"പരിശുദ്ധ ഖുർആൻ/മുഅ്മിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Holy Quran/Chapter 40}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ അദ്ധ്യായങ്ങള്‍‎അദ്ധ്യായങ്ങൾ‎}}
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/സുമര്‍സുമർ|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ഫുസ്സിലത്ത്|
}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ}}
 
{{verse|1}} ഹാ-മീം.
 
{{verse|2}} ഈ ഗ്രന്ഥത്തിന്‍റെഗ്രന്ഥത്തിൻറെ അവതരണം പ്രതാപിയും സര്‍വ്വജ്ഞനുമായസർവ്വജ്ഞനുമായ അല്ലാഹുവിങ്കല്‍അല്ലാഹുവിങ്കൽ നിന്നാകുന്നു.
 
{{verse|3}} പാപം പൊറുക്കുന്നവനും പശ്ചാത്താപം സ്വീകരിക്കുന്നവനും കഠിനമായി ശിക്ഷിക്കുന്നവനും വിപുലമായ കഴിവുള്ളവനുമത്രെ അവന്‍അവൻ. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവങ്കലേക്ക്‌ തന്നെയാകുന്നു മടക്കം.
 
{{verse|4}} സത്യനിഷേധികളല്ലാത്തവര്‍സത്യനിഷേധികളല്ലാത്തവർ അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ ദൃഷ്ടാന്തങ്ങളെ പറ്റി തര്‍ക്കിക്കുകയില്ലതർക്കിക്കുകയില്ല. അതിനാല്‍അതിനാൽ നാടുകളില്‍നാടുകളിൽ അവരുടെ സ്വൈരവിഹാരം നിന്നെ വഞ്ചിതനാക്കാതിരിക്കട്ടെ.
 
{{verse|5}} അവര്‍ക്ക്‌അവർക്ക്‌ മുമ്പ്‌ നൂഹിന്‍റെനൂഹിൻറെ ജനതയും അവരുടെ ശേഷമുള്ള കക്ഷികളും ( സത്യത്തെ ) നിഷേധിച്ചു തള്ളിക്കളയുകയുണ്ടായി. ഓരോ സമുദായവും തങ്ങളുടെ റസൂലിനെ പിടികൂടാന്‍പിടികൂടാൻ ഉദ്യമിക്കുകയും, അസത്യത്തെകൊണ്ട്‌ സത്യത്തെ തകര്‍ക്കുവാന്‍തകർക്കുവാൻ വേണ്ടി അവര്‍അവർ തര്‍ക്കംതർക്കം നടത്തുകയും ചെയ്തു. തന്നിമിത്തം ഞാന്‍ഞാൻ അവരെ പിടികൂടി. അപ്പോള്‍അപ്പോൾ എന്‍റെഎൻറെ ശിക്ഷ എങ്ങനെയുണ്ടായിരുന്നു!
 
{{verse|6}} സത്യനിഷേധികളുടെ മേല് ‍, അവര്‍അവർ നരകാവകാശികളാണ്‌ എന്നുള്ള നിന്‍റെനിൻറെ രക്ഷിതാവിന്‍റെരക്ഷിതാവിൻറെ വചനം അപ്രകാരം സ്ഥിരപ്പെട്ട്‌ കഴിഞ്ഞു.
 
{{verse|7}} സിംഹാസനം വഹിക്കുന്നവരും അതിന്‍റെഅതിൻറെ ചുറ്റിലുള്ളവരും (മലക്കുകള്‍മലക്കുകൾ) തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം കീര്‍ത്തനംകീർത്തനം നടത്തുകയും അവനില്‍അവനിൽ വിശ്വസിക്കുകയും, വിശ്വസിച്ചവര്‍ക്ക്‌വിശ്വസിച്ചവർക്ക്‌ വേണ്ടി ( ഇപ്രകാരം ) പാപമോചനം തേടുകയും ചെയ്യുന്നു: ഞങ്ങളുടെ രക്ഷിതാവേ! നിന്‍റെനിൻറെ കാരുണ്യവും അറിവും സകല വസ്തുക്കളെയും ഉള്‍കൊള്ളുന്നതായിരിക്കുന്നുഉൾകൊള്ളുന്നതായിരിക്കുന്നു. ആകയാല്‍ആകയാൽ പശ്ചാത്തപിക്കുകയും നിന്‍റെനിൻറെ മാര്‍ഗംമാർഗം പിന്തുടരുകയും ചെയ്യുന്നവര്‍ക്ക്‌ചെയ്യുന്നവർക്ക്‌ നീ പൊറുത്തുകൊടുക്കേണമേ. അവരെ നീ നരകശിക്ഷയില്‍നരകശിക്ഷയിൽ നിന്ന്‌ കാക്കുകയും ചെയ്യേണമേ.
 
{{verse|8}} ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക്‌അവർക്ക്‌ നീ വാഗ്ദാനം ചെയ്തിട്ടുള്ള സ്ഥിരവാസത്തിനുള്ള സ്വര്‍ഗങ്ങളില്‍സ്വർഗങ്ങളിൽ അവരെയും അവരുടെ മാതാപിതാക്കളെയും, ഭാര്യമാര്‍ഭാര്യമാർ, സന്തതികള്‍സന്തതികൾ എന്നിവരില്‍എന്നിവരിൽ നിന്നു സദ്‌വൃത്തരായിട്ടുള്ളവരെയും നീ പ്രവേശിപ്പിക്കേണമേ. തീര്‍ച്ചയായുംതീർച്ചയായും നീ തന്നെയാകുന്നു പ്രതാപിയും യുക്തിമാനും.
 
{{verse|9}} അവരെ നീ തിന്‍മകളില്‍തിൻമകളിൽ നിന്ന്‌ കാക്കുകയും ചെയ്യേണമേ. അന്നേ ദിവസം നീ ഏതൊരാളെ തിന്‍മകളില്‍തിൻമകളിൽ നിന്ന്‌ കാക്കുന്നുവോ, അവനോട്‌ തീര്‍ച്ചയായുംതീർച്ചയായും നീ കരുണ കാണിച്ചിരിക്കുന്നു. അതു തന്നെയാകുന്നു മഹാഭാഗ്യം.
 
{{verse|10}} തീര്‍ച്ചയായുംതീർച്ചയായും സത്യനിഷേധികളോട്‌ ഇപ്രകാരം വിളിച്ചുപറയപ്പെടും: നിങ്ങള്‍നിങ്ങൾ വിശ്വാസത്തിലേക്ക്‌ ക്ഷണിക്കപ്പെടുകയും, എന്നിട്ട്‌ നിങ്ങള്‍നിങ്ങൾ അവിശ്വസിക്കുകയും ചെയ്തിരുന്ന സന്ദര്‍ഭത്തില്‍സന്ദർഭത്തിൽ അല്ലാഹുവിന്‌ ( നിങ്ങളോടുള്ള ) അമര്‍ഷംഅമർഷം നിങ്ങള്‍നിങ്ങൾ തമ്മിലുള്ള അമര്‍ഷത്തെക്കാള്‍അമർഷത്തെക്കാൾ വലുതാകുന്നു.
 
{{verse|11}} അവര്‍അവർ പറയും: ഞങ്ങളുടെ നാഥാ! രണ്ടുപ്രാവശ്യം നീ ഞങ്ങളെ നിര്‍ജീവാവസ്ഥയിലാക്കുകയുംനിർജീവാവസ്ഥയിലാക്കുകയും രണ്ടുപ്രാവശ്യം നീ ഞങ്ങള്‍ക്ക്‌ഞങ്ങൾക്ക്‌ ജീവന്‍ജീവൻ നല്‍കുകയുംനൽകുകയും ചെയ്തു. എന്നാല്‍എന്നാൽ ഞങ്ങളിതാ ഞങ്ങളുടെ കുറ്റങ്ങള്‍കുറ്റങ്ങൾ സമ്മതിച്ചിരിക്കുന്നു. ആകയാല്‍ആകയാൽ ഒന്നു പുറത്ത്പോകേണ്ടതിലേക്ക്‌ വല്ല മാര്‍ഗവുമുണ്ടോമാർഗവുമുണ്ടോ?
 
