു കീഴടങ്ങിക്കൊണ്ടു കാര്യത്തില്‍കാര്യത്തിൽ സ്വതന്ത്രന്മാരായിത്തീരുകയും ചെയ്തിട്ടുണ്ടു്. ഇക്കൂട്ടത്തില്‍ഇക്കൂട്ടത്തിൽ കുട്ടനാടിന്റെ അധിപതിയായിരുന്ന ചെംകുട്ടവന്‍ചെംകുട്ടവൻ എന്ന പ്രഭുവിനെപ്പറ്റി പഴയ തമിഴുഗ്രന്ഥങ്ങളില്‍തമിഴുഗ്രന്ഥങ്ങളിൽ പല കഥകളും കാണുന്നുണ്ടു്. എന്നുവേണ്ട "പതിറ്റിപ്പത്ത്' എന്ന തമിഴുകാവ്യം ചേരരാജാക്കന്മാരുടെയും മലയാളനാടുകള്‍മലയാളനാടുകൾ ഭരിച്ചിരുന്ന നാടുവാഴികളുടെയും പരാക്രമങ്ങളെ വര്‍ണ്ണിച്ചു്വർണ്ണിച്ചു് മലയാളനാട്ടില്‍മലയാളനാട്ടിൽ ഉണ്ടായിരുന്ന കവികള്‍കവികൾ നിര്‍മ്മിച്ചിട്ടുള്ളതാകുന്നുനിർമ്മിച്ചിട്ടുള്ളതാകുന്നു. പതിറ്റിപ്പത്തിന്റെ ആദ്യത്തെയും ഒടുവിലത്തെയും പാട്ടൊഴിച്ചു ശേഷം പാട്ടുകള്‍പാട്ടുകൾ ഇപ്പോഴും നടപ്പുണ്ടു്. ഇതില്‍ഇതിൽ ഏഴാമത്തെ പാട്ടു് "ചെല്വക്കടുങ്കോ വാഴിയാതന്‍വാഴിയാതൻ' എന്ന ചേരരാജാവിനെ സംബോധനം ചെയ്തു് "കപിലര്‍കപിലർ' എന്ന ബ്രാഹ്മണകവി ഉണ്ടാക്കിയിട്ടുള്ളതാണു്. ഇക്കവി പാണ്ടിയില്‍പാണ്ടിയിൽ തിരുവടവൂര്‍തിരുവടവൂർ എന്ന ദേശത്തു ജനിച്ചു്, മലയാളത്തില്‍വന്നുമലയാളത്തിൽവന്നു താമസിച്ച ആളും "പൊയ്യു പറയാത്തവന്‍പറയാത്തവൻ' എന്നര്‍ത്ഥമായഎന്നർത്ഥമായ "പൊയ്യാനാവിര്‍ക്കപിലര്‍പൊയ്യാനാവിർക്കപിലർ' എന്ന വിരുതുപേര്‍വിരുതുപേർ ലഭിച്ച മഹാനും ആകുന്നു. ഇദ്ദേഹത്തിന്റെ കവിതകളിലെല്ലാം മലനാട്ടിലെ പ്രഭുക്കന്മാരാണു നായകന്മാര്‍നായകന്മാർ. "എെങ്കുറുനൂറു', ചിലപ്പതികാരം' മുതലായി വേറെയും കേരളീയകൃതികളായ തമിഴുകവിതകള്‍തമിഴുകവിതകൾ ഉണ്ടു്. അടുത്തകാലത്തു് കൊല്ലവര്‍ഷാരംഭംവരെകൊല്ലവർഷാരംഭംവരെ തമിഴില്‍തമിഴിൽ കവിപാടീട്ടുള്ള കേരളീയരെക്കുറിച്ചു് അറിവുണ്ടു്. "എെയ്യനരിതനാര്‍എെയ്യനരിതനാർ' എന്ന കേരളീയതമിഴ്കവി ക്രിസ്ത്വബ്ദത്തിന്റെ ഏഴാം ശതകത്തിലോ എട്ടാമത്തേതിലോ ജീവിച്ചിരുന്നതായിക്കാണുന്നു. "മുകുന്ദമാല' എന്ന സംസ്കൃതസ്തോത്രത്തിന്റെ കര്‍ത്താവായകർത്താവായ കുലശേഖര ആള്‍വാരെപ്പറ്റിആൾവാരെപ്പറ്റി തിരുവിതാംകൂര്‍കാര്‍തിരുവിതാംകൂർകാർ എല്ലാവരും കേട്ടിരിക്കുമല്ലോ. ഈ രാജകവിയും തമിഴുഗ്രന്ഥങ്ങള്‍തമിഴുഗ്രന്ഥങ്ങൾ നിര്‍മ്മിച്ചിട്ടുണ്ടു്നിർമ്മിച്ചിട്ടുണ്ടു്.
 
മേല്‍ക്കാണിച്ചപ്രകാരംമേൽക്കാണിച്ചപ്രകാരം തമിഴ്രാജ്യവും മലയാളരാജ്യവും ഒരേ രാജാവിന്റെ കീഴില്‍കീഴിൽ ഇരുന്നിടത്തോളംകാലം തമിഴ്ഭാഷയും മലയാളഭാഷയും ഒന്നുതന്നെ ആയിരുന്നു. കേരളീയകൃതികളില്‍കേരളീയകൃതികളിൽ ചെന്തമിഴില്‍നിന്നുംചെന്തമിഴിൽനിന്നും വ്യത്യസ്തങ്ങളായ ചില രൂപങ്ങളും (ഒല്ലാര്‍ഒല്ലാർ), പദങ്ങളും (പോത്തു്, പട്ടി, കെനില മുതലായവ) കാണുന്നില്ലെന്നില്ല; എന്നാല്‍എന്നാൽ അതുകളെല്ലാം ദേശ്യഭേദങ്ങളെന്നേ ഗണിക്കപ്പെട്ടിട്ടുള്ളു. ചിലപ്പതികാരം തമിഴിലെ പ്രധാനപ്പെട്ട അഞ്ചു മഹാകാവ്യങ്ങളില്‍മഹാകാവ്യങ്ങളിൽ ഒന്നായിട്ടാണു് തമിഴര്‍തമിഴർ ഇന്നും പറഞ്ഞുവരുന്നതു്. മറ്റു തമിഴുനാടുകള്‍ക്കൊപ്പംതമിഴുനാടുകൾക്കൊപ്പം മലനാട്ടിലും മൂവരശരില്‍മൂവരശരിൽ ഒരാള്‍ഒരാൾ ഭരിക്കുക എന്ന ഏര്‍പ്പാടു്ഏർപ്പാടു് പെരുമാക്കന്മാരുടെ കാലത്തോടുകൂടി അവസാനിച്ചു. കേരളോല്‍പത്തികേരളോൽപത്തി എന്ന പുരാണഗ്രന്ഥത്തെ വിശ്വസിക്കുന്നപക്ഷം പെരുമാക്കന്മാര്‍പെരുമാക്കന്മാർ തന്നെ രാജപ്രതിനിധികള്‍രാജപ്രതിനിധികൾ എന്നല്ലാതെ സാക്ഷാല്‍സാക്ഷാൽ രാജാക്കന്മാരായിരുന്നില്ല. ചരിത്രപ്രകാരം നോക്കുന്നതായാലും പെരുമാക്കന്മാര്‍പെരുമാക്കന്മാർ മൂവരശരില്‍മൂവരശരിൽ ഒരാളുടെ വെസ്രായിമാരായിരുന്നിരിക്കുവാന്‍വെസ്രായിമാരായിരുന്നിരിക്കുവാൻ ഇടയുണ്ടു്. രാഷ്ട്രകൂടര്‍രാഷ്ട്രകൂടർ, ചാലൂക്യര്‍ചാലൂക്യർ മുതലായ വിജിഗീഷുക്കളുടെ ആക്രമണങ്ങളാല്‍ആക്രമണങ്ങളാൽ പാണ്ഡ്യചോളചേരന്മാരുടെ ശക്തി കുറഞ്ഞതിനു പുറമേ ചില വംശങ്ങള്‍വംശങ്ങൾ ക്ഷയിക്കുകയും ഒന്നു മറ്റൊന്നില്‍മറ്റൊന്നിൽ ലയിക്കുകയും എല്ലാം ഉണ്ടായി. ക്രി. അ. 1293നു് അടുത്തു പരലോകംപ്രാപിച്ച സുന്ദരപാണ്ഡ്യരാജാധിരാജനോടുകൂടി മൂവരശരുടെ ശക്തി അസ്തമിച്ചു. 1310-ാം വര്‍ഷത്തില്‍വർഷത്തിൽ മലിക്കു് കഫൂര്‍കഫൂർ എന്ന മഹമ്മദീയവിജിഗീഷു തെക്കേ ഇന്‍ഡ്യയില്‍ഇൻഡ്യയിൽ കടന്നു് രാജ്യമാസകലം കൊള്ളചെയ്തു് സര്‍വ്വസ്വവുംസർവ്വസ്വവും കുത്തിക്കവര്‍ന്നുകൊണ്ടുപോകുകയുംകുത്തിക്കവർന്നുകൊണ്ടുപോകുകയും ചെയ്തു. ഈ അനാഥസ്ഥിതിയില്‍അനാഥസ്ഥിതിയിൽ കൊല്ലത്തു് ദേശിംഗനാടിന്റെ അധിപതിയായിരുന്ന രവിവര്‍മ്മകുലശേഖരരാജാവു്രവിവർമ്മകുലശേഖരരാജാവു് പാണ്ഡ്യചോളദേശങ്ങളെ വെട്ടിപ്പിടിച്ചു് കാഞ്ചീപുരരാജധാനിയില്‍കാഞ്ചീപുരരാജധാനിയിൽ രാജാധിരാജനായി സ്വല്പകാലം വാഴുകയുണ്ടായി. എന്നാല്‍എന്നാൽ കേരളീയരുടെ ദുര്‍ഭാഗ്യത്താല്‍ദുർഭാഗ്യത്താൽ അദ്ദേഹത്തിലും രാജലക്ഷ്മി സ്ഥിരയായി വസിച്ചില്ല. ഇതിനുമേല്‍ഇതിനുമേൽ വിജയനഗരത്തിലെ ഹിന്ദുരാജാക്കന്മാര്‍ക്കുംഹിന്ദുരാജാക്കന്മാർക്കും ആര്‍ക്കാട്ടിലെആർക്കാട്ടിലെ നഭാക്കന്മാര്‍ക്കുംനഭാക്കന്മാർക്കും മറ്റും ശക്തിയും ഉൗര്‍ജ്ജവുംഉൗർജ്ജവും ലഭിച്ചിട്ടുണ്ടെങ്കിലും ഈസ്റ്റിന്‍ഡ്യാക്കമ്പനിക്കാര്‍ഈസ്റ്റിൻഡ്യാക്കമ്പനിക്കാർ ടിപ്പുവിനെ ജയിച്ചു് മലബാറില്‍മലബാറിൽ പ്രവേശിച്ചതു വരെ ഉള്ള ദീര്‍ഘമായദീർഘമായ കാലത്തെങ്ങും മലയാളവും പാണ്ടിയും ഒരേ രാജാവിന്റെ സാക്ഷാല്‍സാക്ഷാൽ ഉള്ള ശാസനയില്‍ശാസനയിൽ ഉള്‍പ്പെട്ടിരിക്കുകയുണ്ടായിട്ടില്ലഉൾപ്പെട്ടിരിക്കുകയുണ്ടായിട്ടില്ല.
 
""ഒടുവിലത്തെ പെരുമാള്‍പെരുമാൾ, ഭാസ്കരരവിവര്‍മ്മചേരമാന്‍പെരുമാളായാലുംഭാസ്കരരവിവർമ്മചേരമാൻപെരുമാളായാലും ശരി, പള്ളിബാണപ്പെരുമാളായാലും ശരി, സ്വരാജ്യം മുഴുവനും തന്റെ മക്കള്‍ക്കുംമക്കൾക്കും മരുമക്കള്‍ക്കുംമരുമക്കൾക്കും പകുത്തുകൊടുത്തു'' എന്നാണല്ലോ നമ്മുടെ പഴമ. അന്നുമുതല്‍അന്നുമുതൽ മലയാളത്തുകാര്‍ക്കുമലയാളത്തുകാർക്കു പാണ്ടിക്കാരുമായുള്ള നിത്യസംസര്‍ഗ്ഗംനിത്യസംസർഗ്ഗം അവസാനിച്ചു. രാജ്യകാര്യം സംബന്ധിച്ചു് ഒരുത്തര്‍ക്കുംഒരുത്തർക്കും അങ്ങോട്ടുമിങ്ങോട്ടും കടന്നിട്ടാവശ്യമില്ല. ആവശ്യങ്ങളുണ്ടായിരുന്നിടത്തോളം കാലം മാര്‍ഗ്ഗനിരോധകമായിമാർഗ്ഗനിരോധകമായി ഗണിക്കപ്പെട്ടിട്ടില്ലായിരുന്ന മലയാചലപംക്തി ഇക്കാലംമുതല്‍ഇക്കാലംമുതൽ തങ്ങള്‍ക്കു്തങ്ങൾക്കു് ഒരു വലിയ പ്രതിബന്ധമായിട്ടും തീര്‍ന്നുതീർന്നു. തീര്‍ത്ഥാടനംചെയ്യുന്നതീർത്ഥാടനംചെയ്യുന്ന ഭക്തന്മാരും ദേശസഞ്ചാരത്തിനിറങ്ങുന്ന ഉത്സാഹികളും അല്ലാതെ സാധാരണക്കാര്‍സാധാരണക്കാർ മലയിടുക്കുകളിലുള്ള ദുര്‍ഘടവഴികളില്‍ക്കൂടിദുർഘടവഴികളിൽക്കൂടി അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുക എന്നുള്ളതു വളരെ അപൂര്‍വ്വമായിത്തുടങ്ങിഅപൂർവ്വമായിത്തുടങ്ങി. രണ്ടു സംഘക്കാര്‍ക്കുംസംഘക്കാർക്കും തങ്ങളിലുള്ള പെരുമാറ്റം ചുരുങ്ങിയപ്പോള്‍ചുരുങ്ങിയപ്പോൾ അവരവരുടെ ഭാഷകള്‍ക്കുംഭാഷകൾക്കും ദേശ്യഭേദങ്ങള്‍ദേശ്യഭേദങ്ങൾ വര്‍ദ്ധിച്ചുവന്നുവർദ്ധിച്ചുവന്നു. ചിലപ്പതികാരത്തിലും മറ്റും ഉണ്ടായിരുന്ന വ്യത്യസ്തപ്രയോഗങ്ങളില്‍വ്യത്യസ്തപ്രയോഗങ്ങളിൽ തുലോം പ്രബലപ്പെട്ട മാറ്റങ്ങള്‍മാറ്റങ്ങൾ മലയാളത്തിലെ കൊടുന്തമിഴില്‍കൊടുന്തമിഴിൽ കടന്നുകൂടി.
 
''(2)'' മറുനാട്ടുകാര്‍ക്കില്ലാത്തമറുനാട്ടുകാർക്കില്ലാത്ത പല വിശേഷവിധികളും മലയാളത്തുകാര്‍ക്കുണ്ടായിരുന്നതിനാല്‍മലയാളത്തുകാർക്കുണ്ടായിരുന്നതിനാൽ അവര്‍ക്കു്അവർക്കു് ഒരു പ്രതേ്യക സംഘമായിതിരിയുന്നതിനുണ്ടായ സൗകര്യം:
 
മരുമക്കത്തായം, മുന്‍കുടുമമുൻകുടുമ, മുണ്ടുടുപ്പു് മുതലായതെല്ലാം മലയാളത്തിലെ വിലക്ഷണാചാരങ്ങളാകുന്നു. ഇതൊന്നും ഈ നാട്ടില്‍നാട്ടിൽ പുത്തനായിട്ടുണ്ടായതല്ല. "പതിറ്റിപ്പത്തി'ല്‍ പ്രസംസിച്ചിരിക്കുന്ന പ്രഭുക്കന്മാരും രാജാക്കന്മാരും മരുമക്കത്തായം അനുഷ്ഠിച്ചിരുന്നവരാണെന്നു് ആ ഗ്രന്ഥത്തില്‍ത്തന്നെഗ്രന്ഥത്തിൽത്തന്നെ പ്രതിപാദിച്ചിട്ടുണ്ടു്. നിത്യസഹവാസം ഉണ്ടായിരുന്നകാലത്തു് ഈവക വെലക്ഷണ്യങ്ങളൊന്നും ഒരു വിശേഷവിധിയായി പാണ്ടിക്കാര്‍പാണ്ടിക്കാർ ഗണിച്ചിരുന്നില്ല. എങ്കിലും ഇതുകളില്‍ഇതുകളിൽ അവര്‍ക്കുഅവർക്കു തൃപ്തി പോരായിരുന്നു എന്നു തെളിയുന്നുണ്ടു്. "മലയാളനാടു വാഴുന്നതിനു് രാജാക്കന്മാരില്ലാതെ വന്നിട്ടു് നമ്പൂരിമാര്‍നമ്പൂരിമാർ അപ്പോഴപ്പോള്‍അപ്പോഴപ്പോൾ പരദേശത്തുചെന്നു് പെരുമാക്കന്മാരെ അവരോധിച്ചുകൊണ്ടുവന്നിരുന്നു' എന്നു് കേരളോല്‍പത്തിക്കാരന്‍കേരളോൽപത്തിക്കാരൻ ഘോഷിക്കുന്ന എെതിഹ്യത്തിനു് നിദാനം ഈ നീരസം ആയിരിക്കണമെന്നു് ഉൗഹിപ്പാന്‍ഉൗഹിപ്പാൻ വഴിയുണ്ടു്. പരശുരാമനെ പഴിപറഞ്ഞു് നമ്പൂരിമാര്‍നമ്പൂരിമാർ ക്ഷത്രിയരാജാക്കന്മാരെ സ്വജാതിയില്‍സ്വജാതിയിൽ വിവാഹംചെയ്തു മക്കത്തായം അനുഷ്ഠിപ്പാന്‍അനുഷ്ഠിപ്പാൻ അനുവദിക്കാതിരുന്നതു് തങ്ങളുടെ ശക്തിക്കു കുറവുവന്നേക്കുമോ എന്നു ശങ്കിച്ചിട്ടായിരിക്കാം. "പാണ്ഡ്യചോളരാജ്യങ്ങള്‍കൂടിപാണ്ഡ്യചോളരാജ്യങ്ങൾകൂടി ജയിച്ചു് വേഗവതീ (വെകാ) തീരത്തുവച്ചു രാജ്യാഭിഷേകംചെയ്ത ദേശിംഗനാട്ടിലെ രവിവര്‍മ്മരവിവർമ്മ കുലശേഖരന്‍കുലശേഖരൻ' ഒരു പാണ്ഡ്യരാജകുമാരിയെ വിവാഹം ചെയ്തതിനുശേഷം അവരുടെ സന്താനങ്ങളുടെ സ്ഥിതി എന്തായിരുന്നു എന്നറിവാന്‍എന്നറിവാൻ മാര്‍ഗ്ഗംമാർഗ്ഗം കാണുന്നില്ല. ഏതായാലും "മരുമക്കത്തായം മുതലായ അനാചാരങ്ങള്‍അനാചാരങ്ങൾ മലയാളരാജ്യത്തെ ഒറ്റതിരിക്കുന്നതിനും അതുവഴിയായി മലയാളഭാഷയെ തമിഴില്‍നിന്നു്തമിഴിൽനിന്നു് അകറ്റുന്നതിനും സഹായിച്ചു' എന്നു നിശ്ചയമാണു്.
 
