"പരിശുദ്ധ ഖുർആൻ/നഹ്ൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Holy Quran/Chapter 16}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ അദ്ധ്യായങ്ങള്‍‎അദ്ധ്യായങ്ങൾ‎}}
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ഹിജ്റ്|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ഇസ്റാഅ്|
}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ}}
{{verse|1}} അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ കല്‍പനകൽപന വരാനായിരിക്കുന്നു, എന്നാല്‍എന്നാൽ നിങ്ങളതിന്‌ ധൃതികൂട്ടേണ്ട. അവര്‍അവർ പങ്കുചേര്‍ക്കുന്നതില്‍പങ്കുചേർക്കുന്നതിൽ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു.
 
{{verse|2}} തന്‍റെതൻറെ ദാസന്‍മാരില്‍ദാസൻമാരിൽ നിന്ന്‌ താന്‍താൻ ഉദ്ദേശിക്കുന്നവരുടെ മേല്‍മേൽ തന്‍റെതൻറെ കല്‍പനപ്രകാരംകൽപനപ്രകാരം ( സത്യസന്ദേശമാകുന്ന ) ചൈതന്യവും കൊണ്ട്‌ മലക്കുകളെ അവന്‍അവൻ ഇറക്കുന്നു. ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍അതിനാൽ നിങ്ങളെന്നെ സൂക്ഷിച്ച്‌ കൊള്ളുവിന്‍കൊള്ളുവിൻ എന്ന്‌ നിങ്ങള്‍നിങ്ങൾ താക്കീത്‌ നല്‍കുകനൽകുക. ( എന്നത്രെ ആ സന്ദേശം )
 
{{verse|3}} ആകാശങ്ങളും ഭൂമിയും അവന്‍അവൻ യുക്തിപൂര്‍വ്വംയുക്തിപൂർവ്വം സൃഷ്ടിച്ചിരിക്കുന്നു. അവര്‍അവർ പങ്കുചേര്‍ക്കുന്നതിനെല്ലാംപങ്കുചേർക്കുന്നതിനെല്ലാം അവന്‍അവൻ അതീതനായിരിക്കുന്നു.
 
{{verse|4}} മനുഷ്യനെ അവന്‍അവൻ ഒരു ബീജകണത്തില്‍ബീജകണത്തിൽ നിന്ന്‌ സൃഷ്ടിച്ചു. എന്നിട്ട്‌ അവനതാ വ്യക്തമായ എതിര്‍പ്പുകാരനായിരിക്കുന്നുഎതിർപ്പുകാരനായിരിക്കുന്നു.
 
{{verse|5}} കാലികളെയും അവന്‍അവൻ സൃഷ്ടിച്ചിരിക്കുന്നു; നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ അവയില്‍അവയിൽ തണുപ്പകറ്റാനുള്ളതും ( കമ്പിളി ) മറ്റു പ്രയോജനങ്ങളുമുണ്ട്‌. അവയില്‍അവയിൽ നിന്നു തന്നെ നിങ്ങള്‍നിങ്ങൾ ഭക്ഷിക്കുകയും ചെയ്യുന്നു.
 
{{verse|6}} നിങ്ങള്‍നിങ്ങൾ ( വൈകുന്നേരം ആലയിലേക്ക്‌ ) തിരിച്ച്‌ കൊണ്ട്‌ വരുന്ന സമയത്തും, നിങ്ങള്‍നിങ്ങൾ മേയാന്‍മേയാൻ വിടുന്ന സമയത്തും അവയില്‍അവയിൽ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ കൌതുകമുണ്ട്‌.
 
{{verse|7}} ശാരീരിക ക്ലേശത്തോട്‌ കൂടിയല്ലാതെ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ചെന്നെത്താനാകാത്ത നാട്ടിലേക്ക്‌ അവ നിങ്ങളുടെ ഭാരങ്ങള്‍ഭാരങ്ങൾ വഹിച്ച്‌ കൊണ്ട്‌ പോകുകയും ചെയ്യുന്നു. തീര്‍ച്ചയായുംതീർച്ചയായും നിങ്ങളുടെ രക്ഷിതാവ്‌ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു.
 
{{verse|8}} കുതിരകളെയും കോവര്‍കഴുതകളെയുംകോവർകഴുതകളെയും, കഴുതകളെയും ( അവന്‍അവൻ സൃഷ്ടിച്ചിരിക്കുന്നു. ) അവയെ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ വാഹനമായി ഉപയോഗിക്കുവാനും, അലങ്കാരത്തിന്‌ വേണ്ടിയും. നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ അറിവില്ലാത്തതും അവന്‍അവൻ സൃഷ്ടിക്കുന്നു.
 
{{verse|9}} അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ ബാധ്യതയാകുന്നു നേരായ മാര്‍ഗംമാർഗം ( കാണിച്ചുതരിക ) എന്നത്‌. അവയുടെ ( മാര്‍ഗങ്ങളുടെമാർഗങ്ങളുടെ ) കൂട്ടത്തില്‍കൂട്ടത്തിൽ പിഴച്ചവയുമുണ്ട്‌. അവന്‍അവൻ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ഉദ്ദേശിച്ചിരുന്നുവെങ്കിൽ നിങ്ങളെയെല്ലാം അവന്‍അവൻ നേര്‍വഴിയിലാക്കുമായിരുന്നുനേർവഴിയിലാക്കുമായിരുന്നു.
 
{{verse|10}} അവനാണ്‌ ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിഞ്ഞുതന്നത്‌. അതില്‍അതിൽ നിന്നാണ്‌ നിങ്ങളുടെ കുടിനീര്‌. അതില്‍അതിൽ നിന്നുതന്നെയാണ്‌ നിങ്ങള്‍നിങ്ങൾ ( കാലികളെ ) മേക്കുവാനുള്ള ചെടികളുമുണ്ടാകുന്നത്‌.
 
{{verse|11}} അത്‌ ( വെള്ളം ) മൂലം ധാന്യവിളകളും, ഒലീവും, ഈന്തപ്പനയും, മുന്തിരികളും നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ മുളപ്പിച്ച്‌ തരുന്നു. എല്ലാതരം ഫലവര്‍ഗങ്ങളുംഫലവർഗങ്ങളും ( അവന്‍അവൻ ഉല്‍പാദിപ്പിച്ച്‌ഉൽപാദിപ്പിച്ച്‌ തരുന്നു. ) ചിന്തിക്കുന്ന ആളുകള്‍ക്ക്‌ആളുകൾക്ക്‌ തീര്‍ച്ചയായുംതീർച്ചയായും അതില്‍അതിൽ ദൃഷ്ടാന്തമുണ്ട്‌.
 
{{verse|12}} രാവിനെയും പകലിനെയും സൂര്യനെയും ചന്ദ്രനെയും അവന്‍അവൻ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ വിധേയമാക്കിത്തന്നിരിക്കുന്നു. നക്ഷത്രങ്ങളും അവന്‍റെഅവൻറെ കല്‍പനയാല്‍കൽപനയാൽ വിധേയമാക്കപ്പെട്ടത്‌ തന്നെ. ചിന്തിക്കുന്ന ആളുകള്‍ക്ക്‌ആളുകൾക്ക്‌ തീര്‍ച്ചയായുംതീർച്ചയായും അതില്‍അതിൽ ദൃഷ്ടാന്തങ്ങളുണ്ട്‌.
 
{{verse|13}} നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ വേണ്ടി ഭൂമിയില്‍ഭൂമിയിൽ വ്യത്യസ്ത വര്‍ണങ്ങളില്‍വർണങ്ങളിൽ അവന്‍അവൻ സൃഷ്ടിച്ചുണ്ടാക്കിതന്നിട്ടുള്ളവയും ( അവന്‍റെഅവൻറെ കല്‍പനയ്ക്ക്‌കൽപനയ്ക്ക്‌ വിധേയം തന്നെ. ) ആലോചിച്ച്‌ മനസ്സിലാക്കുന്ന ആളുകള്‍ക്ക്‌ആളുകൾക്ക്‌ തീര്‍ച്ചയായുംതീർച്ചയായും അതില്‍അതിൽ ദൃഷ്ടാന്തങ്ങളുണ്ട്‌.
 
{{verse|14}} നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ പുതുമാംസം എടുത്ത്‌ തിന്നുവാനും നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ അണിയാനുള്ള ആഭരണങ്ങള്‍ആഭരണങ്ങൾ പുറത്തെടുക്കുവാനും പാകത്തില്‍പാകത്തിൽ കടലിനെ വിധേയമാക്കിയവനും അവന്‍അവൻ തന്നെ. കപ്പലുകള്‍കപ്പലുകൾ അതിലൂടെ വെള്ളം പിളര്‍ന്ന്‌പിളർന്ന്‌ മാറ്റിക്കൊണ്ട്‌ ഓടുന്നതും നിനക്ക്‌ കാണാം. അവന്‍റെഅവൻറെ അനുഗ്രഹത്തില്‍അനുഗ്രഹത്തിൽ നിന്ന്‌ നിങ്ങള്‍നിങ്ങൾ തേടുവാനും നിങ്ങള്‍നിങ്ങൾ നന്ദികാണിക്കുവാനും വേണ്ടിയാണ്‌. ( അവനത്‌ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ വിധേയമാക്കിത്തന്നത്‌. )
 
{{verse|15}} ഭൂമി നിങ്ങളെയും കൊണ്ട്‌ ഇളകാതിരിക്കുവാനായി അതില്‍അതിൽ ഉറച്ചുനില്‍ക്കുന്നഉറച്ചുനിൽക്കുന്ന പര്‍വ്വതങ്ങള്‍പർവ്വതങ്ങൾ അവന്‍അവൻ സ്ഥാപിച്ചിരിക്കുന്നു. നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ വഴി കണ്ടെത്തുവാന്‍കണ്ടെത്തുവാൻ വേണ്ടി നദികളും പാതകളും ( അവന്‍അവൻ ഏര്‍പെടുത്തുകയുംഏർപെടുത്തുകയും ചെയ്തിരിക്കുന്നു. )
 
{{verse|16}} ( പുറമെ ) പല വഴിയടയാളങ്ങളും ഉണ്ട്‌. നക്ഷത്രം മുഖേനയും അവര്‍അവർ വഴി കണ്ടെത്തുന്നു.
 
{{verse|17}} അപ്പോള്‍അപ്പോൾ, സൃഷ്ടിക്കുന്നവന്‍സൃഷ്ടിക്കുന്നവൻ സൃഷ്ടിക്കാത്തവരെപ്പോലെയാണോ? നിങ്ങളെന്താണ്‌ ആലോചിച്ച്‌ മനസ്സിലാക്കാത്തത്‌?
 
{{verse|18}} അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ അനുഗ്രഹം നിങ്ങള്‍നിങ്ങൾ എണ്ണുകയാണെങ്കില്‍എണ്ണുകയാണെങ്കിൽ നിങ്ങള്‍ക്കതിന്‍റെനിങ്ങൾക്കതിൻറെ കണക്കെടുക്കാനാവില്ല. തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയും തന്നെ.
 
{{verse|19}} നിങ്ങള്‍നിങ്ങൾ രഹസ്യമാക്കുന്നതും, പരസ്യമാക്കുന്നതും അല്ലാഹു അറിയുന്നു.
 
{{verse|20}} അല്ലാഹുവിന്‌ പുറമെ നിങ്ങള്‍നിങ്ങൾ ആരെയൊക്കെ വിളിച്ച്‌ പ്രാര്‍ത്ഥിച്ച്‌പ്രാർത്ഥിച്ച്‌ കൊണ്ടിരിക്കുന്നുവോ അവര്‍അവർ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്‌.
 
{{verse|21}} അവര്‍അവർ ( പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍പ്രാർത്ഥിക്കപ്പെടുന്നവർ ) മരിച്ചവരാണ്‌. ജീവനുള്ളവരല്ല. ഏത്‌ സമയത്താണ്‌ അവര്‍അവർ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകഉയിർത്തെഴുന്നേൽപിക്കപ്പെടുക എന്ന്‌ അവര്‍അവർ അറിയുന്നുമില്ല.
 
