"പരിശുദ്ധ ഖുർആൻ/നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Holy Quran/Chapter 24}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ അദ്ധ്യായങ്ങള്‍‎അദ്ധ്യായങ്ങൾ‎}}
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/അല്‍അൽ മുഅ്മിനൂന്‍മുഅ്മിനൂൻ|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ഫുര്‍ഖാന്‍ഫുർഖാൻ|
}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ}}
{{verse|1}} നാം അവതരിപ്പിക്കുകയും നിയമമാക്കിവെക്കുകയും ചെയ്തിട്ടുള്ള ഒരു അദ്ധ്യായമത്രെ ഇത്‌. നിങ്ങള്‍നിങ്ങൾ ആലോചിച്ചു മനസ്സിലാക്കുന്നതിനു വേണ്ടി വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ദൃഷ്ടാന്തങ്ങൾ നാം ഇതില്‍ഇതിൽ അവതരിപ്പിച്ചിരിക്കുന്നു.
 
{{verse|2}} വ്യഭിചരിക്കുന്ന സ്ത്രീ പുരുഷന്‍മാരില്‍പുരുഷൻമാരിൽ ഓരോരുത്തരെയും നിങ്ങള്‍നിങ്ങൾ നൂറ്‌ അടി അടിക്കുക. നിങ്ങള്‍നിങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍വിശ്വസിക്കുന്നവരാണെങ്കിൽ അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ മതനിയമത്തില്‍മതനിയമത്തിൽ ( അത്‌ നടപ്പാക്കുന്ന വിഷയത്തില്‍വിഷയത്തിൽ ) അവരോടുള്ള ദയയൊന്നും നിങ്ങളെ ബാധിക്കാതിരിക്കട്ടെ. അവരുടെ ശിക്ഷ നടക്കുന്നേടത്ത്‌ സത്യവിശ്വാസികളില്‍സത്യവിശ്വാസികളിൽ നിന്നുള്ള ഒരു സംഘം സന്നിഹിതരാകുകയും ചെയ്യട്ടെ.
 
{{verse|3}} വ്യഭിചാരിയായ പുരുഷന്‍പുരുഷൻ വ്യഭിചാരിണിയെയോ ബഹുദൈവവിശ്വാസിനിയെയോ അല്ലാതെ വിവാഹം കഴിക്കാറില്ല. വ്യഭിചാരിണിയെ വ്യഭിചാരിയോ ബഹുദൈവവിശ്വാസിയോ അല്ലാതെ വിവാഹം കഴിക്കാറുമില്ല. സത്യവിശ്വാസികളുടെ മേല്‍മേൽ അത്‌ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.
 
{{verse|4}} ചാരിത്രവതികളുടെ മേല്‍മേൽ ( വ്യഭിചാരം ) ആരോപിക്കുകയും, എന്നിട്ട്‌ നാലു സാക്ഷികളെ കൊണ്ടു വരാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍നിങ്ങൾ എണ്‍പത്‌എൺപത്‌ അടി അടിക്കുക. അവരുടെ സാക്ഷ്യം നിങ്ങള്‍നിങ്ങൾ ഒരിക്കലും സ്വീകരിക്കുകയും ചെയ്യരുത്‌. അവര്‍അവർ തന്നെയാകുന്നു അധര്‍മ്മകാരികള്‍അധർമ്മകാരികൾ.
 
{{verse|5}} അതിന്‌ ശേഷം പശ്ചാത്തപിക്കുകയും നിലപാട്‌ നന്നാക്കിത്തീര്‍ക്കുകയുംനന്നാക്കിത്തീർക്കുകയും ചെയ്തവരൊഴികെ. എന്നാല്‍എന്നാൽ അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയും തന്നെയാകുന്നു.
 
{{verse|6}} തങ്ങളുടെ ഭാര്യമാരുടെ മേല്‍മേൽ ( വ്യഭിചാരം ) ആരോപിക്കുകയും, അവരവര്‍അവരവർ ഒഴികെ മറ്റു സാക്ഷികളൊന്നും തങ്ങള്‍ക്ക്‌തങ്ങൾക്ക്‌ ഇല്ലാതിരിക്കുകയും ചെയ്യുന്നവരാരോ അവരില്‍അവരിൽ ഓരോരുത്തരും നിര്‍വഹിക്കേണ്ടനിർവഹിക്കേണ്ട സാക്ഷ്യം തീര്‍ച്ചയായുംതീർച്ചയായും താന്‍താൻ സത്യവാന്‍മാരുടെസത്യവാൻമാരുടെ കൂട്ടത്തിലാകുന്നു എന്ന്‌ അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ പേരില്‍പേരിൽ നാലു പ്രാവശ്യം സാക്ഷ്യം വഹിക്കലാകുന്നു.
 
{{verse|7}} അഞ്ചാമതായി, താന്‍താൻ കള്ളം പറയുന്നവരുടെ കൂട്ടത്തിലാണെങ്കില്‍കൂട്ടത്തിലാണെങ്കിൽ അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ ശാപം തന്‍റെതൻറെ മേല്‍മേൽ ഭവിക്കട്ടെ എന്ന്‌ ( പറയുകയും വേണം. )
 
{{verse|8}} തീര്‍ച്ചയായുംതീർച്ചയായും അവന്‍അവൻ കളവ്‌ പറയുന്നവരുടെ കൂട്ടത്തിലാകുന്നു എന്ന്‌ അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ പേരില്‍പേരിൽ അവള്‍അവൾ നാലു പ്രാവശ്യം സാക്ഷ്യം വഹിക്കുന്ന പക്ഷം, അതവളെ ശിക്ഷയില്‍ശിക്ഷയിൽ നിന്ന്‌ ഒഴിവാക്കുന്നതാണ്‌.
 
{{verse|9}} അഞ്ചാമതായി അവന്‍അവൻ സത്യവാന്‍മാരുടെസത്യവാൻമാരുടെ കൂട്ടത്തിലാണെങ്കില്‍കൂട്ടത്തിലാണെങ്കിൽ അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ കോപം തന്‍റെതൻറെ മേല്‍മേൽ ഭവിക്കട്ടെ എന്ന്‌ ( പറയുകയും വേണം. )
 
{{verse|10}} അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ അനുഗ്രഹവും കാരുണ്യവും നിങ്ങളുടെ മേല്‍മേൽ ഇല്ലാതിരിക്കുകയും, അല്ലാഹു ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും, യുക്തിമാനും അല്ലാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ചെയ്തിരുന്നെങ്കിൽ ( നിങ്ങളുടെ സ്ഥിതി എന്താകുമായിരുന്നു? )
 
{{verse|11}} തീര്‍ച്ചയായുംതീർച്ചയായും ആ കള്ള വാര്‍ത്തയുംവാർത്തയും കൊണ്ട്‌ വന്നവര്‍വന്നവർ നിങ്ങളില്‍നിങ്ങളിൽ നിന്നുള്ള ഒരു സംഘം തന്നെയാകുന്നു. അത്‌ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ദോഷകരമാണെന്ന്‌ നിങ്ങള്‍നിങ്ങൾ കണക്കാക്കേണ്ട. അല്ല, അത്‌ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ഗുണകരം തന്നെയാകുന്നു. അവരില്‍അവരിൽ ഓരോ ആള്‍ക്കുംആൾക്കും താന്‍താൻ സമ്പാദിച്ച പാപം ഉണ്ടായിരിക്കുന്നതാണ്‌. അവരില്‍അവരിൽ അതിന്‍റെഅതിൻറെ നേതൃത്വം ഏറ്റെടുത്തവനാരോ അവന്നാണ്‌ ഭയങ്കര ശിക്ഷയുള്ളത്‌.
 