''(3)'' നമ്പൂരിമാരുടെ പ്രാബല്യവും ആര്യദ്രാവിഡസംസ്കാരവും:
 
ക്രിസ്തുവര്‍ഷാരംഭത്തിനുക്രിസ്തുവർഷാരംഭത്തിനു മുമ്പുതന്നെ ബ്രാഹ്മണരും, ബൗദ്ധരും, ജെനരും ആയ ആര്യന്മാര്‍ആര്യന്മാർ തെക്കേ ഇന്‍ഡ്യയിലേക്കുഇൻഡ്യയിലേക്കു കടന്നിട്ടുണ്ട്; എന്നാല്‍എന്നാൽ അവര്‍അവർ ഒറ്റയൊറ്റ കുടുംബങ്ങളായിട്ടല്ലാതെ വലിയ സംഘങ്ങളായിട്ടു വന്നിട്ടില്ല. ആര്യബ്രാഹ്മണര്‍ആര്യബ്രാഹ്മണർ ഗ്രാമമടച്ചു് കേരളത്തിലേക്കു കുടിയേറിപ്പാര്‍ക്കുവാന്‍കുടിയേറിപ്പാർക്കുവാൻ ആരംഭിച്ചതും ക്രിസ്ത്വബ്ദം ആറാംശതകംമുതലാണു്. അക്കാലത്തു് കദംബരാജവംശത്തിന്റെ പ്രവര്‍ത്തകനായപ്രവർത്തകനായ മയൂരവര്‍മ്മരാജാവു്മയൂരവർമ്മരാജാവു് ഗോകര്‍ണ്ണത്തുനിന്നുംഗോകർണ്ണത്തുനിന്നും കേരളത്തിലേക്കു് ആര്യബ്രാഹ്മണരെ ക്ഷണിച്ചുവരുത്തി കുടിപാര്‍പ്പിച്ചതായിട്ടു്കുടിപാർപ്പിച്ചതായിട്ടു് ലക്ഷ്യങ്ങള്‍ലക്ഷ്യങ്ങൾ ഉണ്ടു്. അതിനുശേഷം പാണ്ഡ്യന്‍പാണ്ഡ്യൻ, ചോളന്‍ചോളൻ മുതലായ മറ്റു രാജാക്കന്മാരും അവരില്‍നിന്നുംഅവരിൽനിന്നും അധികാരം ലഭിച്ച മറ്റു പെരുമാക്കന്മാരും പല പ്രാവശ്യമായി കേരളത്തില്‍കേരളത്തിൽ ബ്രാഹ്മണപ്രതിഷ്ഠ ചെയ്തിട്ടുണ്ടു്. അടുത്തകാലത്തു് ബ്രാഹ്മണരെ ഗ്രാമംകൊടുത്തു പ്രതിഷ്ഠിച്ചു് പുണ്യം സമ്പാദിച്ച കേരളരാജാവു് ചിറയ്ക്കലെ കോലത്തിരിയാണു്. അദ്ദേഹം രണ്ടുതവണയായി "സാഗരം' (273) എന്നും "സമുദ്രം' (257) എന്നും സംഖ്യയുള്ള ബ്രാഹ്മണഗ്രഹങ്ങള്‍ബ്രാഹ്മണഗ്രഹങ്ങൾ സ്ഥാപിച്ചിട്ടുണ്ടു്. വഴിയേ വന്നുകയറിയ മതാന്തരസ്ഥരായ ജൂതന്മാര്‍ക്കുംജൂതന്മാർക്കും ക്രിസ്ത്യാനികള്‍ക്കുംകൂടിക്രിസ്ത്യാനികൾക്കുംകൂടി പലവിധം പദവികളും അവകാശങ്ങളും അധികാരങ്ങളും കൊടുക്കത്തക്ക ഒൗദാര്യമുള്ള നാട്ടുകാര്‍നാട്ടുകാർ തങ്ങള്‍തങ്ങൾ ക്ഷണിച്ചുവരുത്തിയവരും സ്വമതസ്ഥരുമായ നമ്പൂരിമാര്‍ക്കു്നമ്പൂരിമാർക്കു് സല്‍ക്കാരപുരസ്സരംസൽക്കാരപുരസ്സരം സകലാധികാരങ്ങളും ഉദകപൂര്‍വ്വംഉദകപൂർവ്വം ദാനംചെയ്യുവാന്‍ദാനംചെയ്യുവാൻ മടിക്കുമെന്നു സന്ദേഹിക്കുവാന്‍സന്ദേഹിക്കുവാൻ പോലും ഇടയില്ല. അതിനാല്‍അതിനാൽ നമ്പൂരിമാര്‍ക്കു്നമ്പൂരിമാർക്കു് സ്വഗ്രാമങ്ങളില്‍സ്വഗ്രാമങ്ങളിൽ സര്‍വ്വവിധാധികാരങ്ങളുംസർവ്വവിധാധികാരങ്ങളും ലഭിച്ചിരിക്കണം. ക്രിസ്ത്വബ്ദം 629 നും 645 നും മദ്ധേ്യ ഇന്‍ഡ്യഇൻഡ്യ സന്ദര്‍ശിച്ചസന്ദർശിച്ച ഹിയൃൂങ്സാങു് എന്ന ചീനദേശ്യനായ തീര്‍ത്ഥയാത്രക്കാരന്‍തീർത്ഥയാത്രക്കാരൻ തെക്കേ ഇന്‍ഡ്യയില്‍ഇൻഡ്യയിൽ പറയത്തക്കതായ ആര്യജനനിവേശങ്ങള്‍ആര്യജനനിവേശങ്ങൾ കണ്ടതായി എഴുതിയിട്ടില്ല. ക്രിസ്ത്വബ്ദം 774 ല്‍ വീരരാഘവചക്രവര്‍ത്തിവീരരാഘവചക്രവർത്തി കൊടുങ്ങല്ലൂര്‍വച്ചു്കൊടുങ്ങല്ലൂർവച്ചു് ഇരവികോര്‍ത്താന്‍ഇരവികോർത്താൻ എന്ന കച്ചവടക്കാരനു് മണിഗ്രാമാധിപത്യം കൊടുത്ത ചെമ്പുപട്ടയത്തില്‍ചെമ്പുപട്ടയത്തിൽ പന്നിയൂര്‍പന്നിയൂർ, ചൊവ്വര എന്ന ബ്രാഹ്മണഗ്രാമക്കാരെ വേണാടിന്റെയും കുട്ടനാടിന്റെയും ഉടയവരോടൊപ്പമായ നിലയില്‍നിലയിൽ സാക്ഷിവച്ചുകാണുന്നതിനാല്‍സാക്ഷിവച്ചുകാണുന്നതിനാൽ 774-ാമാണ്ടിനിടയ്ക്കു് നമ്പൂരിമാര്‍ക്കു്നമ്പൂരിമാർക്കു് കേരളത്തില്‍കേരളത്തിൽ പറയത്തക്ക ചില അധികാരങ്ങള്‍അധികാരങ്ങൾ സിദ്ധിച്ചു കഴിഞ്ഞിരിക്കുന്നു എന്നും തെളിയുന്നു. മയൂരവര്‍മ്മമയൂരവർമ്മ രാജാവു് ആറാംശതവര്‍ഷാരംഭത്തില്‍ആറാംശതവർഷാരംഭത്തിൽ ബ്രഹ്മപ്രതിഷ്ഠചെയ്തിട്ടുള്ള സംഗതി മുമ്പുതന്നെ പ്രസ്താവിച്ചിട്ടുണ്ടു്. ഇതെല്ലാം കൂട്ടിച്ചേര്‍ത്തുനോക്കുമ്പോള്‍കൂട്ടിച്ചേർത്തുനോക്കുമ്പോൾ, 600 മുതല്‍മുതൽ 774 വരെയുള്ള ഒന്നേമുക്കാല്‍ഒന്നേമുക്കാൽ ശതാബ്ദത്തിനകത്തായിരിക്കാം നമ്പൂരിമാര്‍നമ്പൂരിമാർ കേരളത്തില്‍കേരളത്തിൽ പ്രതിഷ്ഠ ഉറപ്പിച്ചതു് എന്നു് ഉൗഹിക്കാവുന്നതാണു്. കൊല്ലവര്‍ഷാരംഭവത്സരമായകൊല്ലവർഷാരംഭവത്സരമായ 825-ാം വര്‍ഷത്തിനോടടുത്താണു്വർഷത്തിനോടടുത്താണു് നാം പ്രസ്താവിക്കുന്ന കാലഘട്ടം. എകദേശം ഇതിനടുത്താണു് പെരുമാക്കന്മാരുടെ വാഴ്ച അവസാനിച്ചതും ശ്രീശങ്കരാചാര്യസ്വാമികള്‍ശ്രീശങ്കരാചാര്യസ്വാമികൾ അവതരിച്ചു ദിഗ്വിജയംചെയ്തു് അദെ്വതശാങ്കരമതം സ്ഥാപിച്ചതും. ഈ രണ്ടു സംഗതികളില്‍സംഗതികളിൽ ഒന്നിന്റെ സ്മാരകമായിട്ടാണു് കൊല്ലവര്‍ഷംകൊല്ലവർഷം എന്നൊരബ്ദം ആരംഭിച്ചതു് എന്നുംകൂടി പ്രബലമായ അഭിപ്രായമുണ്ടു്. മൂവരശരുടെ കുലങ്ങള്‍കുലങ്ങൾ ക്ഷയിച്ചു് തെക്കേ ഇന്‍ഡ്യയില്‍ഇൻഡ്യയിൽ രാജ്യാവകാശ വഴക്കുകളും കുഴപ്പങ്ങളും അനാഥാവസ്ഥയും ആരംഭിച്ചതു് ഈ ഘട്ടത്തിനു സമീപിച്ചാണു്.
 
ഇതൊരു നല്ല തരം എന്നു കരുതി നമ്പൂരിമാര്‍നമ്പൂരിമാർ അവരുടെ അധികാരങ്ങളെ കെകടത്തി പ്രയോഗിച്ചുതുടങ്ങി. മേല്‍ക്കാണിച്ചമേൽക്കാണിച്ച സംഭവങ്ങള്‍സംഭവങ്ങൾ അവരുടെ ഉയര്‍ന്നതരംഉയർന്നതരം ആശകള്‍ക്കു്ആശകൾക്കു് അനുകൂലിച്ചു. പ്രതേ്യകിച്ചും മരുമക്കത്തായം മുതലായ കേരളീയ വിലക്ഷണാചാരങ്ങള്‍വിലക്ഷണാചാരങ്ങൾ അവരുടെ ആശാസിദ്ധിക്കു വേണ്ടതിലധികം ഉപകരിച്ചു. പണ്ടു് ക്ഷത്രിയരാജാക്കന്മാര്‍ക്ഷത്രിയരാജാക്കന്മാർ നിര്‍ബന്ധമായിട്ടനുഷ്ഠിക്കാതിരുന്നനിർബന്ധമായിട്ടനുഷ്ഠിക്കാതിരുന്ന മരുമക്കത്തായം അവരും അനുഷ്ഠിക്കണമെന്നു വിധിച്ചു. നാട്ടിലെ രക്ഷാധികാരികളായ "അറുനൂറര്‍അറുനൂറർ', "പതിനായിരത്താര്‍പതിനായിരത്താർ' എന്നും മറ്റും പറയുന്ന നായര്‍യോഗക്കാരാകട്ടെനായർയോഗക്കാരാകട്ടെ പ്രസ്തുത സംഗതിയില്‍സംഗതിയിൽ ഒട്ടും പ്രതിബന്ധം ആചരിച്ചില്ല. നാട്ടുമാമൂലുകള്‍നാട്ടുമാമൂലുകൾ നാട്ടില്‍നാട്ടിൽ കുടി പാര്‍ക്കുന്നവരെല്ലാംതന്നെപാർക്കുന്നവരെല്ലാംതന്നെ ആചരിക്കണമെന്നായിരുന്നു അവരുടെ സ്വദേശാഭിമാനഭ്രമം. ഇതിനുപുറമേ "അതിജാജ്വല്യമാനം' എന്നു പണ്ടേതന്നെ കീര്‍ത്തികേട്ടിരിക്കാവുന്നകീർത്തികേട്ടിരിക്കാവുന്ന ആര്യപരിഷ്കാരത്തിന്റെ ആചാര്യന്മാരും അനുഷ്ഠാതാക്കളും ഈ നമ്പൂരിമാര്‍നമ്പൂരിമാർ ആയിരുന്നല്ലോ. ആര്യനാഗരികങ്ങളുടെ നാനാമാര്‍ഗ്ഗങ്ങളെല്ലാംനാനാമാർഗ്ഗങ്ങളെല്ലാം തങ്ങളുടെ കെവശമായിരുന്നു എന്നതു് ഇവര്‍ക്കുംഇവർക്കും ഒരു വലിയ മെച്ചമായിരുന്നു. ചുരുക്കത്തില്‍ചുരുക്കത്തിൽ നവാഭ്യാഗതന്മാരായ ആര്യന്മാരുടെയും പ്രാചീനനിവാസികളായ ദ്രാവിഡരുടെയും വര്‍ഗ്ഗങ്ങള്‍ക്കു്വർഗ്ഗങ്ങൾക്കു് കൂടിക്കലരുന്നതിനു വേണ്ടിയിരുന്ന ഉപകരണങ്ങളെല്ലാം യോജിച്ചുവന്നു. രണ്ടുംകൂടിച്ചേര്‍ന്നു്രണ്ടുംകൂടിച്ചേർന്നു് ഒരു കഷായമായി. യോഗം നന്നായി ചേര്‍ന്നതിനാല്‍ചേർന്നതിനാൽ കഷായത്തിനു് വീര്യം സ്വയമേ കൂടുതലായിരുന്നു. പോരെങ്കില്‍പോരെങ്കിൽ നസ്രാണി ക്രിസ്ത്യാനികള്‍ക്രിസ്ത്യാനികൾ അതിനു് ഒരു മേമ്പൊടിയും ചേര്‍ത്തുചേർത്തു. അതു സേവിക്കയാല്‍സേവിക്കയാൽ കേരളലക്ഷ്മിക്കു് ശരീരപുഷ്ടിയും ബുദ്ധിവികാസവും ഒാജസ്സും വര്‍ദ്ധിക്കുകയുംവർദ്ധിക്കുകയും ചെയ്തു.
പാണ്ഡ്യചോളദേശങ്ങളിലേക്കാള്‍പാണ്ഡ്യചോളദേശങ്ങളിലേക്കാൾ കേരളത്തില്‍കേരളത്തിൽ ആര്യദ്രാവിഡവ്യതികരത്തിനു് യോഗബലം കൂടുതലായിരുന്നു. വിവാഹംമൂലമുള്ള ആര്യരക്തസംബന്ധം മറ്റു ദേശങ്ങളില്‍ദേശങ്ങളിൽ ഇത്രത്തോളം ദ്രാവിഡര്‍ക്കു്ദ്രാവിഡർക്കു് സിദ്ധിക്കുവാന്‍സിദ്ധിക്കുവാൻ സൗകര്യം ലഭിച്ചില്ല. അതിനാല്‍അതിനാൽ കേരളീയരുടെ ആര്യപരിഷ്കാരത്തിനു് അതനുസരിച്ചു് ഒരു മാറ്റുകൂടുമെന്നു് സമ്മതിക്കേണ്ടതുണ്ടു്. "നമ്പൂരിമാര്‍നമ്പൂരിമാർ നാട്ടുകാരോടു് യോജിപ്പാന്‍വേണ്ടിയോജിപ്പാൻവേണ്ടി വര്‍ണ്ണാശ്രമധര്‍മ്മങ്ങള്‍ക്കു്വർണ്ണാശ്രമധർമ്മങ്ങൾക്കു് ലോപം വരുത്തി' എന്നൊരപവാദത്തിനും ഇടയാക്കിയില്ല. പരമാര്‍ത്ഥംപരമാർത്ഥം നിഷ്പക്ഷപാതമായി ആലോചിക്കുന്നതായാല്‍ആലോചിക്കുന്നതായാൽ സ്മൃതിയില്‍സ്മൃതിയിൽ വികല്‍പംവികൽപം അനുവദിച്ചിട്ടുള്ളിടത്തു് മറ്റു നാട്ടുകാര്‍നാട്ടുകാർ ആദരിക്കാത്ത കോടികളെ ഇവര്‍ഇവർ സ്വീകരിച്ചു എന്നേ ഉള്ളു. "ജേ്യഷ്ഠഭ്രാതാവിനുമാത്രം വെദികഗാര്‍ഹസ്ഥ്യംവെദികഗാർഹസ്ഥ്യം; ശേഷം പേര്‍ക്കുപേർക്കു സ്നാതകവൃത്തി മതി' എന്നു് ഒരു സൗകര്യം അവര്‍അവർ നടപ്പാക്കി എങ്കില്‍എങ്കിൽ അതിനുപകരം ബ്രഹ്മചര്യവ്രതത്തിലും ഗൃഹസ്ഥാചാരങ്ങളിലും തീവ്രനിര്‍ബന്ധങ്ങളുംതീവ്രനിർബന്ധങ്ങളും ചെയ്തുവച്ചു. രജസ്വലാവിവാഹം നിഷേധിക്കായ്കയാല്‍നിഷേധിക്കായ്കയാൽ കന്യകമാര്‍കന്യകമാർ വയസ്സു ചെന്നിരിക്കാറുണ്ടെങ്കില്‍ചെന്നിരിക്കാറുണ്ടെങ്കിൽ വിധവകള്‍ക്കു്വിധവകൾക്കു് ശിരോമുണ്ഡനാദികള്‍ശിരോമുണ്ഡനാദികൾ വേണ്ടെന്നു കല്‍പിച്ചിട്ടുമുണ്ടു്കൽപിച്ചിട്ടുമുണ്ടു്. ഈവക ആചാരപരിവര്‍ത്തനങ്ങള്‍ആചാരപരിവർത്തനങ്ങൾ ലഹളയൊന്നുംകൂടാതെ രമ്യമായി നടന്നതില്‍നടന്നതിൽ ആശ്ചര്യം തോന്നുന്നു. ഒഴുകിവരുന്ന നദി കായലില്‍കായലിൽ ചെന്നുചേരുമ്പോലെ വന്നുകയറിയവരായ ആര്യര്‍ആര്യർ ഇരിപ്പുകാരായ ദ്രാവിഡരില്‍ദ്രാവിഡരിൽ ലയിച്ചതേ ഉള്ളു. ഭിന്നവര്‍ഗ്ഗക്കാരായഭിന്നവർഗ്ഗക്കാരായ ജനങ്ങള്‍ജനങ്ങൾ കൂടിക്കലര്‍ന്നതുപോലെകൂടിക്കലർന്നതുപോലെ അവരുടെ ഭാഷകളും യഥായോഗ്യം യോജിച്ചു. "ദ്രവിഡഹിമഗിരിഗളിത' യായ കൊടുന്തമിഴ്ഭാഷ ഈ വിധത്തില്‍വിധത്തിൽ "സംസ്കൃതവാണീകളിന്ദജാമിളിത' യായിട്ടു് മലയാളമായി ചമഞ്ഞു. കാളിന്ദീസംഗമം ഗംഗയ്ക്കു് പുഷ്ടികരവും മാഹാത്മ്യഹേതുകവും ആണെന്നു വിചാരിക്കുന്ന പക്ഷം മലയാളത്തിനു് കൊടുന്തമിഴായിരുന്ന അവസ്ഥയെക്കാള്‍അവസ്ഥയെക്കാൾ ഉല്‍ക്കര്‍ഷവുംഉൽക്കർഷവും കല്‍പിക്കാവുന്നതാണു്കൽപിക്കാവുന്നതാണു്.
 
'''12.''' ഇനി, കൊടുന്തമിഴായിരുന്ന ഭാഷ ഏതുവിധം മലയാളമായിച്ചമഞ്ഞു എന്നാണു് ആലോചിപ്പാനുള്ളതു്. ദേശ്യഭേദങ്ങളെക്കൊണ്ടുമാത്രം ഭാഷാഭേദം കല്‍പിക്കുന്നതിനു്കൽപിക്കുന്നതിനു് ന്യായം ഇല്ല. അത്രതന്നെയുമല്ല, ദേശ്യഭേദങ്ങള്‍ദേശ്യഭേദങ്ങൾ "പതിറ്റിപ്പത്ത്' മുതലായ കൃതികളും ഉണ്ടായിരുന്നു എന്നും, എങ്കിലും അതുകള്‍അതുകൾ ഇന്നും തമിഴുഗ്രന്ഥങ്ങളായിത്തന്നെ ഗണിക്കപ്പെടുന്നു എന്നു നാം കണ്ടുവല്ലോ. അതിനാല്‍അതിനാൽ ഇന്ന ഇന്ന ഇനങ്ങളില്‍ഇനങ്ങളിൽ മലയാളം തമിഴില്‍നിന്നുതമിഴിൽനിന്നു വ്യത്യാസപ്പെടും എന്നു് തരംതിരിക്കത്തക്കവിധം ചില പൊതുനിയമങ്ങള്‍പൊതുനിയമങ്ങൾ ഉണ്ടെന്നു കാണിച്ചാല്‍കാണിച്ചാൽ മാത്രമേ മലയാളത്തിനു് ഒരു സ്വതന്ത്രഭാഷയെന്നുള്ള നില സിദ്ധിക്കുകയുള്ളു. അങ്ങനെ വല്ല നിയമവും ഉണ്ടോ എന്നു പരിശോധിക്കാം. താഴെ വിവരിക്കുന്ന നയങ്ങള്‍നയങ്ങൾ അനുസരിച്ചു് മലയാളം തമിഴില്‍നിന്നുതമിഴിൽനിന്നു വേര്‍തിരിയുന്നുവേർതിരിയുന്നു.
 
(1) അനുനാസികാതിപ്രസരം
(2) തവര്‍ഗ്ഗോപമര്‍ദ്ദംതവർഗ്ഗോപമർദ്ദം അല്ലെങ്കില്‍അല്ലെങ്കിൽ താലവ്യാദേശം
(3) സ്വരസംവരണം
(4) പുരുഷഭേദനിരാസം
വരി 475:
 
==1. അനുനാസികാതിപ്രസരം:==
അനുനാസികവര്‍ണ്ണംഅനുനാസികവർണ്ണം തനിക്കു് അടുത്തു പിന്നാലേ വരുന്ന വര്‍ണ്ണംവർണ്ണം ഖരമാണെങ്കില്‍ഖരമാണെങ്കിൽ അതിനെക്കൂടി കടന്നുകയറി ആക്രമിച്ചു് അനുനാസികമാക്കിത്തീര്‍ക്കുംഅനുനാസികമാക്കിത്തീർക്കും; അനുനാസികം മുമ്പും ഖരം പിമ്പും ആയി കൂട്ടക്ഷരം വന്നാല്‍വന്നാൽ അനുനാസികം ഇരട്ടിച്ചഫലംചെയ്യും; ഖരത്തിന്റെ ഉച്ചാരണം വേര്‍തിരിച്ചുവേർതിരിച്ചു കേള്‍ക്കാതെകേൾക്കാതെ ആകും. അതിനാല്‍അതിനാൽ,
ങ്‌ക= ങ്ങ; ഞ്ച= ഞ്ഞ; ന്‌‌‌ത= ന്ന; മ്‌പ= മ്മ; ന്‌‌റ= ന്ന.
 
ഉദാഹരണം:
<pre>
നിങ്കള്‍നിങ്കൾ = നിങ്ങള്‍നിങ്ങൾ വന്താന്‍വന്താൻ = വന്നാന്‍വന്നാൻ
നെഞ്ചു് = നെഞ്ഞു് തിരുമ്പുക = തിരുമ്മുക
തിന്താന്‍തിന്താൻ = തിന്നാന്‍തിന്നാൻ പഞ്ചി = പഞ്ഞി
ചിമ്പുക = ചിമ്മുക ചെന്‍റാന്‍ചെൻറാൻ = ചെന്നാന്‍ചെന്നാൻ
മാങ്കായു് = മാങ്ങാ ഒന്‍റുഒൻറു = ഒന്ന്
പഞ്ചം = പഞ്ഞം കന്‍റുകൻറു = കന്നു്.
</pre>
 
ഖരവര്‍ണ്ണംഖരവർണ്ണം ഒരു പ്രത്യയത്തിന്റെ ആദ്യക്ഷരമായി വരുന്നിടത്തെല്ലാം ഈ നിയമം സാര്‍വ്വത്രികമായിക്കാണുംസാർവ്വത്രികമായിക്കാണും. അങ്ങനെയുള്ള പ്രത്യയങ്ങള്‍പ്രത്യയങ്ങൾ രണ്ടെണ്ണം ഉണ്ട്- "തു' എന്ന ഭൂതകാലചിഹ്നം, "കള്‍കൾ' എന്ന ബഹുവചനം; മറ്റുള്ളിടത്തു് ഈ നിയമം ചിലപ്പോള്‍ചിലപ്പോൾ പ്രവര്‍ത്തിക്കുമെന്നേപ്രവർത്തിക്കുമെന്നേ ഉള്ളൂ. അനുനാസികത്തിനു് അടുത്തുവരുന്ന വര്‍ണ്ണത്തെക്കൂടിവർണ്ണത്തെക്കൂടി തന്നില്‍തന്നിൽ ലയിപ്പിച്ചു് സാരൂപ്യം കൊടുക്കത്തക്ക ഒരു പ്രഭാവശക്തി മലയാളത്തില്‍മലയാളത്തിൽ കടന്നുകൂടുകയാല്‍കടന്നുകൂടുകയാൽ അതു് മലയാളികളുടെ സംസ്കൃതോച്ചാരണത്തെയും ബാധിക്കാറുണ്ടു്. സംസ്കൃതത്തിലാകുമ്പോള്‍സംസ്കൃതത്തിലാകുമ്പോൾ ഖരത്തെക്കാളധികം മൃദുവിനാണു് ഈ മാറ്റം സംഭവിക്കുക:
 
<pre>
വരി 498:
</pre>
 
എന്നാല്‍എന്നാൽ തദ്ഭവങ്ങളിലല്ലാതെ തത്സമങ്ങളില്‍തത്സമങ്ങളിൽ അനുനാസികാതിപ്രസരം എഴുതുമ്പോള്‍എഴുതുമ്പോൾ ചെയ്യാറില്ല.
 