{{verse|22}} നിങ്ങളുടെ ദൈവം ഏകദൈവമത്രെ. എന്നാല്‍എന്നാൽ പരലോകത്തില്‍പരലോകത്തിൽ വിശ്വസിക്കാത്തവരാകട്ടെ, അവരുടെ ഹൃദയങ്ങള്‍ഹൃദയങ്ങൾ നിഷേധസ്വഭാവമുള്ളവയത്രെ. അവര്‍അവർ അഹങ്കാരികളുമാകുന്നു.
 
{{verse|23}} അവര്‍അവർ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അല്ലാഹു അറിയുന്നു എന്നതില്‍എന്നതിൽ യാതൊരു സംശയവുമില്ല. അവന്‍അവൻ അഹങ്കാരികളെ ഇഷ്ടപ്പെടുകയില്ല; തീര്‍ച്ചതീർച്ച.
 
{{verse|24}} നിങ്ങളുടെ രക്ഷിതാവ്‌ എന്താണ്‌ അവതരിപ്പിച്ചിരിക്കുന്നത്‌ എന്ന്‌ അവരോട്‌ ചോദിക്കപ്പെട്ടാല്‍ചോദിക്കപ്പെട്ടാൽ അവര്‍അവർ പറയും. പൂര്‍വ്വികന്‍മാരുടെപൂർവ്വികൻമാരുടെ പുരാണ കഥകള്‍കഥകൾ തന്നെ.
 
{{verse|25}} തങ്ങളുടെ പാപഭാരങ്ങള്‍പാപഭാരങ്ങൾ മുഴുവനായിട്ടും, യാതൊരു വിവരവുമില്ലാതെ തങ്ങള്‍തങ്ങൾ ആരെയെല്ലാം വഴിപിഴപ്പിച്ച്‌ കൊണ്ടിരിക്കുന്നുവോ അവരുടെ പാപഭാരങ്ങളില്‍പാപഭാരങ്ങളിൽ ഒരു ഭാഗവും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെഉയിർത്തെഴുന്നേൽപിൻറെ നാളില്‍നാളിൽ അവര്‍അവർ വഹിക്കുവാനത്രെ ( അത്‌ ഇടയാക്കുക. ) ശ്രദ്ധിക്കുക: അവര്‍അവർ പേറുന്ന ആ ഭാരം എത്ര മോശം!
 
{{verse|26}} അവരുടെ മുമ്പുള്ളവരും തന്ത്രം പ്രയോഗിച്ചിട്ടുണ്ട്‌. അപ്പോള്‍അപ്പോൾ അവര്‍അവർ കെട്ടിപൊക്കിയതിന്‍റെകെട്ടിപൊക്കിയതിൻറെ അടിത്തറകള്‍ക്ക്‌അടിത്തറകൾക്ക്‌ തന്നെ അല്ലാഹു നാശം വരുത്തി. അങ്ങനെ അവരുടെ മുകള്‍മുകൾ ഭാഗത്ത്‌ നിന്ന്‌ മേല്‍ക്കൂരമേൽക്കൂര അവരുടെ മേല്‍മേൽ പൊളിഞ്ഞുവീണു. അവര്‍അവർ ഓര്‍ക്കാത്തഓർക്കാത്ത ഭാഗത്ത്‌ നിന്ന്‌ ശിക്ഷ അവര്‍ക്ക്‌അവർക്ക്‌ വരികയും ചെയ്തു.
 
{{verse|27}} പിന്നെ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെഉയിർത്തെഴുന്നേൽപിൻറെ നാളില്‍നാളിൽ അവന്‍അവൻ അവര്‍ക്ക്‌അവർക്ക്‌ അപമാനം വരുത്തുന്നതാണ്‌. എനിക്ക്‌ പങ്കുകാരുണ്ടെന്ന്‌ വാദിച്ച്‌ കൊണ്ടായിരുന്നല്ലോ നിങ്ങള്‍നിങ്ങൾ ചേരി പിരിഞ്ഞ്‌ നിന്നിരുന്നത്‌ അവര്‍അവർ എവിടെ? എന്ന്‌ അവന്‍അവൻ ചോദിക്കുകയും ചെയ്യും. അറിവ്‌ നല്‍കപ്പെട്ടവര്‍നൽകപ്പെട്ടവർ പറയും: ഇന്ന്‌ അപമാനവും ശിക്ഷയും സത്യനിഷേധികള്‍ക്കാകുന്നുസത്യനിഷേധികൾക്കാകുന്നു; തീര്‍ച്ചതീർച്ച.
 
{{verse|28}} അതായത്‌ അവരവര്‍ക്കുഅവരവർക്കു തന്നെ ദ്രോഹം ചെയ്തുകൊണ്ടിരിക്കെ മലക്കുകള്‍മലക്കുകൾ ഏതൊരു കൂട്ടരുടെ ജീവിതം അവസാനിപ്പിക്കുന്നുവോ അവര്‍ക്ക്‌അവർക്ക്‌. ഞങ്ങള്‍ഞങ്ങൾ യാതൊരു തിന്‍മയുംതിൻമയും ചെയ്തിരുന്നില്ല എന്ന്‌ പറഞ്ഞ്‌ കൊണ്ട്‌ അന്നേരം അവര്‍അവർ കീഴ്‌വണക്കത്തിന്‌ സന്നദ്ധത പ്രകടിപ്പിക്കും അങ്ങനെയല്ല, തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു നിങ്ങള്‍നിങ്ങൾ പ്രവര്‍ത്തിച്ച്‌പ്രവർത്തിച്ച്‌ കൊണ്ടിരിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു.
 
{{verse|29}} അതിനാല്‍അതിനാൽ നരകത്തിന്‍റെനരകത്തിൻറെ കവാടങ്ങളിലൂടെ നിങ്ങള്‍നിങ്ങൾ കടന്ന്‌ കൊള്ളുക. ( നിങ്ങള്‍നിങ്ങൾ ) അതില്‍അതിൽ നിത്യവാസികളായിരിക്കും. അപ്പോള്‍അപ്പോൾ അഹങ്കാരികളുടെ വാസസ്ഥലം മോശം തന്നെ!
 
{{verse|30}} നിങ്ങളുടെ രക്ഷിതാവ്‌ എന്താണ്‌ അവതരിപ്പിച്ചിട്ടുള്ളത്‌ എന്ന്‌ സൂക്ഷ്മത പാലിച്ചവരോട്‌ ചോദിക്കപ്പെട്ടു. അവര്‍അവർ പറഞ്ഞു: ഉത്തമമായത്‌ തന്നെ. നല്ലത്‌ ചെയ്തവര്‍ക്ക്‌ചെയ്തവർക്ക്‌ദുന്‍യാവില്‍തന്നെദുൻയാവിൽതന്നെ നല്ല ഫലമുണ്ട്‌. പരലോകഭവനമാകട്ടെ കൂടുതല്‍കൂടുതൽ ഉത്തമമാകുന്നു. സൂക്ഷ്മത പാലിക്കുന്നവര്‍ക്കുള്ളപാലിക്കുന്നവർക്കുള്ള ഭവനം എത്രയോ നല്ലത്‌!
 
{{verse|31}} അതെ, അവര്‍അവർ പ്രവേശിക്കുന്ന സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍സ്വർഗത്തോപ്പുകൾ. അവയുടെ താഴ്ഭാഗത്ത്‌ കൂടി അരുവികള്‍അരുവികൾ ഒഴുകിക്കൊണ്ടിരിക്കും. അവര്‍ക്ക്‌അവർക്ക്‌ അവര്‍അവർ ഉദ്ദേശിക്കുന്നതെന്തും അതില്‍അതിൽ ഉണ്ടായിരിക്കും. അപ്രകാരമാണ്‌ സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌പാലിക്കുന്നവർക്ക്‌ അല്ലാഹു പ്രതിഫലം നല്‍കുന്നത്‌നൽകുന്നത്‌.
 
{{verse|32}} അതായത്‌, നല്ലവരായിരിക്കെ മലക്കുകള്‍മലക്കുകൾ ഏതൊരു കൂട്ടരുടെ ജീവിതം അവസാനിപ്പിക്കുന്നുവോ അവര്‍ക്ക്‌അവർക്ക്‌. അവര്‍അവർ ( മലക്കുകള്‍മലക്കുകൾ ) പറയും: നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ സമാധാനം. നിങ്ങള്‍നിങ്ങൾ പ്രവര്‍ത്തിച്ച്‌പ്രവർത്തിച്ച്‌ കൊണ്ടിരുന്നതിന്‍റെകൊണ്ടിരുന്നതിൻറെ ഫലമായി നിങ്ങള്‍നിങ്ങൾ സ്വര്‍ഗത്തില്‍സ്വർഗത്തിൽ പ്രവേശിച്ച്‌ കൊള്ളുക.
 
{{verse|33}} തങ്ങളുടെ അടുക്കല്‍അടുക്കൽ മലക്കുകള്‍മലക്കുകൾ വരുന്നതോ, നിന്‍റെനിൻറെ രക്ഷിതാവിന്‍റെരക്ഷിതാവിൻറെ കല്‍പനകൽപന വരുന്നതോ അല്ലാതെ ( മറ്റുവല്ലതും ) അവര്‍അവർ കാത്തിരിക്കുന്നുവോ ? അപ്രകാരം തന്നെയാണ്‌ അവര്‍ക്ക്‌അവർക്ക്‌ മുമ്പുള്ളവരും ചെയ്തത്‌. അല്ലാഹു അവരോട്‌ അക്രമം ചെയ്തിട്ടില്ല. പക്ഷെ, അവര്‍അവർ അവരോട്‌ തന്നെ അക്രമം ചെയ്യുകയായിരുന്നു.
 
{{verse|34}} അങ്ങനെ അവര്‍അവർ പ്രവര്‍ത്തിച്ചതിന്‍റെപ്രവർത്തിച്ചതിൻറെ ദുഷ്ഫലങ്ങള്‍ദുഷ്ഫലങ്ങൾ അവരെ ബാധിക്കുകയും, അവര്‍അവർ ഏതൊന്നിനെപ്പറ്റി പരിഹസിച്ചിരുന്നുവോ അത്‌ അവരെ വലയം ചെയ്യുകയും ചെയ്തു.
 
{{verse|35}} ( അല്ലാഹുവോട്‌ ) പങ്കാളികളെ ചേര്‍ത്തവര്‍ചേർത്തവർ പറഞ്ഞു: അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ഉദ്ദേശിച്ചിരുന്നുവെങ്കിൽ ഞങ്ങളോ ഞങ്ങളുടെ പിതാക്കന്‍മാരോപിതാക്കൻമാരോ അവന്നു പുറമെ യാതൊന്നിനെയും ആരാധിക്കുമായിരുന്നില്ല. അവന്‍റെഅവൻറെ കല്‍പനകൽപന കൂടാതെ ഞങ്ങള്‍ഞങ്ങൾ യാതൊന്നും നിഷിദ്ധമാക്കുകയും ഇല്ലായിരുന്നു. അത്‌ പോലെത്തന്നെ അവര്‍ക്കുഅവർക്കു മുമ്പുള്ളവരും ചെയ്തിട്ടുണ്ട്‌. എന്നാല്‍എന്നാൽ ദൈവദൂതന്‍മാരുടെദൈവദൂതൻമാരുടെ മേല്‍മേൽ സ്പഷ്ടമായ പ്രബോധനമല്ലാതെ വല്ല ബാധ്യതയുമുണ്ടോ ?
 
