"പരിശുദ്ധ ഖുർആൻ/ഫതഹ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Holy Quran/Chapter 48}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ അദ്ധ്യായങ്ങള്‍‎അദ്ധ്യായങ്ങൾ‎}}
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/മുഹമ്മദ്|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ഹുജുറാത്|
}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ}}
 
{{verse|1}} തീര്‍ച്ചയായുംതീർച്ചയായും നിനക്ക്‌ നാം പ്രത്യക്ഷമായ ഒരു വിജയം നല്‍കിയിരിക്കുന്നുനൽകിയിരിക്കുന്നു.
 
{{verse|2}} നിന്‍റെനിൻറെ പാപത്തില്‍പാപത്തിൽ നിന്ന്‌ മുമ്പ്‌ കഴിഞ്ഞുപോയതും പിന്നീട്‌ ഉണ്ടാകുന്നതും അല്ലാഹു നിനക്ക്‌ പൊറുത്തുതരുന്നതിനു വേണ്ടിയും, അവന്‍റെഅവൻറെ അനുഗ്രഹം നിനക്ക്‌ നിറവേറ്റിത്തരുന്നതിനു വേണ്ടിയും, നിന്നെ നേരായ പാതയിലൂടെ നയിക്കുന്നതിന്‌ വേണ്ടിയുമാകുന്നു അത്‌.
 
{{verse|3}} അന്തസ്സാര്‍ന്നഅന്തസ്സാർന്ന ഒരു സഹായം അല്ലാഹു നിനക്ക്‌ നല്‍കാന്‍നൽകാൻ വേണ്ടിയും.
 
{{verse|4}} അവനാകുന്നു സത്യവിശ്വാസികളുടെ ഹൃദയങ്ങളില്‍ഹൃദയങ്ങളിൽ ശാന്തി ഇറക്കികൊടുത്തത.്‌ അവരുടെ വിശ്വാസത്തോടൊപ്പം കൂടുതല്‍കൂടുതൽ വിശ്വാസം ഉണ്ടായിത്തീരുന്നതിന്‌ വേണ്ടി. അല്ലാഹുവിന്നുള്ളതാകുന്നു ആകാശങ്ങളിലെയും ഭൂമിയിലെയും സൈന്യങ്ങള്‍സൈന്യങ്ങൾ. അല്ലാഹു സര്‍വ്വജ്ഞനുംസർവ്വജ്ഞനും യുക്തിമാനുമായിരിക്കുന്നു.
 
{{verse|5}} സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും താഴ്ഭാഗത്തു കൂടി നദികള്‍നദികൾ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍സ്വർഗത്തോപ്പുകളിൽ നിത്യവാസികളെന്ന നിലയില്‍നിലയിൽ പ്രവേശിപ്പിക്കാന്‍പ്രവേശിപ്പിക്കാൻ വേണ്ടിയത്രെ അത്‌. അവരില്‍അവരിൽ നിന്ന്‌ അവരുടെ തിന്‍മകള്‍തിൻമകൾ മായ്ച്ചുകളയുവാന്‍മായ്ച്ചുകളയുവാൻ വേണ്ടിയും. അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ അടുക്കല്‍അടുക്കൽ അത്‌ ഒരു മഹാഭാഗ്യമാകുന്നു.
 
{{verse|6}} അല്ലാഹുവെപ്പറ്റി തെറ്റായ ധാരണവെച്ചുപുലര്‍ത്തുന്നധാരണവെച്ചുപുലർത്തുന്ന കപടവിശ്വാസികളെയും കപടവിശ്വാസിനികളെയും ബഹുദൈവവിശ്വാസികളെയും ബഹുദൈവവിശ്വാസിനികളെയും ശിക്ഷിക്കുവാന്‍ശിക്ഷിക്കുവാൻ വേണ്ടിയുമാണത്‌. അവരുടെ മേല്‍മേൽ തിന്‍മയുടെതിൻമയുടെ വലയമുണ്ട്‌. അല്ലാഹു അവരുടെ നേരെ കോപിക്കുകയും അവരെ ശപിക്കുകയും, അവര്‍ക്ക്‌അവർക്ക്‌ വേണ്ടി നരകം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. ചെന്നുചേരാനുള്ള ആ സ്ഥലം എത്രമോശം.
 