{{verse|12}} അല്ലാഹുവോട്‌ മാത്രം പ്രാര്‍ത്ഥിക്കപ്പെട്ടാല്‍പ്രാർത്ഥിക്കപ്പെട്ടാൽ നിങ്ങള്‍നിങ്ങൾ അവിശ്വസിക്കുകയും, അവനോട്‌ പങ്കാളികള്‍പങ്കാളികൾ കൂട്ടിചേര്‍ക്കപ്പെട്ടാല്‍കൂട്ടിചേർക്കപ്പെട്ടാൽ നിങ്ങള്‍നിങ്ങൾ വിശ്വസിക്കുകയും ചെയ്തിരുന്നത്‌ നിമിത്തമത്രെ അത്‌. എന്നാല്‍എന്നാൽ ( ഇന്ന്‌ ) വിധികല്‍പിക്കാനുള്ളവിധികൽപിക്കാനുള്ള അധികാരം ഉന്നതനും മഹാനുമായ അല്ലാഹുവിനാകുന്നു.
 
{{verse|13}} അവനാണ്‌ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ തന്‍റെതൻറെ ദൃഷ്ടാന്തങ്ങള്‍ദൃഷ്ടാന്തങ്ങൾ കാണിച്ചുതരുന്നത്‌. ആകാശത്ത്‌ നിന്ന്‌ അവന്‍അവൻ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ഉപജീവനം ഇറക്കിത്തരികയും ചെയ്യുന്നു. ( അവങ്കലേക്ക്‌ ) മടങ്ങുന്നവര്‍മടങ്ങുന്നവർ മാത്രമേ ആലോചിച്ച്‌ ഗ്രഹിക്കുകയുള്ളൂ.
 
{{verse|14}} അതിനാല്‍അതിനാൽ കീഴ്‌വണക്കം അല്ലാഹുവിന്‌ നിഷ്കളങ്കമാക്കികൊണ്ട്‌ അവനോട്‌ നിങ്ങള്‍നിങ്ങൾ പ്രാര്‍ത്ഥിക്കുകപ്രാർത്ഥിക്കുക. അവിശ്വാസികള്‍ക്ക്‌അവിശ്വാസികൾക്ക്‌ അനിഷ്ടകരമായാലും ശരി.
 
{{verse|15}} അവന്‍അവൻ പദവികള്‍പദവികൾ ഉയര്‍ന്നവനുംഉയർന്നവനും സിംഹാസനത്തിന്‍റെസിംഹാസനത്തിൻറെ അധിപനുമാകുന്നു. തന്‍റെതൻറെ ദാസന്‍മാരില്‍ദാസൻമാരിൽ നിന്ന്‌ താന്‍താൻ ഉദ്ദേശിക്കുന്നവര്‍ക്ക്‌ഉദ്ദേശിക്കുന്നവർക്ക്‌ തന്‍റെതൻറെ സന്ദേശമാകുന്ന ചൈതന്യം അവന്‍അവൻ നല്‍കുന്നുനൽകുന്നു. ( മനുഷ്യര്‍മനുഷ്യർ ) പരസ്പരം കണ്ടുമുട്ടുന്ന ദിവസത്തെപ്പറ്റി താക്കീത്‌ നല്‍കുന്നതിന്‌നൽകുന്നതിന്‌ വേണ്ടിയത്രെ അത്‌.
 
{{verse|16}} അവര്‍അവർ വെളിക്കു വരുന്ന ദിവസമത്രെ അത്‌. അവരെ സംബന്ധിച്ച്‌ യാതൊരു കാര്യവും അല്ലാഹുവിന്ന്‌ ഗോപ്യമായിരിക്കുകയില്ല. ഈ ദിവസം ആര്‍ക്കാണ്‌ആർക്കാണ്‌ രാജാധികാരം? ഏകനും സര്‍വ്വാധിപതിയുമായസർവ്വാധിപതിയുമായ അല്ലാഹുവിന്‌.
 
{{verse|17}} ഈ ദിവസം ഓരോ വ്യക്തിക്കും താന്‍താൻ സമ്പാദിച്ചതിനുള്ള പ്രതിഫലം നല്‍കപ്പെടുംനൽകപ്പെടും. ഈ ദിവസം അനീതിയില്ല. തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു അതിവേഗം കണക്കു നോക്കുന്നവനാകുന്നു.
 
{{verse|18}} ആസന്നമായ ആ സംഭവത്തിന്‍റെസംഭവത്തിൻറെ ദിവസത്തെപ്പറ്റി നീ അവര്‍ക്ക്‌അവർക്ക്‌ മുന്നറിയിപ്പു നല്‍കുകനൽകുക. അതായത്‌ ഹൃദയങ്ങള്‍ഹൃദയങ്ങൾ തൊണ്ടക്കുഴികളുടെ അടുത്തെത്തുന്ന, അവര്‍അവർ ശ്വാസമടക്കിപ്പിടിച്ചവരായിരിക്കുന്ന സന്ദര്‍ഭംസന്ദർഭം. അക്രമകാരികള്‍ക്ക്‌അക്രമകാരികൾക്ക്‌ ഉറ്റബന്ധുവായോ സ്വീകാര്യനായ ശുപാര്‍ശകനായോശുപാർശകനായോ ആരും തന്നെയില്ല.
 
{{verse|19}} കണ്ണുകളുടെ കള്ളനോട്ടവും, ഹൃദയങ്ങള്‍ഹൃദയങ്ങൾ മറച്ച്‌ വെക്കുന്നതും അവന്‍അവൻ ( അല്ലാഹു ) അറിയുന്നു.
 
{{verse|20}} അല്ലാഹു സത്യപ്രകാരം തീര്‍പ്പുകല്‍പിക്കുന്നുതീർപ്പുകൽപിക്കുന്നു. അവന്ന്‌ പുറമെ അവര്‍അവർ വിളിച്ച്‌ പ്രാര്‍ത്ഥിക്കുന്നവരാകട്ടെപ്രാർത്ഥിക്കുന്നവരാകട്ടെ യാതൊന്നിലും തീര്‍പ്പുകല്‍പിക്കുകയില്ലതീർപ്പുകൽപിക്കുകയില്ല. തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു തന്നെയാകുന്നു എല്ലാം കേള്‍ക്കുന്നവനുംകേൾക്കുന്നവനും കണ്ടറിയുന്നവനും.
 
{{verse|21}} ഇവര്‍ഇവർ ഭൂമിയിലൂടെ സഞ്ചരിച്ചിട്ടില്ലേ? അപ്പോള്‍അപ്പോൾ ഇവര്‍ക്ക്‌ഇവർക്ക്‌ മുമ്പുണ്ടായിരുന്നവരുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന്‌ ഇവര്‍ക്ക്‌ഇവർക്ക്‌ നോക്കാമല്ലോ. അവര്‍അവർ ശക്തികൊണ്ടും ഭൂമിയില്‍ഭൂമിയിൽ (അവശേഷിപ്പിച്ച) സ്മാരകങ്ങള്‍കൊണ്ടുംസ്മാരകങ്ങൾകൊണ്ടും ഇവരെക്കാള്‍ഇവരെക്കാൾ കരുത്തരായിരുന്നു. എന്നിട്ട്‌ അവരുടെ പാപങ്ങള്‍പാപങ്ങൾ നിമിത്തം അല്ലാഹു അവരെ പിടികൂടി. അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ ശിക്ഷയില്‍ശിക്ഷയിൽ നിന്ന്‌ അവര്‍ക്ക്‌അവർക്ക്‌ കാവല്‍കാവൽ നല്‍കാന്‍നൽകാൻ ആരുമുണ്ടായില്ല.
 