{{verse|36}} തീര്‍ച്ചയായുംതീർച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്‌. നിങ്ങള്‍നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെദുർമൂർത്തികളെ വെടിയുകയും ചെയ്യണം എന്ന്‌ ( പ്രബോധനം ചെയ്യുന്നതിന്‌ വേണ്ടി. ) എന്നിട്ട്‌ അവരില്‍അവരിൽ ചിലരെ അല്ലാഹു നേര്‍വഴിയിലാക്കിനേർവഴിയിലാക്കി. അവരില്‍അവരിൽ ചിലരുടെ മേല്‍മേൽ വഴികേട്‌ സ്ഥിരപ്പെടുകയും ചെയ്തു. ആകയാല്‍ആകയാൽ നിങ്ങള്‍നിങ്ങൾ ഭൂമിയിലൂടെ നടന്നിട്ട്‌ നിഷേധിച്ചുതള്ളിക്കളഞ്ഞവരുടെ പര്യവസാനം എപ്രകാരമായിരുന്നു എന്ന്‌ നോക്കുക.
 
{{verse|37}} ( നബിയേ, ) അവര്‍അവർ സന്‍മാര്‍ഗത്തിലായിത്തീരുവാന്‍സൻമാർഗത്തിലായിത്തീരുവാൻ നീ കൊതിക്കുന്നുവെങ്കില്‍കൊതിക്കുന്നുവെങ്കിൽ ( അത്‌ വെറുതെയാകുന്നു. കാരണം ) താന്‍താൻ വഴികേടിലാക്കുന്നവരെ അല്ലാഹു നേര്‍വഴിയിലാക്കുന്നതല്ലനേർവഴിയിലാക്കുന്നതല്ല; തീര്‍ച്ചതീർച്ച. അവര്‍ക്ക്‌അവർക്ക്‌ സഹായികളായി ആരും ഇല്ല താനും.
 
{{verse|38}} അവര്‍അവർ പരമാവധി ഉറപ്പിച്ച്‌ സത്യം ചെയ്യാറുള്ള രീതിയില്‍രീതിയിൽ അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ പേരില്‍പേരിൽ ആണയിട്ടു പറഞ്ഞു; മരണപ്പെടുന്നവരെ അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കുകയില്ലഉയിർത്തെഴുന്നേൽപിക്കുകയില്ല എന്ന്‌. അങ്ങനെയല്ല. അത്‌ അവന്‍അവൻ ബാധ്യതയേറ്റ സത്യവാഗ്ദാനമാകുന്നു. പക്ഷെ, മനുഷ്യരില്‍മനുഷ്യരിൽ അധികപേരും മനസ്സിലാക്കുന്നില്ല.
 
{{verse|39}} ഏതൊരു വിഷയത്തില്‍വിഷയത്തിൽ അവര്‍അവർ ഭിന്നത പുലര്‍ത്തുന്നുവോപുലർത്തുന്നുവോ അതവര്‍ക്ക്‌അതവർക്ക്‌ വ്യക്തമാക്കികൊടുക്കുവാനും തങ്ങള്‍തങ്ങൾ കള്ളം പറയുന്നവരായിരുന്നു എന്ന്‌ സത്യനിഷേധികള്‍സത്യനിഷേധികൾ മനസ്സിലാക്കുവാനും വേണ്ടിയത്രെ അത്‌. ( അവരെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നത്‌ഉയിർത്തെഴുന്നേൽപിക്കുന്നത്‌. )
 
{{verse|40}} നാം ഒരു കാര്യം ഉദ്ദേശിച്ചാല്‍ഉദ്ദേശിച്ചാൽ അത്‌ സംബന്ധിച്ച നമ്മുടെ വചനം ഉണ്ടാകൂ എന്ന്‌ അതിനോട്‌ നാം പറയുക മാത്രമാകുന്നു. അപ്പോഴതാ അതുണ്ടാകുന്നു.
 
{{verse|41}} അക്രമത്തിന്‌ വിധേയരായതിന്‌ ശേഷം അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ മാര്‍ഗത്തില്‍മാർഗത്തിൽ സ്വദേശം വെടിഞ്ഞ്‌ പോയവരാരോ അവര്‍ക്ക്‌അവർക്ക്‌ ഇഹലോകത്ത്‌ നാം നല്ല താമസസൌകര്യം ഏര്‍പെടുത്തികൊടുക്കുകതന്നെഏർപെടുത്തികൊടുക്കുകതന്നെ ചെയ്യും. എന്നാല്‍എന്നാൽ, പരലോകത്തെ പ്രതിഫലം തന്നെയാകുന്നു ഏറ്റവും മഹത്തായത്‌. അവര്‍അവർ ( അത്‌ ) അറിഞ്ഞിരുന്നുവെങ്കില്‍അറിഞ്ഞിരുന്നുവെങ്കിൽ!
 
{{verse|42}} ക്ഷമിക്കുകയും തങ്ങളുടെ രക്ഷിതാവിന്‍റെരക്ഷിതാവിൻറെ മേല്‍മേൽ ഭരമേല്‍പിക്കുകയുംഭരമേൽപിക്കുകയും ചെയ്തവരത്രെ അവര്‍അവർ. ( മുഹാജിറുകള്‍മുഹാജിറുകൾ )
 
{{verse|43}} നിനക്ക്‌ മുമ്പ്‌ മനുഷ്യന്‍മാരെയല്ലാതെമനുഷ്യൻമാരെയല്ലാതെ നാം ദൂതന്‍മാരായിദൂതൻമാരായി നിയോഗിച്ചിട്ടില്ല. അവര്‍ക്ക്‌അവർക്ക്‌ നാം സന്ദേശം നല്‍കുന്നുനൽകുന്നു. നിങ്ങള്‍ക്കറിഞ്ഞ്‌നിങ്ങൾക്കറിഞ്ഞ്‌ കൂടെങ്കില്‍കൂടെങ്കിൽ ( വേദം മുഖേന ) ഉല്‍ബോധനംഉൽബോധനം ലഭിച്ചവരോട്‌ നിങ്ങള്‍നിങ്ങൾ ചോദിച്ച്‌ നോക്കുക.
 
{{verse|44}} വ്യക്തമായ തെളിവുകളും വേദഗ്രന്ഥങ്ങളുമായി ( അവരെ നാം നിയോഗിച്ചു. ) നിനക്ക്‌ നാം ഉല്‍ബോധനംഉൽബോധനം അവതരിപ്പിച്ച്‌ തന്നിരിക്കുന്നു. ജനങ്ങള്‍ക്കായിജനങ്ങൾക്കായി അവതരിപ്പിക്കപ്പെട്ടത്‌ നീ അവര്‍ക്ക്‌അവർക്ക്‌ വിവരിച്ചുകൊടുക്കാന്‍വിവരിച്ചുകൊടുക്കാൻ വേണ്ടിയും, അവര്‍അവർ ചിന്തിക്കാന്‍ചിന്തിക്കാൻ വേണ്ടിയും.
 
{{verse|45}} എന്നാല്‍എന്നാൽ ദുഷിച്ച കുതന്ത്രങ്ങള്‍കുതന്ത്രങ്ങൾ പ്രയോഗിച്ചവര്‍പ്രയോഗിച്ചവർ, അല്ലാഹു അവരെ ഭൂമിയില്‍ഭൂമിയിൽ ആഴ്ത്തിക്കളയുകയില്ലെന്നോ, അവര്‍അവർ ഓര്‍ക്കാത്തഓർക്കാത്ത ഭാഗത്ത്‌ കൂടി ശിക്ഷ വരികയില്ലെന്നോ സമാധാനിച്ചിരിക്കുകയാണോ?
 
{{verse|46}} അല്ലെങ്കില്‍അല്ലെങ്കിൽ അവരുടെ പോക്കുവരവുകള്‍ക്കിടയില്‍പോക്കുവരവുകൾക്കിടയിൽ അവര്‍ക്ക്‌അവർക്ക്‌ തോല്‍പിച്ചുകളയാന്‍തോൽപിച്ചുകളയാൻ പറ്റാത്തവിധത്തില്‍പറ്റാത്തവിധത്തിൽ അവന്‍അവൻ അവരെ പിടികൂടുകയില്ലെന്ന്‌.
 
{{verse|47}} അല്ലെങ്കില്‍അല്ലെങ്കിൽ അവര്‍അവർ ഭയപ്പെട്ടുകൊണ്ടിരിക്കെ അവരെ പിടികൂടുകയില്ലെന്ന്‌. എന്നാല്‍എന്നാൽ തീര്‍ച്ചയായുംതീർച്ചയായും നിങ്ങളുടെ രക്ഷിതാവ്‌ ഏറെ ദയയുള്ളവനും കരുണാനിധിയും തന്നെയാകുന്നു.
 
{{verse|48}} അല്ലാഹു സൃഷ്ടിച്ചിട്ടുള്ള ഏതൊരു വസ്തുവിന്‍റെയുംവസ്തുവിൻറെയും നേര്‍ക്ക്‌നേർക്ക്‌ അവര്‍അവർ നോക്കിയിട്ടില്ലേ? എളിയവരായിട്ടും അല്ലാഹുവിന്‌ സുജൂദ്‌ ചെയ്ത്കൊണ്ടും അതിന്‍റെഅതിൻറെ നിഴലുകള്‍നിഴലുകൾ വലത്തോട്ടും ഇടത്തോട്ടും തിരിഞ്ഞ്‌ കൊണ്ടിരിക്കുന്നു.
 
{{verse|49}} ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമായ ഏതൊരു ജീവിയും അല്ലാഹുവിന്‌ സുജൂദ്‌ ചെയ്യുന്നു. മലക്കുകളും ( സുജൂദ്‌ ചെയ്യുന്നു. ) അവര്‍അവർ അഹങ്കാരം നടിക്കുന്നില്ല.
 
{{verse|50}} അവര്‍ക്കുഅവർക്കു മീതെയുള്ള അവരുടെ രക്ഷിതാവിനെ അവര്‍അവർ ഭയപ്പെടുകയും, അവര്‍അവർ കല്‍പിക്കപ്പെടുന്നതെന്തുംകൽപിക്കപ്പെടുന്നതെന്തും അവര്‍അവർ പ്രവര്‍ത്തിക്കുകയുംപ്രവർത്തിക്കുകയും ചെയ്യുന്നു.
 
{{verse|51}} അല്ലാഹു അരുളിയിരിക്കുന്നു: രണ്ട്‌ ദൈവങ്ങളെ നിങ്ങള്‍നിങ്ങൾ സ്വീകരിക്കരുത്‌. അവന്‍അവൻ ഒരേ ഒരു ദൈവം മാത്രമേയുള്ളൂ. അതിനാല്‍അതിനാൽ ( ഏകദൈവമായ ) എന്നെ മാത്രം നിങ്ങള്‍നിങ്ങൾ ഭയപ്പെടുവിന്‍ഭയപ്പെടുവിൻ.
 
{{verse|52}} അവന്‍റെതാകുന്നുഅവൻറെതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. നിരന്തരമായിട്ടുള്ള കീഴ്‌വണക്കം അവന്ന്‌ മാത്രമാകുന്നു. എന്നിരിക്കെ അല്ലാഹു അല്ലാത്തവരോടാണോ നിങ്ങള്‍നിങ്ങൾ ഭക്തികാണിക്കുന്നത്‌?
 
{{verse|53}} നിങ്ങളില്‍നിങ്ങളിൽ അനുഗ്രഹമായി എന്തുണ്ടെങ്കിലും അത്‌ അല്ലാഹുവിങ്കല്‍അല്ലാഹുവിങ്കൽ നിന്നുള്ളതാകുന്നു. എന്നിട്ട്‌ നിങ്ങള്‍ക്കൊരുനിങ്ങൾക്കൊരു കഷ്ടത ബാധിച്ചാല്‍ബാധിച്ചാൽ അവങ്കലേക്ക്‌ തന്നെയാണ്‌ നിങ്ങള്‍നിങ്ങൾ മുറവിളികൂട്ടിച്ചെല്ലുന്നത്‌.
 