{{verse|7}} അല്ലാഹുവിന്നുള്ളതാകുന്നു ആകാശങ്ങളിലെയും ഭൂമിയിലെയും സൈന്യങ്ങള്‍സൈന്യങ്ങൾ. അല്ലാഹു പ്രതാപിയും യുക്തിമാനുമായിരിക്കുന്നു.
 
{{verse|8}} തീര്‍ച്ചയായുംതീർച്ചയായും നിന്നെ നാം ഒരു സാക്ഷിയായും സന്തോഷവാര്‍ത്തസന്തോഷവാർത്ത നല്‍കുന്നവനായുംനൽകുന്നവനായും താക്കീതുകാരനായും അയച്ചിരിക്കുന്നു.
 
{{verse|9}} അല്ലാഹുവിലും അവന്‍റെഅവൻറെ റസൂലിലും നിങ്ങള്‍നിങ്ങൾ വിശ്വസിക്കുവാനും അവനെ സഹായിക്കുവാനും ആദരിക്കുവാനും രാവിലെയും വൈകുന്നേരവും നിങ്ങള്‍നിങ്ങൾ അവന്‍റെഅവൻറെ മഹത്വം പ്രകീര്‍ത്തിക്കുവാനുംപ്രകീർത്തിക്കുവാനും വേണ്ടി.
 
{{verse|10}} തീര്‍ച്ചയായുംതീർച്ചയായും നിന്നോട്‌ പ്രതിജ്ഞ ചെയ്യുന്നവര്‍ചെയ്യുന്നവർ അല്ലാഹുവോട്‌ തന്നെയാണ്‌ പ്രതിജ്ഞ ചെയ്യുന്നത്‌. അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ കൈ അവരുടെ കൈകള്‍ക്കുകൈകൾക്കു മീതെയുണ്ട്‌. അതിനാല്‍അതിനാൽ ആരെങ്കിലും ( അത്‌ ) ലംഘിക്കുന്ന പക്ഷം ലംഘിക്കുന്നതിന്‍റെലംഘിക്കുന്നതിൻറെ ദോഷഫലം അവന്‌ തന്നെയാകുന്നു. താന്‍താൻ അല്ലാഹുവുമായി ഉടമ്പടിയില്‍ഉടമ്പടിയിൽ ഏര്‍പെട്ടഏർപെട്ട കാര്യം വല്ലവനും നിറവേറ്റിയാല്‍നിറവേറ്റിയാൽ അവന്ന്‌ മഹത്തായ പ്രതിഫലം നല്‍കുന്നതാണ്‌നൽകുന്നതാണ്‌.
 
{{verse|11}} ഗ്രാമീണ അറബികളില്‍അറബികളിൽ നിന്ന്‌ പിന്നോക്കം മാറി നിന്നവര്‍നിന്നവർ നിന്നോട്‌ പറഞ്ഞേക്കും: ഞങ്ങളുടെ സ്വത്തുക്കളുടെയും കുടുംബങ്ങളുടെയും കാര്യം ഞങ്ങളെ ( നിങ്ങളോടൊപ്പം വരാന്‍വരാൻ പറ്റാത്ത വിധം ) വ്യാപൃതരാക്കികളഞ്ഞു. അത്‌ കൊണ്ട്‌ താങ്കള്‍താങ്കൾ ഞങ്ങള്‍ക്കുഞങ്ങൾക്കു പാപമോചനത്തിനായി പ്രാര്‍ത്ഥിക്കണംപ്രാർത്ഥിക്കണം. അവരുടെ നാവുകള്‍നാവുകൾ കൊണ്ട്‌ അവര്‍അവർ പറയുന്നത്‌ അവരുടെ ഹൃദയങ്ങളിലുള്ളതല്ലാത്ത കാര്യമാണ്‌. നീ പറയുക: അപ്പോള്‍അപ്പോൾ അല്ലാഹു നിങ്ങള്‍ക്കുനിങ്ങൾക്കു വല്ല ഉപദ്രവവും ചെയ്യാന്‍ചെയ്യാൻ ഉദ്ദേശിച്ചാല്‍ഉദ്ദേശിച്ചാൽ അല്ലെങ്കില്‍അല്ലെങ്കിൽ അവന്‍അവൻ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ വല്ല ഉപകാരവും ചെയ്യാന്‍ചെയ്യാൻ ഉദ്ദേശിച്ചാല്‍ഉദ്ദേശിച്ചാൽ അവന്‍റെഅവൻറെ പക്കല്‍പക്കൽ നിന്ന്‌ നിങ്ങള്‍ക്കുനിങ്ങൾക്കു വല്ലതും അധീനപ്പെടുത്തിത്തരാന്‍അധീനപ്പെടുത്തിത്തരാൻ ആരുണ്ട്‌? അല്ല, നിങ്ങള്‍നിങ്ങൾ പ്രവര്‍ത്തിക്കുന്നതിനെപ്രവർത്തിക്കുന്നതിനെ പറ്റി അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു.
 