{{verse|22}} അതെന്തുകൊണ്ടെന്നാല്‍അതെന്തുകൊണ്ടെന്നാൽ അവരിലേക്കുള്ള ദൈവദൂതന്‍മാര്‍ദൈവദൂതൻമാർ വ്യക്തമായ തെളിവുകളും കൊണ്ട്‌ അവരുടെ അടുക്കല്‍അടുക്കൽ ചെല്ലാറുണ്ടായിരുന്നു. എന്നിട്ട്‌ അവര്‍അവർ അവിശ്വസിച്ചു കളഞ്ഞു. അപ്പോള്‍അപ്പോൾ അല്ലാഹു അവരെ പിടികൂടി. തീര്‍ച്ചയായുംതീർച്ചയായും അവന്‍അവൻ ശക്തനും കഠിനമായി ശിക്ഷിക്കുന്നവനുമത്രെ.
 
{{verse|23}} തീര്‍ച്ചയായുംതീർച്ചയായും നാം നമ്മുടെ ദൃഷ്ടാന്തങ്ങളും വ്യക്തമായ പ്രമാണവും കൊണ്ട്‌ മൂസായെ അയക്കുകയുണ്ടായി
 
{{verse|24}} ഫിര്‍ഔന്‍റെയുംഫിർഔൻറെയും ഹാമാന്‍റെയുംഹാമാൻറെയും ഖാറൂന്‍റെയുംഖാറൂൻറെയും അടുക്കലേക്ക്‌ . അപ്പോള്‍അപ്പോൾ അവര്‍അവർ പറഞ്ഞു: വ്യാജവാദിയായ ഒരു ജാലവിദ്യക്കാരന്‍ജാലവിദ്യക്കാരൻ എന്ന്‌.
 
{{verse|25}} അങ്ങനെ നമ്മുടെ പക്കല്‍പക്കൽ നിന്നുള്ള സത്യവും കൊണ്ട്‌ അദ്ദേഹം അവരുടെ അടുക്കല്‍അടുക്കൽ ചെന്നപ്പോള്‍ചെന്നപ്പോൾ അവര്‍അവർ പറഞ്ഞു: ഇവനോടൊപ്പം വിശ്വസിച്ചവരുടെ ആണ്‍മക്കളെആൺമക്കളെ നിങ്ങള്‍നിങ്ങൾ കൊന്നുകളയുകയും അവരുടെ സ്ത്രീകളെ ജീവിക്കാന്‍ജീവിക്കാൻ അനുവദിക്കുകയും ചെയ്യുക. (പക്ഷെ) സത്യനിഷേധികളുടെ കുതന്ത്രം വഴികേടില്‍വഴികേടിൽ മാത്രമേ കലാശിക്കൂ.
 
{{verse|26}} ഫിര്‍ഔന്‍ഫിർഔൻ പറഞ്ഞു: നിങ്ങള്‍നിങ്ങൾ എന്നെ വിടൂ; മൂസായെ ഞാന്‍ഞാൻ കൊല്ലും. അവന്‍അവൻ അവന്‍റെഅവൻറെ രക്ഷിതാവിനെ വിളിച്ചു പ്രാര്‍ത്ഥിച്ചുപ്രാർത്ഥിച്ചു കൊള്ളട്ടെ. അവന്‍അവൻ നിങ്ങളുടെ മതം മാറ്റി മറിക്കുകയോ ഭൂമിയില്‍ഭൂമിയിൽ കുഴപ്പം കുത്തിപ്പൊക്കുകയോ ചെയ്യുമെന്ന്‌ തീര്‍ച്ചയായുംതീർച്ചയായും ഞാന്‍ഞാൻ ഭയപ്പെടുന്നു.
 
{{verse|27}} മൂസാ പറഞ്ഞു: എന്‍റെഎൻറെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവുമായിട്ടുള്ളവനോട്‌, വിചാരണയുടെ ദിവസത്തില്‍ദിവസത്തിൽ വിശ്വസിക്കാത്ത എല്ലാ അഹങ്കാരികളില്‍അഹങ്കാരികളിൽ നിന്നും ഞാന്‍ഞാൻ ശരണം തേടുന്നു.
 
{{verse|28}} ഫിര്‍ഔന്‍റെഫിർഔൻറെ ആള്‍ക്കാരില്‍പ്പെട്ടആൾക്കാരിൽപ്പെട്ട - തന്‍റെതൻറെ വിശ്വാസം മറച്ചു വെച്ചുകൊണ്ടിരുന്ന - ഒരു വിശ്വാസിയായ മനുഷ്യന്‍മനുഷ്യൻ പറഞ്ഞു: എന്‍റെഎൻറെ രക്ഷിതാവ്‌ അല്ലാഹുവാണ്‌ എന്ന്‌ പറയുന്നതിനാല്‍പറയുന്നതിനാൽ നിങ്ങള്‍നിങ്ങൾ ഒരു മനുഷ്യനെ കൊല്ലുകയോ? അദ്ദേഹം നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ നിങ്ങളുടെ രക്ഷിതാവിങ്കല്‍രക്ഷിതാവിങ്കൽ നിന്നുള്ള വ്യക്തമായ തെളിവുകള്‍തെളിവുകൾ കൊണ്ടു വന്നിട്ടുണ്ട്‌. അദ്ദേഹം കള്ളം പറയുന്നവനാണെങ്കില്‍പറയുന്നവനാണെങ്കിൽ കള്ളം പറയുന്നതിന്‍റെപറയുന്നതിൻറെ ദോഷം അദ്ദേഹത്തിന്‌ തന്നെയാണ്‌. അദ്ദേഹം സത്യം പറയുന്നവനാണെങ്കിലോ അദ്ദേഹം നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ താക്കീത്‌ നല്‍കുന്നനൽകുന്ന ചില കാര്യങ്ങള്‍കാര്യങ്ങൾ ( ശിക്ഷകള്‍ശിക്ഷകൾ ) നിങ്ങളെ ബാധിക്കുകയും ചെയ്യും. അതിക്രമകാരിയും വ്യാജവാദിയുമായിട്ടുള്ള ഒരാളെയും അല്ലാഹു നേര്‍വഴിയിലാക്കുകയില്ലനേർവഴിയിലാക്കുകയില്ല; തീര്‍ച്ചതീർച്ച.
 
{{verse|29}} എന്‍റെഎൻറെ ജനങ്ങളേ, ഭൂമിയില്‍ഭൂമിയിൽ മികച്ചുനില്‍ക്കുന്നവര്‍മികച്ചുനിൽക്കുന്നവർ എന്ന നിലയില്‍നിലയിൽ ഇന്ന്‌ ആധിപത്യം നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ തന്നെ. എന്നാല്‍എന്നാൽ അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ ശിക്ഷ നമുക്ക്‌ വന്നാല്‍വന്നാൽ അതില്‍അതിൽ നിന്ന്‌ നമ്മെ രക്ഷിച്ചു സഹായിക്കാന്‍സഹായിക്കാൻ ആരുണ്ട്‌? ഫിര്‍ഔന്‍ഫിർഔൻ പറഞ്ഞു: ഞാന്‍ഞാൻ ( ശരിയായി ) കാണുന്ന മാര്‍ഗംമാർഗം മാത്രമാണ്‌ ഞാന്‍ഞാൻ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ കാണിച്ചുതരുന്നത്‌. ശരിയായ മാര്‍ഗത്തിലേക്കല്ലാതെമാർഗത്തിലേക്കല്ലാതെ ഞാന്‍ഞാൻ നിങ്ങളെ നയിക്കുകയില്ല.
 