{{verse|54}} പിന്നെ നിങ്ങളില്‍നിങ്ങളിൽ നിന്ന്‌ അവന്‍അവൻ കഷ്ടത നീക്കിത്തന്നാല്‍നീക്കിത്തന്നാൽ നിങ്ങളില്‍നിങ്ങളിൽ ഒരു വിഭാഗമതാ തങ്ങളുടെ രക്ഷിതാവിനോട്‌ പങ്കാളികളെ ചേര്‍ക്കുന്നുചേർക്കുന്നു.
 
{{verse|55}} നാം അവര്‍ക്ക്‌അവർക്ക്‌ നല്‍കിയിട്ടുള്ളതില്‍നൽകിയിട്ടുള്ളതിൽ അങ്ങനെ അവര്‍അവർ നന്ദികേട്‌ കാണിക്കുന്നു. നിങ്ങള്‍നിങ്ങൾ സുഖിച്ച്‌ കൊള്ളുക. എന്നാല്‍എന്നാൽ വഴിയെ നിങ്ങള്‍ക്കറിയാംനിങ്ങൾക്കറിയാം.
 
{{verse|56}} നാം അവര്‍ക്ക്‌അവർക്ക്‌ നല്‍കിയിട്ടുള്ളതില്‍നൽകിയിട്ടുള്ളതിൽ നിന്ന്‌ ഒരു ഓഹരി, അവര്‍ക്ക്‌അവർക്ക്‌ തന്നെ ശരിയായ അറിവില്ലാത്ത ചിലതിന്‌ ( വ്യാജദൈവങ്ങള്‍ക്ക്‌വ്യാജദൈവങ്ങൾക്ക്‌ ) അവര്‍അവർ നിശ്ചയിച്ച്‌ വെക്കുന്നു. അല്ലാഹുവെതന്നെയാണ, നിങ്ങള്‍നിങ്ങൾ കെട്ടിച്ചമയ്ക്കുന്നതിനെപ്പറ്റി തീര്‍ച്ചയായുംതീർച്ചയായും നിങ്ങള്‍നിങ്ങൾ ചോദ്യം ചെയ്യപ്പെടുന്നതാണ്‌.
 
{{verse|57}} അല്ലാഹുവിന്‌ അവര്‍അവർ പെണ്‍മക്കളെപെൺമക്കളെ സ്ഥാപിക്കുന്നു. അവന്‍അവൻ എത്രയോ പരിശുദ്ധന്‍പരിശുദ്ധൻ. അവര്‍ക്കാകട്ടെഅവർക്കാകട്ടെ അവര്‍അവർ ഇഷ്ടപ്പെടുന്നതും ( ആണ്‍മക്കള്‍ആൺമക്കൾ )
 
{{verse|58}} അവരില്‍അവരിൽ ഒരാള്‍ക്ക്‌ഒരാൾക്ക്‌ ഒരു പെണ്‍കുഞ്ഞുണ്ടായപെൺകുഞ്ഞുണ്ടായ സന്തോഷവാര്‍ത്തസന്തോഷവാർത്ത നല്‍കപ്പെട്ടാല്‍നൽകപ്പെട്ടാൽ കോപാകുലനായിട്ട്‌ അവന്‍റെഅവൻറെ മുഖം കറുത്തിരുണ്ട്‌ പോകുന്നു.
 
{{verse|59}} അവന്ന്‌ സന്തോഷവാര്‍ത്തസന്തോഷവാർത്ത നല്‍കപ്പെട്ടനൽകപ്പെട്ട ആ കാര്യത്തിലുള്ള അപമാനത്താല്‍അപമാനത്താൽ ആളുകളില്‍ആളുകളിൽ നിന്ന്‌ അവന്‍അവൻ ഒളിച്ച്‌ കളയുന്നു. അപമാനത്തോടെ അതിനെ വെച്ചുകൊണ്ടിരിക്കണമോ, അതല്ല, അതിനെ മണ്ണില്‍മണ്ണിൽ കുഴിച്ച്‌ മൂടണമോ ( എന്നതായിരിക്കും അവന്‍റെഅവൻറെ ചിന്ത ) ശ്രദ്ധിക്കുക: അവര്‍അവർ എടുക്കുന്ന തീരുമാനം എത്ര മോശം!
 
{{verse|60}} പരലോകത്തില്‍പരലോകത്തിൽ വിശ്വസിക്കാത്തവര്‍ക്കാകുന്നുവിശ്വസിക്കാത്തവർക്കാകുന്നു ഹീനമായ അവസ്ഥ. അല്ലാഹുവിന്നാകുന്നു അത്യുന്നതമായ അവസ്ഥ. അവന്‍അവൻ പ്രതാപിയും യുക്തിമാനുമാകുന്നു.
 
{{verse|61}} അല്ലാഹു മനുഷ്യരെ അവരുടെ അക്രമം മൂലം ( ഉടനടി ) പിടികൂടിയിരുന്നെങ്കില്‍പിടികൂടിയിരുന്നെങ്കിൽ ഭൂമുഖത്ത്‌ യാതൊരു ജന്തുവെയും അവന്‍അവൻ വിട്ടേക്കുമായിരുന്നില്ല. എന്നാല്‍എന്നാൽ നിര്‍ണിതമായനിർണിതമായ ഒരു അവധി വരെ അവന്‍അവൻ അവര്‍ക്ക്‌അവർക്ക്‌ സമയം നീട്ടികൊടുക്കുകയാണ്‌ ചെയ്യുന്നത്‌. അങ്ങനെ അവരുടെ അവധി വന്നാല്‍വന്നാൽ ഒരു നാഴിക നേരം പോലും അവര്‍ക്ക്‌അവർക്ക്‌ വൈകിക്കാന്‍വൈകിക്കാൻ ആവുകയില്ല. അവര്‍ക്കത്‌അവർക്കത്‌ നേരെത്തെയാക്കാനും കഴിയില്ല.
 
{{verse|62}} അവര്‍ക്ക്‌അവർക്ക്‌ ഇഷ്ടമില്ലാത്തതിനെ അവര്‍അവർ അല്ലാഹുവിന്‌ നിശ്ചയിക്കുന്നു. ഏറ്റവും ഉത്തമായിട്ടുള്ളതെന്തോ അത്‌ തങ്ങള്‍ക്കുള്ളതാണെന്ന്‌തങ്ങൾക്കുള്ളതാണെന്ന്‌ അവരുടെ നാവുകള്‍നാവുകൾ വ്യാജവര്‍ണനവ്യാജവർണന നടത്തുകയും ചെയ്യുന്നു. ഒട്ടും സംശയമില്ല. അവര്‍ക്കുള്ളത്‌അവർക്കുള്ളത്‌ നരകം തന്നെയാണ്‌. അവര്‍അവർ ( അങ്ങോട്ട്‌ ) മുമ്പില്‍മുമ്പിൽ നയിക്കപ്പെടുന്നതാണ്‌.
 
{{verse|63}} അല്ലാഹുവെ തന്നെയാണ, താങ്കള്‍ക്ക്‌താങ്കൾക്ക്‌ മുമ്പ്‌ പല സമുദായങ്ങളിലേക്കും നാം ദൂതന്‍മാരെദൂതൻമാരെ അയച്ചിട്ടുണ്ട്‌. എന്നാല്‍എന്നാൽ പിശാച്‌ അവര്‍ക്ക്‌അവർക്ക്‌ അവരുടെ ( ദുഷ്‌ ) പ്രവര്‍ത്തനങ്ങള്‍പ്രവർത്തനങ്ങൾ അലങ്കാരമായി തോന്നിക്കുകയാണ്‌ ചെയ്തത്‌. അങ്ങനെ അവനാണ്‌ ഇന്ന്‌ അവരുടെ മിത്രം. അവര്‍ക്കുള്ളതാകട്ടെഅവർക്കുള്ളതാകട്ടെ വേദനാജനകമായ ശിക്ഷയാണ്‌ താനും.
 
{{verse|64}} അവര്‍അവർ ഏതൊരു കാര്യത്തില്‍കാര്യത്തിൽ ഭിന്നിച്ച്‌ പോയിരിക്കുന്നുവോ, അതവര്‍ക്ക്‌അതവർക്ക്‌ വ്യക്തമാക്കികൊടുക്കുവാന്‍വ്യക്തമാക്കികൊടുക്കുവാൻ വേണ്ടിയും, വിശ്വസിക്കുന്ന ജനങ്ങള്‍ക്ക്‌ജനങ്ങൾക്ക്‌ മാര്‍ഗദര്‍ശനവുംമാർഗദർശനവും കാരുണ്യവും ആയിക്കൊണ്ടും മാത്രമാണ്‌ നിനക്ക്‌ നാം വേദഗ്രന്ഥം അവതരിപ്പിച്ച്‌ തന്നത്‌.
 
{{verse|65}} അല്ലാഹു ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിഞ്ഞുതരികയും, അത്‌ മൂലം ഭൂമിയെ- അത്‌ നിര്‍ജീവമായികിടന്നതിന്‌നിർജീവമായികിടന്നതിന്‌ ശേഷം- അവന്‍അവൻ സജീവമാക്കുകയും ചെയ്തു. കേട്ട്‌ മനസ്സിലാക്കുന്ന ആളുകള്‍ക്ക്‌ആളുകൾക്ക്‌ തീര്‍ച്ചയായുംതീർച്ചയായും അതില്‍അതിൽ ദൃഷ്ടാന്തമുണ്ട്‌.
 
{{verse|66}} കാലികളുടെ കാര്യത്തില്‍കാര്യത്തിൽ തീര്‍ച്ചയായുംതീർച്ചയായും നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ഒരു പാഠമുണ്ട്‌. അവയുടെ ഉദരങ്ങളില്‍ഉദരങ്ങളിൽ നിന്ന്‌- കാഷ്ഠത്തിനും രക്തത്തിനും ഇടയില്‍ഇടയിൽ നിന്ന്‌ കുടിക്കുന്നവര്‍ക്ക്‌കുടിക്കുന്നവർക്ക്‌ സുഖദമായ ശുദ്ധമായ പാല്‍പാൽ നിങ്ങള്‍ക്കുനിങ്ങൾക്കു കുടിക്കുവാനായി നാം നല്‍കുന്നുനൽകുന്നു.
 
{{verse|67}} ഈന്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും ഫലങ്ങളില്‍ഫലങ്ങളിൽ നിന്നും ( നിങ്ങള്‍ക്കുനിങ്ങൾക്കു നാം പാനീയം നല്‍കുന്നുനൽകുന്നു. ) അതില്‍അതിൽ നിന്ന്‌ ലഹരി പദാര്‍ത്ഥവുംപദാർത്ഥവും, ഉത്തമമായ ആഹാരവും നിങ്ങളുണ്ടാക്കുന്നു. ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ജനങ്ങൾക്ക്‌ തീര്‍ച്ചയായുംതീർച്ചയായും അതില്‍അതിൽ ദൃഷ്ടാന്തമുണ്ട്‌.
 
{{verse|68}} നിന്‍റെനിൻറെ നാഥന്‍നാഥൻ തേനീച്ചയ്ക്ക്‌ ഇപ്രകാരം ബോധനം നല്‍കുകയുംനൽകുകയും ചെയ്തിരിക്കുന്നു: മലകളിലും മരങ്ങളിലും മനുഷ്യര്‍മനുഷ്യർ കെട്ടിയുയര്‍ത്തുന്നവയിലുംകെട്ടിയുയർത്തുന്നവയിലും നീ പാര്‍പ്പിടങ്ങളുണ്ടാക്കിക്കൊള്ളുകപാർപ്പിടങ്ങളുണ്ടാക്കിക്കൊള്ളുക.
 