{{verse|12}} അല്ല, റസൂലും സത്യവിശ്വാസികളും ഒരിക്കലും അവരുടെ കുടുംബങ്ങളിലേക്ക്‌ തിരിച്ചെത്തുകയേ ഇല്ല എന്ന്‌ നിങ്ങള്‍നിങ്ങൾ വിചാരിച്ചു. നിങ്ങളുടെ ഹൃദയങ്ങളില്‍ഹൃദയങ്ങളിൽ അത്‌ അലംകൃതമായി തോന്നുകയും ചെയ്തു. ദുര്‍വിചാരമാണ്‌ദുർവിചാരമാണ്‌ നിങ്ങള്‍നിങ്ങൾ വിചാരിച്ചത്‌. നിങ്ങള്‍നിങ്ങൾ തുലഞ്ഞ ഒരു ജനവിഭാഗമാകുന്നു.
 
{{verse|13}} അല്ലാഹുവിലും അവന്‍റെഅവൻറെ റസൂലിലും വല്ലവനും വിശ്വസിക്കാത്ത പക്ഷം അത്തരം സത്യനിഷേധികള്‍ക്ക്‌സത്യനിഷേധികൾക്ക്‌ വേണ്ടി നാം ജ്വലിക്കുന്ന നരകാഗ്നി ഒരുക്കിവെച്ചിരിക്കുന്നു.
 
{{verse|14}} അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവന്‍അവൻ ഉദ്ദേശിക്കുന്നവര്‍ക്ക്‌ഉദ്ദേശിക്കുന്നവർക്ക്‌ അവന്‍അവൻ പൊറുത്തുകൊടുക്കും. അവന്‍അവൻ ഉദ്ദേശിക്കുന്നവരെ അവന്‍അവൻ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
 
{{verse|15}} സ്വത്തുക്കള്‍സ്വത്തുക്കൾ കൈവശപ്പെടുത്താന്‍കൈവശപ്പെടുത്താൻ ഉള്ളേടത്തേക്ക്‌ നിങ്ങള്‍നിങ്ങൾ (യുദ്ധത്തിന്‌) പോകുകയാണെങ്കില്‍പോകുകയാണെങ്കിൽ ആ പിന്നോക്കം മാറി നിന്നവര്‍നിന്നവർ പറയും: ഞങ്ങളെ നിങ്ങള്‍നിങ്ങൾ (തടയാതെ) വിട്ടേക്കണം. ഞങ്ങളും നിങ്ങളെ അനുഗമിക്കാം. അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ വാക്കിന്‌ മാറ്റം വരുത്താനാണ്‌ അവര്‍അവർ ഉദ്ദേശിക്കുന്നത്‌. നീ പറയുക: നിങ്ങള്‍നിങ്ങൾ ഒരിക്കലും ഞങ്ങളെ അനുഗമിക്കുകയില്ല, അപ്രകാരമാണ്‌ അല്ലാഹു മുമ്പേ പറഞ്ഞിട്ടുള്ളത്‌. അപ്പോള്‍അപ്പോൾ അവര്‍അവർ പറഞ്ഞേക്കും; അല്ല, നിങ്ങള്‍നിങ്ങൾ ഞങ്ങളോട്‌ അസൂയ കാണിക്കുകയാണ്‌ എന്ന്‌. അങ്ങനെയല്ല. അവര്‍അവർ (കാര്യം) ഗ്രഹിക്കാതിരിക്കുകയാകുന്നു. അല്‍പംഅൽപം മാത്രമല്ലാതെ.
 