{{verse|12}} നിങ്ങള്‍നിങ്ങൾ അത്‌ കേട്ട സമയത്ത്‌ സത്യവിശ്വാസികളായ സ്ത്രീകളും പുരുഷന്‍മാരുംപുരുഷൻമാരും തങ്ങളുടെ സ്വന്തം ആളുകളെപ്പറ്റി എന്തുകൊണ്ട്‌ നല്ലതു വിചാരിക്കുകയും, ഇതു വ്യക്തമായ നുണ തന്നെയാണ്‌ എന്ന്‌ പറയുകയും ചെയ്തില്ല?
 
{{verse|13}} അവര്‍അവർ എന്തുകൊണ്ട്‌ അതിനു നാലു സാക്ഷികളെ കൊണ്ടു വന്നില്ല.? എന്നാല്‍എന്നാൽ അവര്‍അവർ സാക്ഷികളെ കൊണ്ട്‌ വരാത്തതിനാല്‍വരാത്തതിനാൽ അവര്‍അവർ തന്നെയാകുന്നു അല്ലാഹുവിങ്കല്‍അല്ലാഹുവിങ്കൽ വ്യാജവാദികള്‍വ്യാജവാദികൾ.
 
{{verse|14}} ഇഹലോകത്തും പരലോകത്തും നിങ്ങളുടെ മേല്‍മേൽ അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ അനുഗ്രഹവും കാരുണ്യവുമില്ലായിരുന്നുവെങ്കില്‍കാരുണ്യവുമില്ലായിരുന്നുവെങ്കിൽ നിങ്ങള്‍നിങ്ങൾസംസാരത്തില്‍സംസാരത്തിൽ ഏര്‍പെട്ടതിന്‍റെഏർപെട്ടതിൻറെ പേരില്‍പേരിൽ ഭയങ്കരമായ ശിക്ഷ നിങ്ങളെ ബാധിക്കുമായിരുന്നു.
 
{{verse|15}} നിങ്ങള്‍നിങ്ങൾ നിങ്ങളുടെ നാവുകള്‍നാവുകൾ കൊണ്ട്‌ അതേറ്റു പറയുകയും, നിങ്ങള്‍ക്കൊരുനിങ്ങൾക്കൊരു വിവരവുമില്ലാത്തത്‌ നിങ്ങളുടെ വായ്കൊണ്ട്‌ മൊഴിയുകയും ചെയ്തിരുന്ന സന്ദര്‍ഭംസന്ദർഭം. അതൊരു നിസ്സാരകാര്യമായി നിങ്ങള്‍നിങ്ങൾ ഗണിക്കുന്നു. അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ അടുക്കല്‍അടുക്കൽ അത്‌ ഗുരുതരമാകുന്നു.
 
{{verse|16}} നിങ്ങള്‍നിങ്ങൾ അത്‌ കേട്ട സന്ദര്‍ഭത്തില്‍സന്ദർഭത്തിൽ ഞങ്ങള്‍ക്ക്‌ഞങ്ങൾക്ക്‌ ഇതിനെ പറ്റി സംസാരിക്കുവാന്‍സംസാരിക്കുവാൻ പാടുള്ളതല്ല. ( അല്ലാഹുവേ, ) നീ എത്ര പരിശുദ്ധന്‍പരിശുദ്ധൻ! ഇത്‌ ഭയങ്കരമായ ഒരു അപവാദം തന്നെയാകുന്നു എന്ന്‌ നിങ്ങള്‍നിങ്ങൾ എന്തുകൊണ്ട്‌ പറഞ്ഞില്ല?
 
{{verse|17}} നിങ്ങള്‍നിങ്ങൾ സത്യവിശ്വാസികളാണെങ്കില്‍സത്യവിശ്വാസികളാണെങ്കിൽ ഇതു പോലുള്ളത്‌ ഒരിക്കലും നിങ്ങള്‍നിങ്ങൾ ആവര്‍ത്തിക്കാതിരിക്കുന്നതിന്‌ആവർത്തിക്കാതിരിക്കുന്നതിന്‌ അല്ലാഹു നിങ്ങളെ ഉപദേശിക്കുന്നു.
 
{{verse|18}} അല്ലാഹു നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ദൃഷ്ടാന്തങ്ങള്‍ദൃഷ്ടാന്തങ്ങൾ വിവരിച്ചുതരികയും ചെയ്യുന്നു. അല്ലാഹു സര്‍വ്വജ്ഞനുംസർവ്വജ്ഞനും യുക്തിമാനുമാകുന്നു.
 
{{verse|19}} തീര്‍ച്ചയായുംതീർച്ചയായും സത്യവിശ്വാസികള്‍ക്കിടയില്‍സത്യവിശ്വാസികൾക്കിടയിൽ ദുര്‍വൃത്തിദുർവൃത്തി പ്രചരിക്കുന്നത്‌ ഇഷ്ടപ്പെടുന്നവരാരോ അവര്‍ക്കാണ്‌അവർക്കാണ്‌ ഇഹത്തിലും പരത്തിലും വേദനയേറിയ ശിക്ഷയുള്ളത്‌. അല്ലാഹു അറിയുന്നു. നിങ്ങള്‍നിങ്ങൾ അറിയുന്നില്ല.
 
{{verse|20}} അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ അനുഗ്രഹവും കാരുണ്യവും നിങ്ങളുടെ മേല്‍മേൽ ഇല്ലാതിരിക്കുകയും, അല്ലാഹു ദയാലുവും കരുണാനിധിയും അല്ലാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ചെയ്തിരുന്നെങ്കിൽ ( നിങ്ങളുടെ സ്ഥിതി എന്താകുമായിരുന്നു? )
 
{{verse|21}} സത്യവിശ്വാസികളേ, പിശാചിന്‍റെപിശാചിൻറെ കാല്‍പാടുകള്‍കാൽപാടുകൾ പിന്‍പറ്റരുത്‌പിൻപറ്റരുത്‌. വല്ലവനും പിശാചിന്‍റെപിശാചിൻറെ കാല്‍പാടുകള്‍കാൽപാടുകൾ പിന്‍പറ്റുന്നപിൻപറ്റുന്ന പക്ഷം തീര്‍ച്ചയായുംതീർച്ചയായും അവന്‍അവൻ ( പിശാച്‌ ) കല്‍പിക്കുന്നത്‌കൽപിക്കുന്നത്‌ നീചവൃത്തിയും ദുരാചാരവും ചെയ്യാനായിരിക്കും. നിങ്ങളുടെ മേല്‍മേൽ അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ അനുഗ്രഹവും കാരുണ്യവും ഇല്ലാതിരുന്നെങ്കില്‍ഇല്ലാതിരുന്നെങ്കിൽ നിങ്ങളില്‍നിങ്ങളിൽ ഒരാളും ഒരിക്കലും പരിശുദ്ധി പ്രാപിക്കുകയില്ലായിരുന്നു. പക്ഷെ, അല്ലാഹു താന്‍താൻ ഉദ്ദേശിക്കുന്നവര്‍ക്ക്‌ഉദ്ദേശിക്കുന്നവർക്ക്‌ പരിശുദ്ധി നല്‍കുന്നുനൽകുന്നു. അല്ലാഹു എല്ലാം കേള്‍ക്കുന്നവനുംകേൾക്കുന്നവനും അറിയുന്നവനുമത്രെ.
 
{{verse|22}} നിങ്ങളുടെ കൂട്ടത്തില്‍കൂട്ടത്തിൽ ശ്രേഷ്ഠതയും കഴിവുമുള്ളവര്‍കഴിവുമുള്ളവർ കുടുംബബന്ധമുള്ളവര്‍ക്കുംകുടുംബബന്ധമുള്ളവർക്കും സാധുക്കള്‍ക്കുംസാധുക്കൾക്കും അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ മാര്‍ഗത്തില്‍മാർഗത്തിൽ സ്വദേശം വെടിഞ്ഞു വന്നവര്‍ക്കുംവന്നവർക്കും ഒന്നും കൊടുക്കുകയില്ലെന്ന്‌ ശപഥം ചെയ്യരുത്‌. അവര്‍അവർ മാപ്പുനല്‍കുകയുംമാപ്പുനൽകുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ പൊറുത്തുതരാന്‍പൊറുത്തുതരാൻ നിങ്ങള്‍നിങ്ങൾ ഇഷ്ടപ്പെടുന്നില്ലേ ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.
 