== 2. തവര്‍ഗ്ഗോപമര്‍ദ്ദംതവർഗ്ഗോപമർദ്ദം അല്ലെങ്കില്‍അല്ലെങ്കിൽ താലവ്യാദേശം:==
തവര്‍ഗ്ഗംതവർഗ്ഗം എന്നു പറഞ്ഞാല്‍പറഞ്ഞാൽ തമിഴക്ഷരമാലപ്രകാരം "ത', "ന' എന്നു് രണ്ടു വര്‍ണ്ണങ്ങളേവർണ്ണങ്ങളേ ഉള്ളല്ലോ. ഇവയെ യഥായോഗം കൂട്ടിച്ചേര്‍ത്താല്‍കൂട്ടിച്ചേർത്താൽ "ത്ത', "ന്ന', "ന്ത' എന്നു മൂന്നു കൂട്ടക്ഷരം കൂടിയുണ്ടാകും. ഇതുകള്‍ക്കുഇതുകൾക്കു മുന്‍വരുന്നമുൻവരുന്ന സ്വരം "അ', "ഇ', "എ', "എെ' എന്ന താലവ്യങ്ങളില്‍താലവ്യങ്ങളിൽ ഏതെങ്കിലുമായാല്‍ഏതെങ്കിലുമായാൽ അതിന്റെ താലവ്യധര്‍മ്മംതാലവ്യധർമ്മംദന്ത്യങ്ങളില്‍ക്കൂടിദന്ത്യങ്ങളിൽക്കൂടി വ്യാപിച്ചു് അതുകളെക്കൂടി താലവ്യങ്ങളാക്കും. ദന്ത്യത്തിനു് താലവ്യാദേശം ചെയ്യുകയാലാണു് ഈ നയത്തിനു് "താലവ്യാദേശം' എന്നുകൂടി പേരിട്ടതു്. ആദേശം ചെയ്യുന്നതു് പൊരുത്തം നോക്കി വേണം. എങ്ങനെ എന്നാല്‍എന്നാൽ:
<pre>
ത -- ച്ച ന -- ഞ
വരി 508:
</pre>
 
ഈ നയവും പ്രത്യയങ്ങളെ സംബന്ധിച്ചിടത്തോളമേ സാര്‍വ്വത്രികമായിസാർവ്വത്രികമായി കാണുകയുള്ളു. അതിനാല്‍അതിനാൽ "ത്തു', "ന്തു' എന്നവസാനിക്കുന്ന ഭൂതകാലരൂപങ്ങളാണു് ഇവിടെ മുഖേ്യാദാഹരണങ്ങള്‍മുഖേ്യാദാഹരണങ്ങൾ. "ന്ത' എന്നതു് "ഞ്ച' എന്നു മാറുമ്പോള്‍മാറുമ്പോൾ മുന്‍ചൊന്നമുൻചൊന്ന അനുനാസികാതിപ്രസരംകൂടി വന്നു് അവസാനത്തില്‍അവസാനത്തിൽ "ഞ്ഞ' എന്നു കലാശിക്കും എന്നോര്‍ക്കുകഎന്നോർക്കുക:
<pre>
അല -- അലെന്താന്‍അലെന്താൻ= അലഞ്ചാന്‍അലഞ്ചാൻ= അലഞ്ഞാന്‍അലഞ്ഞാൻ
അറി -- അറിന്താന്‍അറിന്താൻ= അറിഞ്ചാന്‍അറിഞ്ചാൻ= അറിഞ്ഞാന്‍അറിഞ്ഞാൻ
പിടി -- പിടിത്താന്‍പിടിത്താൻ= പിടിച്ചാന്‍പിടിച്ചാൻ
വെ -- വെത്താന്‍വെത്താൻ= വെച്ചാന്‍വെച്ചാൻ (വെച്ചാന്‍വെച്ചാൻ, വച്ചാന്‍വച്ചാൻ)
വാ -- വായ്ത്തു= വായ്ച്ചു
ചീ -- ചീന്തു= ചീഞ്ചു= ചീഞ്ഞു
തേ -- തേന്തു= തേഞ്ചു= തേഞ്ഞു
എെന്തു് = അഞ്ചു് നെരുക്കം = ഞെരുക്കം
നാന്‍നാൻ = ഞാന്‍ഞാൻ നണ്ടു = ഞണ്ട്
നരമ്പു = ഞരമ്പു്
</pre>
വരി 524:
സ്വരങ്ങളെ വേണ്ടിടത്തോളം വിട്ടു് തുറന്നു് വെളിവായിട്ടു് ഉച്ചരിക്കാതെ അടച്ചൊതുക്കിപ്പിടിച്ചു് ഉച്ചരിക്കുകയാകുന്നു ഇതിന്റെ സ്വഭാവം.
 
'''a)''' ഉകാരോച്ചാരണത്തിലാണു് ഇതു പ്രധാനമായി കാണുന്നതു്. സംവരണം ചെയ്ത (മൂടിപ്പിടിച്ച്) ഉച്ചരിക്കുന്നതുകൊണ്ടു് അതിനു "സംവൃതോകാരം' എന്നു പേര്‍പേർ കൊടുത്തിരിക്കുന്നു. ഇതു തമിഴിലും ഇല്ലാത്തതല്ല. എന്നാല്‍എന്നാൽ തമിഴില്‍തമിഴിൽ ഇതു് ഒരു ഉച്ചാരണവെലക്ഷണ്യം എന്നു മാത്രമല്ലാതെ വ്യാകരണ പ്രക്രിയയെയോ അര്‍ത്ഥത്തെയോഅർത്ഥത്തെയോ സ്പര്‍ശിക്കുന്നില്ലസ്പർശിക്കുന്നില്ല. മലയാളത്തിലാകട്ടെ മുന്‍വിനയച്ചത്തിനുംമുൻവിനയച്ചത്തിനും മുറ്റുവിനയ്ക്കും ഉള്ള ഭേദം കുറിക്കുന്നതു പലേടത്തും ഉകാരത്തിന്റെ ധ്വനിഭേദംകൊണ്ടാണു്. ശരിയായ വിവൃതോകാരമായാല്‍വിവൃതോകാരമായാൽ "മുറ്റുവിന' എന്നു പറയുന്ന ആഖ്യാതരൂപം; സംവൃതോകാരമായാല്‍സംവൃതോകാരമായാൽ "മുന്‍വിനയെച്ചംമുൻവിനയെച്ചം' എന്നു പറയുന്ന പൂര്‍വ്വകാലക്രിയാംഗംപൂർവ്വകാലക്രിയാംഗം എന്നാകുന്നു നിയമം:
<pre>
മുറ്റുവിന -- കണ്ടു; മുന്‍വിനയെച്ചംമുൻവിനയെച്ചം -- കണ്ടു്.
മുറ്റുവിന -- കേട്ടു; മുന്‍വിനയെച്ചംമുൻവിനയെച്ചം -- കേട്ടു്.
സംജ്ഞാപദം -- വേലു; ആയുധം -- വേലു്.
സംജ്ഞാപദം -- ചങ്കു; ഹൃദയം -- ചങ്കു്.
</pre>
സംവൃത്തെ ഒതു സ്വരമായി ഗണിക്കാറില്ല. കേവലമായ വ്യഞ്ജനത്തെ ഉച്ചരിച്ചു നിറുത്തുന്നതിനുള്ള അസൗകര്യം പരിഹരിപ്പാന്‍വേണ്ടിപരിഹരിപ്പാൻവേണ്ടി കൊടുക്കുന്ന ഒരു സ്വരലാഞ്ഛനയെന്നേ വ്യാകരണത്തില്‍വ്യാകരണത്തിൽ അതിനെ കല്‍പിച്ചിട്ടുള്ളുകൽപിച്ചിട്ടുള്ളു. അതിനാല്‍അതിനാൽ മറ്റൊരു സ്വരം അടുത്തുവന്നാല്‍അടുത്തുവന്നാൽ ഇതു സര്‍വ്വത്രസർവ്വത്ര ലോപിക്കും; ദ്വിത്വത്തിനും മറ്റും ഇതു നിമിത്തമാകുകയില്ല. തമിഴ്വ്യാകരണത്തിലാകട്ടെ മറ്റു സ്വരങ്ങള്‍ക്കൊപ്പംസ്വരങ്ങൾക്കൊപ്പം സംവൃതത്തിനും വില ഉണ്ടു്. തമിഴ്മട്ടനുസരിച്ചു് "മുത്തുക്കുട', "മാട്ടുപ്പൊങ്കല്‍മാട്ടുപ്പൊങ്കൽ' ഇത്യാദി ചില ദ്വിത്വം വരുത്തിയിട്ടുള്ള പ്രയോഗങ്ങള്‍പ്രയോഗങ്ങൾ ഇന്നും മലയാളത്തില്‍മലയാളത്തിൽ അവശേഷിച്ചു കിടക്കുന്നുണ്ടു്.
 
'''b)''' പ്രകൃതികളുടെയും പ്രത്യയങ്ങളുടെയും ഒടുവില്‍ഒടുവിൽ വരുന്ന എെകാരം ചുരുങ്ങി അകാരമാകും. ഉദാ:
 
തമിഴു് - മഴെ ഇലെ വിലെ ഉടെയ അടെന്താന്‍അടെന്താൻ എെന്ത്
 
മലയാളം - മഴ ഇല വില ഉടയ അടഞ്ഞാന്‍അടഞ്ഞാൻ അഞ്ച്
 
ഒടുവിലത്തെ ഉദാഹരണംപോലെ അപൂര്‍വ്വമായിഅപൂർവ്വമായി അന്ത്യമല്ലാത്ത എെകാരവും അകാരമായിത്തീരാറുണ്ടു്. അ+അ+ഇ എന്നു മൂന്നു സ്വരം ചേര്‍ന്നുണ്ടായചേർന്നുണ്ടായ സന്ധ്യക്ഷരമാകുന്നു "എെ'കാരം എന്നാണു് സംസ്കൃതത്തില്‍സംസ്കൃതത്തിൽ ഗണിക്കപ്പെടുന്നതു്. എന്നാല്‍എന്നാൽ മലയാളത്തിനു തമിഴിലെ ഉച്ചാരണമാണു് ആവശ്യം.
 
{{slokam|അമ്മുനികരം യകരമെന്‍റിവെയകരമെൻറിവെ യെയ്തിനെയാ-
ത്തിചെക്കുമവ്വോടുവ്വും വവ്വുമൗവോരന്ന}}
 
എന്ന നന്നൂല്‍സൂത്രത്തിന്റെനന്നൂൽസൂത്രത്തിന്റെ സ്വാരസ്യം നോക്കുമ്പോള്‍നോക്കുമ്പോൾ എെ ഒൗ എന്ന സ്വരങ്ങളുടെ ഘടന ഇന്നവിധമെന്നു തെളിയുന്നു:
<pre>
ഐ = അ+ഇ അല്ലെങ്കില്‍അല്ലെങ്കിൽ അ+യ്
ഔ = അ+ഉ അല്ലെങ്കില്‍അല്ലെങ്കിൽ അ+വ്
</pre>
ഐകാരം രണ്ടുവിധമായി പിരിക്കാവുന്നതില്‍പിരിക്കാവുന്നതിൽ ആദ്യത്തേതു് കര്‍ണ്ണാടകവുംകർണ്ണാടകവും രണ്ടാമത്തേതു് മലയാളവും സ്വീകരിച്ചു.
 
<pre>
തമിഴ് മലയാളം കര്‍ണ്ണാടകംകർണ്ണാടകം
മഴെ മഴയ് മഡഇ, മഡെ
</pre>
 
'മഴയ്' എന്ന യകാരം സന്ധിയിലേ തെളിഞ്ഞു കാണുകയുള്ളൂ. ഈ സ്വഭാവവിശേഷംകൊണ്ടു് ഇങ്ങനെ ഉണ്ടാകുന്ന അകാരത്തെ ശരിയായ അകാരത്തില്‍നിന്നുംഅകാരത്തിൽനിന്നും വേര്‍തിരിച്ചറിയുവാന്‍വേർതിരിച്ചറിയുവാൻ മാര്‍ഗ്ഗമുണ്ട്മാർഗ്ഗമുണ്ട്:
 
തടെ - തട = തടയുന്നു തട-തട = തടവുന്നു
 
എന്ന മാതിരിയില്‍മാതിരിയിൽ എെകാരത്തിന്റെ സ്ഥാനത്തുവന്ന അകാരത്തിനു് സന്ധിയില്‍സന്ധിയിൽ യകാരവും ശുദ്ധമായതിനു വകാരവും തുണയായി വരും, ഈ ഭേദം പ്രമാണിച്ചു മലയാളത്തിലെ അകാരത്തെ "താലവ്യം' എന്നും "ശുദ്ധം' എന്നും വ്യാകരണത്തില്‍വ്യാകരണത്തിൽ വേര്‍തിരിക്കേണ്ടിവന്നിട്ടുണ്ടു്വേർതിരിക്കേണ്ടിവന്നിട്ടുണ്ടു്. തമിഴിലെ എെകാരത്തെ കര്‍ണ്ണാടകക്കാര്‍കർണ്ണാടകക്കാർ ഏകാരമായിട്ടാണു മാറ്റുന്നതു്. അതിനാല്‍അതിനാൽ കര്‍ണ്ണാടകസ്പര്‍ശമുള്ളകർണ്ണാടകസ്പർശമുള്ള മലയാളദേശങ്ങളില്‍മലയാളദേശങ്ങളിൽ അടുത്തകാലംവരെ ചില രൂപങ്ങളില്‍രൂപങ്ങളിൽ, വിശേഷിച്ചും "ക്ക' കൊണ്ടാരംഭിക്കുന്ന പ്രത്യയം പരമാകുമ്പോള്‍പരമാകുമ്പോൾ അകാരത്തിനു പകരം എകാരം എഴുതിക്കൊണ്ടിരുന്നു. "മഴെക്കു' "മറെക്കുന്നു' ഇത്യാദി. ഗുണ്ടര്‍ട്ടിന്റെഗുണ്ടർട്ടിന്റെ നിഘണ്ടുവില്‍നിഘണ്ടുവിൽ പലേടത്തും ഈ വിധം അച്ചടിച്ചു കാണും.
 
'''c)''' പൊതുനിയമം ചെയ്യത്തക്ക വിധത്തിലല്ലെങ്കിലും അകാര - എകാരങ്ങളും, ഇകാര- ഉകാരങ്ങളും ചിലയിടത്തു മാറ്റിമറിച്ചു കാണും:
വരി 570:
പടുക പെടുക
പുറാവു പിറാവു് > പ്രാവ്
പിരാന്‍പിരാൻ പുരാന്‍പുരാൻ
ചൊല്ലിന്‍റാന്‍ചൊല്ലിൻറാൻ ചൊല്ലുന്നു
നാട്ടിന്‍പുറംനാട്ടിൻപുറം നാട്ടുമ്പുറം
സമയത്തിന്‍കല്‍സമയത്തിൻകൽ സമയത്തുങ്കല്‍സമയത്തുങ്കൽ
</pre>
 
ഇതില്‍ഇതിൽ "എണം' എന്നതു് "അണം' എന്നു് ആയതും, "ഇറാന്‍ഇറാൻ' എന്നതു് "ഉന്നു' ആയതും സാര്‍വ്വത്രികമാകുന്നുസാർവ്വത്രികമാകുന്നു.
 
== 4. പുരുഷഭേദനിരാസം:==
തമിഴിലെ കാലവാചകങ്ങളായ ആഖ്യാതങ്ങള്‍ക്കു്ആഖ്യാതങ്ങൾക്കു് കര്‍ത്താവിനോടുള്ളകർത്താവിനോടുള്ള പൊരുത്തത്തിനുവേണ്ടി ലിംഗം, പുരുഷന്‍പുരുഷൻ, വചനം ഇതുകളെക്കുറിക്കുന്ന പ്രത്യയങ്ങളെ ചേര്‍ത്തു്ചേർത്തു് രൂപഭേദം വരുത്താറുണ്ടു്. മലയാളഭാഷ ഇതെല്ലാം ഒന്നോടെ ഉപേക്ഷിച്ചു.
<pre>
തമിഴു് മലയാളം
അവന്‍അവൻ വന്താന്‍വന്താൻ അവന്‍അവൻ
അവള്‍അവൾ വന്താള്‍വന്താൾ അവള്‍അവൾ
അവര്‍അവർ വന്താര്‍വന്താർ അവര്‍അവർ
നീ വന്തായു് നീ വന്നു
നീങ്കള്‍നീങ്കൾ വന്തീര്‍കള്‍വന്തീർകൾ നിങ്ങള്‍നിങ്ങൾ
നീര്‍നീർ വന്തീര്‍വന്തീർ നിങ്ങള്‍നിങ്ങൾ
നാന്‍നാൻ വന്തേന്‍വന്തേൻ ഞാന്‍ഞാൻ
നാങ്കള്‍നാങ്കൾ വന്തോം ഞങ്ങള്‍ഞങ്ങൾ
</pre>
 
നമ്പൂരിബ്രാഹ്മണര്‍നമ്പൂരിബ്രാഹ്മണർ ഇതില്‍ഇതിൽ സഹായിച്ചിരിക്കണം. സംസ്കൃതമോ അതിന്റെ വല്ല പ്രാകൃതമോ സംസാരിച്ചുകൊണ്ടിരുന്നിരിക്കേണ്ടവരായ നമ്പൂരിമാര്‍ക്കു്നമ്പൂരിമാർക്കു് ആഖ്യാതത്തിനു കര്‍ത്താവിനോടുകർത്താവിനോടു പൊരുത്തം വേണമെന്നുള്ളതു് ഒരു അപൂര്‍വ്വസംഗതിയായിഅപൂർവ്വസംഗതിയായി തോന്നിയിരിക്കുവാന്‍തോന്നിയിരിക്കുവാൻ ഇടയില്ല. എന്നാല്‍എന്നാൽവിഷയത്തില്‍വിഷയത്തിൽ സംസ്കൃതത്തിനും തമിഴിനും വലിയ അന്തരം ഉണ്ടു്. സംസ്കൃതത്തില്‍സംസ്കൃതത്തിൽ ലിംഗപ്പൊരുത്തം വേണ്ട. തമിഴില്‍അതുംകൂടിതമിഴിൽഅതുംകൂടി വേണം. മലയാളം ഒന്നുമേ വേണ്ടെന്നുവച്ചു. പുരുഷവചനഭേദംതന്നെ ശരിയായി നോക്കി പ്രയോഗിക്കുന്നതു ശ്രമം എന്നു വിചാരിച്ചിരുന്നവര്‍വിചാരിച്ചിരുന്നവർ ലിംഗഭേദം എന്നു മൂന്നാമതൊന്നുകൂടി ചേര്‍ക്കണമെന്നുവന്നപ്പോള്‍ചേർക്കണമെന്നുവന്നപ്പോൾ "എന്നാല്‍എന്നാൽ എല്ലാം ഒന്നോടെ പോകട്ടെ' എന്നു തള്ളിക്കളഞ്ഞിരിപ്പാന്‍തള്ളിക്കളഞ്ഞിരിപ്പാൻ നല്ല ന്യായം ഉണ്ടു്. വിശേഷിച്ചും ആഖ്യാതത്തില്‍ആഖ്യാതത്തിൽ പുരുഷാദിഭേദം കുറിക്കുന്നതിനു തമിഴിലുള്ള ഏര്‍പ്പാടു്ഏർപ്പാടു് പിഷ്ടപേഷംപോലെ കുറെ അനാവശ്യകമെന്നു തോന്നിപ്പോകാവുന്നതാണു്. "ഞാന്‍ഞാൻ', "നീ', "മററുള്ളവര്‍മററുള്ളവർ' എന്നാണല്ലോ പുരുഷഭേദം. ഈ ഭേദം ക്രിയാരൂപത്തില്‍ക്രിയാരൂപത്തിൽ കാണിക്കുന്നതിനു് അതാതു സര്‍വ്വനാമങ്ങളുടെസർവ്വനാമങ്ങളുടെ അംശങ്ങള്‍തന്നെഅംശങ്ങൾതന്നെ എടുത്തു തേച്ചുരച്ചു് "പ്രത്യയം' എന്നു പറഞ്ഞു ചേര്‍ക്കുകയാണു്ചേർക്കുകയാണു് എല്ലാ ഭാഷകളും ചെയ്യുന്നതു്. എന്നാല്‍എന്നാൽ വെകൃതകക്ഷ്യയില്‍വെകൃതകക്ഷ്യയിൽ ഇരിക്കുന്ന സംസ്കൃതം മുതലായ ഭാഷകളില്‍ഭാഷകളിൽ പ്രത്യയസ്ഥാനം വഹിക്കുന്നതു് സര്‍വ്വനാമങ്ങളുടെസർവ്വനാമങ്ങളുടെ തേഞ്ഞുമാഞ്ഞ കഷണങ്ങള്‍കഷണങ്ങൾ ആണെന്നുള്ളതു് ശബ്ദശാസ്ത്രകാരന്മാര്‍ക്കു്ശബ്ദശാസ്ത്രകാരന്മാർക്കു് ഉൗഹിക്കാവുന്നതല്ലാതെ സാധാരണക്കാര്‍ക്കുസാധാരണക്കാർക്കു സ്പഷ്ടമായി കാണാവുന്നതല്ല. സംശ്ലിഷ്ടകക്ഷ്യയില്‍സംശ്ലിഷ്ടകക്ഷ്യയിൽ കിടക്കുന്ന തമിഴിലാകട്ടെ, സര്‍വ്വനാമങ്ങളുടെയുംസർവ്വനാമങ്ങളുടെയും പുരുഷപ്രത്യയങ്ങളുടെയും അഭേദം പച്ചയായിട്ടു തെളിഞ്ഞുപോയി.
സംസ്കൃതത്തിൽ:
സംസ്കൃതത്തില്‍:
<pre>
ഏകവചനം ബഹുവചനം
സ കരോതി തേ കുര്‍വ്വന്തികുർവ്വന്തി
ത്വം കരോഷി യൂയം കുരുഥ
അഹം കരോമി വയം കുര്‍മ്മഃകുർമ്മഃ
</pre>
"അഹം' ഇത്യാദി സര്‍വ്വനാമരൂപങ്ങള്‍ക്കുംസർവ്വനാമരൂപങ്ങൾക്കും "മി' ഇത്യാദി പ്രത്യയങ്ങള്‍ക്കുംപ്രത്യയങ്ങൾക്കും തമ്മില്‍തമ്മിൽ ഒരടുപ്പവും സ്ഥൂലദൃഷ്ടിയില്‍സ്ഥൂലദൃഷ്ടിയിൽ കാണുന്നില്ല. ഇനി തമിഴിലെ സ്ഥിതി നോക്കുക:
<pre>
അന്ത പൊത്തയന്‍പൊത്തയൻ ഉളറിനാന്‍ഉളറിനാൻ നാന്‍നാൻ(=ഏന്‍ഏൻ) ചൊന്നേന്‍ചൊന്നേൻ
മാമനാര്‍മാമനാർ ചൊന്നാര്‍ചൊന്നാർ നാങ്കള്‍നാങ്കൾ(നോം) ചൊന്നോം
നീര്‍നീർ ചൊന്നീര്‍ചൊന്നീർ അതു അപ്പടി വന്തതു
നീങ്കള്‍നീങ്കൾ ചൊന്നീര്‍കള്‍ചൊന്നീർകൾ
</pre>
 
ഉദാരഹണങ്ങളില്‍ഉദാരഹണങ്ങളിൽ കര്‍ത്തൃസ്ഥാനത്തുകർത്തൃസ്ഥാനത്തു നില്ക്കുന്ന സര്‍വ്വനാമങ്ങളുംസർവ്വനാമങ്ങളും അതുകളില്‍അതുകളിൽ കാണുന്ന ലിംഗവചനപ്രത്യയങ്ങളും തന്നെയാണു് ആഖ്യാതരൂപങ്ങളിലും ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നതെന്നുആവർത്തിക്കപ്പെട്ടിരിക്കുന്നതെന്നു സ്പഷ്ടമായി തെളിയുന്നു. "സംഖ്യാവിശേഷണം ചേര്‍ക്കുന്നപക്ഷംചേർക്കുന്നപക്ഷം നപുംസകനാമങ്ങള്‍ക്കു്നപുംസകനാമങ്ങൾക്കു് ബഹുവചനം വേണ്ട' എന്നു തീര്‍ച്ചപ്പെടുത്തിയിട്ടുള്ളതീർച്ചപ്പെടുത്തിയിട്ടുള്ള ദ്രാവിഡഭാഷയ്ക്കു് ഈ ആവൃത്തി ഒട്ടും യോജിക്കുന്നില്ലെന്ന യുക്തി കരുതി മലയാളികള്‍മലയാളികൾ പുരുഷാദിഭേദത്തെ നിശ്ശേഷം ഉപേക്ഷിച്ചു.
 