{{verse|16}} ഗ്രാമീണ അറബികളില്‍അറബികളിൽ നിന്നും പിന്നോക്കം മാറി നിന്നവരോട്‌ നീ പറയുക: കനത്ത ആക്രമണശേഷിയുള്ള ഒരു ജനവിഭാഗത്തെ നേരിടാനായി നിങ്ങള്‍നിങ്ങൾ വഴിയെ വിളിക്കപ്പെടും.അവര്‍അവർ കീഴടങ്ങുന്നത്‌ വരെ നിങ്ങള്‍നിങ്ങൾ അവരുമായി യുദ്ധം ചെയ്യേണ്ടിവരും. അപ്പോള്‍അപ്പോൾ നിങ്ങള്‍നിങ്ങൾ അനുസരിക്കുന്ന പക്ഷം അല്ലാഹു നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ഉത്തമമായ പ്രതിഫലം നല്‍കുന്നതാണ്‌നൽകുന്നതാണ്‌. മുമ്പ്‌ നിങ്ങള്‍നിങ്ങൾ പിന്തിരിഞ്ഞു കളഞ്ഞതുപോലെ (ഇനിയും) പിന്തിരിഞ്ഞു കളയുന്ന പക്ഷം വേദനയേറിയ ശിക്ഷ അവന്‍അവൻ നിങ്ങള്‍ക്കുനിങ്ങൾക്കു നല്‍കുന്നതുമാണ്‌നൽകുന്നതുമാണ്‌.
 
{{verse|17}} അന്ധന്‍റെഅന്ധൻറെ മേല്‍മേൽ കുറ്റമില്ല. മുടന്തന്‍റെമുടന്തൻറെ മേലും കുറ്റമില്ല. രോഗിയുടെ മേലും കുറ്റമില്ല. വല്ലവനും അല്ലാഹുവെയും അവന്‍റെഅവൻറെ റസൂലിനെയും അനുസരിക്കുന്ന പക്ഷം താഴ്ഭാഗത്ത്‌ കൂടി നദികള്‍നദികൾ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍സ്വർഗത്തോപ്പുകളിൽ അവനെ പ്രവേശിപ്പിക്കുന്നതാണ്‌. വല്ലവനും പിന്തിരിഞ്ഞു കളയുന്ന പക്ഷം വേദനയേറിയ ശിക്ഷ അവന്നു നല്‍കുന്നതാണ്‌നൽകുന്നതാണ്‌.
 
{{verse|18}} ആ മരത്തിന്‍റെമരത്തിൻറെ ചുവട്ടില്‍ചുവട്ടിൽ വെച്ച്‌ സത്യവിശ്വാസികള്‍സത്യവിശ്വാസികൾ നിന്നോട്‌ പ്രതിജ്ഞ ചെയ്തിരുന്ന സന്ദര്‍ഭത്തില്‍സന്ദർഭത്തിൽ തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവരുടെ ഹൃദയങ്ങളിലുള്ളത്‌ അവന്‍അവൻ അറിയുകയും, അങ്ങനെ അവര്‍ക്ക്‌അവർക്ക്‌ മനസ്സമാധാനം ഇറക്കികൊടുക്കുകയും, ആസന്നമായ വിജയം അവര്‍ക്ക്‌അവർക്ക്‌ പ്രതിഫലമായി നല്‍കുകയുംനൽകുകയും ചെയ്തു.
 
{{verse|19}} അവര്‍ക്ക്‌അവർക്ക്‌ പിടിച്ചെടുക്കുവാന്‍പിടിച്ചെടുക്കുവാൻ ധാരാളം സമരാര്‍ജിതസമരാർജിത സ്വത്തുകളും ( അവന്‍അവൻ നല്‍കിനൽകി ) അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.
 