{{verse|30}} ആ വിശ്വസിച്ച ആള്‍ആൾ പറഞ്ഞു: എന്‍റെഎൻറെ ജനങ്ങളേ, ആ കക്ഷികളുടെ ദിവസം പോലെയുള്ള ഒന്ന്‌ തീര്‍ച്ചയായുംതീർച്ചയായും നിങ്ങളുടെ കാര്യത്തിലും ഞാന്‍ഞാൻ ഭയപ്പെടുന്നു.
 
{{verse|31}} അതായത്‌ നൂഹിന്‍റെനൂഹിൻറെ ജനതയുടെയും ആദിന്‍റെയുംആദിൻറെയും ഥമൂദിന്‍റെയുംഥമൂദിൻറെയും അവര്‍ക്ക്‌അവർക്ക്‌ ശേഷമുള്ളവരുടെയും അനുഭവത്തിന്‌ തുല്യമായത്‌. ദാസന്‍മാരോട്‌ദാസൻമാരോട്‌ യാതൊരു അക്രമവും ചെയ്യാന്‍ചെയ്യാൻ അല്ലാഹു ഉദ്ദേശിക്കുന്നില്ല.
 
{{verse|32}} എന്‍റെഎൻറെ ജനങ്ങളേ, ( നിങ്ങള്‍നിങ്ങൾ ) പരസ്പരം വിളിച്ചുകേഴുന്ന ദിവസത്തെ നിങ്ങളുടെ കാര്യത്തില്‍കാര്യത്തിൽ തീര്‍ച്ചയായുംതീർച്ചയായും ഞാന്‍ഞാൻ ഭയപ്പെടുന്നു.
 
{{verse|33}} അതായത്‌ നിങ്ങള്‍നിങ്ങൾ പിന്നോക്കം തിരിഞ്ഞോടുന്ന ദിവസം. അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ ശിക്ഷയില്‍ശിക്ഷയിൽ നിന്നും രക്ഷനല്‍കുന്നരക്ഷനൽകുന്ന ഒരാളും നിങ്ങള്‍ക്കില്ലനിങ്ങൾക്കില്ല. ഏതൊരാളെ അല്ലാഹു വഴിതെറ്റിക്കുന്നുവോ, അവന്‌ നേര്‍വഴിനേർവഴി കാണിക്കാന്‍കാണിക്കാൻ ആരുമില്ല.
 
{{verse|34}} വ്യക്തമായ തെളിവുകളും കൊണ്ട്‌ മുമ്പ്‌ യൂസുഫ്‌ നിങ്ങളുടെ അടുത്ത്‌ വരികയുണ്ടായിട്ടുണ്ട്‌. അപ്പോള്‍അപ്പോൾ അദ്ദേഹം നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ കൊണ്ടുവന്നതിനെ പറ്റി നിങ്ങള്‍നിങ്ങൾ സംശയത്തിലായിക്കൊണേ്ടയിരുന്നു. എന്നിട്ട്‌ അദ്ദേഹം മരണപ്പെട്ടപ്പോള്‍മരണപ്പെട്ടപ്പോൾ ഇദ്ദേഹത്തിനു ശേഷം അല്ലാഹു ഇനി ഒരു ദൂതനെയും നിയോഗിക്കുകയേ ഇല്ല എന്ന്‌ നിങ്ങള്‍നിങ്ങൾ പറഞ്ഞു. അപ്രകാരം അതിക്രമകാരിയും സംശയാലുവുമായിട്ടുള്ളതാരോ അവരെ അല്ലാഹു വഴിതെറ്റിക്കുന്നു.
 
{{verse|35}} അതായത്‌ തങ്ങള്‍ക്ക്‌തങ്ങൾക്ക്‌ യാതൊരു ആധികാരിക പ്രമാണവും വന്നുകിട്ടാതെ അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ ദൃഷ്ടാന്തങ്ങളില്‍ദൃഷ്ടാന്തങ്ങളിൽ തര്‍ക്കംതർക്കം നടത്തുന്നവരെ. അത്‌ അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ അടുക്കലും സത്യവിശ്വാസികളുടെ അടുക്കലും വലിയ കോപഹേതുവായിരിക്കുന്നു. അപ്രകാരം അഹങ്കാരികളും ഗര്‍വ്വിഷ്ഠരുംഗർവ്വിഷ്ഠരും ആയിട്ടുള്ളവരുടെ ഹൃദയങ്ങളിലെല്ലാം അല്ലാഹു മുദ്രവെക്കുന്നു.
 
{{verse|36}} ഫിര്‍ഔന്‍ഫിർഔൻ പറഞ്ഞു. ഹാമാനേ, എനിക്ക്‌ ആ മാര്‍ഗങ്ങളില്‍മാർഗങ്ങളിൽ എത്താവുന്ന വിധം എനിക്കു വേണ്ടി നീ ഒരു ഉന്നത സൌധം പണിതു തരൂ!
 
{{verse|37}} അഥവാ ആകാശമാര്‍ഗങ്ങളില്‍ആകാശമാർഗങ്ങളിൽ. എന്നിട്ടു മൂസായുടെ ദൈവത്തിന്‍റെദൈവത്തിൻറെ അടുത്തേക്ക്‌ എത്തിനോക്കുവാന്‍എത്തിനോക്കുവാൻ. തീര്‍ച്ചയായുംതീർച്ചയായും അവന്‍അവൻ ( മൂസാ ) കളവു പറയുകയാണെന്നാണ്‌ ഞാന്‍ഞാൻ വിചാരിക്കുന്നത്‌. അപ്രകാരം ഫിര്‍ഔന്‌ഫിർഔന്‌ തന്‍റെതൻറെ ദുഷ്പ്രവൃത്തി അലംകൃതമായി തോന്നിക്കപ്പെട്ടു. നേരായ മാര്‍ഗത്തില്‍മാർഗത്തിൽ നിന്ന്‌ അവന്‍അവൻ തടയപ്പെടുകയും ചെയ്തു. ഫറോവയുടെ തന്ത്രം നഷ്ടത്തില്‍നഷ്ടത്തിൽ തന്നെയായിരുന്നു.
 
{{verse|38}} ആ വിശ്വസിച്ച വ്യക്തി പറഞ്ഞു: എന്‍റെഎൻറെ ജനങ്ങളേ, നിങ്ങള്‍നിങ്ങൾ എന്നെ പിന്തുടരൂ. ഞാന്‍ഞാൻ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ വിവേകത്തിന്‍റെവിവേകത്തിൻറെ മാര്‍ഗംമാർഗം കാട്ടിത്തരാം.
 
{{verse|39}} എന്‍റെഎൻറെ ജനങ്ങളേ, ഈ ഐഹികജീവിതം ഒരു താല്‍ക്കാലികതാൽക്കാലിക വിഭവം മാത്രമാണ്‌. തീര്‍ച്ചയായുംതീർച്ചയായും പരലോകം തന്നെയാണ്‌ സ്ഥിരവാസത്തിനുള്ള ഭവനം.
 
{{verse|40}} ആരെങ്കിലും ഒരു തിന്‍മപ്രവര്‍ത്തിച്ചാല്‍തിൻമപ്രവർത്തിച്ചാൽ തത്തുല്യമായ പ്രതിഫലമേ അവന്നു നല്‍കപ്പെടുകയുള്ളൂനൽകപ്പെടുകയുള്ളൂ സത്യവിശ്വാസിയായികൊണ്ട്‌ സല്‍കര്‍മ്മംസൽകർമ്മം പ്രവര്‍ത്തിക്കുന്നതാരോപ്രവർത്തിക്കുന്നതാരോ -പുരുഷനോ സ്ത്രീയോ ആകട്ടെ- അവര്‍അവർ സ്വര്‍ഗത്തില്‍സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്‌. കണക്കുനോക്കാതെ അവര്‍ക്ക്‌അവർക്ക്‌ അവിടെ ഉപജീവനം നല്‍കപ്പെട്ടുകൊണ്ടിരിക്കുംനൽകപ്പെട്ടുകൊണ്ടിരിക്കും.
 
