"പരിശുദ്ധ ഖുർആൻ/മുജാദില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Holy Quran/Chapter 58}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ അദ്ധ്യായങ്ങള്‍‎അദ്ധ്യായങ്ങൾ‎}}
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ഹദീദ്|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ഹഷ്ര്‍ഹഷ്ർ|
}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ}}
{{verse|1}} ( നബിയേ, ) തന്‍റെതൻറെ ഭര്‍ത്താവിന്‍റെഭർത്താവിൻറെ കാര്യത്തില്‍കാര്യത്തിൽ നിന്നോട്‌ തര്‍ക്കിക്കുകയുംതർക്കിക്കുകയും അല്ലാഹുവിങ്കലേക്ക്‌ സങ്കടം ബോധിപ്പിക്കുകയും ചെയ്യുന്നവളുടെ വാക്ക്‌ അല്ലാഹു കേട്ടിട്ടുണ്ട്‌. അല്ലാഹു നിങ്ങള്‍നിങ്ങൾ രണ്ടു പേരുടെയും സംഭാഷണം കേട്ടുകൊണ്ടിരിക്കുകയാണ്‌. തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനുംകേൾക്കുന്നവനും കാണുന്നവനുമാണ്‌.
 
{{verse|2}} നിങ്ങളുടെ കൂട്ടത്തില്‍കൂട്ടത്തിൽ തങ്ങളുടെ ഭാര്യമാരെ മാതാക്കള്‍ക്ക്‌മാതാക്കൾക്ക്‌ തുല്യമായി പ്രഖ്യാപിക്കുന്നവര്‍പ്രഖ്യാപിക്കുന്നവർ ( അബദ്ധമാകുന്നു ചെയ്യുന്നത്‌. ) അവര്‍അവർ ( ഭാര്യമാര്‍ഭാര്യമാർ ) അവരുടെ മാതാക്കളല്ല. അവരുടെ മാതാക്കള്‍മാതാക്കൾ അവരെ പ്രസവിച്ച സ്ത്രീകള്‍സ്ത്രീകൾ അല്ലാതെ മറ്റാരുമല്ല. തീര്‍ച്ചയായുംതീർച്ചയായും അവര്‍അവർ നിഷിദ്ധമായ വാക്കും അസത്യവുമാണ്‌ പറയുന്നത്‌. തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു അധികം മാപ്പുനല്‍കുന്നവനുംമാപ്പുനൽകുന്നവനും പൊറുക്കുന്നവനുമാണ്‌.
 
{{verse|3}} തങ്ങളുടെ ഭാര്യമാരെ മാതാക്കള്‍ക്ക്‌മാതാക്കൾക്ക്‌ തുല്യമായി പ്രഖ്യാപിക്കുകയും, പിന്നീട്‌ തങ്ങള്‍തങ്ങൾ പറഞ്ഞതില്‍പറഞ്ഞതിൽ നിന്ന്‌ മടങ്ങുകയും ചെയ്യുന്നവര്‍ചെയ്യുന്നവർ, അവര്‍അവർ പരസ്പരം സ്പര്‍ശിക്കുന്നതിനുസ്പർശിക്കുന്നതിനു മുമ്പായി ഒരു അടിമയെ മോചിപ്പിക്കേണ്ടതാണ്‌. അത്‌ നിങ്ങള്‍ക്കുനിങ്ങൾക്കു നല്‍കപ്പെടുന്നനൽകപ്പെടുന്ന ഉപദേശമാണ്‌. അല്ലാഹു നിങ്ങള്‍നിങ്ങൾ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിപ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു.
 