വാസ്തവത്തില്‍വാസ്തവത്തിൽ കാല്‍ഡെ്വല്‍സായ്പു്കാൽഡെ്വൽസായ്പു് അഭിപ്രായപ്പെടുമ്പോലെ തമിഴില്‍തമിഴിൽ ശരിയായ ഒരാഖ്യാതരൂപമേ ഇല്ല. "പാര്‍ത്തുപാർത്തു' എന്നതു് "പാര്‍പാർ എന്ന പ്രകൃതിയുടെ ഭൂതകാലരൂപമാണു്. അതില്‍അതിൽ "ആന്‍ആൻ', "ആള്‍ആൾ' എന്ന ലിംഗപ്രത്യയങ്ങളില്‍ലിംഗപ്രത്യയങ്ങളിൽ ഒന്നുചേര്‍ത്താല്‍ഒന്നുചേർത്താൽ അതു കര്‍ത്താവിനോടുള്ളകർത്താവിനോടുള്ള പൊരുത്തം കൊണ്ടു് "മുററുവിന' എന്നു പറയുന്ന പ്രധാനക്രിയാപദം ആയിത്തീരും. "അ' എന്ന ചുട്ടെഴുത്തു് (പ്രഥമപുരുഷ സര്‍വ്വനാമംസർവ്വനാമം) ആണു് ചേര്‍ക്കുന്നതെങ്കില്‍ചേർക്കുന്നതെങ്കിൽ പററുവിനയില്‍പററുവിനയിൽ (അപ്രധാനക്രിയാപദങ്ങളില്‍അപ്രധാനക്രിയാപദങ്ങളിൽ അല്ലെങ്കില്‍അല്ലെങ്കിൽ അംഗക്രിയകളില്‍അംഗക്രിയകളിൽ) ഉള്‍പ്പെട്ടഉൾപ്പെട്ട പേരെച്ചമായി ചമയും. "നാന്‍നാൻ പാര്‍ത്തപാർത്ത (പാര്‍ത്തുപാർത്തു+അ) പുസ്തകമാനതു' ഇത്യാദ്യുദാഹരണം. "പാര്‍ത്തപാർത്ത' എന്ന പേരെച്ചത്തില്‍പേരെച്ചത്തിൽ പിന്നീടു് "അന്‍അൻ', "അള്‍അൾ', "അര്‍അർ', "തു' എന്ന ലിംഗപ്രത്യയങ്ങള്‍ലിംഗപ്രത്യയങ്ങൾ ചേര്‍ത്താല്‍ചേർത്താൽ, "പാര്‍ത്തവന്‍പാർത്തവൻ', "പാര്‍ത്തവള്‍പാർത്തവൾ', "പാര്‍ത്തവര്‍പാർത്തവർ', "പാര്‍ത്തത്പാർത്തത്' എന്ന കാരകകൃത്തുകള്‍കാരകകൃത്തുകൾ (ചീാശിമഹ അഴലി) ഉെണ്ടാകും. "പാര്‍ത്തുപാർത്തു' എന്ന ഭൂതകാലരൂപം ഒരു ഭേദഗതിയും ചെയ്യാതെ തനിയേ നിന്നാല്‍നിന്നാൽ വിനയെച്ചരൂപമാണു്. ഉദാഹരണം:
 
"പുസ്തകം പാര്‍ത്തുപാർത്തു ചൊല്ലറേന്‍ചൊല്ലറേൻ' (ചൊല്കിറേന്‍ചൊല്കിറേൻ).
 
ഇങ്ങനെയാണു് തമിഴ്വ്യാകരണത്തിന്റെ ഗതി. ഇതില്‍ഇതിൽ "പാര്‍ത്തുപാർത്തു' എന്ന രൂപം തനിയേ നിന്നാല്‍നിന്നാൽ വിനയെച്ചവും "ആന്‍ആൻ', "ആള്‍ആൾ' ഇത്യാദി ലിംഗങ്ങളുടെ കുറികള്‍കുറികൾ ചേര്‍ത്താല്‍ചേർത്താൽ മുററുവിനയും ആകുമല്ലോ. ഇവിടെ മലയാളി ചെയ്ത ഭേദഗതി ഇത്രയേ ഉള്ളു: ലിംഗാദിഭേദങ്ങള്‍ലിംഗാദിഭേദങ്ങൾ ആവശ്യമല്ല; അതിനു പകരം തമിഴില്‍തമിഴിൽ "കുററിയല്‍കുററിയൽ ഉകരം' (സംവൃതം) ആയി കല്പിച്ചിരിക്കുന്ന "തു' എന്ന പ്രത്യയത്തിലെ "ഉ'കാരത്തെ ബലംകൊടുത്തു് ഉറപ്പിച്ചാല്‍ഉറപ്പിച്ചാൽ മുററുവിന ആയി; ളകാരത്തെ ദുര്‍ബ്ബലമായിത്തന്നെദുർബ്ബലമായിത്തന്നെ വെച്ചേച്ചാല്‍വെച്ചേച്ചാൽ "വിനയെച്ചം' എന്നതു തമിഴു് മുറതന്നെ. ആഖ്യാതങ്ങളുടെ ഒടുവിലത്തെ ഉകാരത്തിനു ബലംകൊടുത്തിട്ടുണ്ടെന്നുള്ളതു് -""വന്നു ശരത്സമയമംബുദമൊന്നകന്നു'' -ഇത്യാദി പ്രയോഗങ്ങള്‍കൊണ്ടുപ്രയോഗങ്ങൾകൊണ്ടു സ്പഷ്ടമാകും. "പാര്‍ത്തല്ലപാർത്തല്ല', "പാര്‍ത്തിരിക്കുന്നപാർത്തിരിക്കുന്ന' ഇത്യാദി വിനയെച്ചരൂപങ്ങളിലാകട്ടെ ഉകാരം ലോപിക്കുന്നതിനാല്‍ലോപിക്കുന്നതിനാൽ, അവിടെ അതിനെ ദുര്‍ബ്ബലപ്പെടുത്തിദുർബ്ബലപ്പെടുത്തി യിരിക്കുന്നു എന്നും തെളിയുന്നു. ഈവിധം മലയാളത്തില്‍മലയാളത്തിൽ ലിംഗപുരുഷ വചനങ്ങളെ ഉപേക്ഷിക്കുക എന്നതു് വളരെ ലഘുവായി സാധിച്ചു.
 
== 5. ഖിലോപസംഗ്രഹം:==
"ഖിലം' എന്നാല്‍എന്നാൽ അപ്രയുക്തം; ഒരു കാലത്തു് നടപ്പുണ്ടായിരുന്നിട്ടും കാലക്രമത്തില്‍കാലക്രമത്തിൽ പ്രയോഗമില്ലാതെ വന്നതു്. അങ്ങനെയുള്ള പ്രകൃതികളെയും പ്രത്യയങ്ങളെയും ഉപേക്ഷിക്കാതെ ഉപയോഗിക്കുകയാണു് അതുകളുടെ ഉപസംഗ്രഹം. തമിഴില്‍തമിഴിൽ ഒരേ വ്യാകരണസംബന്ധം കുറിക്കുന്നതിനു് "നന്നൂലി'ല്‍ പരിഗണനം ചെയ്തിട്ടുള്ള പ്രകാരം വെകല്പികങ്ങളായി പലേ പ്രത്യയങ്ങളുണ്ടായിരുന്നു. അവയില്‍അവയിൽ മിക്കതും നാട്ടുഭാഷയില്‍നാട്ടുഭാഷയിൽ നടപ്പില്ലാതായി. കവിതയില്‍ത്തന്നെയുംകവിതയിൽത്തന്നെയും എല്ലാം പ്രയോഗിച്ചു കാണുന്നില്ല. അങ്ങനെയുള്ള ഖിലരൂപങ്ങളില്‍ഖിലരൂപങ്ങളിൽ ചിലതിനു മലയാളത്തില്‍മലയാളത്തിൽ നടപ്പുവന്നിട്ടുണ്ടു്. ഒന്നുരണ്ടു് ഉദാഹരിക്കാം.
 
'''a)''' പിന്‍വിനയെച്ചംപിൻവിനയെച്ചം: സംസ്കൃത്തിലെ "തും' (തുമുന്‍തുമുൻ) എന്ന പ്രത്യയത്തിന്റെ സ്ഥാനത്തില്‍സ്ഥാനത്തിൽ ഭാവിയായ അംഗക്രിയയെ കുറിക്കുന്ന "ആന്‍ആൻ' എന്ന പ്രത്യയം തമിഴില്‍തമിഴിൽ ഇപ്പോള്‍ഇപ്പോൾ ലുപ്തപ്രചാരമായിപ്പോയി. വര്‍ത്തമാനക്രിയയെവർത്തമാനക്രിയയെ കുറിക്കുന്ന നടുവിനയെച്ചംതന്നെ ആണു് ഭാവ്യര്‍ത്ഥത്തിലുംഭാവ്യർത്ഥത്തിലും ഉപയോഗിക്കുന്നതു്. ഉദാ:
<pre>
തമിഴു് മലയാളം
കുളിക്കവന്തേന്‍കുളിക്കവന്തേൻ കുളിക്കാന്‍വന്നുകുളിക്കാൻവന്നു
വാചിക്കപ്പോകിറേന്‍വാചിക്കപ്പോകിറേൻ വായിക്കാന്‍വായിക്കാൻ പോകുന്നു
ഇരുക്കച്ചൊന്നാര്‍ഇരുക്കച്ചൊന്നാർ ഇരിക്കാന്‍ഇരിക്കാൻ ചൊന്നാര്‍ചൊന്നാർ (പറഞ്ഞു)
</pre>
തമിഴില്‍തമിഴിൽ നടുവിനയെച്ചം ഉപയോഗിക്കേണ്ടുന്ന സ്ഥലങ്ങളില്‍സ്ഥലങ്ങളിൽ ചിലയിടത്തു മലയാളം മുന്‍വിനയെച്ചമാക്കിയിട്ടുണ്ടു്മുൻവിനയെച്ചമാക്കിയിട്ടുണ്ടു്.
<pre>
തമിഴു് മലയാളം
ചൊല്ലത്തുടങ്കിനാന്‍ചൊല്ലത്തുടങ്കിനാൻ = ചൊല്ലിത്തുടങ്ങി
ചൊല്ലക്കൂടാതു = ചൊല്ലിക്കൂടാ
</pre>
 
ആകെക്കൂടെ മലയാളത്തില്‍മലയാളത്തിൽ ശരിയായ നടുവിനയെച്ചത്തിന്റെ ഉപയോഗം വളരെ ചുരുങ്ങിപ്പോയി. "ചൊല്ലപ്പെടും' എന്ന കര്‍മ്മണിപ്രയോഗംകർമ്മണിപ്രയോഗം, "ചൊല്ലവേണം-വേണ്ടാ' ഇത്യാദി വിധായകപ്രകാരങ്ങള്‍വിധായകപ്രകാരങ്ങൾ; "ചൊല്ലാം' (=ചൊല്ല+ആം) എന്ന അനുജ്ഞായകപ്രകാരം ഇത്രയും ദിക്കിലേ ഇപ്പോള്‍ഇപ്പോൾ നടുവിനയെച്ചം ഉപയോഗിക്കാറുള്ളു. വിനയെച്ചപ്രകരണം നോക്കുക.
 
"ഇല്‍ഇൽ' എന്ന സംഭാവകവിനയെച്ചത്തിന്റെ പ്രയോഗത്തിലും ഭേദഗതികള്‍ഭേദഗതികൾ വന്നിട്ടുണ്ടു്. പ്രത്യയങ്ങളെ നേരേ നടുവിനയെച്ചത്തില്‍നടുവിനയെച്ചത്തിൽ ചേര്‍ക്കുകചേർക്കുക എന്ന സമ്പ്രദായം അപൂര്‍വ്വമായിഅപൂർവ്വമായി; അതിനുപകരം "എന്‍എൻ' എന്ന നിരൂപകകൃതിയുടെ പാക്ഷികവിനയെച്ചത്തെ ഒകു ഘടകനിപാതമായിട്ടു് ഉപയോഗിക്കുകയാണു് അധികം നടപ്പു്. "പോകില്‍പോകിൽ' എന്നതിനുപകരം "പോകുന്നെങ്കില്‍പോകുന്നെങ്കിൽ' "പോയെങ്കില്‍പോയെങ്കിൽ', "പോകുമെങ്കില്‍പോകുമെങ്കിൽ' എന്നു പ്രയോഗിച്ചുവരുന്നു. പഴയ രൂപം കാലാംശത്തെ കുറിക്കുന്നില്ല; പൂതിയ രൂപങ്ങളില്‍രൂപങ്ങളിൽ കാലഭേദംകൂടി സ്പഷ്ടമാകുന്നുണ്ടു്. തമിഴിനു് ഉണ്ടായിരുന്ന ധോരണിയും ആഡംബരവും കളഞ്ഞു് വിനയെച്ചങ്ങളുടെ വിനിയോഗത്തെ മലയാളം ആവശ്യകതയും ഉപയോഗവും നോക്കി ഒന്നു പരിഷ്കരിച്ചിട്ടുണ്ടു്.
 
'''b)''' നിയോജകമദ്ധ്യമബഹുവചനം: മലയാളം മുറ്റുവിനകള്‍ക്കു്മുറ്റുവിനകൾക്കു് പുരുഷഭേദം വേണ്ടെന്നു് ഉപേക്ഷിച്ചു. എന്നാല്‍എന്നാൽ അതിനുള്ള കാരണം പുരുഷപ്രത്യയസ്ഥാനം വഹിക്കുന്നതു് സര്‍വ്വനാമരൂപങ്ങള്‍തന്നെസർവ്വനാമരൂപങ്ങൾതന്നെ ആകുകയാല്‍ആകുകയാൽ കര്‍ത്താവിലുംകർത്താവിലും ക്രിയാപദത്തിലും അതുകളുടെ ആവൃത്തി സ്പഷ്ടമായി കാണുന്നതില്‍കാണുന്നതിൽ ഉണ്ടാകുന്ന അസ്വാരസ്യംമാത്രമാകുന്നു. ആവൃത്തി തോന്നാത്തിടത്തു് പുരുഷഭേദംകൂടി കുറിക്കുക മലയാളത്തിനു് ഇഷ്ടംതന്നെയാണു്. അതിനാല്‍അതിനാൽ നിയോജകപ്രകാരത്തിന്റെ മധ്യമപുരുഷനില്‍മാത്രംമധ്യമപുരുഷനിൽമാത്രം മലയാളവും പുരുഷഭേദം സ്വീകരിച്ചിട്ടുണ്ടു്. കേവലധാതുവിലോ "ഉം' എന്ന ഭാവികാലം ചേര്‍ത്തചേർത്ത രൂപത്തിലോ "ഇന്‍ഇൻ' എന്നു് പ്രത്യയം ചേര്‍ത്താല്‍ചേർത്താൽ മദ്ധ്യമബഹുവചനം ഉണ്ടാകും. ഉദാ:
 
 
വരി 646:
| ''ധാതു ''
| ''കേവലം ''
| ''ഭാവികാലരൂപത്തില്‍ഭാവികാലരൂപത്തിൽ നിന്നു്''
| ''തമിഴ്''
 
|-
| വരു് <nowiki>=</nowiki>
| വരിൻ!
| വരിന്‍!
| വരുവിൻ!
| വരുവിന്‍!
| വാരും
 
|-
| കേള്‍കേൾ <nowiki>=</nowiki>
| കേൾപ്പിൻ!
| കേള്‍പ്പിന്‍!
 
കേൾക്കിൻ!
കേള്‍ക്കിന്‍!
| കേൾക്കുവിൻ!
| കേള്‍ക്കുവിന്‍!
| കേളും
 
|-
| കാണ്‍കാൺ <nowiki>=</nowiki>
| കാണിൻ!
| കാണിന്‍!
 
കാണ്മിൻ!
കാണ്മിന്‍!
| കാണുവിൻ!
| കാണുവിന്‍!
| കാണ്മിൻ
| കാണ്മിന്‍
 
കാണും
 
കാണ്മിനീർ
കാണ്മിനീര്‍
 
|-
| ചെയ് <nowiki>=</nowiki>
| ചെയ്യിൻ!
| ചെയ്യിന്‍!
 
ചെയ്‌വിൻ
ചെയ്‌വിന്‍
| ചെയ്യുവിൻ!
| ചെയ്യുവിന്‍!
| ചെയ്മിൻ!
| ചെയ്മിന്‍!
 
ചെയ്യും
 
ചെയ്മിനീർ
ചെയ്മിനീര്‍
 
|}
വരി 692:
 
 
തമിഴില്‍തമിഴിൽ "ഇന്‍ഇൻ' പ്രത്യയം അപൂര്‍വ്വമായിട്ടുഅപൂർവ്വമായിട്ടു കവിതകളില്‍കവിതകളിൽ മാത്രമേ കണ്ടിട്ടുള്ളു. "ഉം' എന്ന പ്രത്യയമാണു് സാധാരണ ഉപയോഗിച്ചുകാണുന്നതു്. അതിലും "ഇന്‍ഇൻ' എന്ന പ്രത്യയസ്വരൂപം വേര്‍തിരിച്ചു്വേർതിരിച്ചു് നന്നൂല്‍സൂത്രത്തില്‍നന്നൂൽസൂത്രത്തിൽ എടുത്തു കാണിച്ചിട്ടില്ല; ശേഷമുള്ളതിന്റെ കൂട്ടത്തില്‍കൂട്ടത്തിൽ "മിന്‍മിൻ' എന്ന ഒരു രൂപം മാത്രമേ കൊടുത്തിട്ടുള്ളു. സന്ധികാര്യങ്ങള്‍കൊണ്ടു്സന്ധികാര്യങ്ങൾകൊണ്ടു് "ഇന്‍ഇൻ' പ്രത്യയം ആദ്യാഗമങ്ങള്‍ആദ്യാഗമങ്ങൾ ചേര്‍ന്നു്ചേർന്നു് "യിന്‍യിൻ', "വിന്‍വിൻ', "ക്കിന്‍ക്കിൻ', "പ്പിന്‍പ്പിൻ', "മിന്‍മിൻ' എന്നെല്ലാം ആകൃതിയില്‍ആകൃതിയിൽ വരാം. ഇതുപോലെതന്നെ നന്നൂലില്‍നന്നൂലിൽ പിന്‍വിനയെച്ചപ്രത്യയമായപിൻവിനയെച്ചപ്രത്യയമായ "ആന്‍ആൻ' എന്നതിനേയും പൊതുവായി നിര്‍ദ്ദേശിക്കാതെനിർദ്ദേശിക്കാതെ "വാന്‍വാൻ' "പാന്‍പാൻ' എന്നു് ഏതാനും രൂപങ്ങളെ മാത്രമേ എടുത്തിട്ടുള്ളു. ഇതില്‍നിന്നുംഇതിൽനിന്നും, """ഇന്‍ഇൻ' എന്ന മധ്യമബഹുവചനപ്രത്യയവും, "ആന്‍ആൻ' എന്ന പിന്‍വിനയെച്ചപിൻവിനയെച്ച പ്രത്യയവും "നന്നൂല്‍നന്നൂൽ' കാരനായ ഭവനന്ദിയുടെ കാലത്തുതന്നെ അപ്രയുക്തങ്ങളുടെ കൂട്ടത്തിലായിക്കഴിഞ്ഞിരിക്കുന്നു'' എന്നു തെളിയുന്നു. അതിനാല്‍അതിനാൽ, തമിഴില്‍തമിഴിൽ വ്യാകരണം സ്ഥിരപ്പെടുംമുന്‍പുതന്നെസ്ഥിരപ്പെടുംമുൻപുതന്നെ മലയാളം അതില്‍നിന്നുംഅതിൽനിന്നും ഭിന്നിച്ചു് പലവഴിയിലും സ്വാതന്ത്ര്യം കാണിക്കുവാന്‍കാണിക്കുവാൻ ആരംഭിച്ചിരിക്കുന്നു എന്നു് ഉൗഹിക്കാം. ഈവക തെളിവുകളെ അടിസ്ഥാനപ്പെടുത്തിയിട്ടാണു്, ഡാക്ടര്‍ഡാക്ടർ കാല്‍ഡെ്വല്‍കാൽഡെ്വൽ, ""തമിഴുഭാഷ സ്വരൂപപ്പെടുംമുന്‍പുതന്നെസ്വരൂപപ്പെടുംമുൻപുതന്നെ മലയാളം അതില്‍നിന്നുംവേര്‍തിരിഞ്ഞുഅതിൽനിന്നുംവേർതിരിഞ്ഞു തുടങ്ങിയിട്ടുണ്ട്'' എന്നു് അഭിപ്രായപ്പെടുന്നതു്. ""മലയാളം തമിഴില്‍നിന്നുംതമിഴിൽനിന്നും ദുഷിച്ച ഒരു പ്രാകൃതമേ ആകുകയുള്ളു'' എന്നു് തമിഴര്‍തമിഴർ അപവദിക്കുന്നതാകട്ടെ, അവരുടെ സ്വഭാഷാഭിമാന വിജൃംഭിതം എന്നേ ഗണിക്കുവാനുള്ളു.
 