{{verse|69}} പിന്നെ എല്ലാതരം ഫലങ്ങളില്‍ഫലങ്ങളിൽ നിന്നും നീ ഭക്ഷിച്ച്‌ കൊള്ളുക. എന്നിട്ട്‌ നിന്‍റെനിൻറെ രക്ഷിതാവ്‌ സൌകര്യപ്രദമായി ഒരുക്കിത്തന്നിട്ടുള്ള മാര്‍ഗങ്ങളില്‍മാർഗങ്ങളിൽ നീ പ്രവേശിച്ച്‌ കൊള്ളുക. അവയുടെ ഉദരങ്ങളില്‍ഉദരങ്ങളിൽ നിന്ന്‌ വ്യത്യസ്ത വര്‍ണങ്ങളുള്ളവർണങ്ങളുള്ള പാനീയം പുറത്ത്‌ വരുന്നു. അതില്‍അതിൽ മനുഷ്യര്‍ക്ക്‌മനുഷ്യർക്ക്‌ രോഗശമനം ഉണ്ട്‌. ചിന്തിക്കുന്ന ആളുകള്‍ക്ക്‌ആളുകൾക്ക്‌ തീര്‍ച്ചയായുംതീർച്ചയായും അതില്‍അതിൽ ദൃഷ്ടാന്തമുണ്ട്‌.
 
{{verse|70}} അല്ലാഹുവാണ്‌ നിങ്ങളെ സൃഷ്ടിച്ചത്‌. പിന്നീട്‌ അവന്‍അവൻ നിങ്ങളെ മരിപ്പിക്കുന്നു. നിങ്ങളില്‍നിങ്ങളിൽ ചിലര്‍ചിലർ ഏറ്റവും അവശമായ പ്രായത്തിലേക്ക്‌ തള്ളപ്പെടുന്നു; ( പലതും ) അറിഞ്ഞതിന്‌ ശേഷം യാതൊന്നും അറിയാത്ത അവസ്ഥയില്‍അവസ്ഥയിൽ എത്തത്തക്കവണ്ണം. തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും എല്ലാ കഴിവുമുള്ളവനുമാകുന്നു.
 
{{verse|71}} അല്ലാഹു നിങ്ങളില്‍നിങ്ങളിൽ ചിലരെ മറ്റു ചിലരെക്കാള്‍ചിലരെക്കാൾ ഉപജീവനത്തിന്‍റെഉപജീവനത്തിൻറെ കാര്യത്തില്‍കാര്യത്തിൽ മെച്ചപ്പെട്ടവരാക്കിയിരിക്കുന്നു. എന്നാല്‍എന്നാൽ ( ജീവിതത്തില്‍ജീവിതത്തിൽ ) മെച്ചം ലഭിച്ചവര്‍ലഭിച്ചവർ തങ്ങളുടെ ഉപജീവനം തങ്ങളുടെ വലതുകൈകള്‍വലതുകൈകൾ അധീനപ്പെടുത്തിവെച്ചിട്ടുള്ളവര്‍അധീനപ്പെടുത്തിവെച്ചിട്ടുള്ളവർ ( അടിമകള്‍അടിമകൾ ) ക്ക്‌ വിട്ടുകൊടുക്കുകയും, അങ്ങനെ ഉപജീവനത്തില്‍ഉപജീവനത്തിൽ അവര്‍അവർ ( അടിമയും ഉടമയും ) തുല്യരാകുകയും ചെയ്യുന്നില്ല. അപ്പോള്‍അപ്പോൾ അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ അനുഗ്രഹത്തെയാണോ അവര്‍അവർ നിഷേധിക്കുന്നത്‌ ?
 
{{verse|72}} അല്ലാഹു നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ നിങ്ങളുടെ കൂട്ടത്തില്‍കൂട്ടത്തിൽ നിന്ന്‌ തന്നെ ഇണകളെ ഉണ്ടാക്കുകയും, നിങ്ങളുടെ ഇണകളിലൂടെ അവന്‍അവൻ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ പുത്രന്‍മാരെയുംപുത്രൻമാരെയും പൌത്രന്‍മാരെയുംപൌത്രൻമാരെയും ഉണ്ടാക്കിത്തരികയും, വിശിഷ്ട വസ്തുക്കളില്‍വസ്തുക്കളിൽ നിന്നും അവന്‍അവൻ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ഉപജീവനം നല്‍കുകയുംനൽകുകയും ചെയ്തിരിക്കുന്നു. എന്നിട്ടും അവര്‍അവർ അസത്യത്തില്‍അസത്യത്തിൽ വിശ്വസിക്കുകയും, അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ അനുഗ്രഹത്തെ നിഷേധിക്കുകയുമാണോ ചെയ്യുന്നത്‌?
 
{{verse|73}} ആകാശങ്ങളില്‍ആകാശങ്ങളിൽ നിന്നോ ഭൂമിയില്‍ഭൂമിയിൽ നിന്നോ അവര്‍ക്ക്‌അവർക്ക്‌ വേണ്ടി യാതൊരു ഭക്ഷണവും അധീനപ്പെടുത്തികൊടുക്കാത്തവരും, ( യാതൊന്നിനും ) കഴിയാത്തവരുമായിട്ടുള്ളവരെയാണ്‌ അല്ലാഹുവിന്‌ പുറമെ അവര്‍അവർ ആരാധിക്കുന്നത്‌.
 
{{verse|74}} ആകയാല്‍ആകയാൽ അല്ലാഹുവിനു നിങ്ങള്‍നിങ്ങൾ ഉപമകള്‍ഉപമകൾ പറയരുത്‌. തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു അറിയുന്നു. നിങ്ങള്‍നിങ്ങൾ അറിയുന്നില്ല.
 
{{verse|75}} മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള, യാതൊന്നിനും കഴിവില്ലാത്ത ഒരു അടിമയെയും, നമ്മുടെ വകയായി നാം നല്ല ഉപജീവനം നല്‍കിയിട്ട്‌നൽകിയിട്ട്‌ അതില്‍അതിൽ നിന്ന്‌ രഹസ്യമായും പരസ്യമായും ചെലവഴിച്ച്‌ കൊണ്ടിരിക്കുന്ന ഒരാളെയും അല്ലാഹു ഉപമയായി എടുത്തുകാണിക്കുന്നു. ഇവര്‍ഇവർ തുല്യരാകുമോ? അല്ലാഹുവിന്‌ സ്തുതി. പക്ഷെ, അവരില്‍അവരിൽ അധികപേരും മനസ്സിലാക്കുന്നില്ല.
 
{{verse|76}} ( ഇനിയും ) രണ്ട്‌ പുരുഷന്‍മാരെപുരുഷൻമാരെ അല്ലാഹു ഉപമയായി എടുത്തുകാണിക്കുന്നു. അവരില്‍അവരിൽ ഒരാള്‍ഒരാൾ യാതൊന്നിനും കഴിവില്ലാത്ത ഊമയാകുന്നു. അവന്‍അവൻ തന്‍റെതൻറെ യജമാനന്‌ ഒരു ഭാരവുമാണ്‌. അവനെ എവിടേക്ക്‌ തിരിച്ചുവിട്ടാലും അവന്‍അവൻ യാതൊരു നന്‍മയുംനൻമയും കൊണ്ട്‌ വരില്ല. അവനും, നേരായ പാതയില്‍പാതയിൽ നിലയുറപ്പിച്ചുകൊണ്ട്‌ നീതി കാണിക്കാന്‍കാണിക്കാൻ കല്‍പിക്കുന്നവനുംകൽപിക്കുന്നവനും തുല്യരാകുമോ?
 
{{verse|77}} അല്ലാഹുവിന്നാണ്‌ ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യജ്ഞാനമുള്ളത്‌. അന്ത്യസമയത്തിന്‍റെഅന്ത്യസമയത്തിൻറെ കാര്യം കണ്ണ്‌ ഇമവെട്ടും പോലെ മാത്രമാകുന്നു. അഥവാ അതിനെക്കാള്‍അതിനെക്കാൾ വേഗത കൂടിയതാകുന്നു. തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനാകുന്നു.
 
{{verse|78}} നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളില്‍ഉദരങ്ങളിൽ നിന്ന്‌ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ യാതൊന്നും അറിഞ്ഞ്‌ കൂടാത്ത അവസ്ഥയില്‍അവസ്ഥയിൽ അല്ലാഹു നിങ്ങളെ പുറത്ത്‌ കൊണ്ട്‌ വന്നു. നിങ്ങള്‍ക്കുനിങ്ങൾക്കു അവന്‍അവൻ കേള്‍വിയുംകേൾവിയും കാഴ്ചകളും ഹൃദയങ്ങളും നല്‍കുകയുംനൽകുകയും ചെയ്തു. നിങ്ങള്‍നിങ്ങൾ നന്ദിയുള്ളവരായിരിക്കാന്‍നന്ദിയുള്ളവരായിരിക്കാൻ വേണ്ടി.
 
{{verse|79}} അന്തരീക്ഷത്തില്‍അന്തരീക്ഷത്തിൽ ( ദൈവിക കല്‍പനയ്ക്ക്‌കൽപനയ്ക്ക്‌ ) വിധേയമായികൊണ്ടു പറക്കുന്ന പക്ഷികളുടെ നേര്‍ക്ക്‌നേർക്ക്‌ അവര്‍അവർ നോക്കിയില്ലേ? അല്ലാഹു അല്ലാതെ ആരും അവയെ താങ്ങി നിര്‍ത്തുന്നില്ലനിർത്തുന്നില്ല. വിശ്വസിക്കുന്ന ജനങ്ങള്‍ക്ക്‌ജനങ്ങൾക്ക്‌ തീര്‍ച്ചയായുംതീർച്ചയായും അതില്‍അതിൽ ദൃഷ്ടാന്തങ്ങളുണ്ട്‌.
 
{{verse|80}} അല്ലാഹു നിങ്ങള്‍ക്കുനിങ്ങൾക്കു നിങ്ങളുടെ വീടുകളെ വിശ്രമസ്ഥാനമാക്കിയിരിക്കുന്നു. കാലികളുടെ തോലുകളില്‍തോലുകളിൽ നിന്നും അവന്‍അവൻ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ പാര്‍പ്പിടങ്ങള്‍പാർപ്പിടങ്ങൾ നല്‍കിയിരിക്കുന്നുനൽകിയിരിക്കുന്നു. നിങ്ങള്‍നിങ്ങൾ യാത്ര ചെയ്യുന്ന ദിവസവും നിങ്ങള്‍നിങ്ങൾ താവളമടിക്കുന്ന ദിവസവും നിങ്ങള്‍നിങ്ങൾ അവ അനായാസം ഉപയോഗപ്പെടുത്തുന്നു. ചെമ്മരിയാടുകളുടെയും ഒട്ടകങ്ങളുടെയും കോലാടുകളുടെയും രോമങ്ങളില്‍രോമങ്ങളിൽ നിന്ന്‌ ഒരു അവധി വരെ ഉപയോഗിക്കാവുന്ന വീട്ടുപകരണങ്ങളും ഉപഭോഗസാധനങ്ങളും ( അവന്‍അവൻ നല്‍കിയിരിക്കുന്നുനൽകിയിരിക്കുന്നു. )
 
{{verse|81}} അല്ലാഹു താന്‍താൻ സൃഷ്ടിച്ച വസ്തുക്കളില്‍വസ്തുക്കളിൽ നിന്നു നിങ്ങള്‍ക്കുനിങ്ങൾക്കു തണലുകളുണ്ടാക്കിത്തരികയും, നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ പര്‍വ്വതങ്ങളില്‍പർവ്വതങ്ങളിൽ അവന്‍അവൻ അഭയ കേന്ദ്രങ്ങളുണ്ടാക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളെ ചൂടില്‍ചൂടിൽ നിന്നു കാത്തുരക്ഷിക്കുന്ന ഉടുപ്പുകളും, നിങ്ങള്‍നിങ്ങൾ അന്യോന്യം നടത്തുന്ന ആക്രമണത്തില്‍ആക്രമണത്തിൽ നിന്ന്‌ നിങ്ങളെ കാത്തുരക്ഷിക്കുന്ന കവചങ്ങളും അവന്‍അവൻ നിങ്ങള്‍ക്കുനിങ്ങൾക്കു നല്‍കിയിരിക്കുന്നുനൽകിയിരിക്കുന്നു. അപ്രകാരം അവന്‍റെഅവൻറെ അനുഗ്രഹം അവന്‍അവൻ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ നിറവേറ്റിത്തരുന്നു; നിങ്ങള്‍നിങ്ങൾ ( അവന്ന്‌ ) കീഴ്പെടുന്നതിന്‌ വേണ്ടി.
 