{{verse|23}} പതിവ്രതകളും ( ദുര്‍വൃത്തിയെപ്പറ്റിദുർവൃത്തിയെപ്പറ്റി ) ഓര്‍ക്കുകഓർക്കുക പോലും ചെയ്യാത്തവരുമായ സത്യവിശ്വാസിനികളെപ്പറ്റി ദുരാരോപണം നടത്തുന്നവരാരോ അവര്‍അവർ ഇഹത്തിലും പരത്തിലും ശപിക്കപ്പെട്ടിരിക്കുന്നു; തീര്‍ച്ചതീർച്ച. അവര്‍ക്ക്‌അവർക്ക്‌ ഭയങ്കരമായ ശിക്ഷയുമുണ്ട്‌.
 
{{verse|24}} അവര്‍അവർ പ്രവര്‍ത്തിച്ചുപ്രവർത്തിച്ചു കൊണ്ടിരുന്നതിനെപ്പറ്റി അവരുടെ നാവുകളും കൈകളും കാലുകളും അവര്‍ക്കെതിരായിഅവർക്കെതിരായി സാക്ഷിപറയുന്ന ദിവസത്തിലത്രെ അത്‌ ( ശിക്ഷ ) .
 
{{verse|25}} അന്ന്‌ അല്ലാഹു അവര്‍ക്ക്‌അവർക്ക്‌ അവരുടെ യഥാര്‍ത്ഥയഥാർത്ഥ പ്രതിഫലം നിറവേറ്റികൊടുക്കുന്നതാണ്‌. അല്ലാഹു തന്നെയാണ്‌ പ്രത്യക്ഷമായ സത്യമെന്ന്‌ അവര്‍അവർ അറിയുകയും ചെയ്യും.
 
{{verse|26}} ദുഷിച്ച സ്ത്രീകള്‍സ്ത്രീകൾ ദുഷിച്ച പുരുഷന്‍മാര്‍ക്കുംപുരുഷൻമാർക്കും, ദുഷിച്ച പുരുഷന്‍മാര്‍പുരുഷൻമാർ ദുഷിച്ച സ്ത്രീകള്‍ക്കുമാകുന്നുസ്ത്രീകൾക്കുമാകുന്നു. നല്ല സ്ത്രീകള്‍സ്ത്രീകൾ നല്ല പുരുഷന്‍മാര്‍ക്കുംപുരുഷൻമാർക്കും, നല്ല പുരുഷന്‍മാര്‍പുരുഷൻമാർ നല്ല സ്ത്രീകള്‍ക്കുമാകുന്നുസ്ത്രീകൾക്കുമാകുന്നു. ഇവര്‍ഇവർ ( ദുഷ്ടന്‍മാര്‍ദുഷ്ടൻമാർ ) പറഞ്ഞുണ്ടാക്കുന്ന കാര്യത്തില്‍കാര്യത്തിൽ അവര്‍അവർ ( നല്ലവര്‍നല്ലവർ ) നിരപരാധരാകുന്നു. അവര്‍ക്ക്‌അവർക്ക്‌ പാപമോചനവും മാന്യമായ ഉപജീവനവും ഉണ്ടായിരിക്കും.
 
{{verse|27}} ഹേ; സത്യവിശ്വാസികളേ, നിങ്ങളുടെതല്ലാത്ത വീടുകളില്‍വീടുകളിൽ നിങ്ങള്‍നിങ്ങൾ കടക്കരുത്‌; നിങ്ങള്‍നിങ്ങൾ അനുവാദം തേടുകയും ആ വീട്ടുകാര്‍ക്ക്‌വീട്ടുകാർക്ക്‌ സലാം പറയുകയും ചെയ്തിട്ടല്ലാതെ. അതാണ്‌ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ഗുണകരം. നിങ്ങള്‍നിങ്ങൾ ആലോചിച്ചു മനസ്സിലാക്കാന്‍മനസ്സിലാക്കാൻ വേണ്ടിയത്രെ ( ഇതു പറയുന്നത്‌ ) .
 
{{verse|28}} ഇനി നിങ്ങള്‍നിങ്ങൾ അവിടെ ആരെയും കണ്ടെത്തിയില്ലെങ്കില്‍കണ്ടെത്തിയില്ലെങ്കിൽ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ സമ്മതം കിട്ടുന്നത്‌ വരെ നിങ്ങള്‍നിങ്ങൾ അവിടെ കടക്കരുത്‌. നിങ്ങള്‍നിങ്ങൾ തിരിച്ചുപോകൂ എന്ന്‌ നിങ്ങളോട്‌ പറയപ്പെട്ടാല്‍പറയപ്പെട്ടാൽ നിങ്ങള്‍നിങ്ങൾ തിരിച്ചുപോകണം. അതാണ്‌ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ഏറെ പരിശുദ്ധമായിട്ടുള്ളത്‌. അല്ലാഹു നിങ്ങള്‍നിങ്ങൾ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിപ്രവർത്തിക്കുന്നതിനെപ്പറ്റി അറിവുള്ളവനാകുന്നു.
 
{{verse|29}} ആള്‍ആൾ പാര്‍പ്പില്ലാത്തതുംപാർപ്പില്ലാത്തതും, നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ എന്തെങ്കിലും ഉപയോഗമുള്ളതുമായ ഭവനങ്ങളില്‍ഭവനങ്ങളിൽ നിങ്ങള്‍നിങ്ങൾ പ്രവേശിക്കുന്നതിന്‌ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ കുറ്റമില്ല. നിങ്ങള്‍നിങ്ങൾ വെളിപ്പെടുത്തുന്നതും ഒളിച്ചുവെക്കുന്നതും അല്ലാഹു അറിയുന്നു.
 
{{verse|30}} ( നബിയേ, ) നീ സത്യവിശ്വാസികളോട്‌ അവരുടെ ദൃഷ്ടികള്‍ദൃഷ്ടികൾ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങള്‍ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ്‌ അവര്‍ക്ക്‌അവർക്ക്‌ ഏറെ പരിശുദ്ധമായിട്ടുള്ളത്‌. തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു അവര്‍അവർ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിപ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.
 
{{verse|31}} സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ദൃഷ്ടികൾ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ഭംഗിയിൽ നിന്ന്‌ പ്രത്യക്ഷമായതൊഴിച്ച്‌ മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍മക്കനകൾ കുപ്പായമാറുകള്‍ക്ക്‌കുപ്പായമാറുകൾക്ക്‌ മീതെ അവര്‍അവർ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്‍മാര്‍ഭർത്താക്കൻമാർ, അവരുടെ പിതാക്കള്‍പിതാക്കൾ, അവരുടെ ഭര്‍തൃപിതാക്കള്‍ഭർതൃപിതാക്കൾ, അവരുടെ പുത്രന്‍മാര്‍പുത്രൻമാർ, അവരുടെ ഭര്‍തൃപുത്രന്‍മാര്‍ഭർതൃപുത്രൻമാർ, അവരുടെ സഹോദരന്‍മാര്‍സഹോദരൻമാർ, അവരുടെ സഹോദരപുത്രന്‍മാര്‍സഹോദരപുത്രൻമാർ, അവരുടെ സഹോദരീ പുത്രന്‍മാര്‍പുത്രൻമാർ, മുസ്ലിംകളില്‍മുസ്ലിംകളിൽ നിന്നുള്ള സ്ത്രീകള്‍സ്ത്രീകൾ, അവരുടെ വലംകൈകള്‍വലംകൈകൾ ഉടമപ്പെടുത്തിയവര്‍ഉടമപ്പെടുത്തിയവർ ( അടിമകള്‍അടിമകൾ ) , ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്‍മാരായപുരുഷൻമാരായ പരിചാരകര്‍പരിചാരകർ, സ്ത്രീകളുടെ രഹസ്യങ്ങള്‍രഹസ്യങ്ങൾ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍കുട്ടികൾ എന്നിവരൊഴിച്ച്‌ മറ്റാര്‍ക്കുംമറ്റാർക്കും തങ്ങളുടെ ഭംഗി അവര്‍അവർ വെളിപ്പെടുത്തരുത്‌. തങ്ങള്‍തങ്ങൾ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍അറിയപ്പെടുവാൻ വേണ്ടി അവര്‍അവർ കാലിട്ടടിക്കുകയും ചെയ്യരുത്‌. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക്‌ ഖേദിച്ചുമടങ്ങുക. നിങ്ങള്‍നിങ്ങൾ വിജയം പ്രാപിച്ചേക്കാം.
 