{{verse|4}} ഇനി വല്ലവന്നും ( അടിമയെ ) ലഭിക്കാത്ത പക്ഷം, അവര്‍അവർ പരസ്പരം സ്പര്‍ശിക്കുന്നതിന്‌സ്പർശിക്കുന്നതിന്‌ മുമ്പായി തുടര്‍ച്ചയായിതുടർച്ചയായി രണ്ടുമാസക്കാലം നോമ്പനുഷ്ഠിക്കേണ്ടതാണ്‌. വല്ലവന്നും ( അത്‌ ) സാധ്യമാകാത്ത പക്ഷം അറുപതു അഗതികള്‍ക്ക്‌അഗതികൾക്ക്‌ ആഹാരം നല്‍കേണ്ടതാണ്‌നൽകേണ്ടതാണ്‌. അത്‌ അല്ലാഹുവിലും അവന്‍റെഅവൻറെ ദൂതനിലും നിങ്ങള്‍നിങ്ങൾ വിശ്വസിക്കാന്‍വിശ്വസിക്കാൻ വേണ്ടിയത്രെ. അവ അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ പരിധികളാകുന്നു. സത്യനിഷേധികള്‍ക്ക്‌സത്യനിഷേധികൾക്ക്‌ വേദനയേറിയ ശിക്ഷയുണ്ട്‌.
 
{{verse|5}} തീര്‍ച്ചയായുംതീർച്ചയായും അല്ലാഹുവെയും അവന്‍റെഅവൻറെ ദൂതനെയും എതിര്‍ത്തുഎതിർത്തു കൊണ്ടിരിക്കുന്നവര്‍കൊണ്ടിരിക്കുന്നവർ അവരുടെ മുമ്പുള്ളവര്‍മുമ്പുള്ളവർ വഷളാക്കപ്പെട്ടത്‌ പോലെ വഷളാക്കപ്പെടുന്നതാണ്‌. സുവ്യക്തമായ പല തെളിവുകളും നാം അവതരിപ്പിച്ചിട്ടുണ്ട്‌. സത്യനിഷേധികള്‍ക്ക്‌സത്യനിഷേധികൾക്ക്‌ അപമാനകരമായ ശിക്ഷയുമുണ്ട്‌.
 
{{verse|6}} അല്ലാഹു അവരെയെല്ലാം ഉയിര്‍ത്തെഴുന്നേല്‍പിക്കുകയുംഉയിർത്തെഴുന്നേൽപിക്കുകയും, എന്നിട്ട്‌ അവര്‍അവർ പ്രവര്‍ത്തിച്ചതിനെപ്പറ്റിപ്രവർത്തിച്ചതിനെപ്പറ്റി അവരെ വിവരമറിയിക്കുകയും ചെയ്യുന്ന ദിവസം. അല്ലാഹു അത്‌ തിട്ടപ്പെടുത്തുകയും അവരത്‌ മറന്നുപോകുകയും ചെയ്തു. അല്ലാഹു ഏത്‌ കാര്യത്തിനും സാക്ഷിയാകുന്നു.
 
{{verse|7}} ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹു അറിയുന്നുണ്ടെന്ന്‌ നീ കാണുന്നില്ലേ? മൂന്നു പേര്‍പേർ തമ്മിലുള്ള യാതൊരു രഹസ്യസംഭാഷണവും അവന്‍അവൻ ( അല്ലാഹു ) അവര്‍ക്കുഅവർക്കു നാലാമനായികൊണ്ടല്ലാതെ ഉണ്ടാവുകയില്ല. അഞ്ചുപേരുടെ സംഭാഷണമാണെങ്കില്‍സംഭാഷണമാണെങ്കിൽ അവന്‍അവൻ അവര്‍ക്കുഅവർക്കു ആറാമനായികൊണ്ടുമല്ലാതെ. അതിനെക്കാള്‍അതിനെക്കാൾ കുറഞ്ഞവരുടെയോ, കൂടിയവരുടെയോ ( സംഭാഷണം ) ആണെങ്കില്‍ആണെങ്കിൽ അവര്‍അവർ എവിടെയായിരുന്നാലും അവന്‍അവൻ അവരോടൊപ്പമുണ്ടായിട്ടല്ലാതെ. പിന്നീട്‌ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെഉയിർത്തെഴുന്നേൽപിൻറെ നാളില്‍നാളിൽ, അവര്‍അവർ പ്രവര്‍ത്തിച്ചതിനെപ്പറ്റിപ്രവർത്തിച്ചതിനെപ്പറ്റി അവരെ അവന്‍അവൻ വിവരമറിയിക്കുന്നതാണ്‌. തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു ഏത്‌ കാര്യത്തെ പറ്റിയും അറിവുള്ളവനാകുന്നു.
 