{{verse|82}} ഇനി അവര്‍അവർ തിരിഞ്ഞുകളയുന്ന പക്ഷം നിനക്കുള്ള ബാധ്യത ( കാര്യങ്ങള്‍കാര്യങ്ങൾ ) വ്യക്തമാക്കുന്ന പ്രബോധനം മാത്രമാകുന്നു.
 
{{verse|83}} അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ അനുഗ്രഹം അവര്‍അവർ മനസ്സിലാക്കുകയും, എന്നിട്ട്‌ അതിനെ നിഷേധിക്കുകയുമാണ്‌ ചെയ്യുന്നത്‌. അവ രില്‍രിൽ അധികപേരും നന്ദികെട്ടവരാകുന്നു.
 
{{verse|84}} ഓരോ സമുദായത്തില്‍സമുദായത്തിൽ നിന്നും ഓരോ സാക്ഷിയെ നാം എഴുന്നേല്‍പിക്കുന്നഎഴുന്നേൽപിക്കുന്ന ദിവസം ( ശ്രദ്ധേയമാകുന്നു. ) പിന്നീട്‌ സത്യനിഷേധികള്‍ക്കുസത്യനിഷേധികൾക്കു ( ഉരിയാടാന്‍ഉരിയാടാൻ ) അനുവാദം നല്‍കപ്പെടുകയില്ലനൽകപ്പെടുകയില്ല. പരിഹാരം ചെയ്യാന്‍ചെയ്യാൻ അവരോട്‌ ആവശ്യപ്പെടുകയുമില്ല.
 
{{verse|85}} അക്രമം പ്രവര്‍ത്തിച്ചവര്‍പ്രവർത്തിച്ചവർ ശിക്ഷ നേരിട്ട്‌ കാണുമ്പോഴാകട്ടെ അത്‌ അവര്‍ക്ക്‌അവർക്ക്‌ ലഘൂകരിച്ച്‌ കൊടുക്കപ്പെടുകയില്ല. അവര്‍ക്ക്‌അവർക്ക്‌ ഇടനല്‍കപ്പെടുകയുമില്ലഇടനൽകപ്പെടുകയുമില്ല.
 
{{verse|86}} ( അല്ലാഹുവോട്‌ ) പങ്കുചേര്‍ത്തവര്‍പങ്കുചേർത്തവർ തങ്ങള്‍തങ്ങൾ പങ്കാളികളാക്കിയിരുന്നവരെ ( പരലോകത്ത്‌ വെച്ച്‌ ) കണ്ടാല്‍കണ്ടാൽ ഇപ്രകാരം പറയും: ഞങ്ങളുടെ രക്ഷിതാവേ, നിനക്കു പുറമെ ഞങ്ങള്‍ഞങ്ങൾ വിളിച്ച്‌ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നപ്രാർത്ഥിക്കാറുണ്ടായിരുന്ന ഞങ്ങളുടെ പങ്കാളികളാണിവര്‍പങ്കാളികളാണിവർ. അപ്പോള്‍അപ്പോൾ അവര്‍അവർ ( പങ്കാളികള്‍പങ്കാളികൾ ) അവര്‍ക്ക്‌അവർക്ക്‌ നല്‍കുന്നനൽകുന്ന മറുപടി തീര്‍ച്ചയായുംതീർച്ചയായും നിങ്ങള്‍നിങ്ങൾ കള്ളം പറയുന്നവരാകുന്നു എന്ന വാക്കായിരിക്കും.
 
{{verse|87}} ആ ദിവസം അവര്‍അവർ അര്‍പ്പണംഅർപ്പണം അല്ലാഹുവിന്‌ നല്‍കുന്നതുംനൽകുന്നതും അവര്‍അവർ കെട്ടിച്ചമച്ചുകൊണ്ടിരുന്നതെല്ലാം അവരെ വിട്ടുമാറിക്കളയുന്നതുമാണ്‌.
 
{{verse|88}} അവിശ്വസിക്കുകയും അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ മാര്‍ഗത്തില്‍മാർഗത്തിൽ നിന്ന്‌ ( ആളുകളെ ) തടയുകയും ചെയ്തവരാരോ അവര്‍ക്ക്‌അവർക്ക്‌ നാം ശിക്ഷയ്ക്കുമേല്‍ശിക്ഷയ്ക്കുമേൽ ശിക്ഷ കൂട്ടികൊടുക്കുന്നതാണ്‌. അവര്‍അവർ കുഴപ്പം സൃഷ്ടിച്ച്‌ കൊണ്ടിരുന്നതിന്‍റെകൊണ്ടിരുന്നതിൻറെ ഫലമത്രെ അത്‌.
 
{{verse|89}} ഓരോ സമുദായത്തിലും അവരുടെ കാര്യത്തിന്ന്‌ സാക്ഷിയായിക്കൊണ്ട്‌ അവരില്‍അവരിൽ നിന്ന്‌ തന്നെയുള്ള ഒരാളെ നാം നിയോഗിക്കുകയും, ഇക്കൂട്ടരുടെ കാര്യത്തിന്‌ സാക്ഷിയായിക്കൊണ്ട്‌ നിന്നെ നാം കൊണ്ട്‌ വരികയും ചെയ്യുന്ന ദിവസം ( ശ്രദ്ധേയമത്രെ. ) എല്ലാകാര്യത്തിനും വിശദീകരണമായിക്കൊണ്ടും, മാര്‍ഗദര്‍ശനവുംമാർഗദർശനവും കാരുണ്യവും കീഴ്പെട്ടു ജീവിക്കുന്നവര്‍ക്ക്‌ജീവിക്കുന്നവർക്ക്‌ സന്തോഷവാര്‍ത്തയുമായിക്കൊണ്ടുമാണ്‌സന്തോഷവാർത്തയുമായിക്കൊണ്ടുമാണ്‌ നിനക്ക്‌ നാം വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്‌.
 
{{verse|90}} തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു കല്‍പിക്കുന്നത്‌കൽപിക്കുന്നത്‌ നീതി പാലിക്കുവാനും നന്‍മചെയ്യുവാനുംനൻമചെയ്യുവാനും കുടുംബബന്ധമുള്ളവര്‍ക്ക്‌കുടുംബബന്ധമുള്ളവർക്ക്‌ ( സഹായം ) നല്‍കുവാനുമാണ്‌നൽകുവാനുമാണ്‌ . അവന്‍അവൻ വിലക്കുന്നത്‌ നീചവൃത്തിയില്‍നീചവൃത്തിയിൽ നിന്നും ദുരാചാരത്തില്‍ദുരാചാരത്തിൽ നിന്നും അതിക്രമത്തില്‍അതിക്രമത്തിൽ നിന്നുമാണ്‌. നിങ്ങള്‍നിങ്ങൾ ചിന്തിച്ചു ഗ്രഹിക്കുവാന്‍ഗ്രഹിക്കുവാൻ വേണ്ടി അവന്‍അവൻ നിങ്ങള്‍ക്കുനിങ്ങൾക്കു ഉപദേശം നല്‍കുന്നുനൽകുന്നു.
 
{{verse|91}} നിങ്ങള്‍നിങ്ങൾ കരാര്‍കരാർ ചെയ്യുന്ന പക്ഷം അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ കരാര്‍കരാർ നിങ്ങള്‍നിങ്ങൾ നിറവേറ്റുക. അല്ലാഹുവെ നിങ്ങളുടെ ജാമ്യക്കാരനാക്കിക്കൊണ്ട്‌ നിങ്ങള്‍നിങ്ങൾ ഉറപ്പിച്ചു സത്യം ചെയ്തശേഷം അത്‌ ലംഘിക്കരുത്‌. തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു നിങ്ങള്‍നിങ്ങൾ പ്രവര്‍ത്തിച്ച്‌പ്രവർത്തിച്ച്‌ കൊണ്ടിരിക്കുന്നത്‌ അറിയുന്നു.
 
{{verse|92}} ഉറപ്പോടെ നൂല്‍നൂൽ നൂറ്റ ശേഷം തന്‍റെതൻറെ നൂല്‍നൂൽ പലയിഴകളാക്കി പിരിയുടച്ച്‌ കളഞ്ഞ ഒരു സ്ത്രീയെ പേലെ നിങ്ങള്‍നിങ്ങൾ ആകരുത്‌. ഒരു ജനസമൂഹം മറ്റൊരു ജനസമൂഹത്തേക്കാള്‍ജനസമൂഹത്തേക്കാൾ എണ്ണപ്പെരുപ്പമുള്ളതാകുന്നതിന്‍റെഎണ്ണപ്പെരുപ്പമുള്ളതാകുന്നതിൻറെ പേരില്‍പേരിൽ നിങ്ങള്‍നിങ്ങൾ നിങ്ങളുടെ ശപഥങ്ങളെ അന്യോന്യം ചതിപ്രയോഗത്തിനുള്ള മാര്‍ഗമാക്കിക്കളയുന്നുമാർഗമാക്കിക്കളയുന്നു. അതു മുഖേന അല്ലാഹു നിങ്ങളെ പരീക്ഷിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. നിങ്ങള്‍നിങ്ങൾ ഏതൊരു കാര്യത്തില്‍കാര്യത്തിൽ ഭിന്നത പുലര്‍ത്തുന്നവരായിരിക്കുന്നുവോപുലർത്തുന്നവരായിരിക്കുന്നുവോ ആ കാര്യം ഉയിര്‍ത്തെഴുന്നേല്‍പിന്‍റെഉയിർത്തെഴുന്നേൽപിൻറെ നാളില്‍നാളിൽ അവന്‍അവൻ നിങ്ങള്‍ക്കുനിങ്ങൾക്കു വ്യക്തമാക്കിത്തരിക തന്നെ ചെയ്യും.
 
{{verse|93}} അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ഉദ്ദേശിച്ചിരുന്നുവെങ്കിൽ നിങ്ങളെ അവന്‍അവൻ ഏകസമുദായമാക്കുമായിരുന്നു. എന്നാല്‍എന്നാൽ താന്‍താൻ ഉദ്ദേശിക്കുന്നവരെ അവന്‍അവൻ ദുര്‍മാര്‍ഗത്തിലാക്കുകയുംദുർമാർഗത്തിലാക്കുകയും, താന്‍താൻ ഉദ്ദേശിക്കുന്നവരെ അവന്‍അവൻ നേര്‍വഴിയിലാക്കുകയുംനേർവഴിയിലാക്കുകയും ചെയ്യും. നിങ്ങള്‍നിങ്ങൾ പ്രവര്‍ത്തിച്ച്‌പ്രവർത്തിച്ച്‌ കൊണ്ടിരിക്കുന്നതിനെപ്പറ്റി നിങ്ങള്‍നിങ്ങൾ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.
 
{{verse|94}} നിങ്ങള്‍നിങ്ങൾ നിങ്ങളുടെ ശപഥങ്ങളെ അന്യോന്യം ചതിപ്രയോഗത്തിനുള്ള മാര്‍ഗമാക്കിക്കളയരുത്‌മാർഗമാക്കിക്കളയരുത്‌. ( ഇസ്ലാമില്‍ഇസ്ലാമിൽ ) നില്‍പുറച്ചതിന്‌നിൽപുറച്ചതിന്‌ ശേഷം പാദം ഇടറിപോകാനും, അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ മാര്‍ഗത്തില്‍മാർഗത്തിൽ നിന്ന്‌ ആളുകളെ തടഞ്ഞതു നിമിത്തം നിങ്ങള്‍നിങ്ങൾ കെടുതി അനുഭവിക്കാനും അത്‌ കാരണമായിത്തീരും. നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ഭയങ്കരമായ ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും.
 