{{verse|32}} നിങ്ങളിലുള്ള അവിവാഹിതരെയും, നിങ്ങളുടെ അടിമകളില്‍അടിമകളിൽ നിന്നും അടിമസ്ത്രീകളില്‍അടിമസ്ത്രീകളിൽ നിന്നും നല്ലവരായിട്ടുള്ളവരെയും നിങ്ങള്‍നിങ്ങൾ വിവാഹബന്ധത്തില്‍വിവാഹബന്ധത്തിൽ ഏര്‍പെടുത്തുകഏർപെടുത്തുക. അവര്‍അവർ ദരിദ്രരാണെങ്കില്‍ദരിദ്രരാണെങ്കിൽ അല്ലാഹു തന്‍റെതൻറെ അനുഗ്രഹത്തില്‍അനുഗ്രഹത്തിൽ നിന്ന്‌ അവര്‍ക്ക്‌അവർക്ക്‌ ഐശ്വര്യം നല്‍കുന്നതാണ്‌നൽകുന്നതാണ്‌. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വ്വജ്ഞനുമത്രെസർവ്വജ്ഞനുമത്രെ.
 
{{verse|33}} വിവാഹം കഴിക്കാന്‍കഴിക്കാൻ കഴിവ്‌ ലഭിക്കാത്തവര്‍ലഭിക്കാത്തവർ അവര്‍ക്ക്‌അവർക്ക്‌ അല്ലാഹു തന്‍റെതൻറെ അനുഗ്രഹത്തില്‍അനുഗ്രഹത്തിൽ നിന്ന്‌ സ്വാശ്രയത്വം നല്‍കുന്നത്‌നൽകുന്നത്‌ വരെ സന്‍മാര്‍ഗനിഷ്ഠസൻമാർഗനിഷ്ഠ നിലനിര്‍ത്തട്ടെനിലനിർത്തട്ടെ. നിങ്ങളുടെ വലതുകൈകള്‍വലതുകൈകൾ ഉടമപ്പെടുത്തിയവരില്‍ഉടമപ്പെടുത്തിയവരിൽ ( അടിമകളില്‍അടിമകളിൽ ) നിന്ന്‌ മോചനക്കരാറില്‍മോചനക്കരാറിൽ ഏര്‍പെടാന്‍ഏർപെടാൻ ആഗ്രഹിക്കുന്നവരാരോ അവരുമായി നിങ്ങള്‍നിങ്ങൾ മോചനക്കരാറില്‍മോചനക്കരാറിൽ ഏര്‍പെടുകഏർപെടുക; അവരില്‍അവരിൽ നന്‍മയുള്ളതായിനൻമയുള്ളതായി നിങ്ങള്‍നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെങ്കില്‍മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ. അല്ലാഹു നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ നല്‍കിയിട്ടുള്ളനൽകിയിട്ടുള്ള സമ്പത്തില്‍സമ്പത്തിൽ നിന്ന്‌ അവര്‍ക്ക്‌അവർക്ക്‌ നിങ്ങള്‍നിങ്ങൾ നല്‍കിനൽകി സഹായിക്കുകയും ചെയ്യുക. നിങ്ങളുടെ അടിമസ്ത്രീകള്‍അടിമസ്ത്രീകൾ ചാരിത്രശുദ്ധിയോടെ ജീവിക്കാന്‍ജീവിക്കാൻ അഗ്രഹിക്കുന്നുണ്ടെങ്കില്‍അഗ്രഹിക്കുന്നുണ്ടെങ്കിൽ ഐഹികജീവിതത്തിന്‍റെഐഹികജീവിതത്തിൻറെ വിഭവം ആഗ്രഹിച്ചു കൊണ്ട്‌ നിങ്ങള്‍നിങ്ങൾ അവരെ വേശ്യാവൃത്തിക്ക്‌ നിര്‍ബന്ധിക്കരുത്‌നിർബന്ധിക്കരുത്‌. വല്ലവനും അവരെ നിര്‍ബന്ധിക്കുന്നനിർബന്ധിക്കുന്ന പക്ഷം അവര്‍അവർ നിര്‍ബന്ധിതരായിനിർബന്ധിതരായി തെറ്റുചെയ്തതിന്‌ ശേഷം തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാകുന്നു.
 
{{verse|34}} തീര്‍ച്ചയായുംതീർച്ചയായും നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ നാം വ്യക്തമായ ദൃഷ്ടാന്തങ്ങളും, നിങ്ങളുടെ മുമ്പ്‌ കഴിഞ്ഞുപോയവരുടെ ( ചരിത്രത്തില്‍ചരിത്രത്തിൽ നിന്നുള്ള ) ഉദാഹരണങ്ങളും, ധര്‍മ്മനിഷ്ഠപാലിക്കുന്നവര്‍ക്ക്‌ധർമ്മനിഷ്ഠപാലിക്കുന്നവർക്ക്‌ വേണ്ടിയുള്ള ഉപദേശവും അവതരിപ്പിച്ചു തന്നിരിക്കുന്നു.
 
{{verse|35}} അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു. അവന്‍റെഅവൻറെ പ്രകാശത്തിന്‍റെപ്രകാശത്തിൻറെ ഉപമയിതാ: ( ചുമരില്‍ചുമരിൽ വിളക്ക്‌ വെക്കാനുള്ള ) ഒരു മാടം അതില്‍അതിൽ ഒരു വിളക്ക്‌. വിളക്ക്‌ ഒരു സ്ഫടികത്തിനകത്ത്‌ . സ്ഫടികം ഒരു ജ്വലിക്കുന്ന നക്ഷത്രം പോലെയിരിക്കുന്നു. അനുഗൃഹീതമായ ഒരു വൃക്ഷത്തില്‍വൃക്ഷത്തിൽ നിന്നാണ്‌ അതിന്‌ ( വിളക്കിന്‌ ) ഇന്ധനം നല്‍കപ്പെടുന്നത്‌നൽകപ്പെടുന്നത്‌. അതായത്‌ കിഴക്ക്‌ ഭാഗത്തുള്ളതോ പടിഞ്ഞാറ്‌ ഭാഗത്തുള്ളതോ അല്ലാത്ത ഒലീവ്‌ വൃക്ഷത്തില്‍വൃക്ഷത്തിൽ നിന്ന്‌. അതിന്‍റെഅതിൻറെ എണ്ണ തീ തട്ടിയില്ലെങ്കില്‍തട്ടിയില്ലെങ്കിൽ പോലും പ്രകാശിക്കുമാറാകുന്നു. ( അങ്ങനെ ) പ്രകാശത്തിന്‍മേല്‍പ്രകാശത്തിൻമേൽ പ്രകാശം. അല്ലാഹു തന്‍റെതൻറെ പ്രകാശത്തിലേക്ക്‌ താന്‍താൻ ഉദ്ദേശിക്കുന്നവരെ നയിക്കുന്നു. അല്ലാഹു ജനങ്ങള്‍ക്ക്‌ജനങ്ങൾക്ക്‌ വേണ്ടി ഉപമകള്‍ഉപമകൾ വിവരിച്ചുകൊടുക്കുന്നു. അല്ലാഹു ഏത്‌ കാര്യത്തെപ്പറ്റിയും അറിവുള്ളവനത്രെ.
 