{{verse|20}} നിങ്ങള്‍ക്കുനിങ്ങൾക്കു പിടിച്ചെടുക്കാവുന്ന ധാരാളം സമരാര്‍ജിതസമരാർജിത സ്വത്തുകള്‍സ്വത്തുകൾ അല്ലാഹു നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ വാഗ്ദാനം നല്‍കിയിരിക്കുന്നുനൽകിയിരിക്കുന്നു. എന്നാല്‍എന്നാൽ ഇത്‌ ( ഖൈബറിലെ സമരാര്‍ജിതസമരാർജിത സ്വത്ത്‌ ) അവന്‍അവൻ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ നേരത്തെ തന്നെ തന്നിരിക്കുകയാണ്‌. ജനങ്ങളുടെ കൈകളെ നിങ്ങളില്‍നിങ്ങളിൽ നിന്ന്‌ അവന്‍അവൻ തടയുകയും ചെയ്തിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക്‌സത്യവിശ്വാസികൾക്ക്‌ അതൊരു ദൃഷ്ടാന്തമായിരിക്കുവാനും, നേരായ പാതയിലേക്ക്‌ നിങ്ങളെ അവന്‍അവൻ നയിക്കുവാനും വേണ്ടി.
 
{{verse|21}} നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ നേടിയെടുക്കാന്‍നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ലാത്ത മറ്റു നേട്ടങ്ങളും (അവന്‍അവൻ വാഗ്ദാനം ചെയ്തിരിക്കുന്നു.) അല്ലാഹു അവരെ വലയം ചെയ്തിരിക്കുകയാണ്‌. അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.
 
{{verse|22}} ആ സത്യനിഷേധികള്‍സത്യനിഷേധികൾ നിങ്ങളോട്‌ യുദ്ധത്തില്‍യുദ്ധത്തിൽ ഏര്‍പെട്ടിരുന്നെങ്കില്‍ഏർപെട്ടിരുന്നെങ്കിൽ തന്നെ അവര്‍അവർ പിന്തിരിഞ്ഞ്‌ ഓടുമായിരുന്നു. പിന്നീട്‌ ഒരു സംരക്ഷകനെയോ, സഹായിയെയോ അവര്‍അവർ കണ്ടെത്തുകയുമില്ല.
 
{{verse|23}} മുമ്പു മുതലേ കഴിഞ്ഞുപോന്നിട്ടുള്ള അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ നടപടിക്രമമാകുന്നു അത്‌. അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ നടപടി ക്രമത്തിന്‌ യാതൊരു ഭേദഗതിയും നീ കണ്ടെത്തുകയില്ല.
 
{{verse|24}} അവര്‍ക്ക്‌അവർക്ക്‌ ( ശത്രുക്കള്‍ക്ക്‌ശത്രുക്കൾക്ക്‌ ) എതിരില്‍എതിരിൽ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ വിജയം നല്‍കിയതിന്‌നൽകിയതിന്‌ ശേഷം അവനാകുന്നു മക്കയുടെ ഉള്ളില്‍ഉള്ളിൽ വെച്ച്‌ അവരുടെ കൈകള്‍കൈകൾ നിങ്ങളില്‍നിങ്ങളിൽ നിന്നും നിങ്ങളുടെ കൈകള്‍കൈകൾ അവരില്‍അവരിൽ നിന്നും തടഞ്ഞു നിര്‍ത്തിയത്‌നിർത്തിയത്‌. അല്ലാഹു നിങ്ങള്‍നിങ്ങൾ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിപ്രവർത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു.
 