{{verse|8}} രഹസ്യസംഭാഷണം നടത്തുന്നതില്‍നടത്തുന്നതിൽ നിന്ന്‌ വിലക്കപ്പെട്ടിട്ടുള്ളവരെ നീ കണ്ടില്ലേ? അവര്‍അവർ ഏതൊന്നില്‍ഏതൊന്നിൽ നിന്നു വിലക്കപ്പെട്ടുവോ അതിലേക്കവര്‍അതിലേക്കവർ പിന്നീട്‌ മടങ്ങുന്നു.പാപത്തിനും അതിക്രമത്തിനും റസൂലിനെ ധിക്കരിക്കുന്നതിനും അവര്‍അവർ പരസ്പരം രഹസ്യഉപദേശം നടത്തുകയും ചെയ്യുന്നു. അവര്‍അവർ നിന്‍റെനിൻറെ അടുത്ത്‌ വന്നാല്‍വന്നാൽ നിന്നെ അല്ലാഹു അഭിവാദ്യം ചെയ്തിട്ടില്ലാത്ത രീതിയില്‍രീതിയിൽ അവര്‍അവർ നിനക്ക്‌ അഭിവാദ്യമര്‍പ്പിക്കുകയുംഅഭിവാദ്യമർപ്പിക്കുകയും ചെയ്യും. ഞങ്ങള്‍ഞങ്ങൾപറയുന്നതിന്‍റെപറയുന്നതിൻറെ പേരില്‍പേരിൽ അല്ലാഹു ഞങ്ങളെ ശിക്ഷിക്കാതിരിക്കുന്നത്‌ എന്തുകൊണ്ടാണെന്ന്‌ അവര്‍അവർ അന്യോന്യം പറയുകയും ചെയ്യും. അവര്‍ക്കുഅവർക്കു നരകം മതി. അവര്‍അവർ അതില്‍അതിൽ എരിയുന്നതാണ്‌. ആ പര്യവസാനം എത്ര ചീത്ത.
 
{{verse|9}} സത്യവിശ്വാസികളേ, നിങ്ങള്‍നിങ്ങൾ രഹസ്യസംഭാഷണം നടത്തുകയാണെങ്കില്‍നടത്തുകയാണെങ്കിൽ അധര്‍മ്മത്തിനുംഅധർമ്മത്തിനും അതിക്രമത്തിനും റസൂലിനെ ധിക്കരിക്കുന്നതിനും നിങ്ങള്‍നിങ്ങൾ രഹസ്യസംഭാഷണം നടത്തരുത്‌. പുണ്യത്തിന്‍റെയുംപുണ്യത്തിൻറെയും ഭയഭക്തിയുടെയും കാര്യത്തില്‍കാര്യത്തിൽ നിങ്ങള്‍നിങ്ങൾ രഹസ്യഉപദേശം നടത്തുക. ഏതൊരു അല്ലാഹുവിങ്കലേക്ക്‌ നിങ്ങള്‍നിങ്ങൾ ഒരുമിച്ചുകൂട്ടപ്പെടുമോ അവനെ നിങ്ങള്‍നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുക.
 