{{verse|36}} ചില ഭവനങ്ങളിലത്രെ ( ആ വെളിച്ചമുള്ളത്‌. ) അവ ഉയര്‍ത്തപ്പെടാനുംഉയർത്തപ്പെടാനും അവയില്‍അവയിൽ തന്‍റെതൻറെ നാമം സ്മരിക്കപ്പെടാനും അല്ലാഹു ഉത്തരവ്‌ നല്‍കിയിരിക്കുന്നുനൽകിയിരിക്കുന്നു. അവയില്‍അവയിൽ രാവിലെയും സന്ധ്യാസമയങ്ങളിലും അവന്‍റെഅവൻറെ മഹത്വം പ്രകീര്‍ത്തിച്ചുപ്രകീർത്തിച്ചു കൊണ്ടിരിക്കുന്നു.
 
{{verse|37}} ചില ആളുകള്‍ആളുകൾ. അല്ലാഹുവെ സ്മരിക്കുന്നതില്‍സ്മരിക്കുന്നതിൽ നിന്നും, നമസ്കാരം മുറപോലെ നിര്‍വഹിക്കുന്നതില്‍നിർവഹിക്കുന്നതിൽ നിന്നും, സകാത്ത്‌ നല്‍കുന്നതില്‍നൽകുന്നതിൽ നിന്നും കച്ചവടമോ ക്രയവിക്രയമോ അവരുടെ ശ്രദ്ധതിരിച്ചുവിടുകയില്ല. ഹൃദയങ്ങളും കണ്ണുകളും ഇളകിമറിയുന്ന ഒരു ദിവസത്തെ അവര്‍അവർ ഭയപ്പെട്ടു കൊണ്ടിരിക്കുന്നു.
 
{{verse|38}} അല്ലാഹു അവര്‍ക്ക്‌അവർക്ക്‌ അവര്‍അവർ പ്രവര്‍ത്തിച്ചതിനുള്ളപ്രവർത്തിച്ചതിനുള്ള ഏറ്റവും നല്ല പ്രതിഫലം നല്‍കുവാനുംനൽകുവാനും, അവന്‍റെഅവൻറെ അനുഗ്രഹത്തില്‍അനുഗ്രഹത്തിൽ നിന്ന്‌ അവര്‍ക്ക്‌അവർക്ക്‌ കൂടുതലായി നല്‍കുവാനുംനൽകുവാനും വേണ്ടിയത്രെ അത്‌. അല്ലാഹു അവന്‍അവൻ ഉദ്ദേശിക്കുന്നവര്‍ക്ക്‌ഉദ്ദേശിക്കുന്നവർക്ക്‌ കണക്ക്‌ നോക്കാതെ തന്നെ നല്‍കുന്നുനൽകുന്നു.
 
{{verse|39}} അവിശ്വസിച്ചവരാകട്ടെ അവരുടെ കര്‍മ്മങ്ങള്‍കർമ്മങ്ങൾ മരുഭൂമിയിലെ മരീചിക പോലെയാകുന്നു. ദാഹിച്ചവന്‍ദാഹിച്ചവൻ അത്‌ വെള്ളമാണെന്ന്‌ വിചാരിക്കുന്നു. അങ്ങനെ അവന്‍അവൻ അതിന്നടുത്തേക്ക്‌ ചെന്നാല്‍ചെന്നാൽ അങ്ങനെ ഒന്ന്‌ ഉള്ളതായി തന്നെ അവന്‍അവൻ കണ്ടെത്തുകയില്ല. എന്നാല്‍എന്നാൽ തന്‍റെതൻറെ അടുത്ത്‌ അല്ലാഹുവെ അവന്‍അവൻ കണ്ടെത്തുന്നതാണ്‌. അപ്പോള്‍അപ്പോൾ ( അല്ലാഹു ) അവന്ന്‌ അവന്‍റെഅവൻറെ കണക്ക്‌ തീര്‍ത്തുതീർത്തു കൊടുക്കുന്നതാണ്‌. അല്ലാഹു അതിവേഗം കണക്ക്‌ നോക്കുന്നവനത്രെ.
 
{{verse|40}} അല്ലെങ്കില്‍അല്ലെങ്കിൽ ആഴക്കടലിലെ ഇരുട്ടുകള്‍ഇരുട്ടുകൾ പോലെയാകുന്നു. ( അവരുടെ പ്രവര്‍ത്തനങ്ങളുടെപ്രവർത്തനങ്ങളുടെ ഉപമ ) . തിരമാല അതിനെ ( കടലിനെ ) പൊതിയുന്നു. അതിനു മീതെ വീണ്ടും തിരമാല. അതിനു മീതെ കാര്‍മേഘംകാർമേഘം. അങ്ങനെ ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍ഇരുട്ടുകൾ. അവന്‍റെഅവൻറെ കൈ പുറത്തേക്ക്‌ നീട്ടിയാല്‍നീട്ടിയാൽ അതുപോലും അവന്‍അവൻ കാണുമാറാകില്ല. അല്ലാഹു ആര്‍ക്ക്‌ആർക്ക്‌ പ്രകാശം നല്‍കിയിട്ടില്ലയോനൽകിയിട്ടില്ലയോ അവന്ന്‌ യാതൊരു പ്രകാശവുമില്ല.
 
{{verse|41}} ആകാശങ്ങളിലും ഭൂമിയിലുമുള്ളവരും, ചിറക്‌ നിവര്‍ത്തിപ്പിടിച്ചുനിവർത്തിപ്പിടിച്ചു കൊണ്ട്‌ പക്ഷികളും അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ മഹത്വം പ്രകീര്‍ത്തിച്ചുപ്രകീർത്തിച്ചു കൊണ്ടിരിക്കുന്നു എന്ന്‌ നീ കണ്ടില്ലേ? ഓരോരുത്തര്‍ക്കുംഓരോരുത്തർക്കും തന്‍റെതൻറെ പ്രാര്‍ത്ഥനയുംപ്രാർത്ഥനയും കീര്‍ത്തനവുംകീർത്തനവും എങ്ങനെയെന്ന്‌ അറിവുണ്ട്‌. അവര്‍അവർ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിപ്രവർത്തിക്കുന്നതിനെപ്പറ്റി അല്ലാഹു അറിയുന്നവനത്രെ.
 
{{verse|42}} അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അല്ലാഹുവിങ്കലേക്ക്‌ തന്നെയാണ്‌ മടക്കവും.
 
{{verse|43}} അല്ലാഹു കാര്‍മേഘത്തെകാർമേഘത്തെ തെളിച്ച്‌ കൊണ്ട്‌ വരികയും, എന്നിട്ട്‌ അത്‌ തമ്മില്‍തമ്മിൽ സംയോജിപ്പിക്കുകയും, എന്നിട്ടതിനെ അവന്‍അവൻ അട്ടിയാക്കുകയും ചെയ്യുന്നു. എന്ന്‌ നീ കണ്ടില്ലേ? അപ്പോള്‍അപ്പോൾ അതിന്നിടയിലൂടെ മഴ പുറത്ത്‌ വരുന്നതായി നിനക്ക്‌ കാണാം. ആകാശത്ത്‌ നിന്ന്‌ -അവിടെ മലകള്‍മലകൾ പോലുള്ള മേഘകൂമ്പാരങ്ങളില്‍മേഘകൂമ്പാരങ്ങളിൽ നിന്ന്‌ -അവന്‍അവൻ ആലിപ്പഴം ഇറക്കുകയും എന്നിട്ട്‌ താന്‍താൻ ഉദ്ദേശിക്കുന്നവര്‍ക്ക്‌ഉദ്ദേശിക്കുന്നവർക്ക്‌ അത്‌ അവന്‍അവൻ ബാധിപ്പിക്കുകയും താന്‍താൻ ഉദ്ദേശിക്കുന്നവരില്‍ഉദ്ദേശിക്കുന്നവരിൽ നിന്ന്‌ അത്‌ തിരിച്ചുവിടുകയും ചെയ്യുന്നു. അതിന്‍റെഅതിൻറെ മിന്നല്‍മിന്നൽ വെളിച്ചം കാഴ്ചകള്‍കാഴ്ചകൾ റാഞ്ചിക്കളയുമാറാകുന്നു.
 