{{verse|25}} സത്യത്തെ നിഷേധിക്കുകയും, പവിത്രമായ ദേവാലയത്തില്‍ദേവാലയത്തിൽ നിന്ന്‌ നിങ്ങളെ തടയുകയും, ബലിമൃഗങ്ങളെ അവയുടെ നിശ്ചിത സ്ഥാനത്തെത്താന്‍സ്ഥാനത്തെത്താൻ അനുവദിക്കാത്ത നിലയില്‍നിലയിൽ തടഞ്ഞുനിര്‍ത്തുകയുംതടഞ്ഞുനിർത്തുകയും ചെയ്തവരാകുന്നു അവര്‍അവർ. നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ അറിഞ്ഞ്‌ കൂടാത്ത സത്യവിശ്വാസികളായ ചില പുരുഷന്‍മാരെയുംപുരുഷൻമാരെയും സത്യവിശ്വാസിനികളായ ചില സ്ത്രീകളെയും നിങ്ങള്‍നിങ്ങൾ ചവിട്ടിത്തേക്കുകയും, എന്നിട്ട്‌ ( നിങ്ങള്‍നിങ്ങൾ ) അറിയാതെ തന്നെ അവര്‍അവർ നിമിത്തം നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ പാപം വന്നു ഭവിക്കാന്‍ഭവിക്കാൻ ഇടയാവുകയും ചെയ്യില്ലായിരുന്നെങ്കില്‍ചെയ്യില്ലായിരുന്നെങ്കിൽ ( അല്ലാഹു നിങ്ങളെ ഇരുവിഭാഗത്തെയും യുദ്ധത്തില്‍യുദ്ധത്തിൽ നിന്ന്‌ തടയുമായിരുന്നില്ല. ) അല്ലാഹു തന്‍റെതൻറെ കാരുണ്യത്തില്‍കാരുണ്യത്തിൽ താന്‍താൻ ഉദ്ദേശിക്കുന്നവരെ ഉള്‍പെടുത്തേണ്ടതിനായിട്ടാകുന്നുഉൾപെടുത്തേണ്ടതിനായിട്ടാകുന്നു അത്‌. അവര്‍അവർ ( മക്കയിലെ വിശ്വാസികളും സത്യനിഷേധികളും ) വേറിട്ടായിരുന്നു താമസിച്ചിരുന്നതെങ്കില്‍താമസിച്ചിരുന്നതെങ്കിൽ അവരിലെ സത്യനിഷേധികള്‍ക്ക്‌സത്യനിഷേധികൾക്ക്‌ വേദനയേറിയ ശിക്ഷ നാം നല്‍കുകനൽകുക തന്നെ ചെയ്യുമായിരുന്നു.
 
{{verse|26}} സത്യനിഷേധികള്‍സത്യനിഷേധികൾ തങ്ങളുടെ ഹൃദയങ്ങളില്‍ഹൃദയങ്ങളിൽ ദുരഭിമാനം- ആ അജ്ഞാനയുഗത്തിന്‍റെഅജ്ഞാനയുഗത്തിൻറെ ദുരഭിമാനം -വെച്ചു പുലര്‍ത്തിയപുലർത്തിയ സന്ദര്‍ഭംസന്ദർഭം! അപ്പോള്‍അപ്പോൾ അല്ലാഹു അവന്‍റെഅവൻറെ റസൂലിന്‍റെറസൂലിൻറെ മേലും സത്യവിശ്വാസികളുടെ മേലും അവന്‍റെഅവൻറെ പക്കല്‍പക്കൽ നിന്നുള്ള മനസ്സമാധാനം ഇറക്കികൊടുത്തു. സൂക്ഷ്മത പാലിക്കാനുള്ള കല്‍പനകൽപന സ്വീകരിക്കാന്‍സ്വീകരിക്കാൻ അവരെ നിര്‍ബന്ധിക്കുകയുംനിർബന്ധിക്കുകയും ചെയ്തു. ( അത്‌ സ്വീകരിക്കാന്‍സ്വീകരിക്കാൻ ) കൂടുതല്‍കൂടുതൽ അര്‍ഹതയുള്ളവരുംഅർഹതയുള്ളവരും അതിന്‌ അവകാശപ്പെട്ടവരുമായിരുന്നു അവര്‍അവർ. അല്ലാഹു ഏത്‌ കാര്യത്തെപ്പറ്റിയും അറിവുള്ളവനായിരിക്കുന്നു.
 