{{verse|10}} ആ രഹസ്യസംസാരം പിശാചില്‍പിശാചിൽ നിന്നുള്ളത്‌ മാത്രമാകുന്നു. സത്യവിശ്വാസികളെ ദുഃഖിപ്പിക്കാന്‍ദുഃഖിപ്പിക്കാൻ വേണ്ടിയാകുന്നു അത്‌. എന്നാല്‍എന്നാൽ അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ അനുമതികൂടാതെ അതവര്‍ക്ക്‌അതവർക്ക്‌ യാതൊരു ഉപദ്രവവും ചെയ്യുന്നതല്ല. സത്യവിശ്വാസികള്‍സത്യവിശ്വാസികൾ അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ മേല്‍മേൽ ഭരമേല്‍പിച്ചുകൊള്ളട്ടെഭരമേൽപിച്ചുകൊള്ളട്ടെ.
 
{{verse|11}} സത്യവിശ്വാസികളേ, നിങ്ങള്‍നിങ്ങൾ സദസ്സുകളില്‍സദസ്സുകളിൽ സൌകര്യപ്പെടുത്തി കൊടുക്കുക എന്ന്‌ നിങ്ങളോടു പറയപ്പെട്ടാല്‍പറയപ്പെട്ടാൽ നിങ്ങള്‍നിങ്ങൾ സൌകര്യപ്പെടുത്തികൊടുക്കണം. എങ്കില്‍എങ്കിൽ അല്ലാഹു നിങ്ങള്‍ക്കുംനിങ്ങൾക്കും സൌകര്യപ്പെടുത്തിത്തരുന്നതാണ്‌. നിങ്ങള്‍നിങ്ങൾ എഴുന്നേറ്റ്‌ പോകണമെന്ന്‌ പറയപ്പെട്ടാല്‍പറയപ്പെട്ടാൽ നിങ്ങള്‍നിങ്ങൾ എഴുന്നേറ്റ്‌ പോകണം. നിങ്ങളില്‍നിങ്ങളിൽ നിന്ന്‌ വിശ്വസിച്ചവരെയും വിജ്ഞാനം നല്‍കപ്പെട്ടവരെയുംനൽകപ്പെട്ടവരെയും അല്ലാഹു പല പടികള്‍പടികൾ ഉയര്‍ത്തുന്നതാണ്‌ഉയർത്തുന്നതാണ്‌. അല്ലാഹു നിങ്ങള്‍നിങ്ങൾ പ്രവര്‍ത്തിക്കുന്നതിനെപ്രവർത്തിക്കുന്നതിനെ പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.
 
{{verse|12}} സത്യവിശ്വാസികളേ, നിങ്ങള്‍നിങ്ങൾ റസൂലുമായി രഹസ്യസംഭാഷണം നടത്തുകയാണെങ്കില്‍നടത്തുകയാണെങ്കിൽ നിങ്ങളുടെ രഹസ്യസംഭാഷണത്തിന്‍റെരഹസ്യസംഭാഷണത്തിൻറെ മുമ്പായി ഏതെങ്കിലുമൊരു ദാനം നിങ്ങള്‍നിങ്ങൾ അര്‍പ്പിക്കുകഅർപ്പിക്കുക. അതാണു നിങ്ങള്‍ക്കുനിങ്ങൾക്കു ഉത്തമവും കൂടുതല്‍കൂടുതൽ പരിശുദ്ധവുമായിട്ടുള്ളത്‌. ഇനി നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ( ദാനം ചെയ്യാന്‍ചെയ്യാൻ ) ഒന്നും കിട്ടിയില്ലെങ്കില്‍കിട്ടിയില്ലെങ്കിൽ തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു എറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
 
{{verse|13}} നിങ്ങളുടെ രഹസ്യസംഭാഷണത്തിനു മുമ്പായി നിങ്ങള്‍നിങ്ങൾ ദാനധര്‍മ്മങ്ങള്‍ദാനധർമ്മങ്ങൾ അര്‍പ്പിക്കുന്നതിനെപ്പറ്റിഅർപ്പിക്കുന്നതിനെപ്പറ്റി നിങ്ങള്‍നിങ്ങൾ ഭയപ്പെട്ടിരിക്കുകയാണോ? എന്നാല്‍എന്നാൽ നിങ്ങളത്‌ ചെയ്യാതിരിക്കുകയും അല്ലാഹു നിങ്ങളുടെ നേരെ മടങ്ങുകയും ചെയ്തിരിക്കയാല്‍ചെയ്തിരിക്കയാൽ നിങ്ങള്‍നിങ്ങൾ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയുംനിർവഹിക്കുകയും സകാത്ത്‌ നല്‍കുകയുംനൽകുകയും അല്ലാഹുവെയും അവന്‍റെഅവൻറെ റസൂലിനെയും നിങ്ങള്‍നിങ്ങൾ അനുസരിക്കുകയും ചെയ്യുക. അല്ലാഹു നിങ്ങള്‍നിങ്ങൾ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിപ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.
 