{{verse|41}} എന്‍റെഎൻറെ ജനങ്ങളേ, എനിക്കെന്തൊരനുഭവം! ഞാന്‍ഞാൻ നിങ്ങളെ രക്ഷയിലേക്ക്‌ ക്ഷണിക്കുന്നു. നിങ്ങളാകട്ടെ എന്നെ നരകത്തിലേക്കും ക്ഷണിക്കുന്നു.
 
{{verse|42}} ഞാന്‍ഞാൻ അല്ലാഹുവില്‍അല്ലാഹുവിൽ അവിശ്വസിക്കുവാനും എനിക്ക്‌ യാതൊരു അറിവുമില്ലാത്തത്‌ അവനോട്‌ ഞാന്‍ഞാൻ പങ്കുചേര്‍ക്കുവാനുംപങ്കുചേർക്കുവാനും നിങ്ങളെന്നെ ക്ഷണിക്കുന്നു. ഞാനാകട്ടെ, പ്രതാപശാലിയും ഏറെ പൊറുക്കുന്നവനുമായ അല്ലാഹുവിലേക്ക്‌ നിങ്ങളെ ക്ഷണിക്കുന്നു.
 
{{verse|43}} നിങ്ങള്‍നിങ്ങൾ എന്നെ ഏതൊന്നിലേക്ക്‌ ക്ഷണിച്ചു കൊണ്ടിരിക്കുന്നുവോ അതിന്‌ ഇഹലോകത്താകട്ടെ പരലോകത്താകട്ടെ യാതൊരു പ്രാര്‍ത്ഥനയുംപ്രാർത്ഥനയും ഉണ്ടാകാവുന്നതല്ല എന്നതും, നമ്മുടെ മടക്കം അല്ലാഹുവിങ്കലേക്കാണ്‌ എന്നതും, അതിക്രമകാരികള്‍അതിക്രമകാരികൾ തന്നെയാണ്‌ നരകാവകാശികള്‍നരകാവകാശികൾ എന്നതും ഉറപ്പായ കാര്യമാകുന്നു.
 
{{verse|44}} എന്നാല്‍എന്നാൽ ഞാന്‍ഞാൻ നിങ്ങളോട്‌ പറയുന്നത്‌ വഴിയെ നിങ്ങള്‍നിങ്ങൾ ഓര്‍ക്കുംഓർക്കും. എന്‍റെഎൻറെ കാര്യം ഞാന്‍ഞാൻ അല്ലാഹുവിങ്കലേക്ക്‌ ഏല്‍പിച്ച്‌ഏൽപിച്ച്‌ വിടുന്നു. തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു ദാസന്‍മാരെപ്പറ്റിദാസൻമാരെപ്പറ്റി കണ്ടറിയുന്നവനാകുന്നു.
 
{{verse|45}} അപ്പോള്‍അപ്പോൾ അവര്‍അവർ നടത്തിയ കുതന്ത്രങ്ങളുടെ ദുഷ്ഫലങ്ങളില്‍ദുഷ്ഫലങ്ങളിൽ നിന്ന്‌ അല്ലാഹു അദ്ദേഹത്തെ കാത്തു. ഫിര്‍ഔന്‍റെഫിർഔൻറെ ആളുകളെ കടുത്ത ശിക്ഷ വലയം ചെയ്യുകയുമുണ്ടായി.
 
{{verse|46}} നരകം! രാവിലെയും വൈകുന്നേരവും അവര്‍അവർ അതിനുമുമ്പില്‍അതിനുമുമ്പിൽ പ്രദര്‍ശിപ്പിക്കപ്പെടുംപ്രദർശിപ്പിക്കപ്പെടും. ആ അന്ത്യസമയം നിലവില്‍നിലവിൽ വരുന്ന ദിവസം ഫിര്‍ഔന്‍റെഫിർഔൻറെ ആളുകളെ ഏറ്റവും കഠിനമായ ശിക്ഷയില്‍ശിക്ഷയിൽ നിങ്ങള്‍നിങ്ങൾ പ്രവേശിപ്പിക്കുക. ( എന്ന്‌ കല്‍പിക്കപ്പെടുംകൽപിക്കപ്പെടും )
 
{{verse|47}} നരകത്തില്‍നരകത്തിൽ അവര്‍അവർ അന്യോന്യം ന്യായവാദം നടത്തുന്ന സന്ദര്‍ഭംസന്ദർഭം ( ശ്രദ്ധേയമാകുന്നു. ) അപ്പോള്‍അപ്പോൾ ദുര്‍ബലര്‍ദുർബലർ അഹംഭാവം നടിച്ചവരോട്‌ പറയും: തീര്‍ച്ചയായുംതീർച്ചയായും ഞങ്ങള്‍ഞങ്ങൾ നിങ്ങളെ പിന്തുടര്‍ന്ന്‌പിന്തുടർന്ന്‌ ജീവിക്കുകയായിരുന്നു. അതിനാല്‍അതിനാൽ നരകശിക്ഷയില്‍നരകശിക്ഷയിൽ നിന്നുള്ള വല്ല വിഹിതവും ഞങ്ങളില്‍ഞങ്ങളിൽ നിന്ന്‌ ഒഴിവാക്കിത്തരാന്‍ഒഴിവാക്കിത്തരാൻ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ കഴിയുമോ?
 
{{verse|48}} അഹംഭാവം നടിച്ചവര്‍നടിച്ചവർ പറയും: തീര്‍ച്ചയായുംതീർച്ചയായും നമ്മളെല്ലാം ഇതില്‍ഇതിൽ തന്നെയാകുന്നു. തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു ദാസന്‍മാര്‍ക്കിടയില്‍ദാസൻമാർക്കിടയിൽ വിധി കല്‍പിച്ചുകൽപിച്ചു കഴിഞ്ഞു.
 
{{verse|49}} നരകത്തിലുള്ളവര്‍നരകത്തിലുള്ളവർ നരകത്തിന്‍റെനരകത്തിൻറെ കാവല്‍ക്കാരോട്‌കാവൽക്കാരോട്‌ പറയും: നിങ്ങള്‍നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോടൊന്ന്‌ പ്രാര്‍ത്ഥിക്കുകപ്രാർത്ഥിക്കുക. ഞങ്ങള്‍ക്ക്‌ഞങ്ങൾക്ക്‌ ഒരു ദിവസത്തെ ശിക്ഷയെങ്കിലും അവന്‍അവൻ ലഘൂകരിച്ചു തരട്ടെ.
 
{{verse|50}} അവര്‍അവർ ( കാവല്‍ക്കാര്‍കാവൽക്കാർ ) പറയും: നിങ്ങളിലേക്കുള്ള ദൂതന്‍മാര്‍ദൂതൻമാർ വ്യക്തമായ തെളിവുകളും കൊണ്ട്‌ നിങ്ങളുടെ അടുത്ത്‌ വന്നിട്ടുണ്ടായിരുന്നില്ലേ? അവര്‍അവർ പറയും: അതെ. അവര്‍അവർ ( കാവല്‍ക്കാര്‍കാവൽക്കാർ ) പറയും: എന്നാല്‍എന്നാൽ നിങ്ങള്‍നിങ്ങൾ തന്നെ പ്രാര്‍ത്ഥിച്ചുപ്രാർത്ഥിച്ചു കൊള്ളുക. സത്യനിഷേധികളുടെ പ്രാര്‍ത്ഥനപ്രാർത്ഥന വൃഥാവിലായിപ്പോകുകയേയുള്ളൂ.
 