{{verse|44}} അല്ലാഹു രാവും പകലും മാറ്റി മറിച്ചു കൊണ്ടിരിക്കുന്നു. തീര്‍ച്ചയായുംതീർച്ചയായും അതില്‍അതിൽ കണ്ണുള്ളവര്‍ക്ക്‌കണ്ണുള്ളവർക്ക്‌ ഒരു ചിന്താവിഷയമുണ്ട്‌.
 
{{verse|45}} എല്ലാ ജന്തുക്കളെയും അല്ലാഹു വെള്ളത്തില്‍വെള്ളത്തിൽ നിന്ന്‌ സൃഷ്ടിച്ചിരിക്കുന്നു. അവരുടെ കൂട്ടത്തില്‍കൂട്ടത്തിൽ ഉദരത്തില്‍മേല്‍ഉദരത്തിൽമേൽ ഇഴഞ്ഞ്‌ നടക്കുന്നവരുണ്ട്‌. രണ്ട്‌ കാലില്‍കാലിൽ നടക്കുന്നവരും അവരിലുണ്ട്‌. നാലുകാലില്‍നാലുകാലിൽ നടക്കുന്നവരും അവരിലുണ്ട്‌. അല്ലാഹു താന്‍താൻ ഉദ്ദേശിക്കുന്നത്‌ സൃഷ്ടിക്കുന്നു. തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാകുന്നു.
 
{{verse|46}} ( യാഥാര്‍ത്ഥ്യംയാഥാർത്ഥ്യം ) വ്യക്തമാക്കുന്ന ദൃഷ്ടാന്തങ്ങള്‍ദൃഷ്ടാന്തങ്ങൾ നാം അവതരിപ്പിച്ചിരിക്കുന്നു. അല്ലാഹു താന്‍താൻ ഉദ്ദേശിക്കുന്നവരെ നേരായ പാതയിലേക്ക്‌ നയിക്കുന്നു.
 
{{verse|47}} അവര്‍അവർ പറയുന്നു; ഞങ്ങള്‍ഞങ്ങൾ അല്ലാഹുവിലും റസൂലിലും വിശ്വസിക്കുകയും, അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന്‌. പിന്നെ അതിന്‌ ശേഷം അവരില്‍അവരിൽ ഒരു വിഭാഗമതാ പിന്‍മാറിപ്പോകുന്നുപിൻമാറിപ്പോകുന്നു. അവര്‍അവർ വിശ്വാസികളല്ല തന്നെ.
 
{{verse|48}} അവര്‍ക്കിടയില്‍അവർക്കിടയിൽ ( റസൂല്‍റസൂൽ ) തീര്‍പ്പുകല്‍പിക്കുന്നതിനായിതീർപ്പുകൽപിക്കുന്നതിനായി അല്ലാഹുവിലേക്കും അവന്‍റെഅവൻറെ റസൂലിലേക്കും അവര്‍അവർ വിളിക്കപ്പെട്ടാല്‍വിളിക്കപ്പെട്ടാൽ അപ്പോഴതാ അവരില്‍അവരിൽ ഒരു വിഭാഗം തിരിഞ്ഞുകളയുന്നു.
 
{{verse|49}} ന്യായം അവര്‍ക്ക്‌അവർക്ക്‌ അനുകൂലമാണെങ്കിലോ അവര്‍അവർ അദ്ദേഹത്തിന്‍റെഅദ്ദേഹത്തിൻറെ ( റസൂലിന്‍റെറസൂലിൻറെ ) അടുത്തേക്ക്‌ വിധേയത്വത്തോട്‌ കൂടി വരികയും ചെയ്യും.
 
{{verse|50}} അവരുടെ ഹൃദയങ്ങളില്‍ഹൃദയങ്ങളിൽ വല്ല രോഗവുമുണ്ടോ? അതല്ല അവര്‍ക്ക്‌അവർക്ക്‌ സംശയം പിടിപെട്ടിരിക്കുകയാണോ? അതല്ല അല്ലാഹുവും അവന്‍റെഅവൻറെ റസൂലും അവരോട്‌ അനീതി പ്രവര്‍ത്തിക്കുമെന്ന്‌പ്രവർത്തിക്കുമെന്ന്‌ അവര്‍അവർ ഭയപ്പെടുകയാണോ? അല്ല, അവര്‍അവർ തന്നെയാകുന്നു അക്രമികള്‍അക്രമികൾ.
 
{{verse|51}} തങ്ങള്‍ക്കിടയില്‍തങ്ങൾക്കിടയിൽ ( റസൂല്‍റസൂൽ ) തീര്‍പ്പുകല്‍പിക്കുന്നതിനായിതീർപ്പുകൽപിക്കുന്നതിനായി അല്ലാഹുവിലേക്കും റസൂലിലേക്കും വിളിക്കപ്പെട്ടാല്‍വിളിക്കപ്പെട്ടാൽ സത്യവിശ്വാസികളുടെ വാക്ക്‌, ഞങ്ങള്‍ഞങ്ങൾ കേള്‍ക്കുകയുംകേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന്‌ പറയുക മാത്രമായിരിക്കും. അവര്‍അവർ തന്നെയാണ്‌ വിജയികള്‍വിജയികൾ.
 
{{verse|52}} അല്ലാഹുവെയും റസൂലിനെയും അനുസരിക്കുകയും, അല്ലാഹുവെ ഭയപ്പെടുകയും അവനോട്‌ സൂക്ഷ്മത പുലര്‍ത്തുകയുംപുലർത്തുകയും ചെയ്യുന്നവരാരോ അവര്‍അവർ തന്നെയാണ്‌ വിജയം നേടിയവര്‍നേടിയവർ.
 
{{verse|53}} നീ അവരോട്‌ കല്‍പിക്കുകയാണെങ്കില്‍കൽപിക്കുകയാണെങ്കിൽ അവര്‍അവർ പുറപ്പെടുക തന്നെ ചെയ്യുമെന്ന്‌ - അവര്‍ക്ക്‌അവർക്ക്‌ സത്യം ചെയ്യാന്‍ചെയ്യാൻ കഴിയുന്ന വിധത്തിലെല്ലാം -അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ പേരില്‍പേരിൽ അവര്‍അവർ സത്യം ചെയ്ത്‌ പറഞ്ഞു. നീ പറയുക: നിങ്ങള്‍നിങ്ങൾ സത്യം ചെയ്യേണ്ടതില്ല. ന്യായമായ അനുസരണമാണ്‌ വേണ്ടത്‌. തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു നിങ്ങള്‍നിങ്ങൾ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിപ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.
 
{{verse|54}} നീ പറയുക: നിങ്ങള്‍നിങ്ങൾ അല്ലാഹുവെ അനുസരിക്കുവിന്‍അനുസരിക്കുവിൻ. റസൂലിനെയും നിങ്ങള്‍നിങ്ങൾ അനുസരിക്കുവിന്‍അനുസരിക്കുവിൻ. എന്നാല്‍എന്നാൽ നിങ്ങള്‍നിങ്ങൾ പിന്തിരിയുന്ന പക്ഷം അദ്ദേഹം ( റസൂല്‍റസൂൽ ) ചുമതലപ്പെടുത്തപ്പെട്ട കാര്യത്തില്‍കാര്യത്തിൽ മാത്രമാണ്‌ അദ്ദേഹത്തിന്‌ ബാധ്യതയുള്ളത്‌. നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ബാധ്യതയുള്ളത്‌ നിങ്ങള്‍നിങ്ങൾ ചുമതല ഏല്‍പിക്കപ്പെട്ടഏൽപിക്കപ്പെട്ട കാര്യത്തിലാണ്‌. നിങ്ങള്‍നിങ്ങൾ അദ്ദേഹത്തെ അനുസരിക്കുകയാണെങ്കില്‍അനുസരിക്കുകയാണെങ്കിൽ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ സന്‍മാര്‍ഗംസൻമാർഗം പ്രാപിക്കാം. റസൂലിന്‍റെറസൂലിൻറെ ബാധ്യത വ്യക്തമായ പ്രബോധനം മാത്രമാകുന്നു.
 