{{verse|14}} അല്ലാഹു കോപിച്ച ഒരു വിഭാഗ ( യഹൂദര്‍യഹൂദർ ) വുമായി മൈത്രിയില്‍മൈത്രിയിൽ ഏര്‍പെട്ടവരെഏർപെട്ടവരെ ( മുനാഫിഖുകളെ ) നീ കണ്ടില്ലേ? അവര്‍അവർ നിങ്ങളില്‍നിങ്ങളിൽ പെട്ടവരല്ല. അവരില്‍അവരിൽ ( യഹൂദരില്‍യഹൂദരിൽ ) പെട്ടവരുമല്ല. അവര്‍അവർ അറിഞ്ഞു കൊണ്ട്‌ കള്ള സത്യം ചെയ്യുന്നു.
 
{{verse|15}} അല്ലാഹു അവര്‍ക്ക്‌അവർക്ക്‌ കഠിനമായ ശിക്ഷ ഒരുക്കിവെച്ചിരിക്കുന്നു. തീര്‍ച്ചയായുംതീർച്ചയായും അവര്‍അവർ ചെയ്തുകൊണ്ടിരിക്കുന്ന കാര്യം എത്രയോ ദുഷിച്ചതായിരിക്കുന്നു.
 
{{verse|16}} അവരുടെ ശപഥങ്ങളെ അവര്‍അവർ ഒരു പരിചയാക്കിത്തീര്‍ത്തിരിക്കുന്നുപരിചയാക്കിത്തീർത്തിരിക്കുന്നു. അങ്ങനെ അവര്‍അവർ അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ മാര്‍ഗത്തില്‍മാർഗത്തിൽ നിന്ന്‌ ( ജനങ്ങളെ ) തടഞ്ഞു. അതിനാല്‍അതിനാൽ അവര്‍ക്ക്‌അവർക്ക്‌ അപമാനകരമായ ശിക്ഷയുണ്ട്‌.
 
{{verse|17}} അവരുടെ സമ്പത്തുകളോ സന്താനങ്ങളോ അല്ലാഹുവിങ്കല്‍അല്ലാഹുവിങ്കൽ അവര്‍ക്ക്‌അവർക്ക്‌ ഒട്ടും പ്രയോജനപ്പെടുകയില്ല. അത്തരക്കാരാകുന്നു നരകാവകാശികള്‍നരകാവകാശികൾ. അവര്‍അവർ അതില്‍അതിൽ നിത്യവാസികളായിരിക്കും.
 
{{verse|18}} അല്ലാഹു അവരെയെല്ലാം ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നഉയിർത്തെഴുന്നേൽപിക്കുന്ന ദിവസം. നിങ്ങളോടവര്‍നിങ്ങളോടവർ ശപഥം ചെയ്യുന്നത്‌ പോലെ അവനോടും അവര്‍അവർ ശപഥം ചെയ്യും. തങ്ങള്‍തങ്ങൾ ( ഈ കള്ള സത്യം മൂലം ) എന്തോ ഒന്ന്‌ നേടിയതായി അവര്‍അവർ വിചാരിക്കുകയും ചെയ്യും. അറിയുക: തീര്‍ച്ചയായുംതീർച്ചയായും അവര്‍അവർ തന്നെയാകുന്നു കള്ളം പറയുന്നവര്‍പറയുന്നവർ
 