{{verse|51}} തീര്‍ച്ചയായുംതീർച്ചയായും നാം നമ്മുടെ ദൂതന്‍മാരെയുംദൂതൻമാരെയും വിശ്വസിച്ചവരെയും ഐഹികജീവിതത്തിലും സാക്ഷികള്‍സാക്ഷികൾ രംഗത്തു വരുന്ന ദിവസത്തിലും സഹായിക്കുക തന്നെ ചെയ്യും.
 
{{verse|52}} അതായത്‌ അക്രമികള്‍ക്ക്‌അക്രമികൾക്ക്‌ അവരുടെ ഒഴികഴിവ്‌ പ്രയോജനപ്പെടാത്ത ദിവസം. അവര്‍ക്കാകുന്നുഅവർക്കാകുന്നു ശാപം. അവര്‍ക്കാകുന്നുഅവർക്കാകുന്നു ചീത്തഭവനം.
 
{{verse|53}} മൂസായ്ക്ക്‌ നാം മാര്‍ഗദര്‍ശനംമാർഗദർശനം നല്‍കുകയുംനൽകുകയും, ഇസ്രായീല്യരെ നാം വേദഗ്രന്ഥത്തിന്‍റെവേദഗ്രന്ഥത്തിൻറെ അവകാശികളാക്കിത്തീര്‍ക്കുകയുംഅവകാശികളാക്കിത്തീർക്കുകയും ചെയ്തു.
 
{{verse|54}} ബുദ്ധിയുള്ളവർക്ക്‌ മാർഗദർശനവും ഉൽബോധനവുമായിരുന്നു അത്‌.
{{verse|54}} ബുദ്ധിയുള്ളവര്‍ക്ക്‌ മാര്‍ഗദര്‍ശനവും ഉല്‍ബോധനവുമായിരുന്നു അത്‌.
 
{{verse|55}} അതിനാല്‍അതിനാൽ നീ ക്ഷമിക്കുക. തീര്‍ച്ചയായുംതീർച്ചയായും അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ വാഗ്ദാനം സത്യമാകുന്നു. നിന്‍റെനിൻറെ പാപത്തിന്‌ നീ മാപ്പുതേടുകയും വൈകുന്നേരവും രാവിലെയും നിന്‍റെനിൻറെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം പ്രകീര്‍ത്തിക്കുകയുംപ്രകീർത്തിക്കുകയും ചെയ്യുക.
 
{{verse|56}} തങ്ങള്‍ക്ക്‌തങ്ങൾക്ക്‌ യാതൊരു പ്രമാണവും വന്നുകിട്ടാതെ അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ ദൃഷ്ടാന്തങ്ങളെപ്പറ്റി തര്‍ക്കിക്കുന്നതാരോതർക്കിക്കുന്നതാരോ അവരുടെ ഹൃദയങ്ങളില്‍ഹൃദയങ്ങളിൽ തീര്‍ച്ചയായുംതീർച്ചയായും അഹങ്കാരം മാത്രമേയുള്ളൂ. അവര്‍അവർ അവിടെ എത്തുന്നതേ അല്ല. അതുകൊണ്ട്‌ നീ അല്ലാഹുവോട്‌ ശരണം തേടുക. തീര്‍ച്ചയായുംതീർച്ചയായും അവനാണ്‌ എല്ലാം കേള്‍ക്കുന്നവനുംകേൾക്കുന്നവനും കാണുന്നവനും.
 
{{verse|57}} തീര്‍ച്ചയായുംതീർച്ചയായും ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുക എന്നതാണ്‌ മനുഷ്യനെ സൃഷ്ടിക്കുന്നതിനെക്കാള്‍സൃഷ്ടിക്കുന്നതിനെക്കാൾ വലിയ കാര്യം. പക്ഷെ, അവരില്‍അവരിൽ അധികപേരും മനസ്സിലാക്കുന്നില്ല.
 
{{verse|58}} അന്ധനും കാഴ്ചയുള്ളവനും സമമാകുകയില്ല. വിശ്വസിച്ച്‌ സല്‍കര്‍മ്മങ്ങള്‍സൽകർമ്മങ്ങൾ ചെയ്തവരും ദുഷ്കൃത്യം ചെയ്തവരും സമമാകുകയില്ല. ചുരുക്കത്തില്‍ചുരുക്കത്തിൽ മാത്രമേ നിങ്ങള്‍നിങ്ങൾ ആലോചിച്ചു മനസ്സിലാക്കുന്നുള്ളൂ.
 
{{verse|59}} ആ അന്ത്യസമയം വരാനുള്ളത്‌ തന്നെയാണ്‌. അതില്‍അതിൽ സംശയമേ ഇല്ല. പക്ഷെ മനുഷ്യരില്‍മനുഷ്യരിൽ അധികപേരും വിശ്വസിക്കുന്നില്ല.
 
{{verse|60}} നിങ്ങളുടെ രക്ഷിതാവ്‌ പറഞ്ഞിരിക്കുന്നു: നിങ്ങള്‍നിങ്ങൾ എന്നോട്‌ പ്രാര്‍ത്ഥിക്കൂപ്രാർത്ഥിക്കൂ. ഞാന്‍ഞാൻ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ഉത്തരം നല്‍കാംനൽകാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍അവർ വഴിയെ നിന്ദ്യരായിക്കൊണ്ട്‌ നരകത്തില്‍നരകത്തിൽ പ്രവേശിക്കുന്നതാണ്‌; തീര്‍ച്ചതീർച്ച.
 
{{verse|61}} അല്ലാഹുവാകുന്നു നിങ്ങള്‍ക്കുനിങ്ങൾക്കു വേണ്ടി രാത്രിയെ നിങ്ങള്‍ക്കുനിങ്ങൾക്കു ശാന്തമായി വസിക്കാന്‍വസിക്കാൻ തക്കവണ്ണവും, പകലിനെ വെളിച്ചമുള്ളതും ആക്കിയവന്‍ആക്കിയവൻ. തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു ജനങ്ങളോട്‌ ഔദാര്യമുള്ളവനാകുന്നു. പക്ഷെ മനുഷ്യരില്‍മനുഷ്യരിൽ അധികപേരും നന്ദികാണിക്കുന്നില്ല.
 
{{verse|62}} അവനാകുന്നു നിങ്ങളുടെ രക്ഷിതാവും എല്ലാ വസ്തുക്കളുടെയും സൃഷ്ടികര്‍ത്താവുമായസൃഷ്ടികർത്താവുമായ അല്ലാഹു. അവനല്ലാതെ യാതൊരു ദൈവവുമില്ല. എന്നിരിക്കെ നിങ്ങള്‍നിങ്ങൾ എങ്ങനെയാണ്‌ ( സന്‍മാര്‍ഗത്തില്‍സൻമാർഗത്തിൽ നിന്ന്‌ ) തെറ്റിക്കപ്പെടുന്നത്‌?
 
{{verse|63}} അപ്രകാരം തന്നെയാണ്‌ അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചിരുന്നവര്‍നിഷേധിച്ചിരുന്നവർ ( സന്‍മാര്‍ഗത്തില്‍സൻമാർഗത്തിൽ നിന്ന്‌ ) തെറ്റിക്കപ്പെടുന്നത്‌.
 