{{verse|95}} അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ കരാറിനു പകരം നിങ്ങള്‍നിങ്ങൾ തുച്ഛമായ വില വാങ്ങരുത്‌. തീര്‍ച്ചയായുംതീർച്ചയായും അല്ലാഹുവിങ്കലുള്ളതു തന്നെയാണ്‌ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ഉത്തമം; നിങ്ങള്‍നിങ്ങൾ ( കാര്യം ) ഗ്രഹിക്കുന്നവരാണെങ്കില്‍ഗ്രഹിക്കുന്നവരാണെങ്കിൽ.
 
{{verse|96}} നിങ്ങളുടെ അടുക്കലുള്ളത്‌ തീര്‍ന്ന്‌തീർന്ന്‌ പോകും. അല്ലാഹുവിങ്കലുള്ളത്‌ അവശേഷിക്കുന്നതത്രെ. ക്ഷമ കൈക്കൊണ്ടവര്‍ക്ക്‌കൈക്കൊണ്ടവർക്ക്‌ അവര്‍അവർ പ്രവര്‍ത്തിച്ച്‌പ്രവർത്തിച്ച്‌ കൊണ്ടിരുന്നതില്‍കൊണ്ടിരുന്നതിൽ ഏറ്റവും ഉത്തമമായതിന്‌ അനുസൃതമായി അവര്‍ക്കുള്ളഅവർക്കുള്ള പ്രതിഫലം നാം നല്‍കുകനൽകുക തന്നെ ചെയ്യും.
 
{{verse|97}} ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട്‌ സല്‍കര്‍മ്മംസൽകർമ്മം പ്രവര്‍ത്തിക്കുന്നപ്രവർത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായുംതീർച്ചയായും ആ വ്യക്തിക്ക്‌ നാം നല്‍കുന്നതാണ്‌നൽകുന്നതാണ്‌. അവര്‍അവർ പ്രവര്‍ത്തിച്ച്‌പ്രവർത്തിച്ച്‌ കൊണ്ടിരുന്നതില്‍കൊണ്ടിരുന്നതിൽ ഏറ്റവും ഉത്തമമായതിന്‌ അനുസൃതമായി അവര്‍ക്കുള്ളഅവർക്കുള്ള പ്രതിഫലം തീര്‍ച്ചയായുംതീർച്ചയായും നാം അവര്‍ക്ക്‌അവർക്ക്‌ നല്‍കുകയുംനൽകുകയും ചെയ്യും.
 
{{verse|98}} നീ ഖുര്‍ആന്‍ഖുർആൻ പാരായണം ചെയ്യുകയാണെങ്കില്‍ചെയ്യുകയാണെങ്കിൽ ശപിക്കപ്പെട്ട പിശാചില്‍പിശാചിൽ നിന്ന്‌ അല്ലാഹുവോട്‌ ശരണം തേടിക്കൊള്ളുക.
 
{{verse|99}} വിശ്വസിക്കുകയും, തങ്ങളുടെ രക്ഷിതാവിന്‍റെരക്ഷിതാവിൻറെ മേല്‍മേൽ ഭരമേല്‍പിക്കുകയുംഭരമേൽപിക്കുകയും ചെയ്യുന്നവരാരോ അവരുടെ മേല്‍മേൽ അവന്ന്‌ ( പിശാചിന്‌ ) യാതൊരു അധികാരവുമില്ല; തീര്‍ച്ചതീർച്ച.
 
{{verse|100}} അവന്‍റെഅവൻറെ അധികാരം അവനെ രക്ഷാധികാരിയാക്കുന്നവരുടെയും അല്ലാഹുവോട്‌ പങ്കുചേര്‍ക്കുന്നവരുടെയുംപങ്കുചേർക്കുന്നവരുടെയും മേല്‍മേൽ മാത്രമാകുന്നു.
 
{{verse|101}} ഒരു വേദവാക്യത്തിന്‍റെവേദവാക്യത്തിൻറെ സ്ഥാനത്ത്‌ മറ്റൊരു വേദവാക്യം നാം പകരം വെച്ചാല്‍വെച്ചാൽ - അല്ലാഹുവാകട്ടെ താന്‍താൻ അവതരിപ്പിക്കുന്നതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണ്‌ താനും - അവര്‍അവർ പറയും: നീ കെട്ടിച്ചമച്ചു പറയുന്നവന്‍പറയുന്നവൻ മാത്രമാകുന്നു എന്ന്‌. അല്ല, അവരില്‍അവരിൽ അധികപേരും ( കാര്യം ) മനസ്സിലാക്കുന്നില്ല.
 
{{verse|102}} പറയുക: വിശ്വസിച്ചവരെ ഉറപ്പിച്ച്‌ നിര്‍ത്താന്‍നിർത്താൻ വേണ്ടിയും, കീഴ്പെട്ടുജീവിക്കുന്നവര്‍ക്ക്‌കീഴ്പെട്ടുജീവിക്കുന്നവർക്ക്‌ മാര്‍ഗദര്‍ശനവുംമാർഗദർശനവും സന്തോഷവാര്‍ത്തയുംസന്തോഷവാർത്തയും ആയിക്കൊണ്ടും സത്യപ്രകാരം പരിശുദ്ധാത്മാവ്‌ നിന്‍റെനിൻറെ രക്ഷിതാവിങ്കല്‍രക്ഷിതാവിങ്കൽ നിന്ന്‌ അത്‌ ഇറക്കിയിരിക്കുകയാണ്‌.
 
{{verse|103}} ഒരു മനുഷ്യന്‍മനുഷ്യൻ തന്നെയാണ്‌ അദ്ദേഹത്തിന്‌ ( നബിക്ക്‌ ) പഠിപ്പിച്ചുകൊടുക്കുന്നത്‌ എന്ന്‌ അവര്‍അവർ പറയുന്നുണ്ടെന്ന്‌ തീര്‍ച്ചയായുംതീർച്ചയായും നമുക്കറിയാം. അവര്‍അവർ ദുസ്സൂചന നടത്തിക്കൊണ്ടിരിക്കുന്നത്‌ ഏതൊരാളെപ്പറ്റിയാണോ ആ ആളുടെ ഭാഷ അനറബിയാകുന്നു. ഇതാകട്ടെ സ്പഷ്ടമായ അറബി ഭാഷയാകുന്നു.
 
{{verse|104}} അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ ദൃഷ്ടാന്തങ്ങളില്‍ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കാത്തവരാരോ അവരെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ലനേർവഴിയിലാക്കുകയില്ല; തീര്‍ച്ചതീർച്ച. അവര്‍ക്ക്‌അവർക്ക്‌ വേദനാജനകമായ ശിക്ഷയുണ്ടായിരിക്കുന്നതുമാണ്‌.
 
{{verse|105}} അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ ദൃഷ്ടാന്തങ്ങളില്‍ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കാത്തവര്‍വിശ്വസിക്കാത്തവർ തന്നെയാണ്‌ കള്ളം കെട്ടിച്ചമയ്ക്കുന്നത്‌. അവര്‍അവർ തന്നെയാണ്‌ വ്യാജവാദികള്‍വ്യാജവാദികൾ.
 
{{verse|106}} വിശ്വസിച്ചതിന്‌ ശേഷം അല്ലാഹുവില്‍അല്ലാഹുവിൽ അവിശ്വസിച്ചവരാരോ അവരുടെ -തങ്ങളുടെ ഹൃദയം വിശ്വാസത്തില്‍വിശ്വാസത്തിൽ സമാധാനം പൂണ്ടതായിരിക്കെ നിര്‍ബന്ധിക്കപ്പെട്ടവരല്ലനിർബന്ധിക്കപ്പെട്ടവരല്ല; പ്രത്യുത, തുറന്ന മനസ്സോടെ അവിശ്വാസം സ്വീകരിച്ചവരാരോ അവരുടെ- മേല്‍മേൽ അല്ലാഹുവിങ്കല്‍അല്ലാഹുവിങ്കൽ നിന്നുള്ള കോപമുണ്ടായിരിക്കും. അവര്‍ക്ക്‌അവർക്ക്‌ ഭയങ്കരമായ ശിക്ഷയുമുണ്ടായിരിക്കും.
 
{{verse|107}} അതെന്തുകൊണ്ടെന്നാല്‍അതെന്തുകൊണ്ടെന്നാൽ ഇഹലോകജീവിതത്തെ പരലോകത്തേക്കാള്‍പരലോകത്തേക്കാൾ കൂടുതല്‍കൂടുതൽ അവര്‍അവർ ഇഷ്ടപ്പെട്ടിരിക്കുന്നു. അല്ലാഹുവാകട്ടെ സത്യനിഷേധികളായ ആളുകളെ നേര്‍വഴിയിലാക്കുന്നതുമല്ലനേർവഴിയിലാക്കുന്നതുമല്ല.
 
{{verse|108}} ഹൃദയങ്ങള്‍ക്കുംഹൃദയങ്ങൾക്കും കേള്‍വിക്കുംകേൾവിക്കും കാഴ്ചകള്‍ക്കുംകാഴ്ചകൾക്കും അല്ലാഹു മുദ്രവെച്ചിട്ടുള്ള ഒരു വിഭാഗമാകുന്നു അക്കൂട്ടര്‍അക്കൂട്ടർ. അക്കൂട്ടര്‍അക്കൂട്ടർ തന്നെയാകുന്നു അശ്രദ്ധര്‍അശ്രദ്ധർ.
 
{{verse|109}} ഒട്ടും സംശയമില്ല. അവര്‍അവർ തന്നെയാണ്‌ പരലോകത്ത്‌ നഷ്ടക്കാര്‍നഷ്ടക്കാർ.
 
{{verse|110}} പിന്നെ, തീര്‍ച്ചയായുംതീർച്ചയായും നിന്‍റെനിൻറെ രക്ഷിതാവിന്‍റെരക്ഷിതാവിൻറെ സഹായം മര്‍ദ്ദനത്തിന്‌മർദ്ദനത്തിന്‌ ഇരയായ ശേഷം സ്വദേശം വെടിഞ്ഞ്‌ പോകുകയും, അനന്തരം സമരത്തില്‍സമരത്തിൽ ഏര്‍പെടുകയുംഏർപെടുകയും, ക്ഷമിക്കുകയും ചെയ്തവര്‍ക്കായിരിക്കുംചെയ്തവർക്കായിരിക്കും. തീര്‍ച്ചയായുംതീർച്ചയായും നിന്‍റെനിൻറെ രക്ഷിതാവ്‌ അതിനു ശേഷം ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
 
{{verse|111}} ഓരോ വ്യക്തിയും തന്‍റെതൻറെ സ്വന്തം കാര്യത്തിനായി വാദിച്ച്‌ കൊണ്ടുവരുന്ന, ഓരോ വ്യക്തിക്കും താന്‍താൻ പ്രവര്‍ത്തിച്ചതെന്തോപ്രവർത്തിച്ചതെന്തോ അത്‌ നിറവേറ്റികൊടുക്കപ്പെടുന്ന, അവര്‍അവർ അനീതിക്ക്‌ വിധേയരാകാത്ത ഒരു ദിവസത്തില്‍ദിവസത്തിൽ.
 
{{verse|112}} അല്ലാഹു ഒരു രാജ്യത്തെ ഉപമയായി എടുത്തുകാണിക്കുകയാകുന്നു. അത്‌ സുരക്ഷിതവും ശാന്തവുമായിരുന്നു. അതിലെ ആവശ്യത്തിനുള്ള ഭക്ഷണം എല്ലായിടത്തുനിന്നും സമൃദ്ധമായി അവിടെ എത്തിക്കൊണ്ടിരിക്കും. എന്നിട്ട്‌ ആ രാജ്യം അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ അനുഗ്രഹങ്ങളെ നിഷേധിച്ചു. അപ്പോള്‍അപ്പോൾ അവര്‍അവർ പ്രവര്‍ത്തിച്ച്‌പ്രവർത്തിച്ച്‌ കൊണ്ടിരുന്നത്‌ നിമിത്തം വിശപ്പിന്‍റെയുംവിശപ്പിൻറെയും ഭയത്തിന്‍റെയുംഭയത്തിൻറെയും ഉടുപ്പ്‌ അല്ലാഹു ആ രാജ്യത്തിന്‌ അനുഭവിക്കുമാറാക്കി.
 