മധ്യബഹുവചനരൂപങ്ങള്‍മധ്യബഹുവചനരൂപങ്ങൾ ഉദാഹരിച്ചതില്‍ഉദാഹരിച്ചതിൽ ഭാവികാലരൂപവും തമിഴില്‍തമിഴിൽ നിയോജകാര്‍ത്ഥത്തില്‍നിയോജകാർത്ഥത്തിൽ പ്രയോഗിക്കാറുള്ളതായി കാണിച്ചുവല്ലോ. ഈ നടപ്പു് മലയാളത്തിലും ഉണ്ട്; "ഭാവിരൂപം രണ്ടുള്ളതില്‍രണ്ടുള്ളതിൽ തമിഴര്‍തമിഴർ എടുത്ത രൂപം അല്ല മലയാളികള്‍മലയാളികൾ എടുത്തത്' എന്നുമാത്രം ഭേദം. തമിഴില്‍തമിഴിൽ "ഉം' എന്ന ഭാവിക്കും മലയാളത്തില്‍മലയാളത്തിൽ "ഉൗ' എന്ന ഭാവിക്കും ആണു് നിയോഗാര്‍ത്ഥത്തില്‍നിയോഗാർത്ഥത്തിൽ പ്രയോഗം.
<pre>
ഉദാ:
തമിഴു് മലയാളം
നീര്‍നീർ ഇങ്കെ വാരും! ഇരും! താന്‍താൻ ഇവിടെ വരൂ! ഇരിക്കൂ!
</pre>
 
== 6. അംഗഭംഗം:==
ചില പഴയ ദ്രാവിഡപ്രകൃതികളെയും പ്രത്യയങ്ങളെയും മലയാളഭാഷ സൗകര്യത്തിനുവേണ്ടി അക്ഷരലോപംചെയ്തു് ചുരുക്കിയിട്ടുണ്ടു്. ഈവക രൂപങ്ങള്‍രൂപങ്ങൾ വാലും തലയും മുറിക്കുമ്പോള്‍മുറിക്കുമ്പോൾ ഉണ്ടാകാവുന്ന വെരൂപ്യം കൊണ്ടു് കണ്ടാല്‍കണ്ടാൽ അറിയാത്തവിധം മാറിപ്പോയിരിക്കുന്നു. ഇവയില്‍ഇവയിൽ ചിലതിന്റെ ആഗമത്തെപ്പറ്റി വെയാകരണന്മാര്‍ക്കുതന്നെവെയാകരണന്മാർക്കുതന്നെ തര്‍ക്കംതർക്കം തീര്‍ന്നിട്ടില്ലതീർന്നിട്ടില്ല. ഏതാനും ഉദാഹരണങ്ങള്‍ഉദാഹരണങ്ങൾ.
 
'''a)''' "ക്കു" എന്ന ഉദ്ദേശികാ (ചതുര്‍ത്ഥിചതുർത്ഥി) വിഭക്തിയുടെയും "ഉടയ' എന്ന സംബന്ധികാ (ഷഷ്ഠി) വിഭക്തിയുടെയും ചിഹ്നങ്ങള്‍ചിഹ്നങ്ങൾ- ഇതുകളെ ചിലയിടത്തു് ചില നിയമങ്ങള്‍നിയമങ്ങൾ അനുസരിച്ചു് "ഉ' എന്നും, "ഉടെ', "ടെ' എന്നും അക്ഷരലോപം ചെയ്തു ചുരുക്കിയിട്ടുണ്ടു്. ഉദാ:
<pre>
അവന്‍അവൻ-- അവനു്, അവന്നു് അവനുടെ; (അവന്‍ടെഅവൻടെ = അവന്റെ)
അവള്‍അവൾ-- അവള്‍ക്കു്അവൾക്കു് അവളുടെ
</pre>
നാമപ്രകൃതി സ്വയംതന്നെയോ "ഇന്‍ഇൻ' എന്ന ഇടനില ചേര്‍ത്തോചേർത്തോ "ന്‍' എന്നവസാനിക്കുന്നിടത്തുമാത്രമേ "ഉ' ("ന്‍' ചേര്‍ന്നു്ചേർന്നു് "നു' എന്നോ "ന്നു' എന്നോ ആകാം) എന്നും "ടെ' എന്നും ഉള്ള അതിസങ്കോചിതങ്ങളായ രൂപങ്ങള്‍രൂപങ്ങൾ വരികയുള്ളു എന്നാണു നിയമം. "അതിന്നു', മരത്തിന്നു' ഇത്യാദി രൂപങ്ങളില്‍രൂപങ്ങളിൽ "ഇന്‍ഇൻ' എന്നതു് ഇടനിലയാണെന്നു ഗ്രഹിക്കാതെ മലയാളത്തില്‍മലയാളത്തിൽ "ഇന്നു' (ഇ+ന്‍+ഉ) എന്നു് വിശേഷാല്‍വിശേഷാൽ ഒരു ചതുര്‍ത്ഥിപ്രത്യയമുണ്ടെന്നുംചതുർത്ഥിപ്രത്യയമുണ്ടെന്നും, ആ പ്രത്യയം "തനതു' ഇത്യാദി സംബന്ധിതദ്ധിതങ്ങളില്‍സംബന്ധിതദ്ധിതങ്ങളിൽ കാണുന്നതും സംസ്കൃതത്തിലെ "തസേ്യദമ്' എന്നവിഗ്രഹവാചകത്തിന്റെ സ്ഥാനം വഹിക്കുന്നതും ആയ "അതു' എന്നതില്‍നിന്നുംഎന്നതിൽനിന്നും ഉത്ഭവിച്ചതാണെന്നും ഡാക്ടര്‍ഡാക്ടർ ഗുണ്ടര്‍ട്ടു്ഗുണ്ടർട്ടു് അഭിപ്രായപ്പെടുന്നു. "ടെ' എന്നതിന്റെ ഉത്ഭവവും "അതു' എന്നതില്‍നിന്നുതന്നെഎന്നതിൽനിന്നുതന്നെ എന്നാണു് സായ്പിന്റെ പക്ഷം എന്നു തോന്നുന്നു. വേറെ ഒരു സായ്പു് (ഡാക്ടര്‍ഡാക്ടർ സ്ററീവന്‍സസ്ററീവൻസ) "ടെ' എന്നതിനെ കര്‍ണ്ണാടകത്തിലെകർണ്ണാടകത്തിലെ "റെ' എന്ന സംബന്ധികാപ്രത്യയത്തോടു യോജിപ്പിക്കുന്നു. ഡാക്ടര്‍ഡാക്ടർ കാല്‍ഡെ്വലാകട്ടെകാൽഡെ്വലാകട്ടെ, ആദ്യം പറഞ്ഞ, രണ്ടു സായ്പന്മാരെയും ഖണ്ഡിക്കുന്നു, എങ്കിലും, അവന്‍അവൻ+ടെ' (=അവന്റെ) എന്നതിലെ "ടെ' നിസ്സന്ദേഹമായിട്ടു് (ക റീൗയ ിേീ' വേല മെ്യ) "അെതു' എന്നതിന്റെ ദുഷിച്ച രൂപംതന്നെ എന്നു ശപഥംചെയ്യുന്നു. ഈ പക്ഷത്തില്‍പക്ഷത്തിൽ "അവന്റേത്' എന്നുള്ള പ്രയോഗത്തില്‍പ്രയോഗത്തിൽ (അവന്‍അവൻ+അതു= അവന്റെ; അവന്റെ+അതു=അവന്റേതു) "അതു' എന്നതിനു് ആവൃത്തി വരുന്നല്ലോ എന്നു സ്വയമേ ആക്ഷേപിച്ചും കൊണ്ടു് ഈമാതിരി ആവൃത്തി മറ്റു ഭാഷകളിലും കാണാറുണ്ടെന്നു സമാധാനപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ പ്രകൃതവിഷയത്തില്‍പ്രകൃതവിഷയത്തിൽ ഡാക്ടരറന്മാര്‍ഡാക്ടരറന്മാർ മൂന്നുപേര്‍ക്കുംമൂന്നുപേർക്കും മൂന്നുവിധമാണു് അഭിപ്രായം. ഗുണ്ടര്‍ട്ടിനെഗുണ്ടർട്ടിനെ തെറ്റിച്ചതു് നിശ്ചയമായിട്ടു് നിഘണ്ടുകാരന്‍നിഘണ്ടുകാരൻ ബെയിലിസായ്പു് ആണു്. അദ്ദേഹം തന്റെ നിഘണ്ടുവില്‍നിഘണ്ടുവിൽ നാമങ്ങളെ കു-വക, നു-വക എന്നു തരംതിരിച്ചിട്ടുണ്ടു്, "ക്കു' എന്നു് ചതുര്‍ത്ഥിയില്‍ചതുർത്ഥിയിൽ അവസാനിക്കുന്ന നാമങ്ങള്‍നാമങ്ങൾ "കു-വക", "നു' എന്നവസാനിക്കുന്നവ "നു-വക' എന്നര്‍ത്ഥംഎന്നർത്ഥം. വാസ്തവത്തില്‍വാസ്തവത്തിൽ ഒരു നാമത്തിന്റേയും ചതുര്‍ത്ഥിചതുർത്ഥി "നു' എന്നു് അവസാനിക്കുന്നില്ല. "ന്‍' എന്നു് അവസാനിക്കുന്ന നാമങ്ങളിലേ "ഉ്' മാത്രം ചേര്‍ന്നു്ചേർന്നു് ചതുര്‍ത്ഥീരൂപംചതുർത്ഥീരൂപം ഉണ്ടാകുകയുള്ളു എന്ന നിയമം ഇവര്‍ഇവർ ധരിച്ചിട്ടില്ലെന്നു തോന്നുന്നു. വ്യഞ്ജനാന്തങ്ങള്‍ക്കൊക്കെയുംവ്യഞ്ജനാന്തങ്ങൾക്കൊക്കെയും "ഇന്‍ഇൻ' ഇടനില ചേര്‍ക്കേണ്ടതുള്ളതുകൊണ്ടു്ചേർക്കേണ്ടതുള്ളതുകൊണ്ടു് പലവിധം നാമങ്ങളും "ന്‍' എന്നവസാനിക്കും; അപ്പോള്‍അപ്പോൾ പ്രത്യയം "ഇന്നു' എന്നാണെന്നു കല്പിക്കുന്നപക്ഷം, നാമങ്ങളെ നു-വക, കു-വക എന്നു് തരംതിരിക്കേണ്ടിവരുന്നതില്‍തരംതിരിക്കേണ്ടിവരുന്നതിൽ ഒരാശ്ചര്യവും ഇല്ല. "അവന്‍ടെഅവൻടെ' എന്നെഴുതാതെ "അവന്റെ' എന്നു് "റ' എഴുതിവരുന്ന സമ്പ്രദായം കണ്ടാണു് സ്ററീവന്‍സസ്ററീവൻസ' ഭ്രമിച്ചുവശായതു്. അദ്ദേഹത്തിന്റെ നാമധേയംതന്നെ ശരിയായ ഇംഗ്ലീഷു് ഉച്ചാരണപ്രകാരം മലയാളത്തില്‍മലയാളത്തിൽ എഴുതുകയാണെങ്കില്‍എഴുതുകയാണെങ്കിൽ "സ്ററീവന്‍സസ്ററീവൻസ' എന്നാണു് വരുക എന്നദ്ദേഹം ഗ്രഹിച്ചിരുന്നെങ്കില്‍ഗ്രഹിച്ചിരുന്നെങ്കിൽഅപകടത്തില്‍അപകടത്തിൽ ചാടുകയില്ലായിരുന്നു. "ന്റെ' എന്ന കൂട്ടക്ഷരത്തിന്റെ ഉച്ചാരണം മറ്റെങ്ങുമില്ലാത്ത ഒരു വിശേഷപ്പെട്ട ധ്വനിയില്‍ധ്വനിയിൽ ആണെന്നും ിറല (ന്‍ടെൻടെ) പോലെയാണെന്നും അറിഞ്ഞതിന്റെശേഷംകൂടി കാല്‍ഡെ്വല്‍കാൽഡെ്വൽ ""അതും ഇതും'' പിടിക്കാന്‍പിടിക്കാൻ പോയതിനു് ഒരു സമാധാനവും കാണുന്നില്ല. എന്നാല്‍എന്നാൽ തങ്ങളുടെ ജീവിതകാലം മുഴുവന്‍മുഴുവൻ നമ്മുടെ ഭാഷ അഭ്യസിക്കുന്നതിലേക്കു വ്യയംചെയ്തു് ചരിത്രത്തിനും യുക്തിക്കും ചേര്‍ന്നു്ചേർന്നു് അതുകളുടെ വ്യാകരണനിയമങ്ങളെ വ്യവസ്ഥപ്പെടുത്തിത്തന്നിട്ടുള്ള സായ്പന്മാരെ നാം ധന്യവാദപുരസ്സരം അഭിനന്ദിക്കുകയല്ലാതെ പരിഹസിക്കുകയല്ല വേണ്ടതു്. "ന്റെ' എന്ന ഉച്ചാരണം നാം എത്രതന്നെ പറഞ്ഞുകേള്‍പ്പിച്ചാലുംപറഞ്ഞുകേൾപ്പിച്ചാലും വെദേശികന്മാര്‍ക്കുവെദേശികന്മാർക്കു ശരിയായി ഗ്രഹിക്കുവാന്‍ഗ്രഹിക്കുവാൻ സാധിക്കുന്നതല്ല. ഇതിലെ "റ' എന്ന എഴുത്തിനെ ഉച്ചരിക്കുന്നതു് ശരിയായ റകാരം പോലെ അല്ലെന്നു് ഏതു മലയാളിയും സമ്മതിക്കും. ആര്‍ക്കെങ്കിലുംആർക്കെങ്കിലും സംശയമുണ്ടെങ്കില്‍സംശയമുണ്ടെങ്കിൽ,
എന്‍െറല്ലാംഎൻെറല്ലാം കേട്ടവനൊരു നുറുങ്ങാശ്വസിക്കിന്റെ നേരം''
 
എന്നും മറ്റും മലയാളത്തില്‍ത്തന്നെമലയാളത്തിൽത്തന്നെ വട്ടെഴുത്തുമട്ടില്‍വട്ടെഴുത്തുമട്ടിൽ എഴുതിയിട്ടുള്ളതു് വായിച്ചു നോക്കട്ടെ. ഇവിടെ "റ' യുടെ ധ്വനി "ട' യുടേയും "ത' യുടേയും മധേ്യ ആണ്; അതുകൊണ്ടുതന്നെ ആണു് ഇതിനു് ഇംഗ്ലീഷിലെ '' യോടു ധ്വനിസാമ്യം പറഞ്ഞതു്. "റ' ഒറ്റയായിരുന്നാല്‍ഒറ്റയായിരുന്നാൽ അതു് സ്പഷ്ടമാവുകയില്ല; ഇരട്ടിച്ചു് "റ്റ' ആകുമ്പോള്‍ആകുമ്പോൾ അതു് വേണ്ടുംവണ്ണം തെളിയും. ഉദാ: അലേ= അേറ്റെസ്റ്റു്. എന്നാല്‍എന്നാൽ "ന്‍െററൻെററ' എന്നുവേണ്ടേ എഴുതാന്‍എഴുതാൻ എന്നു ചോദിച്ചാല്‍ചോദിച്ചാൽ ന്‍-നു് പിന്‍പു്പിൻപു് ഇരട്ടിച്ച വര്‍ണ്ണംവർണ്ണം യോജിക്കുകയില്ല; അനുനാസികങ്ങള്‍ക്കപ്പുറംഅനുനാസികങ്ങൾക്കപ്പുറം ഒരെഴുത്തും ഇരട്ടിക്ക പതിവില്ല; ഇരട്ടിക്കുമ്പോള്‍ഇരട്ടിക്കുമ്പോൾ ഉള്ള ധ്വനി ഒറ്റയ്ക്കു കൊടുത്താല്‍കൊടുത്താൽ ആവശ്യം നടക്കുകയും ചെയ്യും. ഉച്ചാരണത്തില്‍ഉച്ചാരണത്തിൽ നിര്‍ബന്ധമുള്ളവര്‍നിർബന്ധമുള്ളവർ "ന്‍െററൻെററ' എന്നു് ഇരട്ടിച്ചുതന്നെ എഴുതിയിരുന്നുവോ എന്നു നിര്‍ണ്ണയിപ്പാനുംനിർണ്ണയിപ്പാനും ഇപ്പോള്‍ഇപ്പോൾ നമുക്കു തരമില്ല.
"ന്‍െറൻെറ' എന്നു് ഇപ്പോള്‍ഇപ്പോൾ എഴുതിവരുന്ന ലിപിവിന്യാസം ദ്രാവിഡത്തിലെ ധ്വനിവിജ്ഞാനീയസിദ്ധാന്തങ്ങള്‍ക്കു്ധ്വനിവിജ്ഞാനീയസിദ്ധാന്തങ്ങൾക്കു് അത്യന്തം യോജിച്ചതാണെന്നു പ്രതിപാദിക്കാം. സംസ്കൃതപ്രകാരം സ്പര്‍ശാക്ഷരങ്ങള്‍ക്കു്സ്പർശാക്ഷരങ്ങൾക്കു് അഞ്ചു വര്‍ഗ്ഗങ്ങള്‍വർഗ്ഗങ്ങൾ ഉള്ളതിനുപുറമേ തമിഴില്‍തമിഴിൽ ആറാമതൊരു വര്‍ഗ്ഗംകൂടിയുണ്ടു്വർഗ്ഗംകൂടിയുണ്ടു്. സംസ്കൃത്തില്‍സംസ്കൃത്തിൽ ഖരം, അതിഖരം, മൃദു, ഘോഷം, അനുനാസികം എന്നു് ഒാരോ വര്‍ഗ്ഗത്തിലുംവർഗ്ഗത്തിലും എെയഞ്ചാണു് അക്ഷരം. ഇതില്‍ഇതിൽ അതിഖരം ഖരത്തിന്റെയും ഘോഷം മൃദുവിന്റെയും, മഹാപ്രാണീകരണം മാത്രമാണെന്നു് ഉച്ചരിച്ചു നോക്കിയാല്‍നോക്കിയാൽ സ്പഷ്ടമാകും. അതിനാല്‍അതിനാൽ സ്വരങ്ങളിലെ ഹ്രസ്വദീര്‍ഘഭേദംപോലെഹ്രസ്വദീർഘഭേദംപോലെ സ്പര്‍ശങ്ങളില്‍സ്പർശങ്ങളിൽ അല്പപ്രാണമഹാപ്രാണഭേദം ജാതിഭേദം ഉളവാക്കുകയില്ല. ഈ യുക്തിപ്രകാരം നോക്കുമ്പോള്‍നോക്കുമ്പോൾ സംസ്കൃതത്തില്‍സംസ്കൃതത്തിൽ ഒാരോ വര്‍ഗ്ഗത്തിനുംവർഗ്ഗത്തിനും ഖരം, മൃദു, അനുനാസികം എന്നു മൂന്നു വര്‍ണ്ണങ്ങളേവർണ്ണങ്ങളേ ഉള്ളു; ഈ മൂന്നെണ്ണം തമിഴിലെ വര്‍ഗ്ഗങ്ങളിലുംവർഗ്ഗങ്ങളിലും ഉണ്ട്; മൃദുക്കളെ എഴുതിക്കാണിക്കുന്നതിനു പ്രതേ്യകം ലിപികളെ എര്‍പ്പെടുത്തിയിട്ടില്ലഎർപ്പെടുത്തിയിട്ടില്ല എന്നു മാത്രമേ ഉള്ളു. പദാദിയില്‍മാത്രംപദാദിയിൽമാത്രം ഖരത്തിനു് സ്വന്തമായ ഉച്ചാരണം; പദമദ്ധ്യത്തിലായാല്‍പദമദ്ധ്യത്തിലായാൽ അതിനെ മൃദുവാക്കി ഉച്ചരിക്കണം- എന്നാണു് തമിഴിന്റെ ഏര്‍പ്പാടു്ഏർപ്പാടു്. അതിന്‍പ്രകാരംഅതിൻപ്രകാരം "മകന്‍മകൻ' എന്നു് എഴുതിയാലും "മഗന്‍മഗൻ' എന്നപോലെയാണു് വായിക്കേണ്ടതു്. ഇപ്പോഴത്തെ മലയാളത്തില്‍മലയാളത്തിൽ
 
-യ്ക്കും, ന-യ്ക്കും വേറെ ചിഹ്നം ഏര്‍പ്പെടുത്താത്തതുപോലെഏർപ്പെടുത്താത്തതുപോലെ ചെയ്ത ഒരു സൗകര്യമെന്നേ ഉള്ളു ഇതു്. തമിഴിലെ വര്‍ഗ്ഗാക്ഷരങ്ങളാവിത്വർഗ്ഗാക്ഷരങ്ങളാവിത്:
 
(1) ക, ങ; (2) ച, ഞ; (3) ട, ണ;
വരി 721:
(4) റ, ; (5) ത, ന; (6) പ, മ.
 
കണ്ഠാദേ്യാഷ്ഠാന്തമായിട്ടു് ഉള്ളില്‍നിന്നുഉള്ളിൽനിന്നു പുറത്തേക്കുള്ള ക്രമത്തില്‍ക്രമത്തിൽ "റ' വര്‍ഗ്ഗത്തിന്റെവർഗ്ഗത്തിന്റെ നില നാലാമതായിട്ടാണു വരുക. അതിന്റെ സ്ഥാനം ദന്തമൂലമാകുന്നു. ഉച്ചാരണം മൂര്‍ദ്ധന്യത്തിന്റെയുംമൂർദ്ധന്യത്തിന്റെയും ദന്ത്യത്തിന്റെയും മധേ്യ നില്‍ക്കുംനിൽക്കും. "റ' കാരം പദമദ്ധ്യത്തിലല്ലാതെ പദാദിയില്‍പദാദിയിൽ വരാത്തതിനാല്‍വരാത്തതിനാൽ മൃദുഖരോച്ചാരണഭേദം ഇതിനു് ഏര്‍പ്പെട്ടിട്ടില്ലഏർപ്പെട്ടിട്ടില്ല. എങ്കിലും, മറ്റു വര്‍ഗ്ഗങ്ങളെപ്പോലെവർഗ്ഗങ്ങളെപ്പോലെ ഇതിനെയും ആര്യഭാഷാധ്വനികള്‍കൊണ്ടുആര്യഭാഷാധ്വനികൾകൊണ്ടു പൂരിപ്പിക്കുവാന്‍പൂരിപ്പിക്കുവാൻ പ്രയാസമില്ല. മലയാളത്തില്‍മലയാളത്തിൽ ലിപികളില്ലായ്കയാല്‍ലിപികളില്ലായ്കയാൽ റോമന്‍ലിപികളെറോമൻലിപികളെ ഉപയോഗിക്കാം:
<pre>
ഖരം അതിഖരം മൃദു ഘോഷം അനുനാസികം
വരി 727:
</pre>
 
ലിപികള്‍ക്കു്ലിപികൾക്കു് ഇംഗ്ലീഷിലുള്ള ഉച്ചാരണം ആണു് വിവക്ഷിതം. ഋിലേൃ എന്ന ഇംഗ്ലീഷു് വാക്കു് ൃ കളഞ്ഞുച്ചരിച്ചാല്‍കളഞ്ഞുച്ചരിച്ചാൽ "എന്റെ' എന്ന മലയാളത്തിന്റെ ഉച്ചാരണമാകും എന്നു പറഞ്ഞാല്‍പറഞ്ഞാൽ കഴിഞ്ഞു.
 
