"പരിശുദ്ധ ഖുർആൻ/മുതഫ്ഫിഫീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{prettyurl|Holy Quran/Chapter 83}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ അദ്ധ്യായങ്ങള്‍‎അദ്ധ്യായങ്ങൾ‎}}
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ഇന്‍ഫിത്വാര്‍ഇൻഫിത്വാർ|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ഇന്ഷിഖാഖ്|
}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ}}
{{verse|1}} അളവില്‍അളവിൽ കുറക്കുന്നവര്‍ക്ക്‌കുറക്കുന്നവർക്ക്‌ മഹാനാശം
 
{{verse|2}} അതായത്‌ ജനങ്ങളോട്‌ അളന്നുവാങ്ങുകയാണെങ്കില്‍അളന്നുവാങ്ങുകയാണെങ്കിൽ തികച്ചെടുക്കുകയും.
 
{{verse|3}} ജനങ്ങള്‍ക്ക്‌ജനങ്ങൾക്ക്‌ അളന്നുകൊടുക്കുകയോ തൂക്കികൊടുക്കുകയോ ആണെങ്കില്‍ആണെങ്കിൽ നഷ്ടം വരുത്തുകയും ചെയ്യുന്നവര്‍ക്ക്‌ചെയ്യുന്നവർക്ക്‌.
 
{{verse|4}} അക്കൂട്ടര്‍അക്കൂട്ടർ വിചാരിക്കുന്നില്ലേ; തങ്ങള്‍തങ്ങൾ എഴുന്നേല്‍പിക്കപ്പെടുന്നവരാണെന്ന്‌എഴുന്നേൽപിക്കപ്പെടുന്നവരാണെന്ന്‌?
 
{{verse|5}} ഭയങ്കരമായ ഒരു ദിവസത്തിനായിട്ട്‌
 
{{verse|6}} അതെ, ലോകരക്ഷിതാവിങ്കലേക്ക്‌ ജനങ്ങള്‍ജനങ്ങൾ എഴുന്നേറ്റ്‌ വരുന്ന ദിവസം.
 
{{verse|7}} നിസ്സംശയം; ദുര്‍മാര്‍ഗികളുടെദുർമാർഗികളുടെ രേഖ സിജ്ജീനില്‍സിജ്ജീനിൽ തന്നെയായിരിക്കും.
 
{{verse|8}} സിജ്ജീന്‍സിജ്ജീൻ എന്നാല്‍എന്നാൽ എന്താണെന്ന്‌ നിനക്കറിയാമോ?
 
{{verse|9}} എഴുതപ്പെട്ട ഒരു ഗ്രന്ഥമാകുന്നു അത്‌.
 
{{verse|10}} അന്നേ ദിവസം നിഷേധിച്ചു തള്ളുന്നവര്‍ക്കാകുന്നുതള്ളുന്നവർക്കാകുന്നു നാശം.
 
{{verse|11}} അതായത്‌ പ്രതിഫല നടപടിയുടെ ദിവസത്തെ നിഷേധിച്ചു തള്ളുന്നവര്‍ക്ക്‌തള്ളുന്നവർക്ക്‌.
 
{{verse|12}} എല്ലാ അതിരുവിട്ടവനും മഹാപാപിയുമായിട്ടുള്ളവനല്ലാതെ അതിനെ നിഷേധിച്ചു തള്ളുകയില്ല.
 
{{verse|13}} അവന്ന്‌ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ദൃഷ്ടാന്തങ്ങൾ ഓതികേള്‍പിക്കപ്പെടുകയാണെങ്കില്‍ഓതികേൾപിക്കപ്പെടുകയാണെങ്കിൽ അവന്‍അവൻ പറയും; പൂര്‍വ്വികന്‍മാരുടെപൂർവ്വികൻമാരുടെ ഐതിഹ്യങ്ങളാണെന്ന്‌.
 
{{verse|14}} അല്ല; പക്ഷെ, അവര്‍അവർ പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്നത്‌പ്രവർത്തിച്ചുക്കൊണ്ടിരിക്കുന്നത്‌ അവരുടെ ഹൃദയങ്ങളില്‍ഹൃദയങ്ങളിൽ കറയുണ്ടാക്കിയിരിക്കുന്നു.
 
{{verse|15}} അല്ല; തീര്‍ച്ചയായുംതീർച്ചയായും അവര്‍അവർ അന്നേ ദിവസം അവരുടെ രക്ഷിതാവില്‍രക്ഷിതാവിൽ നിന്ന്‌ മറയ്ക്കപ്പെടുന്നവരാകുന്നു.
 