{{verse|55}} നിങ്ങളില്‍നിങ്ങളിൽ നിന്ന്‌ വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍സൽകർമ്മങ്ങൾ പ്രവര്‍ത്തിക്കുകയുംപ്രവർത്തിക്കുകയും ചെയ്തവരോട്‌ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു; അവരുടെ മുമ്പുള്ളവര്‍ക്ക്‌മുമ്പുള്ളവർക്ക്‌ പ്രാതിനിധ്യം നല്‍കിയത്‌നൽകിയത്‌ പോലെതന്നെ തീര്‍ച്ചയായുംതീർച്ചയായും ഭൂമിയില്‍ഭൂമിയിൽ അവന്‍അവൻ അവര്‍ക്ക്‌അവർക്ക്‌ പ്രാതിനിധ്യം നല്‍കുകയുംനൽകുകയും, അവര്‍ക്ക്‌അവർക്ക്‌ അവന്‍അവൻ തൃപ്തിപ്പെട്ട്‌ കൊടുത്ത അവരുടെ മതത്തിന്‍റെമതത്തിൻറെ കാര്യത്തില്‍കാര്യത്തിൽ അവര്‍ക്ക്‌അവർക്ക്‌ അവന്‍അവൻ സ്വാധീനം നല്‍കുകയുംനൽകുകയും, അവരുടെ ഭയപ്പാടിന്‌ ശേഷം അവര്‍ക്ക്‌അവർക്ക്‌ നിര്‍ഭയത്വംനിർഭയത്വം പകരം നല്‍കുകയുംനൽകുകയും ചെയ്യുന്നതാണെന്ന്‌. എന്നെയായിരിക്കും അവര്‍അവർ ആരാധിക്കുന്നത്‌. എന്നോട്‌ യാതൊന്നും അവര്‍അവർ പങ്കുചേര്‍ക്കുകയില്ലപങ്കുചേർക്കുകയില്ല. അതിന്‌ ശേഷം ആരെങ്കിലും നന്ദികേട്‌ കാണിക്കുന്ന പക്ഷം അവര്‍അവർ തന്നെയാകുന്നു ധിക്കാരികള്‍ധിക്കാരികൾ.
 
{{verse|56}} നിങ്ങള്‍നിങ്ങൾ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയുംനിർവഹിക്കുകയും സകാത്ത്‌ നല്‍കുകയുംനൽകുകയും, റസൂലിനെ അനുസരിക്കുകയും ചെയ്യുവിന്‍ചെയ്യുവിൻ. നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ കാരുണ്യം ലഭിച്ചേക്കാം.
 
{{verse|57}} സത്യനിഷേധികള്‍സത്യനിഷേധികൾ ഭൂമിയില്‍ഭൂമിയിൽ ( അല്ലാഹുവെ ) തോല്‍പിച്ച്‌തോൽപിച്ച്‌ കളയുന്നവരാണെന്ന്‌ നീ വിചാരിക്കരുത്‌. അവരുടെ വാസസ്ഥലം നരകമാകുന്നു. ചെന്നുചേരാനുള്ള ആ സ്ഥലം വളരെ ചീത്ത.
 
{{verse|58}} സത്യവിശ്വാസികളേ, നിങ്ങളുടെ വലതുകൈകള്‍വലതുകൈകൾ ഉടമപ്പെടുത്തിയവ ( അടിമകള്‍അടിമകൾ ) രും, നിങ്ങളില്‍നിങ്ങളിൽ പ്രായപൂര്‍ത്തിപ്രായപൂർത്തി എത്തിയിട്ടില്ലാത്തവരും മൂന്ന്‌ സന്ദര്‍ഭങ്ങളില്‍സന്ദർഭങ്ങളിൽ നിങ്ങളോട്‌ ( പ്രവേശനത്തിന്‌ ) അനുവാദം തേടിക്കൊള്ളട്ടെ. പ്രഭാതനമസ്കാരത്തിനു മുമ്പും, ഉച്ചസമയത്ത്‌ ( ഉറങ്ങുവാന്‍ഉറങ്ങുവാൻ ) നിങ്ങളുടെ വസ്ത്രങ്ങള്‍വസ്ത്രങ്ങൾ മേറ്റീവ്ക്കുന്ന സമയത്തും, ഇശാ നമസ്കാരത്തിന്‌ ശേഷവും. നിങ്ങളുടെ മൂന്ന്‌ സ്വകാര്യ സന്ദര്‍ഭങ്ങളത്രെസന്ദർഭങ്ങളത്രെ ഇത്‌. ഈ സന്ദര്‍ഭങ്ങള്‍ക്ക്‌സന്ദർഭങ്ങൾക്ക്‌ ശേഷം നിങ്ങള്‍ക്കോനിങ്ങൾക്കോ അവര്‍ക്കോഅവർക്കോ ( കൂടിക്കലര്‍ന്ന്‌കൂടിക്കലർന്ന്‌ ജീവിക്കുന്നതിന്‌ ) യാതൊരു കുറ്റവുമില്ല. അവര്‍അവർ നിങ്ങളുടെ അടുത്ത്‌ ചുറ്റി നടക്കുന്നവരത്രെ. നിങ്ങള്‍നിങ്ങൾ അന്യോന്യം ഇടകലര്‍ന്ന്‌ഇടകലർന്ന്‌ വര്‍ത്തിക്കുന്നുവർത്തിക്കുന്നു. അപ്രകാരം അല്ലാഹു നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ തെളിവുകള്‍തെളിവുകൾ വിവരിച്ചുതരുന്നു. അല്ലാഹു സര്‍വ്വജ്ഞനുംസർവ്വജ്ഞനും യുക്തിമാനുമാകുന്നു.
 
{{verse|59}} നിങ്ങളില്‍നിങ്ങളിൽ നിന്നുള്ള കുട്ടികള്‍കുട്ടികൾ പ്രായപൂര്‍ത്തിയെത്തിയാല്‍പ്രായപൂർത്തിയെത്തിയാൽ അവരും അവര്‍ക്ക്‌അവർക്ക്‌ മുമ്പുള്ളവര്‍മുമ്പുള്ളവർ സമ്മതം ചോദിച്ചത്‌ പോലെത്തന്നെ സമ്മതം ചോദിക്കേണ്ടതാണ്‌. അപ്രകാരം അല്ലാഹു നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ അവന്‍റെഅവൻറെ തെളിവുകള്‍തെളിവുകൾ വിവരിച്ചുതരുന്നു. അല്ലാഹു സര്‍വ്വജ്ഞനുംസർവ്വജ്ഞനും യുക്തിമാനുമാകുന്നു.
 
{{verse|60}} വിവാഹ ജീവിതം പ്രതീക്ഷിക്കാത്ത കിഴവികളെ സംബന്ധിച്ചടത്തോളം സൌന്ദര്യം പ്രദര്‍ശിപ്പിക്കാത്തവരായിക്കൊണ്ട്‌പ്രദർശിപ്പിക്കാത്തവരായിക്കൊണ്ട്‌ തങ്ങളുടെ മേല്‍വസ്ത്രങ്ങള്‍മേൽവസ്ത്രങ്ങൾ മാറ്റി വെക്കുന്നതില്‍വെക്കുന്നതിൽ അവര്‍ക്ക്‌അവർക്ക്‌ കുറ്റമില്ല. അവര്‍അവർ മാന്യത കാത്തുസൂക്ഷിക്കുന്നതാണ്‌ അവര്‍ക്ക്‌അവർക്ക്‌ കൂടുതല്‍കൂടുതൽ നല്ലത്‌. അല്ലാഹു എല്ലാം കേള്‍ക്കുന്നവനുംകേൾക്കുന്നവനും എല്ലാം അറിയുന്നവനുമാകുന്നു.
 