ഇനി "ഉടെ' എന്നതിലെ ഉകാരം ലോപിച്ചതിന്റെശേഷം ടകാരത്തിനു് ഈവിധം മാറ്റം ചെയ്തതെന്തിനു് എന്ന ചോദ്യത്തിനു സമാധാനം പറയേണ്ടതുണ്ടു്. ഇതു് സന്ധികാര്യങ്ങളില്‍സന്ധികാര്യങ്ങളിൽ ഒന്നാണു്. ക+തു= കണ്ടു; വി+തലം= വിണ്ടലം; മരം+കള്‍കൾ= മരങ്ങള്‍മരങ്ങൾ; നിന്‍നിൻ+കള്‍കൾ= നിങ്കള്‍നിങ്കൾ ഇത്യാദി സന്ധികള്‍സന്ധികൾ നോക്കുക. അനുനാസികവും ഖരവും മുന്‍പിന്‍പായിമുൻപിൻപായി ചേര്‍ന്നുചേർന്നു വന്നാല്‍വന്നാൽ ഖരത്തെ അനുനാസികത്തിന്റെ വര്‍ഗ്ഗത്തിലുള്ളവർഗ്ഗത്തിലുള്ള ഖരമാക്കണം- ഖരത്തെ മുന്നനുനാസികത്തോടു് സവര്‍ണ്ണനംസവർണ്ണനം (മശൊശഹമശേീി) ചെയ്യണം (പൊരുന്തിക്കണം)- അനുനാസികാല്‍അനുനാസികാൽ പരമായ ഖരത്തിനു് പൂര്‍വ്വസവര്‍ണ്ണംപൂർവ്വസവർണ്ണം വേണം- അനുനാസികത്തിനപ്പുറം സ്വവര്‍ഗ്ഗഖരമേസ്വവർഗ്ഗഖരമേ നിന്നുകൂടു- എന്നു് ഒരു സാമാന്യനിയമം ഈ ഉദാഹരണങ്ങളില്‍നിന്നുംഉദാഹരണങ്ങളിൽനിന്നും തെളിയുന്നു. ഈ മാതിരി ഒരു സൂത്രം നന്നൂലില്‍നന്നൂലിൽ ഉണ്ടുതാനും. എന്നാല്‍എന്നാൽ അതിനെ ഒരു പൊതുനിയമമാക്കി കൊടുത്തിട്ടില്ല. ഈ സന്ധിസൂത്രപ്രകാരം "ഉടെ' യുടെ ഉകാരം ലോപിച്ചു് "ടെ' മുന്‍മുൻ നില്‍ക്കുന്നനിൽക്കുന്ന "ന്‍' എന്ന കാരത്തോടു ചേരുമ്പോള്‍ചേരുമ്പോൾ ടകാരത്തിനു സ്വവര്‍ഗ്ഗഖരമായസ്വവർഗ്ഗഖരമായ "റ' കാരം ആദേശമായി വരുന്നു.
ഇത്രയുംകൊണ്ടു് "ന്‍െറൻെറ' എന്നതിന്റെ ലിപിവിന്യാസവും ഉച്ചാരണവും ശരി എന്നു സിദ്ധിച്ചു. ഇതിനുമേല്‍ഇതിനുമേൽ ഒരു ചോദ്യമുണ്ടാകും: വന്താന്‍വന്താൻ = വന്നാന്‍വന്നാൻ എന്നിടത്തെപ്പോലെ മുന്‍ചൊന്നമുൻചൊന്ന അനുനാസികാതിപ്രസരനയപ്രകാരം ഖരമായ "റ' എന്നതിനു് അനുനാസികമായ എന്നതില്‍എന്നതിൽ ലയംവന്നു് എെന്നാകാത്തതെന്തു് ? ഇതിനും സമാധാനം പറയാം. ഖരത്തിനു മുന്നനുമാസികം ആദേശം വരുന്നതു് ഖരം പ്രത്യയാദിയിലുള്ളതായാലേ നിത്യമായിട്ടുള്ളു. ഇവിടെ പ്രത്യയം "ഉടെ' എന്നാകയാല്‍എന്നാകയാൽ "ടെ' പ്രത്യയാദി ഖരമല്ല; ഉകാരം ലോപിച്ചതിനുമേല്‍ലോപിച്ചതിനുമേൽ പ്രത്യയാദിസ്ഥാനം വരുന്നതിനെ വകവച്ചിട്ടും ഇല്ല. എന്നുമാത്രമല്ല, "എന്നെ' എന്ന ദ്വിതീയെകവചനരൂപത്തിനു് തുല്യമായിപ്പോകുമെന്നു് ഒരു തരക്കേടും ഉണ്ടു്. ടവര്‍ഗ്ഗത്തിനെനന്നപോലെടവർഗ്ഗത്തിനെനന്നപോലെ അനുനാസികാതിപ്രസരം റവര്‍ഗ്ഗത്തിനുംറവർഗ്ഗത്തിനും വേണ്ട.
 
എന്നാല്‍എന്നാൽപ്രസംഗത്തില്‍പ്രസംഗത്തിൽ എല്ലാറ്റിനും ഉപരി ഒരു ആക്ഷേപം പുറപ്പെടുന്നു, "റ', " ' എന്ന "റ' വര്‍ഗ്ഗംവർഗ്ഗം ആറാമതൊന്നാണെന്നു പറഞ്ഞുവല്ലോ. ആ സ്ഥിതിക്കു് അനുനാസികാതിപ്രസരനയപ്രകാരം ന്‍+റ എന്നു് കാരറകാരയോഗമെല്ലാം റകാരം പ്രത്യയാദികൂടിയാണെങ്കില്‍പ്രത്യയാദികൂടിയാണെങ്കിൽ അതിനു് സാര്‍വ്വത്രികമായിട്ടു്സാർവ്വത്രികമായിട്ടു് മുന്നനുനാസികം ആദേശം വന്നു്, "' എന്നുവേണം മാറുന്നതിന്; കാണുന്നതോ അങ്ങനെയല്ല; "ന്ന' എന്നു മാറുന്നതായിട്ടാണു്. എങ്ങനെ എന്നാല്‍എന്നാൽ:
<pre>
ചെയ്യിന്‍റുചെയ്യിൻറു = ചെയ്യിന്നു = ചെയ്യുന്നു (- എന്നല്ല)
കുന്‍റുകുൻറു = കുന്നു (- എന്നല്ല)
ഒന്‍റുഒൻറു = ഒന്നു (- എന്നല്ല)
</pre>
ഈ ആക്ഷേപത്തിനും ശരിയായ പരിഹാരം ഉണ്ടു്.
 
"ന്‍െറൻെറ' എന്ന കൂട്ടക്ഷരത്തെ തമിഴരില്‍തമിഴരിൽ സാധാരണക്കാര്‍സാധാരണക്കാർ ഉച്ചരിക്കുന്നതു് ഒരു വിലക്ഷണസമ്പ്രദായത്തിലാണു്.
 
കുന്‍റുകുൻറു- കുന്‍ദ്റുകുൻദ്റു- (സൗിറൃൗ)
ഒന്‍റുഒൻറു- ഒന്‍ദ്റുഒൻദ്റു- (ീിറൃൗ)
 
ഇതിലെ റകാരധ്വനി മലയാളികള്‍ക്കു്മലയാളികൾക്കു് ഒട്ടും രസിച്ചിട്ടില്ല; അവര്‍അവർ അതിനെ തീരെ വേണ്ടെന്നുവച്ചു. അപ്പോള്‍അപ്പോൾ മലയാളപ്രകാരം പ്രകൃതശബ്ദങ്ങള്‍പ്രകൃതശബ്ദങ്ങൾ,
 
ഒന്‍ദുഒൻദു (ീിറൗ) കുന്‍ദുകുൻദു (സൗിറൗ)
 
എന്ന മട്ടിലായി, റകാരം ലോപിച്ചപ്പോള്‍ലോപിച്ചപ്പോൾ ദകാരത്തിനു് പ്രാധാന്യം സിദ്ധിച്ചു. ഈ കൂട്ടക്ഷരത്തില്‍കൂട്ടക്ഷരത്തിൽ കാരവും ദകാരവും ഭിന്നവര്‍ഗ്ഗങ്ങളാകയാല്‍ഭിന്നവർഗ്ഗങ്ങളാകയാൽ സവര്‍ണ്ണനംസവർണ്ണനം വേണം. പതിവിന്‍പ്രകാരംപതിവിൻപ്രകാരം (ക + തു = കണ്ടു) അനുനാസികത്തോടു് ഖരത്തിനു് (ഇവിടെ മൃദുവിന്) പൊരുത്തം വരത്തക്കവിധം സവര്‍ണ്ണീകരിക്കുന്നതായാല്‍സവർണ്ണീകരിക്കുന്നതായാൽ ""പുനരായാന്മഹാകപിഃ'' എന്ന മട്ടില്‍മട്ടിൽ നിരസിച്ചുകളഞ്ഞ റകാരംതന്നെ പിന്നെയും ചാടിവീഴും. അതിനാല്‍അതിനാൽ നേരെ മറിച്ചു് മൃദുവിനോടു് പൊരുന്താന്‍വേണ്ടിപൊരുന്താൻവേണ്ടി അനുനാസികത്തെ മാറ്റി. അപ്പോള്‍അപ്പോൾ "ദു' എന്നതു് "ന്ദു' എന്നായി. ഈ സ്ഥിതിയില്‍സ്ഥിതിയിൽ വന്നതിനുശേഷം അനുനാസികാതിപ്രസരനയം പ്രയോഗിക്കുമ്പോള്‍പ്രയോഗിക്കുമ്പോൾ "മന്ദം' എന്നതു് "മന്നം' എന്നു് ആകുന്നതുപോലെ, "കുന്ദു' എന്നതു് "കുന്നു' എന്നും "ഒന്ദു' എന്നതു് "ഒന്നു' എന്നും വേഷം മാറിച്ചമഞ്ഞു. തമിഴിലെ "റ ' എല്ലാം മലയാളത്തില്‍മലയാളത്തിൽ മുറപ്രകാരം "' ആകാതെ ഈ വിധത്തില്‍വിധത്തിൽ "ന്ന' ആയിത്തീര്‍ന്നുആയിത്തീർന്നു.
 
ഇനി തമിഴിലെ ഉച്ചാരണം ഈ വിധം വരുവാനുള്ള കാരണം ഉൗഹിക്കുക തന്നെ; അതിലേക്കു് ആരംഭിക്കുംമുമ്പു് നാം പുതുതായി കല്‍പിച്ചകൽപിച്ച വര്‍ഗ്ഗത്തിന്റെവർഗ്ഗത്തിന്റെ ഖരത്തിനു് ഒരു പുതിയ ലിപിയുംകൂടി കൊടുക്കണം; അല്ലാഞ്ഞാല്‍അല്ലാഞ്ഞാൽ അതിനെ "നിറയുക' എന്ന വാക്കിലെ റകാരമാണെന്നു വിചാരിച്ചുപോകും. എന്നു മാത്രമല്ല, നമ്മുടെ വിചാരണയില്‍വിചാരണയിൽ റകാരത്തെപ്പറ്റിയും പ്രസ്താവിക്കേണ്ടതുണ്ടു്. അതിനാല്‍അതിനാൽ "ന്‍െറൻെറ' എന്നതിലേ "റ'യ്ക്കു് "' എന്നു് ചിഹ്നനംചെയ്യാം. ഇതു് തമിഴു് ഗ്രന്ഥത്തില്‍ഗ്രന്ഥത്തിൽ ടകാരത്തിന്റെ ചിഹ്നമാകുന്നു. പുതിയ വര്‍ണ്ണത്തിന്റെവർണ്ണത്തിന്റെ ധ്വനി ടകാരത്തിനും തകാരത്തിനും മദ്ധേ്യ ആകയാല്‍ആകയാൽ തമിഴ്ഗ്രന്ഥടകാരലിപി അതിനു് യോജിക്കുകയുംചെയ്യും. അപ്പോള്‍അപ്പോൾ പുതിയവര്‍ഗ്ഗംപുതിയവർഗ്ഗം "' , "' എന്ന വര്‍ണ്ണങ്ങളാണു്വർണ്ണങ്ങളാണു്. അതില്‍അതിൽ "' ഖരവും "' അനുനാസികവും ങകാരംപോലെ കാരവും സാധാരണയില്‍സാധാരണയിൽ ഒറ്റയായി നില്‍ക്കുന്നില്ലനിൽക്കുന്നില്ല. ഒന്നുകില്‍ഒന്നുകിൽ ഇരട്ടിക്കും; അല്ലെങ്കില്‍അല്ലെങ്കിൽ സ്വവര്‍ഗ്ഗത്തില്‍സ്വവർഗ്ഗത്തിൽ വേറെ ഒരു വര്‍ണ്ണമുള്ളതിനോടുവർണ്ണമുള്ളതിനോടു ചേര്‍ന്നുചേർന്നു കൂട്ടക്ഷരമായി വരും.
ഉദാ:
 
വരി 763:
 
ഇെങ്ങനെ
| മരങ്കൾ
| മരങ്കള്‍
 
തൊങ്കുന്നു
വരി 777:
 
 
ഇനി "നിറയുക' എന്നതിലെപ്പോലെ തമിഴ്- മലയാളങ്ങളില്‍മലയാളങ്ങളിൽ "റ' എന്നു് സംസ്കൃതത്തില്‍സംസ്കൃതത്തിൽ ഇല്ലാത്ത ഒരു വര്‍ണ്ണംവർണ്ണം ഉണ്ടല്ലോ. അതിന്റെ ആഗമവും സ്വഭാവവും നോക്കാം. മറ്റു ദ്രാവിഡഭാഷകളില്‍ദ്രാവിഡഭാഷകളിൽ ആദികാലത്തു് ഇങ്ങനെ ഒരു വര്‍ണ്ണംവർണ്ണം ഉണ്ടായിരുന്നിരിക്കാം; എങ്കിലും ഇപ്പോള്‍ഇപ്പോൾ അതു് തമിഴിലും മലയാളത്തിലും മാത്രമേ കാണുന്നുള്ളു. തെലുങ്കില്‍തെലുങ്കിൽ "ശകടരേഫം' എന്നു പറഞ്ഞു കവികള്‍കവികൾ മാത്രം ചിലയിടത്തു് ഇതിനെ എഴുതാറുണ്ടെന്നേ ഉള്ളു; എഴുതിയാലും ഉച്ചാരണത്തില്‍ഉച്ചാരണത്തിൽ ഭേദം ഇല്ലെന്നായി.
തമിഴ്
 
വരി 784:
| തമിഴ്
| മലയാളം
| കർണ്ണാടകം
| കര്‍ണ്ണാടകം
| തെലുങ്ക്
| തുളു
വരി 799:
 
 
മേല്‍ക്കാണിച്ചമേൽക്കാണിച്ച വാക്കില്‍വാക്കിൽ തെലുങ്കും കര്‍ണ്ണാടകവുംകർണ്ണാടകവും "ര' ഉപയോഗിക്കുന്നതിനാല്‍ഉപയോഗിക്കുന്നതിനാൽ രേഫത്തിന്റെ വകഭേദംതന്നെയാണു് "റ' എന്നു് ഉൗഹിക്കാം. വേറെയും ലക്ഷ്യങ്ങള്‍ലക്ഷ്യങ്ങൾ ഉണ്ട്: "മലര്+പൊടി= മലറ്പ്പൊടി. ഇതില്‍ഇതിൽ "പൊടി' ചേരുമ്പോള്‍ചേരുമ്പോൾ മലരിന്റെ "ര" എന്നതു് "റ' ആയിത്തീരുന്നു. ഉച്ചാരണ സ്വഭാവം ആലോചിച്ചാല്‍ആലോചിച്ചാൽ "ര' യെ ഖരമാക്കിയാല്‍ഖരമാക്കിയാൽ "റ' വരും എന്നു് ബോധപ്പെടും. അപ്പോള്‍അപ്പോൾ മൃദുവായ രേഫത്തെ ഖരമാക്കുന്നതാണു് "റ'കാരം എന്നു സിദ്ധിച്ചു. "ഖരം' എന്നു പറഞ്ഞെങ്കിലും ക, ച, ട , ത,പ എന്ന മറ്റു ഖരങ്ങളില്‍ഖരങ്ങളിൽ ഇല്ലാത്ത നാദമോ ഘോഷമോ ഏതെങ്കിലും ഒരു ധ്വനിവിശേഷംകൂടി അതില്‍അതിൽ ഉണ്ടു്.
 
റകാരത്തെ ഇരട്ടിക്കേണ്ടി വന്നാല്‍വന്നാൽ ഉച്ചാരണം എങ്ങനെ? മുന്‍ചൊന്നമുൻചൊന്ന വിശേഷധ്വനിയോടുകൂടി ഇരട്ടിച്ചു പറയുവാന്‍പറയുവാൻ സാധിക്കുകയില്ല. അപ്പോള്‍അപ്പോൾ ആ അംശം വിട്ടേച്ചു് ഇരട്ടിക്കണം. അതു വിട്ടാല്‍വിട്ടാൽ രേഫധ്വനി ശേഷിക്കും. ഇങ്ങനെ വരുന്ന ഉച്ചാരണമാകുന്നു "കുറ്റം' (=കുര്റം) ഇത്യാദികളില്‍ഇത്യാദികളിൽ കേള്‍ക്കുന്നതു്കേൾക്കുന്നതു്. വര്‍ണ്ണദ്വിത്വത്തില്‍വർണ്ണദ്വിത്വത്തിൽ ഈവിധം ഏതാനും അംശം വിട്ടേച്ചു് ഇരട്ടിക്കുക എന്നതു് ഒരു വിശേഷവിധി എന്നു പറയുവാന്‍പറയുവാൻ ഇല്ല. സംസ്കൃതത്തില്‍സംസ്കൃതത്തിൽ ഘോഷങ്ങളെ ഇരട്ടിക്കുന്നതു നോക്കുക: ഭ്ഭ= ബ്ഭ; ധ്ധ=ദ്ധ; ഇവിടെ ഘോഷത്തിലെ മഹാപ്രാണാംശം നീക്കിവച്ചിട്ടാണു് ഇരട്ടിപ്പ്; ഇരട്ടിച്ചതിന്റെ പൂര്‍വ്വഭാഗംപൂർവ്വഭാഗം മൃദുപ്പെട്ടുപോകുന്നു. അപ്പോള്‍അപ്പോൾ ഘോഷത്തെ ഇരട്ടിച്ചാല്‍ഇരട്ടിച്ചാൽ മൃദുവും ഘോഷവും കൂട്ടിച്ചേര്‍ത്തകൂട്ടിച്ചേർത്ത ഫലമേ ഉള്ളു. അതുപോലെതന്നെയല്ലേ "റ'-യെ ഇരട്ടിക്കുമ്പോള്‍ഇരട്ടിക്കുമ്പോൾ പൂര്‍വ്വഭാഗംപൂർവ്വഭാഗം "ര'-യും ഉത്തരഭാഗം "റ'-യും ആകുന്നത്? ഇരട്ടിച്ച റകാരത്തെ മലയാളികള്‍മലയാളികൾ ഉച്ചരിക്കുന്നതില്‍ഉച്ചരിക്കുന്നതിൽ കുറെ ഭേദമുണ്ട്; അവര്‍അവർ കുര്റം എന്നല്ല കുര്രം എന്നാണു് ശബ്ദിക്കുന്നതു്. അതുകൊണ്ടു് മലയാളത്തില്‍മലയാളത്തിൽ റകാരത്തെ അല്ല, രേഫത്തെ ആണു് ഇരട്ടിക്കുക പതിവു് എന്നു് പറയേണ്ടിയിരിക്കുന്നു. തെലുങ്കരും കര്‍ണ്ണാടകരുംകർണ്ണാടകരും റ-യെ മുഴുവന്‍മുഴുവൻ കളഞ്ഞകൂട്ടത്തില്‍കളഞ്ഞകൂട്ടത്തിൽ മലയാളികള്‍മലയാളികൾ ദ്വിത്വത്തില്‍ദ്വിത്വത്തിൽ "റ' വേണ്ടാ, "ര' തന്നെമതി എന്നു വെച്ചതായി സമാധാനപ്പെടാം.
 