{{verse|19}} പിശാച്‌ അവരെ കീഴടക്കി വെക്കുകയും അങ്ങനെ അല്ലാഹുവെ പറ്റിയുള്ള ഉല്‍ബോധനംഉൽബോധനം അവര്‍ക്ക്‌അവർക്ക്‌ വിസ്മരിപ്പിച്ചു കളയുകയും ചെയ്തിരിക്കുന്നു. അക്കൂട്ടരാകുന്നു പിശാചിന്‍റെപിശാചിൻറെ കക്ഷി. അറിയുക; തീര്‍ച്ചയായുംതീർച്ചയായും പിശാചിന്‍റെപിശാചിൻറെ കക്ഷി തന്നെയാകുന്നു നഷ്ടക്കാര്‍നഷ്ടക്കാർ .
 
{{verse|20}} തീര്‍ച്ചയായുംതീർച്ചയായും അല്ലാഹുവോടും അവന്‍റെഅവൻറെ റസൂലിനോടും എതിര്‍ത്തുനില്‍ക്കുന്നവരാരോഎതിർത്തുനിൽക്കുന്നവരാരോ അക്കൂട്ടര്‍അക്കൂട്ടർ ഏറ്റവും നിന്ദ്യന്‍മാരായവരുടെനിന്ദ്യൻമാരായവരുടെ കൂട്ടത്തിലാകുന്നു.
 
{{verse|21}} തീര്‍ച്ചയായുംതീർച്ചയായും ഞാനും എന്‍റെഎൻറെ ദൂതന്‍മാരുംദൂതൻമാരും തന്നെയാണ്‌ വിജയം നേടുക. എന്ന്‌ അല്ലാഹു രേഖപ്പെടുത്തിയിരിക്കുന്നു. തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു.
 
{{verse|22}} അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവോടും അവന്‍റെഅവൻറെ റസൂലിനോടും എതിര്‍ത്തുഎതിർത്തു നില്‍ക്കുന്നവരുമായിനിൽക്കുന്നവരുമായി സ്നേഹബന്ധം പുലര്‍ത്തുന്നത്‌പുലർത്തുന്നത്‌ നീ കണ്ടെത്തുകയില്ല. അവര്‍അവർ ( എതിര്‍പ്പുകാര്‍എതിർപ്പുകാർ ) അവരുടെ പിതാക്കളോ, പുത്രന്‍മാരോപുത്രൻമാരോ, സഹോദരന്‍മാരോസഹോദരൻമാരോ ബന്ധുക്കളോ ആയിരുന്നാല്‍ആയിരുന്നാൽ പോലും. അത്തരക്കാരുടെ ഹൃദയങ്ങളില്‍ഹൃദയങ്ങളിൽ അല്ലാഹു വിശ്വാസം രേഖപ്പെടുത്തുകയും അവന്‍റെഅവൻറെ പക്കല്‍പക്കൽ നിന്നുള്ള ഒരു ആത്മചൈതന്യം കൊണ്ട്‌ അവന്‍അവൻ അവര്‍ക്ക്‌അവർക്ക്‌ പിന്‍ബലംപിൻബലം നല്‍കുകയുംനൽകുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്തു കൂടി അരുവികള്‍അരുവികൾ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍സ്വർഗത്തോപ്പുകളിൽ അവന്‍അവൻ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. അവരതില്‍അവരതിൽ നിത്യവാസികളായിരിക്കും. അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍അവർ അവനെ പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അത്തരക്കാരാകുന്നു അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ കക്ഷി. അറിയുക: തീര്‍ച്ചയായുംതീർച്ചയായും അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ കക്ഷിയാകുന്നു വിജയം പ്രാപിക്കുന്നവര്‍പ്രാപിക്കുന്നവർ.
 
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ഹദീദ്|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ഹഷ്ര്‍ഹഷ്ർ|
}}
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/മുജാദില" എന്ന താളിൽനിന്ന് ശേഖരിച്ചത്