{{verse|113}} അവരുടെ കൂട്ടത്തില്‍കൂട്ടത്തിൽ പെട്ട ഒരു ദൂതന്‍ദൂതൻ അവരുടെ അടുത്ത്‌ ചെല്ലുകയുണ്ടായിട്ടുണ്ട്‌. അപ്പോള്‍അപ്പോൾ അവര്‍അവർ അദ്ദേഹത്തെ നിഷേധിച്ചുതള്ളിക്കളഞ്ഞു. അങ്ങനെ അവര്‍അവർ അക്രമകാരികളായിരിക്കെ ശിക്ഷ അവരെ പിടികൂടി.
 
{{verse|114}} ആകയാല്‍ആകയാൽ അല്ലാഹു നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ നല്‍കിയിട്ടുള്ളതില്‍നൽകിയിട്ടുള്ളതിൽ നിന്ന്‌ അനുവദനീയവും വിശിഷ്ടവുമായിട്ടുള്ളത്‌ നിങ്ങള്‍നിങ്ങൾ തിന്നുകൊള്ളുക. അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ അനുഗ്രഹത്തിന്‌ നിങ്ങള്‍നിങ്ങൾ നന്ദികാണിക്കുകയും ചെയ്യുക; നിങ്ങള്‍നിങ്ങൾ അവനെയാണ്‌ ആരാധിക്കുന്നതെങ്കില്‍ആരാധിക്കുന്നതെങ്കിൽ.
 
{{verse|115}} ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍പേരിൽ പ്രഖ്യാപിക്കപ്പെട്ടത്‌ എന്നിവ മാത്രമേ അവന്‍അവൻ ( അല്ലാഹു ) നിങ്ങളുടെ മേല്‍മേൽ നിഷിദ്ധമാക്കിയിട്ടുള്ളൂ. വല്ലവനും ( ഇവ ഭക്ഷിക്കുവാന്‍ഭക്ഷിക്കുവാൻ ) നിര്‍ബന്ധിതനാകുന്നനിർബന്ധിതനാകുന്ന പക്ഷം, അവന്‍അവൻ അതിന്‌ ആഗ്രഹം കാണിക്കുന്നവനോ അതിരുവിട്ട്‌ തിന്നുന്നവനോ അല്ലെങ്കില്‍അല്ലെങ്കിൽ തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
 
{{verse|116}} നിങ്ങളുടെ നാവുകള്‍നാവുകൾ വിശേഷിപ്പിക്കുന്നതിന്‍റെവിശേഷിപ്പിക്കുന്നതിൻറെ അടിസ്ഥാനത്തില്‍അടിസ്ഥാനത്തിൽ ഇത്‌ അനുവദനീയമാണ്‌, ഇത്‌ നിഷിദ്ധമാണ്‌. എന്നിങ്ങനെ കള്ളം പറയരുത്‌. നിങ്ങള്‍നിങ്ങൾ അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ പേരില്‍പേരിൽ കള്ളം കെട്ടിച്ചമയ്ക്കുകയത്രെ ( അതിന്‍റെഅതിൻറെ ഫലം ) അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ പേരില്‍പേരിൽ കള്ളം കെട്ടിച്ചമയ്ക്കുന്നവര്‍കെട്ടിച്ചമയ്ക്കുന്നവർ വിജയിക്കുകയില്ല; തീര്‍ച്ചതീർച്ച.
 
{{verse|117}} തുച്ഛമായ സുഖാനുഭവമാണ്‌ ( ഇപ്പോള്‍ഇപ്പോൾ അവര്‍ക്കുള്ളത്‌അവർക്കുള്ളത്‌. ) അവര്‍ക്ക്‌അവർക്ക്‌ ( വരാനുള്ളതാകട്ടെ ) വേദനയേറിയ ശിക്ഷയും.
 
{{verse|118}} മുമ്പ്‌ നാം നിനക്ക്‌ വിവരിച്ചുതന്നവ ജൂതന്‍മാരുടെജൂതൻമാരുടെ മേല്‍മേൽ നാം നിഷിദ്ധമാക്കുകയുണ്ടായി. നാം അവരോട്‌ അനീതി ചെയ്തിട്ടില്ല. പക്ഷെ, അവര്‍അവർ അവരോട്‌ തന്നെ അനീതി ചെയ്യുകയായിരുന്നു.
 
{{verse|119}} പിന്നെ തീര്‍ച്ചയായുംതീർച്ചയായും നിന്‍റെനിൻറെ രക്ഷിതാവ്‌, അവിവേകം മൂലം തിന്‍മതിൻമ പ്രവര്‍ത്തിക്കുകയുംപ്രവർത്തിക്കുകയും പിന്നീട്‌ അതിന്‌ ശേഷം ഖേദിച്ചുമടങ്ങുകയും ( ജീവിതം ) നന്നാക്കിത്തീര്‍ക്കുകയുംനന്നാക്കിത്തീർക്കുകയും ചെയ്തവര്‍ക്ക്‌ചെയ്തവർക്ക്‌ ( വിട്ടുവീഴ്ച ചെയ്യുന്നവനാകുന്നു. ) തീര്‍ച്ചയായുംതീർച്ചയായും നിന്‍റെനിൻറെ രക്ഷിതാവ്‌ അതിന്‌ ശേഷം ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
 
{{verse|120}} തീര്‍ച്ചയായുംതീർച്ചയായും ഇബ്രാഹീം അല്ലാഹുവിന്ന്‌ കീഴ്പെട്ട്‌ ജീവിക്കുന്ന, നേര്‍വഴിയില്‍നേർവഴിയിൽ ( വ്യതിചലിക്കാതെ ) നിലകൊള്ളുന്ന ഒരു സമുദായം തന്നെയായിരുന്നു. അദ്ദേഹം ബഹുദൈവവാദികളില്‍ബഹുദൈവവാദികളിൽ പെട്ടവനായിരുന്നില്ല.
 
{{verse|121}} അവന്‍റെഅവൻറെ ( അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ ) അനുഗ്രഹങ്ങള്‍ക്ക്‌അനുഗ്രഹങ്ങൾക്ക്‌ നന്ദികാണിക്കുന്നവനായിരുന്നുഅദ്ദേഹം. അദ്ദേഹത്തെ അവന്‍അവൻ തെരഞ്ഞെടുക്കുകയും നേരായ പാതയിലേക്ക്‌ നയിക്കുകയും ചെയ്തു.
 
{{verse|122}} ഇഹലോകത്ത്‌ അദ്ദേഹത്തിന്‌ നാം നന്‍മനൻമ നല്‍കുകയുംനൽകുകയും ചെയ്തിരിക്കുന്നു. പരലോകത്താകട്ടെ തീര്‍ച്ചയായുംതീർച്ചയായും അദ്ദേഹം സദ്‌വൃത്തരുടെ കൂട്ടത്തിലായിരിക്കും.
 
{{verse|123}} പിന്നീട്‌, നേര്‍വഴിയില്‍നേർവഴിയിൽ ( വ്യതിചലിക്കാതെ ) നിലകൊള്ളുന്നവനായിരുന്ന ഇബ്രാഹീമിന്‍റെഇബ്രാഹീമിൻറെ മാര്‍ഗത്തെമാർഗത്തെ പിന്തുടരണം എന്ന്‌ നിനക്ക്‌ ഇതാ ബോധനം നല്‍കിയിരിക്കുന്നുനൽകിയിരിക്കുന്നു. അദ്ദേഹം ബഹുദൈവവാദികളില്‍ബഹുദൈവവാദികളിൽ പെട്ടവനായിരുന്നില്ല.
 
{{verse|124}} ശബ്ബത്ത്‌ ദിനാചരണം നിശ്ചയിക്കപ്പെട്ടിട്ടുള്ളത്‌ അതിന്‍റെഅതിൻറെ കാര്യത്തില്‍കാര്യത്തിൽ ഭിന്നിച്ചു കഴിഞ്ഞിട്ടുള്ളവരാരോ അവരുടെ മേല്‍മേൽ തന്നെയാണ്‌. അവര്‍അവർ ഭിന്നിച്ചിരുന്ന വിഷയത്തില്‍വിഷയത്തിൽ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെഉയിർത്തെഴുന്നേൽപിൻറെ നാളില്‍നാളിൽ തീര്‍ച്ചയായുംതീർച്ചയായും നിന്‍റെനിൻറെ രക്ഷിതാവ്‌ അവര്‍ക്കിടയില്‍അവർക്കിടയിൽ തീര്‍പ്പുകല്‍പിക്കുകതീർപ്പുകൽപിക്കുക തന്നെ ചെയ്യും.
 
{{verse|125}} യുക്തിദീക്ഷയോടു കൂടിയും, സദുപദേശം മുഖേനയും നിന്‍റെനിൻറെ രക്ഷിതാവിന്‍റെരക്ഷിതാവിൻറെ മാര്‍ഗത്തിലേക്ക്‌മാർഗത്തിലേക്ക്‌ നീ ക്ഷണിച്ച്‌ കൊള്ളുക. ഏറ്റവും നല്ല രീതിയില്‍രീതിയിൽ അവരുമായി സംവാദം നടത്തുകയും ചെയ്യുക. തീര്‍ച്ചയായുംതീർച്ചയായും നിന്‍റെനിൻറെ രക്ഷിതാവ്‌ തന്‍റെതൻറെ മാര്‍ഗംമാർഗം വിട്ട്‌ പിഴച്ച്‌ പോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. സന്‍മാര്‍ഗംസൻമാർഗം പ്രാപിച്ചവരെപ്പറ്റിയും നല്ലവണ്ണം അറിയുന്നവനത്രെ.
 
{{verse|126}} നിങ്ങള്‍നിങ്ങൾ ശിക്ഷാനടപടി സ്വീകരിക്കുകയാണെങ്കില്‍സ്വീകരിക്കുകയാണെങ്കിൽ ( എതിരാളികളില്‍എതിരാളികളിൽ നിന്ന്‌ ) നിങ്ങളുടെ നേരെയുണ്ടായ ശിക്ഷാനടപടിക്ക്‌ തുല്യമായ നടപടി നിങ്ങള്‍നിങ്ങൾ സ്വീകരിച്ച്‌ കൊള്ളുക. നിങ്ങള്‍നിങ്ങൾ ക്ഷമിക്കുകയാണെങ്കിലോ അതു തന്നെയാണ്‌ ക്ഷമാശീലര്‍ക്ക്‌ക്ഷമാശീലർക്ക്‌ കൂടുതല്‍കൂടുതൽ ഉത്തമം.
 
{{verse|127}} നീ ക്ഷമിക്കുക. അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ അനുഗ്രഹത്താല്‍അനുഗ്രഹത്താൽ മാത്രമാണ്‌ നിനക്ക്‌ ക്ഷമിക്കാന്‍ക്ഷമിക്കാൻ കഴിയുന്നത്‌. അവരുടെ ( സത്യനിഷേധികളുടെ ) പേരില്‍പേരിൽ നീ വ്യസനിക്കരുത്‌. അവര്‍അവർ കുതന്ത്രം പ്രയോഗിക്കുന്നതിനെപ്പറ്റി നീ മനഃക്ലേശത്തിലാവുകയും അരുത്‌.
 
{{verse|128}} തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു സൂക്ഷ്മത പാലിച്ചവരോടൊപ്പമാകുന്നു. സദ്‌വൃത്തരായിട്ടുള്ളവരോടൊപ്പവും.
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/നഹ്ൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്