ഇത്രയും സംഗതികള്‍സംഗതികൾ തീര്‍ച്ചപ്പെട്ടുവല്ലോതീർച്ചപ്പെട്ടുവല്ലോ. ഇനി ഇരട്ടിച്ച കാരം ചേര്‍ത്തുണ്ടാക്കിചേർത്തുണ്ടാക്കി വെച്ചിട്ടുള്ള തെ "', തീ ി എന്ന വാക്കുകളേയും ഇരട്ടിച്ച റകാരം കൊണ്ടുണ്ടാക്കുന്ന "മാറ്റം', "നീറ്റല്‍നീറ്റൽ' എന്ന വാക്കുകളെയും അടുത്തടുത്തുച്ചരിച്ചു് അതുകളുടെ ധ്വനികളെ ഒത്തുനോക്കുക. രണ്ടും ഒന്നുപോലെതന്നെ ഇരിക്കും. രേഫത്തിനും കാരത്തിനും ഒറ്റയായി നില്‍ക്കുമ്പോള്‍തന്നെനിൽക്കുമ്പോൾതന്നെ ധ്വനിസാമ്യം വേണ്ടുവോളം ഉണ്ട്; ഇരട്ടിച്ചാല്‍പ്പിന്നെഇരട്ടിച്ചാൽപ്പിന്നെ രണ്ടും തിരിച്ചറിയുവാന്‍തന്നെതിരിച്ചറിയുവാൻതന്നെ പ്രയാസം ആകട്ടെ; ""ഒന്നു് കാരം ഇരട്ടിച്ചതും, മറ്റേതു് റകാരം ഇരട്ടിച്ചതും ആകണമെന്നുണ്ടോ? രണ്ടും എതെങ്കിലും ഒന്നിന്റെതന്നെ ഇരട്ടിപ്പാണെന്നുതന്നെ വിചാരിച്ചുകൊള്ളാം'' എന്നു് ഒരു ആശങ്കയ്ക്കു് ഇവിടെ വകയുണ്ടു്. അതു തീര്‍ക്കാംതീർക്കാം:
 
 
വരി 840:
 
 
മേല്‍ക്കാണിച്ചമേൽക്കാണിച്ച രൂപങ്ങള്‍രൂപങ്ങൾ "ധാത്വന്താനുനാസികത്തെ സ്വവര്‍ഗ്ഗഖരമാക്കിസ്വവർഗ്ഗഖരമാക്കി ഇരട്ടിച്ചാല്‍ഇരട്ടിച്ചാൽ കേവലപ്രകൃതി പ്രയോജകപ്രകൃതിയായി വരും' എന്ന നിയമത്തിനു് ഉദാഹരണങ്ങളാകുന്നു. ഇതില്‍ഇതിൽ ങ' എന്നതു് "ക' ആയതുപോലെയും, "ണ' എന്നതു് "ട' ആയതുപോലെയും എന്നത്ആയി എന്നു് തെളിയുന്നു. അതിനാല്‍അതിനാൽ "തെ ്ന്നു, "തീ ന്നു' എന്ന വാക്കുകളില്‍വാക്കുകളിൽ റകാരത്തിന്റെ സ്പര്‍ശമേസ്പർശമേ ഇല്ലെന്നു സമ്മതിച്ചേ തീരു. ഇനി,
മാറുന്നു- മാററുന്നു നീറുന്നു- നീററുന്നു,
 
എന്ന രൂപനിഷ്പത്തി നോക്കുക, അകര്‍മ്മധാതുക്കളുടെഅകർമ്മധാതുക്കളുടെ അന്ത്യവര്‍ണ്ണംഅന്ത്യവർണ്ണം ഇരട്ടിച്ചാല്‍ഇരട്ടിച്ചാൽ കേവലം പ്രയോജകമായിത്തീരും എന്ന നിയമപ്രകാരം ഉണ്ടാകുന്ന രൂപങ്ങളാണു് ഇവ. ഇവയ്ക്കു് കാരത്തോടു് യാതൊരു ബന്ധവും ഇല്ലെന്നും സ്പഷ്ടമാകുന്നു. അതിനാല്‍അതിനാൽ യും ററ- യും ഉച്ചാരണത്തില്‍ഉച്ചാരണത്തിൽ മിക്കതും എന്നല്ല മുഴുവന്‍തന്നെമുഴുവൻതന്നെ ഏകരൂപങ്ങളാണെന്നു സിദ്ധമായി.
 
കാരത്തിനു് എന്നിരട്ടിച്ചിട്ടോ എന്നു് സ്വവര്‍ഗ്ഗാനുനാസികംസ്വവർഗ്ഗാനുനാസികം ചേര്‍ത്തിട്ടോചേർത്തിട്ടോ അല്ലാതെ ഉപയോഗമില്ലെന്നു കാണിച്ചിട്ടുണ്ടു്. അപ്പോള്‍അപ്പോൾ ധ്വനിമാത്രം പ്രമാണമാക്കി എഴുതുന്നതായാല്‍എഴുതുന്നതായാൽ ഇംഗ്ലീഷില്‍ഇംഗ്ലീഷിൽ രീിിലരശേീി എന്നതിനുപകരം രീിിലരശേീി എന്നും എഴുതാറുള്ളതുപോലെ "തീ ' എഴുതേണ്ടിടത്തു് "തീററുന്നു' എന്നു് ആളുകള്‍ആളുകൾ എഴുതുവാന്‍എഴുതുവാൻ തുടങ്ങിയിരിക്കണം. ശരിയായ ആഗമം മറന്നുപോയിട്ടു മാത്രമല്ല; ധാടിക്കു വേണ്ടിയും എഴുത്തില്‍എഴുത്തിൽ ഈവക സാമര്‍ത്ഥ്യംസാമർത്ഥ്യം കാട്ടുന്ന മട്ടു് എല്ലാ ഭാശഷകളിലും കാണും. ""ക ീംല ്യീൗ'' എന്നതിനു് ഇംഗ്ലീഷില്‍ഇംഗ്ലീഷിൽ ""ക.ഛ.ഡ"" എന്നു് സംക്ഷേപരൂപം സൃഷ്ടിച്ച ആളുടെ മനോധര്‍മ്മംമനോധർമ്മം നോക്കുക! ആരംഭത്തില്‍ആരംഭത്തിൽ "തെറ്റ്' എന്നു് "ററ' ചേര്‍ത്തെഴുതുന്നതുചേർത്തെഴുതുന്നതു തെറ്റെന്നു് വെയാകരണന്മാര്‍വെയാകരണന്മാർ ശഠിച്ചിരിക്കാമെങ്കിലും കാലക്രമത്തില്‍കാലക്രമത്തിൽ അവര്‍ക്കുംഅവർക്കും "അടിക്കുന്ന വഴിയേ പോകാഞ്ഞാല്‍പോകാഞ്ഞാൽ പോകുന്ന വഴിയേ അടി'ക്കേണ്ടിവന്നിരിക്കും. ഇത്രയും ആയിക്കഴിഞ്ഞതിന്റെ ശേഷം "' എന്നൊരു കൂട്ടക്ഷരത്തിനുമാത്രം വേണ്ടി "'എന്ന ഒരു ലിപിയെ വ്യാകരണക്കാര്‍വ്യാകരണക്കാർ എത്ര ഭദ്രമായി സൂക്ഷിച്ചാലും അതു് എത്രകാലം നിലനില്ക്കും? ""തീററുന്നു എന്നിടത്തു് ഇരട്ട റ ആണെങ്കില്‍ആണെങ്കിൽ എന്നതിനു് ഒററ "റ' ധാരാളം മതിയാകും'' എന്നു് ജനങ്ങള്‍ജനങ്ങൾ സ്വാതന്ത്ര്യം കാണിച്ചുതുടങ്ങി. ഇങ്ങനെ കാരത്തിന്റെ കഥ അവസാനിച്ചു. നാം അതിനെ ശവക്കല്ലറയില്‍നിന്നുശവക്കല്ലറയിൽനിന്നു കുഴിച്ചെടുത്തു് കഴുകി മിനുക്കി പ്രദര്‍ശിപ്പിച്ചുവെന്നേപ്രദർശിപ്പിച്ചുവെന്നേ ഉള്ളു. എന്നാല്‍എന്നാൽ "പശു ചത്താലും മോരിലെ പുളി പോകുകയില്ല' എഴുത്തില്‍മാത്രമേഎഴുത്തിൽമാത്രമേ തമിഴര്‍തമിഴർ "തെററു ചെയ്കിറാര്‍ചെയ്കിറാർ' ഉള്ളു. ഉച്ചാരണത്തില്‍ഉച്ചാരണത്തിൽ കാരത്തിന്റെ അധിവാസംഇന്നും ഉണ്ടെന്നു തൃപ്തിപ്പെടാം. ചെയ്കി റാന്‍റാൻ എന്ന ഇപ്പോഴത്തെ ഉച്ചാരണത്തില്‍ഉച്ചാരണത്തിൽ റകാരധ്വനി, കൂടിക്കലര്‍ന്നിട്ടുണ്ടെന്നുമാത്രമേകൂടിക്കലർന്നിട്ടുണ്ടെന്നുമാത്രമേ ദോഷമുള്ളു. റ എഴുതിക്കാണുന്നതുകൊണ്ടു് അതിന്റെ ധ്വനി, പൂര്‍വവാസനകൊണ്ടു്പൂർവവാസനകൊണ്ടു് തങ്ങള്‍തങ്ങൾ അറിയാതെ വരുന്ന കാരധ്വനി ഇങ്ങനെ രണ്ടും കലര്‍ന്നു്കലർന്നു് തമിഴര്‍തമിഴർ ഉച്ചരിക്കുന്നു. (ന്‍െറൻെറ) എന്ന മലയാളത്തിലെ ഷഷ്ഠേ്യകവചനരൂപത്തില്‍ഷഷ്ഠേ്യകവചനരൂപത്തിൽ മാത്രമേ ഇപ്പോള്‍ഇപ്പോൾ കാരത്തിന്റെ ശരിയായ ഉച്ചാരണം ശേഷിച്ചു കിടപ്പുള്ളു. അതിന്റെ ഉത്ഭവം തേടിപ്പിടിക്കുവാനായി പുറപ്പെട്ടപ്പോഴാണല്ലോ അന്യായമായി സര്‍വസ്വവുംസർവസ്വവും അപഹരിച്ചു നാടുകടത്തുശിക്ഷയില്‍നാടുകടത്തുശിക്ഷയിൽ തള്ളിവിട്ടിരുന്ന ഈ സാധുവായ വര്‍ണ്ണത്തിന്റെവർണ്ണത്തിന്റെ വക ചില വിലപിടിച്ച സ്വത്തുക്കള്‍സ്വത്തുക്കൾ അന്യാധീനപ്പെട്ടുകിടക്കുന്നതു് കണ്ടെത്തുവാനും അതുകള്‍അതുകൾ വഴിയായി ചെന്നു്, കണ്ടാല്‍കണ്ടാൽ ആളറിയാത്തവിധം ചടച്ചു് ക്ഷീണിച്ചു് മൃതപ്രായനായി കിടന്നിരുന്ന ഉടമസ്ഥനെത്തന്നെ നിശ്ചയിച്ചറിഞ്ഞു് മഹാജനസമക്ഷം അവതരിപ്പിക്കുവാനും നമുക്കു് ഇടയായതു്. മലയാളികളുംകൂടി കാരോച്ചാരണം ദുഷിപ്പിക്കാഞ്ഞതു് വലിയ ഭാഗ്യമായി.
 
എന്നാല്‍എന്നാൽ നാം ഇത്രയും ശ്രമപ്പെട്ടു് പ്രത്യുജ്ജീവിപ്പിച്ചുകൊണ്ടുവന്ന കാരത്തിനു് ഏതുകാലത്തെങ്കിലും അക്ഷരമാലയില്‍അക്ഷരമാലയിൽ ഒരു പ്രതേ്യകലിപി ഉണ്ടായിരുന്നതായി ഉൗഹിപ്പാന്‍ഉൗഹിപ്പാൻ വഴിയുണ്ടോ? ഈ ചോദ്യത്തിനു് ഉത്തരം എളുപ്പത്തില്‍എളുപ്പത്തിൽ പറയാവുന്നതല്ല. അക്ഷരമാല പലപ്പോഴും മാറിമാറി വന്നിട്ടുണ്ടു്. ഇപ്പോഴത്തെ അക്ഷരമാല തമിഴില്‍തമിഴിൽ സ്ഥിരപ്പെട്ടതു് 14-ാം ശതവര്‍ഷത്തിലാണു്ശതവർഷത്തിലാണു്. അതിനു വളരെ മുന്‍പുതന്നെമുൻപുതന്നെ കാരത്തിന്റെ സ്ഥാനത്തെ റകാരം കടന്നാക്രമിച്ചിരിക്കണം. വ്യാകരണഗ്രന്ഥങ്ങളില്‍നിന്നു്വ്യാകരണഗ്രന്ഥങ്ങളിൽനിന്നു് വല്ലതും തുമ്പുണ്ടാകുമോ എന്നു നോക്കിയാല്‍നോക്കിയാൽഗ്രന്ഥകാരന്മാര്‍ഗ്രന്ഥകാരന്മാർ അക്ഷരമാലയിലെ വര്‍ണ്ണങ്ങളുടെവർണ്ണങ്ങളുടെ ഉച്ചാരണത്തെപ്പറ്റിയല്ലാതെ ലിപിയെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല; വല്ലതും പറഞ്ഞിരുന്നാലും ലിപികള്‍ലിപികൾ പലപ്രാവശ്യം ഭേദപ്പെടുത്തിയ കൂട്ടത്തില്‍കൂട്ടത്തിൽ അതു് നമുക്കു് ഇപ്പോള്‍ഇപ്പോൾ തിരിച്ചറിയുവാന്‍തിരിച്ചറിയുവാൻ പാടില്ലാത്തവിധത്തില്‍പാടില്ലാത്തവിധത്തിൽ ആക്കിയിട്ടുണ്ടു്. വെയാകരണന്മാര്‍വെയാകരണന്മാർ എഴുതിയിരുന്ന ലിപികളും അതുകളുടെ ധ്വനികളും ഇപ്പോള്‍ഇപ്പോൾ നാം എങ്ങനെ അറിയും? പഴയ ഗ്രന്ഥങ്ങളെല്ലാം പുതിയ അക്ഷരമാലയില്‍അക്ഷരമാലയിൽ പകര്‍ത്തിയിട്ടേപകർത്തിയിട്ടേ നാം കണ്ടിട്ടുള്ളു. എന്നുമാത്രമല്ല, തമിഴിലെ പ്രധാന വെയാകരണനായ "തൊല്‍കാപ്പിയര്‍തൊൽകാപ്പിയർ' തന്നെ എട്ടാം ശതവര്‍ഷത്തില്‍ശതവർഷത്തിൽ ജീവിച്ചിരുന്നതായിട്ടാണു് ഡാക്ടര്‍ഡാക്ടർ ബര്‍ണല്‍ബർണൽ സ്ഥാപിക്കുന്നത്; നന്നൂല്‍കാരനായനന്നൂൽകാരനായ "ഭവനന്ദി' അതിലും അര്‍വ്വാചീനനാണു്അർവ്വാചീനനാണു്.
""വല്ലിനം കചടതപറ വെന വാറേ''
""മെല്ലിനം ങഞണനമ വെന വാറേ''
 
എന്നും സൂത്രങ്ങളാല്‍സൂത്രങ്ങളാൽ ഭവനന്ദി റയെ ഖരങ്ങളുടെ കൂട്ടത്തിലും ...യെ അനുനാസികങ്ങളുടെ കൂട്ടത്തിലും മറ്റു് അഞ്ചുവര്‍ഗ്ഗങ്ങളോടുഅഞ്ചുവർഗ്ഗങ്ങളോടു ചേര്‍ത്തുചേർത്തു പരിഗണിച്ചതും,
 
""അണ്ണം നുി നാ നിയുറിററു് റ വരും''
 
എന്നു് റ ങ്ങള്‍ക്കു്ങ്ങൾക്കു് ഒരേ സ്ഥാനത്തില്‍സ്ഥാനത്തിൽ ഉല്‍പ്പത്തിഉൽപ്പത്തി പറഞ്ഞതും നോക്കുമ്പോള്‍നോക്കുമ്പോൾ ഇന്നു് റകാര ചിഹ്നമായിക്കാണുന്ന എന്ന ലിപി കാര ചിഹ്നമായിരുന്നിരിക്കുകയില്ലേ എന്നു ശങ്കിപ്പാന്‍ശങ്കിപ്പാൻ വഴിയുണ്ടു്. റകാരം രേഫത്തിന്റെ ഒരു വകഭേദംമാത്രമേ ഉള്ളു എന്നുവച്ചു് അതിനെ ശബ്ദശാസ്ത്രകാരന്മാര്‍ശബ്ദശാസ്ത്രകാരന്മാർ ഗണിച്ചില്ലായിരിക്കാം. എന്നാല്‍എന്നാൽ അപ്പോള്‍അപ്പോൾ "അരിയുകയും' "അറിയുകയും' ഒന്നായിപ്പോകും; പോയ്ക്കൊള്ളട്ടെ! കര്‍ണ്ണാടകത്തില്‍കർണ്ണാടകത്തിൽ എങ്ങനെയാണോ അതുപോലെ തമിഴിലും' എന്നു വിചാരിച്ചുകൊള്ളാം. മലയാളത്തില്‍മലയാളത്തിൽ കാരത്തിനും നകാരത്തിനും ഒരു ലിപിയേ ഉള്ളുവല്ലോ; നാം ശരിയായി എഴുത്തു വായിച്ചു വരുന്നില്ലേ? അതുപോലെ തമിഴരും കഴിച്ചുകൂട്ടിയിരിക്കാം. ഇങ്ങനെ കല്പിക്കുകയാണെങ്കില്‍കല്പിക്കുകയാണെങ്കിൽ യ്ക്കും റയ്ക്കും കൂടി എന്നൊരു ലിപി ആയിരുന്നു എന്നാണു് കല്പനചെയ്യുവാന്‍കല്പനചെയ്യുവാൻ കുറേക്കുടി നന്നു്. "തീററ' എന്നിടത്തു് യ്ക്കു പകരമായും "മാററം' എന്നിടത്തു് ററ-യ്ക്കുതന്നെ ചിഹ്നമായിട്ടും "ററ' എന്ന ലിപി ഉപയോഗിച്ചു എന്നിരിക്കട്ടെ. മലയാളത്തില്‍മലയാളത്തിൽ "നനച്ചു' എന്നെഴുതിക്കാണുമ്പോള്‍എന്നെഴുതിക്കാണുമ്പോൾ ആദ്യത്തേതിനെ നാം നകാരമായിട്ടും രണ്ടാമതത്തേതിനെ കാരമായിട്ടും വായിക്കുന്നതുപോലെ ഭവനന്ദിയും വായിച്ചിരുന്നിരിക്കാം.
 
സംസ്കൃതക്കാരായ ആര്യന്മാരുടെ ആഗമനമായിരിക്കണം ദ്രാവിഡരുടെ അക്ഷരമാലയില്‍അക്ഷരമാലയിൽ കുഴപ്പങ്ങല്‍കുഴപ്പങ്ങൽ ഉണ്ടാക്കിത്തീര്‍ത്തതു്ഉണ്ടാക്കിത്തീർത്തതു്. , റ രണ്ടും സംസ്കൃത്തില്‍സംസ്കൃത്തിൽ ഇല്ലാത്ത ദ്രാവിഡവര്‍ണ്ണങ്ങളാണ്ദ്രാവിഡവർണ്ണങ്ങളാണ്; അതുകളിലാണു് വലിയ കുഴപ്പം കാണുന്നതും. തൊല്‍കാപ്പിയംതൊൽകാപ്പിയം തന്നെ എെന്ദ്രവ്യാകരണം നോക്കി ഉണ്ടാക്കിയിട്ടുള്ളതാണു്. സംസ്കൃതത്തില്‍സംസ്കൃതത്തിൽവര്‍ഗമേവർഗമേ ഇല്ലായിരുന്നു അതിന്റെ സ്ഥാനത്തു് (ഇപ്പോള്‍ഇപ്പോൾ ടവര്‍ഗ്ഗംടവർഗ്ഗം കാണുന്നിടത്ത്) തവര്‍ഗ്ഗമാണു്തവർഗ്ഗമാണു് ഉപയോഗിച്ചിരുന്നതു്. പ്രാതിശാഖ്യക്കാര്‍പ്രാതിശാഖ്യക്കാർ "വിനാമം' എന്നും, പാണിനീയന്മാര്‍പാണിനീയന്മാർ ണത്വം, ഷ്ടുത്വം, മൂര്‍ദ്ധന്യാദേശംമൂർദ്ധന്യാദേശം എന്നും പറയുന്ന വര്‍ണ്ണവികാരങ്ങള്‍വർണ്ണവികാരങ്ങൾ നോക്കുക. തമിഴിലാകട്ടെ, ദന്ത്യമായ തവര്‍ഗ്ഗത്തിന്റെതവർഗ്ഗത്തിന്റെ കീഴിലായിട്ടു് ടവര്‍ഗ്ഗംടവർഗ്ഗം, വര്‍ഗ്ഗംവർഗ്ഗം എന്നു് രണ്ടു വര്‍ഗ്ഗങ്ങള്‍വർഗ്ഗങ്ങൾ ഉണ്ടായിരുന്നു. ആര്യാവര്‍ത്തത്തില്‍ത്തന്നെആര്യാവർത്തത്തിൽത്തന്നെ ആര്യരും ദ്രാവിഡരും കൂടിക്കലര്‍ന്നപ്പോള്‍കൂടിക്കലർന്നപ്പോൾ ആര്യര്‍ആര്യർ തവര്‍ഗ്ഗത്തില്‍നിന്നുംതവർഗ്ഗത്തിൽനിന്നും സ്ഫുടാന്തരമായ ടവര്‍ഗ്ഗത്തെടവർഗ്ഗത്തെ ദ്രാവിഡരില്‍നിന്നുദ്രാവിഡരിൽനിന്നു സ്വീകരിച്ചു. ദ്രാവിഡദേശത്തുതന്നെ ആര്യര്‍ആര്യർ വ്യാപിച്ചപ്പോള്‍വ്യാപിച്ചപ്പോൾ, ദ്രാവിഡര്‍ദ്രാവിഡർ തവര്‍ഗ്ഗതവർഗ്ഗ-ടവര്‍ഗ്ഗങ്ങളുടെടവർഗ്ഗങ്ങളുടെ മദ്ധേ്യ നില്ക്കുകയാല്‍നില്ക്കുകയാൽ അസ്ഫുടഭേദമായ വര്‍ഗ്ഗത്തെവർഗ്ഗത്തെ ഉപേക്ഷിച്ചു. തമിഴില്‍തമിഴിൽ വര്‍ഗ്ഗംവർഗ്ഗം എന്നു പറഞ്ഞാല്‍പറഞ്ഞാൽ ഖരം, അനുനാസികം എന്നു് രണ്ടേ ഉള്ളുവല്ലോ അതില്‍അതിൽ ഖരമായ കാരത്തെ മൂര്‍ദ്ധന്യമധ്യമമായമൂർദ്ധന്യമധ്യമമായ രേഫത്തിലും അതിനെ ഖരീകരിച്ചു റകാരത്തിലും ഉള്‍പ്പെടുത്തിയിട്ടു്ഉൾപ്പെടുത്തിയിട്ടു് അനുനാസികമായ കാരത്തെ മാത്രം സ്വീകരിച്ചു. ഈ കാരവും ദന്ത്യാനുനാസികമായ തവര്‍ഗ്ഗനകാരവുംതവർഗ്ഗനകാരവും തമ്മിലുള്ള ഭേദം സൂക്ഷ്മമാകയാല്‍സൂക്ഷ്മമാകയാൽ ഉച്ചാരണത്തില്‍ഉച്ചാരണത്തിൽ രണ്ടും ഒന്നുപോലെ ആയിത്തീരുകയും ചെയ്തു. ഈ വിധം ആയിരിക്കാം ഇപ്പോള്‍ഇപ്പോൾ കാണുന്ന കുഴപ്പം സംഭവിച്ചതു്.
ഇക്കാലത്താകട്ടെ, തമിഴിലെ ഉച്ചാരണം വളരെ മോശപ്പെട്ടിരിക്കുന്നു. -കള്‍ക്കുംകൾക്കും --കള്‍ക്കുംകൾക്കും (നകള്‍ക്കുംനകൾക്കും, ര-റകള്‍ക്കുംറകൾക്കും) എഴുത്തിലല്ലാതെ ഉച്ചാരണത്തില്‍ഉച്ചാരണത്തിൽ ഒരു ഭേദവും കാണുന്നില്ല. "അറിയുകയും' "അരിയുകയും' എഴുതിക്കണ്ടാല്‍എഴുതിക്കണ്ടാൽ വേറെ; തമിഴില്‍തമിഴിൽ ഉച്ചരിച്ചാല്‍ഉച്ചരിച്ചാൽ ഒന്നുതന്നെ. "ന' എന്നും എന്നും ഉള്ള ലിപികളെ എവിടെ ഉപയോഗിക്കണമെന്നു് വ്യാകരണം വായിച്ചവനേ അറിയാവൂ. ഡാക്ടര്‍ഡാക്ടർ കാല്‍ഡെ്വല്‍തന്നെകാൽഡെ്വൽതന്നെ ന-കള്‍ക്കു്കൾക്കു് എഴുത്തില്‍എഴുത്തിൽ മാത്രമേ ഭേദമുള്ളു എന്നു തള്ളിക്കളഞ്ഞു. അദ്ദേഹം ഈ വര്‍ണ്ണങ്ങള്‍ക്കുള്ളവർണ്ണങ്ങൾക്കുള്ള വാസ്തവഭേദത്തെ സൂക്ഷിച്ചുനോക്കിയിരുന്നെങ്കില്‍സൂക്ഷിച്ചുനോക്കിയിരുന്നെങ്കിൽ നാം പ്രത്യുജ്ജീവിപ്പിച്ച കാരത്തെ ഇതിനു മുന്‍പുതന്നെമുൻപുതന്നെ കണ്ടുപിടിക്കുമായിരുന്നു. തമിഴിന്റെ അവസ്ഥ നോക്കുമ്പോള്‍നോക്കുമ്പോൾ മലയാളത്തിലെ ഉച്ചാരണരീതി വളരെ ഉയര്‍ന്നഉയർന്ന നിലയിലാണു്. നകാരത്തിനും കാരത്തിനും വെവ്വേറെ ലിപികള്‍ലിപികൾ ഇല്ലെങ്കിലും മലയാളികള്‍മലയാളികൾ രണ്ടു വര്‍ണ്ണങ്ങളെയുംവർണ്ണങ്ങളെയും വേണ്ടിടത്തു് വേര്‍തിരിച്ചു്വേർതിരിച്ചു് ഉച്ചരിക്കുന്നു. രേഫറകാരങ്ങള്‍ക്കുരേഫറകാരങ്ങൾക്കു ലിപിഭേദവുംകൂടി ഉള്ളതിനാല്‍ഉള്ളതിനാൽ ചെറിയ കുട്ടികള്‍ക്കുകുട്ടികൾക്കു പോലും ഉച്ചാരണത്തില്‍ഉച്ചാരണത്തിൽ തെററുവരാറില്ല. എന്തിനേറെപ്പറയുന്നു, മലയാളികള്‍മലയാളികൾ "ന്‍െറൻെറ' എന്നു് നകാരവും റകാരവും എഴുതിയാലും എെന്നു് കാര കാരങ്ങളെത്തന്നെ ഉച്ചരിക്കുന്നു. ഈ പ്രകരണം പ്രസക്താനുപ്രസക്തിയാല്‍പ്രസക്താനുപ്രസക്തിയാൽ വളരെ നീണ്ടുപോയി. ഇനിയെങ്കിലും അതു നിര്‍ത്തിയിട്ടുനിർത്തിയിട്ടു പ്രകൃതത്തില്‍പ്രകൃതത്തിൽ പ്രവേശിക്കാം.
 