{{verse|64}} അല്ലാഹുവാകുന്നു നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ വേണ്ടി ഭൂമിയെ വാസസ്ഥലവും ആകാശത്തെ മേല്‍പുരയുംമേൽപുരയും ആക്കിയവന്‍ആക്കിയവൻ. അവന്‍അവൻ നിങ്ങളെ രൂപപ്പെടുത്തുകയും ചെയ്തു. അങ്ങനെ അവന്‍അവൻ നിങ്ങളുടെ രൂപങ്ങള്‍രൂപങ്ങൾ മികച്ചതാക്കി. വിശിഷ്ട വസ്തുക്കളില്‍വസ്തുക്കളിൽ നിന്ന്‌ അവന്‍അവൻ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ഉപജീവനം നല്‍കുകയുംനൽകുകയും ചെയ്തു. അവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അപ്പോള്‍അപ്പോൾ ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നുഅനുഗ്രഹപൂർണ്ണനായിരിക്കുന്നു.
 
{{verse|65}} അവനാകുന്നു ജീവിച്ചിരിക്കുന്നവന്‍ജീവിച്ചിരിക്കുന്നവൻ. അവനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍അതിനാൽ കീഴ്‌വണക്കം അവന്‌ നിഷ്കളങ്കമാക്കിക്കൊണ്ട്‌ നിങ്ങള്‍നിങ്ങൾ അവനോട്‌ പ്രാര്‍ത്ഥിക്കുകപ്രാർത്ഥിക്കുക. ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിന്ന്‌ സ്തുതി.
 
{{verse|66}} ( നബിയേ, ) പറയുക: എന്‍റെഎൻറെ രക്ഷിതാവിങ്കല്‍രക്ഷിതാവിങ്കൽ നിന്ന്‌ എനിക്ക്‌ തെളിവുകള്‍തെളിവുകൾ വന്നുകിട്ടിയിരിക്കെ അല്ലാഹുവിന്‌ പുറമെ നിങ്ങള്‍നിങ്ങൾ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവരെപ്രാർത്ഥിക്കുന്നവരെ ആരാധിക്കുന്നതില്‍ആരാധിക്കുന്നതിൽ നിന്ന്‌ തീര്‍ച്ചയായുംതീർച്ചയായും ഞാന്‍ഞാൻ വിലക്കപ്പെട്ടിരിക്കുന്നു. ലോകങ്ങളുടെ രക്ഷിതാവിന്‌ ഞാന്‍ഞാൻ കീഴ്പെടണമെന്ന്‌ കല്‍പിക്കപ്പെടുകയുംകൽപിക്കപ്പെടുകയും ചെയ്തിരിക്കുന്നു.
 
{{verse|67}} മണ്ണില്‍മണ്ണിൽ നിന്നും, പിന്നെ ബീജകണത്തില്‍ബീജകണത്തിൽ നിന്നും, പിന്നെ ഭ്രൂണത്തില്‍ഭ്രൂണത്തിൽ നിന്നും നിങ്ങളെ സൃഷ്ടിച്ചത്‌ അവനാകുന്നു. പിന്നീട്‌ ഒരു ശിശുവായി നിങ്ങളെ അവന്‍അവൻ പുറത്തു കൊണ്ട്‌ വരുന്നു. പിന്നീട്‌ നിങ്ങള്‍നിങ്ങൾ നിങ്ങളുടെ പൂര്‍ണ്ണശക്തിപൂർണ്ണശക്തി പ്രാപിക്കുവാനും പിന്നീട്‌ നിങ്ങള്‍നിങ്ങൾ വൃദ്ധരായിത്തീരുവാനും വേണ്ടി. നിങ്ങളില്‍നിങ്ങളിൽ ചിലര്‍ചിലർ മുമ്പേതന്നെ മരണമടയുന്നു. നിര്‍ണിതമായനിർണിതമായ ഒരു അവധിയില്‍അവധിയിൽ നിങ്ങള്‍നിങ്ങൾ എത്തിച്ചേരുവാനും നിങ്ങള്‍നിങ്ങൾ ഒരു വേള ചിന്തിക്കുന്നതിനും വേണ്ടി.
 
{{verse|68}} അവനാണ്‌ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവന്‍ചെയ്യുന്നവൻ. ഒരു കാര്യം അവന്‍അവൻ തീരുമാനിച്ചു കഴിഞ്ഞാല്‍കഴിഞ്ഞാൽ ഉണ്ടാകൂ എന്ന്‌ അതിനോട്‌ അവന്‍അവൻ പറയുക മാത്രം ചെയ്യുന്നു. അപ്പോള്‍അപ്പോൾ അത്‌ ഉണ്ടാകുന്നു.
 
{{verse|69}} അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ ദൃഷ്ടാന്തങ്ങളെപ്പറ്റി തര്‍ക്കിക്കുന്നവരുടെതർക്കിക്കുന്നവരുടെ നേര്‍ക്ക്‌നേർക്ക്‌ നീ നോക്കിയില്ലേ? എങ്ങനെയാണ്‌ അവര്‍അവർ വ്യതിചലിപ്പിക്കപ്പെടുന്നത്‌ എന്ന്‌.
 
{{verse|70}} വേദഗ്രന്ഥത്തെയും, നാം നമ്മുടെ ദൂതന്‍മാരെദൂതൻമാരെ അയച്ചത്‌ എന്തൊരു ദൌത്യം കൊണ്ടാണോ അതിനെയും നിഷേധിച്ചു കളഞ്ഞവരത്രെ അവര്‍അവർ. എന്നാല്‍എന്നാൽ വഴിയെ അവര്‍അവർ അറിഞ്ഞു കൊള്ളും.
 
{{verse|71}} അതെ; അവരുടെ കഴുത്തുകളില്‍കഴുത്തുകളിൽ കുരുക്കുകളും ചങ്ങലകളുമായി അവര്‍അവർ വലിച്ചിഴക്കപ്പെടുന്ന സന്ദര്‍ഭംസന്ദർഭം.
 
{{verse|72}} ചുട്ടുതിളക്കുന്ന വെള്ളത്തിലൂടെ. പിന്നീട്‌ അവര്‍അവർ നരകാഗ്നിയില്‍നരകാഗ്നിയിൽ എരിക്കപ്പെടുകയും ചെയ്യും.
 
{{verse|73}} പിന്നീട്‌ അവരോട്‌ പറയപ്പെടും: നിങ്ങള്‍നിങ്ങൾ പങ്കാളികളായി ചേര്‍ത്തിരുന്നവര്‍ചേർത്തിരുന്നവർ എവിടെയാകുന്നു?
 
{{verse|74}} അല്ലാഹുവിന്‌ പുറമെ. അവര്‍അവർ പറയും: അവര്‍അവർ ഞങ്ങളെ വിട്ട്‌ അപ്രത്യക്ഷരായിരിക്കുന്നു. അല്ല, ഞങ്ങള്‍ഞങ്ങൾ മുമ്പ്‌ പ്രാര്‍ത്ഥിച്ചിരുന്നത്‌പ്രാർത്ഥിച്ചിരുന്നത്‌ യാതൊന്നിനോടുമായിരുന്നില്ല. അപ്രകാരം അല്ലാഹു സത്യനിഷേധികളെ പിഴവിലാക്കുന്നു.
 
{{verse|75}} ന്യായമില്ലാതെ നിങ്ങള്‍നിങ്ങൾ ഭൂമിയില്‍ഭൂമിയിൽ ആഹ്ലാദം കൊണ്ടിരുന്നതിന്‍റെയുംകൊണ്ടിരുന്നതിൻറെയും, ഗര്‍വ്വ്‌ഗർവ്വ്‌ നടിച്ചിരുന്നതിന്‍റെയുംനടിച്ചിരുന്നതിൻറെയും ഫലമത്രെ അത്‌.
 