{{verse|27}} അല്ലാഹു അവന്‍റെഅവൻറെ ദൂതന്ന്‌ സ്വപ്നം സത്യപ്രകാരം സാക്ഷാല്‍ക്കരിച്ചിരിക്കുന്നുസാക്ഷാൽക്കരിച്ചിരിക്കുന്നു. അതായത്‌ അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം സമാധാനചിത്തരായി കൊണ്ട്‌ തല മുണ്ഡനം ചെയ്തവരും മുടി വെട്ടിയവരും ആയികൊണ്ട്‌ നിങ്ങള്‍നിങ്ങൾ ഒന്നും ഭയപ്പെടാതെ പവിത്രമായ ദേവാലയത്തില്‍ദേവാലയത്തിൽ പ്രവേശിക്കുക തന്നെ ചെയ്യുന്നതാണ്‌ എന്ന സ്വപ്നം. എന്നാല്‍എന്നാൽ നിങ്ങളറിയാത്തത്‌ അവന്‍അവൻ അറിഞ്ഞിട്ടുണ്ട്‌. അതിനാല്‍അതിനാൽ അതിന്ന്‌ പുറമെ സമീപസ്ഥമായ ഒരു വിജയം അവന്‍അവൻ ഉണ്ടാക്കിത്തന്നു.
 
{{verse|28}} സന്‍മാര്‍ഗവുംസൻമാർഗവും സത്യമതവുമായി തന്‍റെതൻറെ റസൂലിനെ നിയോഗിച്ചത്‌ അവനാകുന്നു. അതിനെ എല്ലാ മതത്തിനും മീതെ തെളിയിച്ചുകാണിക്കാന്‍തെളിയിച്ചുകാണിക്കാൻ വേണ്ടി. സാക്ഷിയായിട്ട്‌ അല്ലാഹു തന്നെ മതി.
 
{{verse|29}} മുഹമ്മദ്‌ അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍അദ്ദേഹത്തോടൊപ്പമുള്ളവർ സത്യനിഷേധികളുടെ നേരെ കര്‍ക്കശമായികർക്കശമായി വര്‍ത്തിക്കുന്നവരാകുന്നുവർത്തിക്കുന്നവരാകുന്നു. അവര്‍അവർ അന്യോന്യം ദയാലുക്കളുമാകുന്നു. അല്ലാഹുവിങ്കല്‍അല്ലാഹുവിങ്കൽ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട്‌ അവര്‍അവർ കുമ്പിട്ടും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്നതായി നിനക്ക്‌ കാണാം. സുജൂദിന്‍റെസുജൂദിൻറെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്‌. അതാണ്‌ തൌറാത്തില്‍തൌറാത്തിൽ അവരെ പറ്റിയുള്ള ഉപമ. ഇന്‍ജീലില്‍ഇൻജീലിൽ അവരെ പറ്റിയുള്ള ഉപമ ഇങ്ങനെയാകുന്നു: ഒരു വിള, അത്‌ അതിന്‍റെഅതിൻറെ കൂമ്പ്‌ പുറത്ത്‌ കാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത്‌ കരുത്താര്‍ജിച്ചുകരുത്താർജിച്ചു. അങ്ങനെ അത്‌ കര്‍ഷകര്‍ക്ക്‌കർഷകർക്ക്‌ കൌതുകം തോന്നിച്ചു കൊണ്ട്‌ അതിന്‍റെഅതിൻറെ കാണ്ഡത്തിന്‍മേല്‍കാണ്ഡത്തിൻമേൽ നിവര്‍ന്നുനിവർന്നു നിന്നു. ( സത്യവിശ്വാസികളെ ഇങ്ങനെ വളര്‍ത്തിക്കൊണ്ട്‌വളർത്തിക്കൊണ്ട്‌ വരുന്നത്‌ ) അവര്‍അവർ മൂലം സത്യനിഷേധികളെ അരിശം പിടിപ്പിക്കാന്‍പിടിപ്പിക്കാൻ വേണ്ടിയാകുന്നു. അവരില്‍അവരിൽ നിന്ന്‌ വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍സൽകർമ്മങ്ങൾ പ്രവര്‍ത്തിക്കുകയുംപ്രവർത്തിക്കുകയും ചെയ്തവര്‍ക്കുചെയ്തവർക്കു അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു.
 
 
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/മുഹമ്മദ്|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ഹുജുറാത്|
}}
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/ഫതഹ്" എന്ന താളിൽനിന്ന് ശേഖരിച്ചത്