"ഉടയ' എന്ന ഷഷ്ഠീവിഭക്തിചിഹ്നത്തെ ആദ്യം അന്തലോപംചെയ്തു് "ഉടെ' എന്നാക്കി; ആദിലോപവുംകൂടി ചെയ്തു് "ടെ=' എെന്നാക്കിത്തീര്‍ത്തതുഎെന്നാക്കിത്തീർത്തതു കാലക്രമത്തിലായിരിക്കാം. "ടെ' എന്ന അതിസങ്കോചിതരൂപം "ന്‍' മുന്‍പില്‍മുൻപിൽ ഉള്ളിടത്തു മാത്രമേ സര്‍വ്വസമ്മതമായിത്തീര്‍ന്നുള്ളുസർവ്വസമ്മതമായിത്തീർന്നുള്ളു. "അവന്റെ' "നാത്തൂന്‍െറനാത്തൂൻെറ' എന്ന രൂപങ്ങള്‍പോലെരൂപങ്ങൾപോലെ "കുട്ടീടെ' എന്ന സങ്കോചരൂപം ഗ്രന്ഥഭാഷയില്‍ഗ്രന്ഥഭാഷയിൽ ഉപയോഗിക്കാറില്ല. "ക്ക്' എന്ന ചതുര്‍ത്ഥിയുടെചതുർത്ഥിയുടെ ഇരട്ടിച്ച കകാരം ലോപിച്ചതു് "അവനുക്ക്', "വീട്ടുക്ക്' ഇത്യാദി രൂപങ്ങളില്‍രൂപങ്ങളിൽ സംവൃതോകാരത്തിനു പിന്‍പു്പിൻപു് വ്യഞ്ജനം വരുമ്പോള്‍വരുമ്പോൾ ഉണ്ടാകുന്ന ദുശ്ശ്രവതനിമിത്തമായിരിക്കാം. "അവള്‍അവൾ-ക്ക്', "അവര്‍അവർ-ക്ക്' ഇത്യാദിപോലെ ഇരട്ടിച്ച കകാരം യോജിക്കുന്നിടത്തു ലോപംചെയ്യാറുമില്ല. സംവൃതത്തെ കഴിയുന്നതും ലേശാക്കി (?) ഉച്ചരിക്കണമെന്നാണു് മലയാളത്തിന്റെ പോക്കു്.
 
(യ) വേണ്ടും > വേണും > വേണം > ഏണം > എണം > അണം >. "ചെയ്യവേണ്ടും' എന്നിരുന്നതു് ഈ വിധത്തില്‍വിധത്തിൽ "ചെയ്യണം' എന്നായിച്ചമച്ചു. ഇതുപോലെതന്നെ "ആകും > ആം'
 
ഉദാ : ചെയ്യ ആകും > ചെയ്യാം.
 
ഇക്കാണിച്ച ആറു നയങ്ങള്‍മൂലംനയങ്ങൾമൂലം ഉണ്ടായിട്ടുള്ള വികാരങ്ങള്‍ക്കുവികാരങ്ങൾക്കു പുറമേ സംസ്കൃതത്തിലെ അക്ഷരമാല സ്വീകരിച്ചതുമുതല്‍സ്വീകരിച്ചതുമുതൽ മലയാളത്തിനു പലവിധത്തിലും വേഷഭേദങ്ങള്‍വേഷഭേദങ്ങൾ ഏര്‍പ്പെട്ടിട്ടുണ്ടു്ഏർപ്പെട്ടിട്ടുണ്ടു്. എങ്ങനെ എന്നാല്‍എന്നാൽ,
 
 
{| class="prettytable"
| (1)
| തിരുക്കാൽ = തൃക്കാൽ
| തിരുക്കാല്‍ = തൃക്കാല്‍
 
എതിര്‍വശംഎതിർവശം = എതൃവശം
 
അതിര്‍ത്തിഅതിർത്തി = അതൃത്തി
| ഋകാരസ്വീകാരം
 
വരി 885:
 
അ്യായം = അന്യായം
| നകാരകാരങ്ങൾക്കു
| നകാരകാരങ്ങള്‍ക്കു
 
ലിപിഭേദമില്ലായ്ക
വരി 919:
 
 
| പാലു് = പാല്‍പാൽ
 
മരത്തിലു് = മരത്തില്‍മരത്തിൽ
| ലകാരചില്ലിനു പകരം തകാര
 
വരി 930:
 
 
ഒന്നു്, അതു്, കാടു് എന്നു് സംവൃതോകാരം വേണ്ടിടത്തു് ഒന്ന, അത, കാട എന്നു് അകാരം എഴുതുന്ന സമ്പ്രദായവും, എ, ഒ എന്ന സ്വരങ്ങളെ ഹ്രസ്വദീര്‍ഘഹ്രസ്വദീർഘ ഭേദം കൂടാതെ ഏകരൂപമായി എഴുതുന്ന മട്ടും സംസ്കൃതാക്ഷരമാലയുടെ പ്രവേശനത്തോടു കൂടി മലയാളത്തില്‍മലയാളത്തിൽ കടന്നുകൂടുകയുണ്ടായി. എന്നാല്‍എന്നാൽ, ഈ ദോഷങ്ങള്‍ദോഷങ്ങൾ ഇപ്പോള്‍ഇപ്പോൾ പരിഹൃതപ്രായങ്ങളായി എന്നു സമാധാമപ്പെടാം. "സംവൃതത്തിനു് ഏതെങ്കിലും ഒരു ചിഹ്നം വേണ്ടതാണു് എന്നും, ഏ, ഒാ ദീര്‍ഘങ്ങള്‍ക്കു്ദീർഘങ്ങൾക്കു് -േഎന്ന കെട്ടുപുള്ളി ഉപയോഗിക്കണം' എന്നും എല്ലാ അച്ചുകൂടക്കാരും സമ്മതിച്ചിട്ടുണ്ടു്.
 
മേല്‍പ്രതിപാദിച്ചമേൽപ്രതിപാദിച്ച നയങ്ങളെ ഉപയോഗിച്ചാല്‍ഉപയോഗിച്ചാൽ മലയാളത്തെ തമിഴും തമിഴിനെ മലയാളവും ആക്കാം എന്നു ബോധപ്പെടുന്നതിനായി ഏതാനും ഉദാഹരണങ്ങളെ താഴെ ചേര്‍ക്കുന്നുചേർക്കുന്നു:
 
'''മലയാളം'''
{{slokam|കററക്കാര്‍മല്‍ക്കുഴലികളൊരോകററക്കാർമൽക്കുഴലികളൊരോ രാഗഭേദം പുണര്‍ത്തിപുണർത്തി-
ട്ടിററിറ്റോലും മധുരസമയം ചിന്തുപാടും ദശായാം
മുററംതോറും കിളികളതിനെക്കേട്ടിരുന്നക്കണക്കേ
മുറ്റും പാടിന്‍റടമയിപാടിൻറടമയി! സഖേ! മററമങ്ങേതു പിന്നെ.,<br>
-''ഉണ്ണുനീലിസന്ദേശം''}}
തമിഴു്
{{slokam|കറെറക്കാര്‍മര്‍ക്കുഴലികളൊരോകറെറക്കാർമർക്കുഴലികളൊരോ രാകപേതം പുണര്‍ത്തീപുണർത്തീ-
ട്ടിററിറ്റോലും മതുരചമയം ചിന്തുപാടും തചായാം
മുററംതോറും കിളികളതനെക്കേട്ടിരുന്തക്കണക്കേ
മുററും പാടുകിന്‍റപാടുകിൻറ ഇടം ഏ തോഴ മററമപ്പുറത്തതു പിമ്പു.}}
 
മലയാളം
{{slokam|ഇങ്ങനെ പോയങ്ങു ഭംഗികളോടുമേ
തങ്ങിന പൂങ്കാവില്‍പൂങ്കാവിൽ പുക്കനേരം
മെല്ലവേ ചൊല്ലിനാന്‍ചൊല്ലിനാൻ വല്ലവീനായക-
നല്ലേലും ചായലാരെല്ലാരോടും
പൂമണമായൊരു കാഴ്ചയും കെക്കൊണ്ടു
തൂമകലർന്നൊരു തെന്നലിവൻ
തൂമകലര്‍ന്നൊരു തെന്നലിവന്‍
സേവിപ്പാനായിങ്ങു വന്നതു കണ്ടാലും
മേവുമിപ്പൂങ്കാവുതന്നിലൂടെ?<br>
വരി 959:
തമിഴു്
{{slokam|ഇങ്ങനം പോയങ്കു പങ്കികളോടുമേ
തങ്കിന പൂങ്കാവില്‍പൂങ്കാവിൽ പുക്കനേരം
മെല്ലവേ ചൊല്ലിനാന്‍ചൊല്ലിനാൻ വല്ലവീനായക-
നല്ലേലും ചായലാരെല്ലാരോടും
പൂമണമായോരു കാട്ചിയും കെയ്ക്കൊണ്ടു
തൂമെ കലർന്തൊരു തെന്നലിവൻ
തൂമെ കലര്‍ന്തൊരു തെന്നലിവന്‍
ചേവിപ്പാനായിങ്കു വന്തതു കാണ്‍കാൺ
മേവുമിപ്പൂങ്കാവുതന്നിലൂടെ.}}
 
തമിഴു്
{{slokam|പേയരേ യെനക്കു യാവരും യാനുമോര്‍യാനുമോർ
പേയനേ യേവര്‍ക്കുയേവർക്കു ഇതു പേശിയേന്‍പേശിയേൻ?
ആയനേ അരങ്കാ എന്‍റഴെക്കിന്‍േറന്‍എൻറഴെക്കിൻേറൻ;
പേയനായൊഴിന്തേനെൻപിരാനുക്കേ.}}
പേയനായൊഴിന്തേനെന്‍പിരാനുക്കേ.}}
 
മലയാളം
{{slokam|പേയരേയെനിക്കേവരും ഞാനുമൊരു
പേയേയേവര്‍ക്കുംപേയേയേവർക്കും ഇതു ചൊല്ലിയെന്ത്
ആയനേ രംഗേശാ എന്നഴലുന്നേന്‍എന്നഴലുന്നേൻ
പേയായൊഴിഞ്ഞേനെന്‍പേയായൊഴിഞ്ഞേനെൻ തമ്പുരാനു താന്‍താൻ}}
 
തമിഴു്
{{slokam|വാനാളും മാമതിപോല്‍മാമതിപോൽ വെണ്ടകുടെക്കീഴു മന്നവര്‍തമന്നവർത-
ങ്കോനാകി വീററിരുന്തു കൊണ്ടാടും ചെലവറിയേന്‍ചെലവറിയേൻ
തേനാർ പൂഞ്ചോലെത്തിരുവെങ്കിടമലെമേൽ
തേനാര്‍ പൂഞ്ചോലെത്തിരുവെങ്കിടമലെമേല്‍
കാനാറായ്പ്പായും കരുത്തുടെയേനാവേനേ<br>
 
-''പെരുമാൾതിരുമൊഴി''}}
-''പെരുമാള്‍തിരുമൊഴി''}}
മലയാളം
{{slokam|വാനാളും മാമതിപോല്‍മാമതിപോൽ വെകുടക്കീഴു മന്നവര്‍തന്‍മന്നവർതൻ-
കോനായി വെന്നിരുന്നു കൊണ്ടാടും മട്ടറിയേണ്ടാ!
തേനാര്‍ന്നതേനാർന്ന പൂഞ്ചോലയെഴും തിരുവെങ്കിടമലമേല്‍തിരുവെങ്കിടമലമേൽ
കാട്ടാറായു് പായാനഭിപ്രായമുടയോനാവൂ ഞാന്‍ഞാൻ.}}
 
തമിഴു്
{{slokam|മുമ്മെ ചാലുലകുക്കെല്ലാ മൂലമന്തിരത്തെ മുററും
തമ്മെയേ തമക്കു നല്‍കുംനൽകും തനിപ്പെരുമ്പതത്തെത്താനേ
ഇമ്മെയേയെഴുമെ നോയ്ക്കു മരുന്തിനെ യിരാമനെന്നും
ചെമ്മെചേർ നാമം തന്നെക്കകളിറെറരിയെക്കണ്ടാൻ.<br>
ചെമ്മെചേര്‍ നാമം തന്നെക്കകളിറെറരിയെക്കണ്ടാന്‍.<br>
 
-''കമ്പരാമായണം''}}
മലയാളം
{{slokam|ത്രിത്വമാര്‍ന്നത്രിത്വമാർന്ന മൂന്നാകുമുലകിന്നെല്ലാം മൂലമന്ത്രത്തെ മുററും
തന്നെത്താൻ തന്നാളുകൾക്കു നൽകും തനിപ്പെരുംപദത്തെത്താൻ
തന്നെത്താന്‍ തന്നാളുകള്‍ക്കു നല്‍കും തനിപ്പെരുംപദത്തെത്താന്‍
ഇജ്ജന്മത്തിലേ ഏഴു നോവിന്നും മരുന്നിനെ രാമനെന്നും
ചെമ്മചേരും നാമം തന്നെക്കകളാല്‍തന്നെക്കകളാൽ തെരിയെക്കണ്ടാന്‍തെരിയെക്കണ്ടാൻ.}}
 
തെലുങ്കു്
{{slokam|താമസിംചി സേയ തഗദു എട്ടി കാര്യംബു
വേഗിരംപന്‍വേഗിരംപൻ അദിയു വിഷമം അഗനു}}
 
മലയാളം
{{slokam|താമസിച്ചു ചെയ്യതകാത്ത കാര്യത്തെ
വേഗിപ്പിക്കല്‍വേഗിപ്പിക്കൽ അതും വിഷമം ആകും.}}
 
തെലുങ്കു്
വരി 1,022:
 
തെലുങ്കു്
{{slokam|ദേവീ ഈ സഭ വിദ്വാംസുല മയമെ ഉന്നദി. കാവുന ഇപ്പുഡു ചേയവലയു പനിനി വിനുമു. പൂര്‍വ്വമുപൂർവ്വമു കാളിദാസകവിചേ രചയിംപബഡിന അഭിജ്ഞാന ശാകുന്തളം അനു നാടകമു ലോകമുന വില്ലസില്ലുചു ഉന്നദിഗദാ?}}
 
മലയാളം
{{slokam|ദേവീ ഈ സഭ വിദ്വാന്മാര്‍മയമായിവിദ്വാന്മാർമയമായി ഇരിക്കുന്നു. ആകയാല്‍ആകയാൽ ഇപ്പോള്‍ഇപ്പോൾ ചെയ്യ വേണ്ടുന്ന പണിയെ (വേലയെ) കേള്‍ക്കുകേൾക്കു! പൂര്‍വ്വംപൂർവ്വം കാളിദാസകവിയാല്‍കാളിദാസകവിയാൽ രചിക്കപ്പെട്ട അഭിജ്ഞാനശാകുന്തളം എന്ന നാടകം ലോകത്തില്‍ലോകത്തിൽ വികസിച്ചുകൊണ്ടിരിക്കുന്നില്ലയോ?}}
 
കര്‍ണ്ണാടകംകർണ്ണാടകം (ശ്ലോകം)
{{slokam|ആ ദേവിയിം ശൂന്യവിദാഗി ലോകം
മെ ദോർപ്പുദീരാരനെയബ്ദമീഗള്
മെ ദോര്‍പ്പുദീരാരനെയബ്ദമീഗള്
വെദേഹിയെംബീ പെസരും നിരസ്തം
മെ ദാള്ദു ബാളില്ലവെ രാമനിന്നും.
(പദച്ഛേദം: ആ ദേവിയിം ശൂന്യ ഇദു ആഗി ലോകം മെ തോര്‍പ്പുദുതോർപ്പുദു. ഈര്‍ഈർ-ആര്‍ആർ-അനെ അബ്ദം ഈഗളു്. വെദേഹി എംബ ഈ പെസരും നിരസ്തം. മെദാള്ദുബാളി ഇല്ലവെ രാമന്‍രാമൻ ഇന്നും)<br>
 
-''ഛന്ദസ്സാരം.''}}
മലയാളം
{{slokam|ആ ദേവിയാല്‍ദേവിയാൽ (യോടു) ശുന്യമായിട്ടു ലോകം മെയ്യു് തോന്നിപ്പിക്കുന്നു (ആവിര്‍ഭവിക്കുന്നുആവിർഭവിക്കുന്നു). ഈരാറാമത്തെ (12) അബ്ദം ഇപ്പോള്‍ഇപ്പോൾ വെദേഹി എന്ന ഈ പേരും നിരസ്തം; ണെയ്യു ധരിച്ചിട്ടു് വാഴുക ഇല്ലയോ രാമന്‍രാമൻ ഇന്നും.}}
 
കർണ്ണാടകം
കര്‍ണ്ണാടകം
{{slokam|പൂര്‍വ്വദല്ലിപൂർവ്വദല്ലി ഉദ്ദാലകന പത്നിയു പതിഗെ അനുരൂപളാഗി നഡെയദെ ഇദ്ദുദരിന്ദല്ലവെ കല്ലാഗി ഹോദദു. അനസൂയാദേവിയു പതിഗെ അനുഗുണവാഗിനഡെദദ്ദരിന്ദ സൂര്യനു സഹാ ഉദയിസദേ ഹോഗി ദേവഗര്‍ളിന്ദലുദേവഗർളിന്ദലു സ്തോത്രമാഡിസി കൊണ്ഡളു. സീതാദേവിയു അരണ്യക്കെ ഹോഗുത്തിദ്ദ പതിയന്നൂ അനുസരിസി അവന ഹിന്ദയേ അരണ്യക്കെ താനു ഹൊരഡലു ശ്രീരാമനുനീനു അരണ്യക്കെ ബരവേഡവെന്ദു നന്നന്തെ നീനു ഏകെ കഷ്ട പഡബേ കെന്ദുകേളിദനു.}}
 
മലയാളം
{{slokam|പൂര്‍വ്വത്തില്‍പൂർവ്വത്തിൽ ഉദ്ദാലകന്റെ പത്നി പതിക്കു് അനുരൂപയായി നടക്കാതെ ഇരുന്നതിനാലല്ലേ കല്ലായിപ്പോയതു്. അനസൂയാദേവി പതിക്കു് അനുഗുണമായി നടന്നതിനാല്‍നടന്നതിനാൽ സൂര്യനുംകൂടി ഉദിക്കാതെപോയിട്ടു് ദേവതകളാലും സ്തോത്രംചെയ്യിച്ചുകൊണ്ടാള്‍സ്തോത്രംചെയ്യിച്ചുകൊണ്ടാൾ. സീതാദേവി അരണ്യത്തിനുപോയിക്കൊണ്ടിരുന്ന പതിയെ അനുസരിച്ചു് അവന്റെ പിന്നാലെ അരണ്യത്തിനു താനും പുറപ്പെടവേ ശ്രീരാമന്‍ശ്രീരാമൻ നീ അരണ്യത്തിനു വരവേണ്ടാ എന്നും, എന്നെപ്പോലെ നീയും എന്തിനു കഷ്ടപ്പെടവേണമെന്നും കേട്ടാന്‍കേട്ടാൻ.}}
 
തമിഴും പഴമലയാളവും ഒന്നുതന്നെ എന്നു പറയാമെന്നിരിക്കെ തെലുങ്കും കര്‍ണ്ണാടകവുംകർണ്ണാടകവും വളരെ അകന്നിട്ടുണ്ടെന്നു കാണിപ്പാനാണു് ആ ഭാഷകള്‍കൂടിഭാഷകൾകൂടി എടുത്തു് തര്‍ജ്ജമചെയ്തുതർജ്ജമചെയ്തു കാണിച്ചതു്.