{{verse|61}} അന്ധന്‍റെഅന്ധൻറെ മേല്‍മേൽ കുറ്റമില്ല. മുടന്തന്‍റെമുടന്തൻറെ മേലും കുറ്റമില്ല. രോഗിയുടെമേലും കുറ്റമില്ല. നിങ്ങളുടെ വീടുകളില്‍വീടുകളിൽ നിന്നോ, നിങ്ങളുടെ പിതാക്കളുടെ വീടുകളില്‍വീടുകളിൽ നിന്നോ, നിങ്ങളുടെ മാതാക്കളുടെ വീടുകളില്‍വീടുകളിൽ നിന്നോ, നിങ്ങളുടെ സഹോദരന്‍മാരുടെസഹോദരൻമാരുടെ വീടുകളില്‍വീടുകളിൽ നിന്നോ, നിങ്ങളുടെ സഹോദരിമാരുടെ വീടുകളില്‍വീടുകളിൽ നിന്നോ, നിങ്ങളുടെ പിതൃവ്യന്‍മാരുടെപിതൃവ്യൻമാരുടെ വീടുകളില്‍വീടുകളിൽ നിന്നോ, നിങ്ങളുടെ അമ്മായികളുടെ വീടുകളില്‍വീടുകളിൽ നിന്നോ, നിങ്ങളുടെ അമ്മാവന്‍മാരുടെഅമ്മാവൻമാരുടെ വീടുകളില്‍വീടുകളിൽ നിന്നോ, നിങ്ങളുടെ മാതൃസഹോദരികളുടെ വീടുകളില്‍വീടുകളിൽ നിന്നോ, താക്കോലുകള്‍താക്കോലുകൾ നിങ്ങളുടെ കൈവശത്തിലിരിക്കുന്ന വീടുകളില്‍വീടുകളിൽ നിന്നോ, നിങ്ങളുടെ സ്നേഹിതന്‍റെസ്നേഹിതൻറെ വീട്ടില്‍വീട്ടിൽ നിന്നോ നിങ്ങള്‍നിങ്ങൾ ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍കാര്യത്തിൽ നിങ്ങള്‍ക്കുംനിങ്ങൾക്കും കുറ്റമില്ല. നിങ്ങള്‍നിങ്ങൾ ഒരുമിച്ചോ വെവ്വേറെയോ ഭക്ഷണം കഴിക്കുന്നതിന്‌ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ കുറ്റമില്ല. എന്നാല്‍എന്നാൽ നിങ്ങള്‍നിങ്ങൾ വല്ല വീടുകളിലും പ്രവേശിക്കുകയാണെങ്കില്‍പ്രവേശിക്കുകയാണെങ്കിൽ അല്ലാഹുവിങ്കല്‍അല്ലാഹുവിങ്കൽ നിന്നുള്ള അനുഗൃഹീതവും പാവനവുമായ ഒരു ഉപചാരമെന്ന നിലയില്‍നിലയിൽ നിങ്ങള്‍നിങ്ങൾ അന്യോന്യം സലാം പറയണം. നിങ്ങള്‍നിങ്ങൾ ചിന്തിച്ചു ഗ്രഹിക്കുന്നതിന്‌ വേണ്ടി അപ്രകാരം അല്ലാഹു നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ തെളിവുകള്‍തെളിവുകൾ വിവരിച്ചുതരുന്നു.
 
{{verse|62}} അല്ലാഹുവിലും അവന്‍റെഅവൻറെ റസൂലിലും വിശ്വസിച്ചവര്‍വിശ്വസിച്ചവർ മാത്രമാകുന്നു സത്യവിശ്വാസികള്‍സത്യവിശ്വാസികൾ. അദ്ദേഹത്തോടൊപ്പം അവര്‍അവർ വല്ല പൊതുകാര്യത്തിലും ഏര്‍പെട്ടിരിക്കുകയാണെങ്കില്‍ഏർപെട്ടിരിക്കുകയാണെങ്കിൽ അദ്ദേഹത്തോട്‌ അനുവാദം ചോദിക്കാതെ അവര്‍അവർ പിരിഞ്ഞു പോകുകയില്ല. തീര്‍ച്ചയായുംതീർച്ചയായും നിന്നോട്‌ അനുവാദം ചോദിക്കുന്നവരാരോ അവരാകുന്നു അല്ലാഹുവിലും അവന്‍റെഅവൻറെ റസൂലിലും വിശ്വസിക്കുന്നവര്‍വിശ്വസിക്കുന്നവർ. അങ്ങനെ അവരുടെ എന്തെങ്കിലും ആവശ്യത്തിന്‌ വേണ്ടി ( പിരിഞ്ഞ്‌ പോകാന്‍പോകാൻ ) അവര്‍അവർ നിന്നോട്‌ അനുവാദം ചോദിക്കുകയാണെങ്കില്‍ചോദിക്കുകയാണെങ്കിൽ അവരില്‍അവരിൽ നീ ഉദ്ദേശിക്കുന്നവര്‍ക്ക്‌ഉദ്ദേശിക്കുന്നവർക്ക്‌ നീ അനുവാദം നല്‍കുകയുംനൽകുകയും, അവര്‍ക്ക്‌അവർക്ക്‌ വേണ്ടി നീ അല്ലാഹുവോട്‌ പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
 
{{verse|63}} നിങ്ങള്‍ക്കിടയില്‍നിങ്ങൾക്കിടയിൽ റസൂലിന്‍റെറസൂലിൻറെ വിളിയെ നിങ്ങളില്‍നിങ്ങളിൽ ചിലര്‍ചിലർ ചിലരെ വിളിക്കുന്നത്‌ പോലെ നിങ്ങള്‍നിങ്ങൾ ആക്കിത്തീര്‍ക്കരുത്‌ആക്കിത്തീർക്കരുത്‌. ( മറ്റുള്ളവരുടെ ) മറപിടിച്ചുകൊണ്ട്‌ നിങ്ങളുടെ കൂട്ടത്തില്‍കൂട്ടത്തിൽ നിന്ന്‌ ചോര്‍ന്ന്‌ചോർന്ന്‌ പോകുന്നവരെ അല്ലാഹു അറിയുന്നുണ്ട്‌. ആകയാല്‍ആകയാൽ അദ്ദേഹത്തിന്‍റെഅദ്ദേഹത്തിൻറെ കല്‍പനയ്ക്ക്‌കൽപനയ്ക്ക്‌ എതിര്‍എതിർ പ്രവര്‍ത്തിക്കുന്നവര്‍പ്രവർത്തിക്കുന്നവർ തങ്ങള്‍ക്ക്‌തങ്ങൾക്ക്‌ വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത്‌ സൂക്ഷിച്ചു കൊള്ളട്ടെ.
 
{{verse|64}} അറിയുക: തീര്‍ച്ചയായുംതീർച്ചയായും അല്ലാഹുവിനുള്ളതാകുന്നു ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം. നിങ്ങള്‍നിങ്ങൾ ഏതൊരു നിലപാടിലാണെന്ന്‌ അവന്നറിയാം. അവങ്കലേക്ക്‌ അവര്‍അവർ മടക്കപ്പെടുന്ന ദിവസം അവന്നറിയാം. അപ്പോള്‍അപ്പോൾ അവര്‍അവർ പ്രവര്‍ത്തിച്ചതിനെപ്പറ്റിപ്രവർത്തിച്ചതിനെപ്പറ്റി അവര്‍ക്കവന്‍അവർക്കവൻ പറഞ്ഞുകൊടുക്കുന്നതാണ്‌. അല്ലാഹു ഏതു കാര്യത്തെപ്പറ്റിയും അറിവുള്ളവനത്രെ.
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/നൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്