{{verse|76}} നരകത്തിന്‍റെനരകത്തിൻറെ കവാടങ്ങളിലൂടെ അതില്‍അതിൽ നിത്യവാസികളെന്ന നിലയില്‍നിലയിൽ നിങ്ങള്‍നിങ്ങൾ കടന്നു കൊള്ളുക. അഹങ്കാരികളുടെ പാര്‍പ്പിടംപാർപ്പിടം ചീത്ത തന്നെ. ( എന്ന്‌ അവരോട്‌ പറയപ്പെടും. )
 
{{verse|77}} അതിനാല്‍അതിനാൽ നീ ക്ഷമിക്കുക. തീര്‍ച്ചയായുംതീർച്ചയായും അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ വാഗ്ദാനം സത്യമാകുന്നു. എന്നാല്‍എന്നാൽ നാം അവര്‍ക്ക്‌അവർക്ക്‌ താക്കീത്‌ നല്‍കുന്നനൽകുന്ന ശിക്ഷയില്‍ശിക്ഷയിൽ ചിലത്‌ നിനക്ക്‌ നാം കാണിച്ചുതരുന്നതായാലും ( അതിന്നിടക്കു തന്നെ ) നിന്നെ നാം മരിപ്പിക്കുന്നതായാലും നമ്മുടെ അടുത്തേക്ക്‌ തന്നെയാണ്‌ അവര്‍അവർ മടക്കപ്പെടുന്നത്‌.
 
{{verse|78}} നിനക്ക്‌ മുമ്പ്‌ നാം പല ദൂതന്‍മാരെയുംദൂതൻമാരെയും അയച്ചിട്ടുണ്ട്‌. അവരില്‍അവരിൽ ചിലരെപ്പറ്റി നാം നിനക്ക്‌ വിവരിച്ചുതന്നിട്ടുണ്ട്‌. അവരില്‍അവരിൽ ചിലരെപ്പറ്റി നിനക്ക്‌ നാം വിവരിച്ചുതന്നിട്ടില്ല. യാതൊരു ദൂതന്നും അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ അനുമതിയോട്‌ കൂടിയല്ലാതെ ഒരു ദൃഷ്ടാന്തം കൊണ്ടു വരാനാവില്ല. എന്നാല്‍എന്നാൽ അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ കല്‍പനകൽപന വന്നാല്‍വന്നാൽ ന്യായപ്രകാരം വിധിക്കപ്പെടുന്നതാണ്‌. അസത്യവാദികള്‍അസത്യവാദികൾ അവിടെ നഷ്ടത്തിലാവുകയും ചെയ്യും.
 
{{verse|79}} അല്ലാഹുവാകുന്നു നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ വേണ്ടി കന്നുകാലികളെ സൃഷ്ടിച്ചു തന്നവന്‍തന്നവൻ. അവയില്‍അവയിൽ ചിലതിനെ നിങ്ങള്‍നിങ്ങൾ വാഹനമായി ഉപയോഗിക്കുന്നതിന്‌ വേണ്ടി. അവയില്‍അവയിൽ ചിലതിനെ നിങ്ങള്‍നിങ്ങൾ ഭക്ഷിക്കുകയും ചെയ്യുന്നു.
 
{{verse|80}} നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ അവയില്‍അവയിൽ പല പ്രയോജനങ്ങളുമുണ്ട്‌. അവ മുഖേന നിങ്ങളുടെ ഹൃദയങ്ങളിലുള്ള വല്ല ആവശ്യത്തിലും നിങ്ങള്‍നിങ്ങൾ എത്തിച്ചേരുകയും ചെയ്യുന്നു. അവയുടെ പുറത്തും കപ്പലുകളിലുമായി നിങ്ങള്‍നിങ്ങൾ വഹിക്കപ്പെടുകയും ചെയ്യുന്നു.
 
{{verse|81}} അവന്‍റെഅവൻറെ ദൃഷ്ടാന്തങ്ങള്‍ദൃഷ്ടാന്തങ്ങൾ അവന്‍അവൻ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ കാണിച്ചുതരികയും ചെയ്യുന്നു. അപ്പോള്‍അപ്പോൾ അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ ദൃഷ്ടാന്തങ്ങളില്‍ദൃഷ്ടാന്തങ്ങളിൽ എതൊന്നിനെയാണ്‌ നിങ്ങള്‍നിങ്ങൾ നിഷേധിക്കുന്നത്‌?
 
{{verse|82}} എന്നാല്‍എന്നാൽ അവര്‍ക്ക്‌അവർക്ക്‌ മുമ്പുണ്ടായിരുന്നവരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന്‌ കാണാന്‍കാണാൻ അവര്‍അവർ ഭൂമിയില്‍ഭൂമിയിൽ സഞ്ചരിച്ചു നോക്കിയിട്ടില്ലേ? അവര്‍അവർ ഇവരെക്കാള്‍ഇവരെക്കാൾ എണ്ണം കൂടിയവരും, ശക്തികൊണ്ടും ഭൂമിയില്‍ഭൂമിയിൽ വിട്ടേച്ചുപോയ അവശിഷ്ടങ്ങള്‍അവശിഷ്ടങ്ങൾ കൊണ്ടും ഏറ്റവും പ്രബലന്‍മാരുമായിരുന്നുപ്രബലൻമാരുമായിരുന്നു. എന്നിട്ടും അവര്‍അവർ നേടിയെടുത്തിരുന്നതൊന്നും അവര്‍ക്ക്‌അവർക്ക്‌ പ്രയോജനപ്പെട്ടില്ല.
 
{{verse|83}} അങ്ങനെ അവരിലേക്കുള്ള ദൂതന്‍മാര്‍ദൂതൻമാർ വ്യക്തമായ തെളിവുകളും കൊണ്ട്‌ അവരുടെ അടുത്ത്‌ ചെന്നപ്പോള്‍ചെന്നപ്പോൾ അവരുടെ പക്കലുള്ള അറിവുകൊണ്ട്‌ അവര്‍അവർ തൃപ്തിയടയുകയാണ്‌ ചെയ്തത്‌. എന്തൊന്നിനെപ്പറ്റി അവര്‍അവർ പരിഹസിച്ചിരുന്നുവോ അത്‌ ( ശിക്ഷ ) അവരെ വലയം ചെയ്യുകയുമുണ്ടായി.
 
{{verse|84}} എന്നിട്ട്‌ നമ്മുടെ ശിക്ഷ കണ്ടപ്പോള്‍കണ്ടപ്പോൾ അവര്‍അവർ പറഞ്ഞു: ഞങ്ങള്‍ഞങ്ങൾ അല്ലാഹുവില്‍അല്ലാഹുവിൽ മാത്രം വിശ്വസിക്കുകയും അവനോട്‌ ഞങ്ങള്‍ഞങ്ങൾ പങ്കുചേര്‍ത്തിരുന്നതില്‍പങ്കുചേർത്തിരുന്നതിൽ ( ദൈവങ്ങളില്‍ദൈവങ്ങളിൽ ) ഞങ്ങള്‍ഞങ്ങൾ അവിശ്വസിക്കുകയും ചെയ്തിരിക്കുന്നു.
 
{{verse|85}} എന്നാല്‍എന്നാൽ അവര്‍അവർ നമ്മുടെ ശിക്ഷ കണ്ടപ്പോഴത്തെ അവരുടെ വിശ്വാസം അവര്‍ക്ക്‌അവർക്ക്‌ പ്രയോജനപ്പെടുകയുണ്ടായില്ല. അല്ലാഹു തന്‍റെതൻറെ ദാസന്‍മാരുടെദാസൻമാരുടെ കാര്യത്തില്‍കാര്യത്തിൽ മുമ്പേ നടപ്പിലാക്കി കഴിഞ്ഞിട്ടുള്ള നടപടിക്രമമത്രെ അത്‌. അവിടെ സത്യനിഷേധികള്‍സത്യനിഷേധികൾ നഷ്ടത്തിലാവുകയും ചെയ്തു.
 
 
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/സുമര്‍സുമർ|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ഫുസ്സിലത്ത്|
}}
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/മുഅ്മിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്