{{verse|16}} പിന്നീടവര്‍പിന്നീടവർ ജ്വലിക്കുന്ന നരകാഗ്നിയില്‍നരകാഗ്നിയിൽ കടന്നെരിയുന്നവരാകുന്നു.
 
{{verse|17}} പിന്നീട്‌ പറയപ്പെടും; ഇതാണ്‌ നിങ്ങള്‍നിങ്ങൾ നിഷേധിച്ചുതള്ളിക്കൊണ്ടിരുന്ന കാര്യം.
 
{{verse|18}} നിസ്സംശയം; പുണ്യവാന്‍മാരുടെപുണ്യവാൻമാരുടെ രേഖ ഇല്ലിയ്യൂനില്‍ഇല്ലിയ്യൂനിൽ തന്നെയായിരിക്കും.
 
{{verse|19}} ഇല്ലിയ്യൂന്‍ഇല്ലിയ്യൂൻ എന്നാല്‍എന്നാൽ എന്താണെന്ന്‌ നിനക്കറിയുമോ?
 
{{verse|20}} എഴുതപ്പെട്ട ഒരു രേഖയത്രെ അത്‌.
 
{{verse|21}} സാമീപ്യം സിദ്ധിച്ചവര്‍സിദ്ധിച്ചവർ അതിന്‍റെഅതിൻറെ അടുക്കല്‍അടുക്കൽ സന്നിഹിതരാകുന്നതാണ്‌.
 
{{verse|22}} തീര്‍ച്ചയായുംതീർച്ചയായും സുകൃതവാന്‍മാര്‍സുകൃതവാൻമാർ സുഖാനുഭവത്തില്‍സുഖാനുഭവത്തിൽ തന്നെയായിരിക്കും.
 
{{verse|23}} സോഫകളിലിരുന്ന്‌ അവര്‍അവർ നോക്കിക്കൊണ്ടിരിക്കും.
 
{{verse|24}} അവരുടെ മുഖങ്ങളില്‍മുഖങ്ങളിൽ സുഖാനുഭവത്തിന്‍റെസുഖാനുഭവത്തിൻറെ തിളക്കം നിനക്കറിയാം.
 
{{verse|25}} മുദ്രവെക്കപ്പെട്ട ശുദ്ധമായ മദ്യത്തില്‍മദ്യത്തിൽ നിന്ന്‌ അവര്‍ക്ക്‌അവർക്ക്‌ കുടിക്കാന്‍കുടിക്കാൻ നല്‍കപ്പെടുംനൽകപ്പെടും.
 
{{verse|26}} അതിന്‍റെഅതിൻറെ മുദ്ര കസ്തൂരിയായിരിക്കും. വാശി കാണിക്കുന്നവര്‍കാണിക്കുന്നവർ അതിന്‌ വേണ്ടി വാശി കാണിക്കട്ടെ.
 
{{verse|27}} അതിലെ ചേരുവ തസ്നീം ആയിരിക്കും.
 
{{verse|28}} അതായത്‌ സാമീപ്യം സിദ്ധിച്ചവര്‍സിദ്ധിച്ചവർ കുടിക്കുന്ന ഒരു ഉറവ്‌ ജലം.
 
{{verse|29}} തീര്‍ച്ചയായുംതീർച്ചയായും കുറ്റകൃത്യത്തില്‍കുറ്റകൃത്യത്തിൽ ഏര്‍പെട്ടവര്‍ഏർപെട്ടവർ സത്യവിശ്വാസികളെ കളിയാക്കി ചിരിക്കുമായിരുന്നു.
 
{{verse|30}} അവരുടെ ( സത്യവിശ്വാസികളുടെ ) മുമ്പിലൂടെ കടന്നു പോകുമ്പോള്‍പോകുമ്പോൾ അവര്‍അവർ പരസ്പരം കണ്ണിട്ടു കാണിക്കുമായിരുന്നു.
 
{{verse|31}} അവരുടെ സ്വന്തക്കാരുടെ അടുക്കലേക്ക്‌ തിരിച്ചുചെല്ലുമ്പോള്‍തിരിച്ചുചെല്ലുമ്പോൾ രസിച്ചു കൊണ്ട്‌ അവര്‍അവർ തിരിച്ചുചെല്ലുമായിരുന്നു.
 
{{verse|32}} അവരെ ( സത്യവിശ്വാസികളെ ) അവര്‍അവർ കാണുമ്പോള്‍കാണുമ്പോൾ, തീര്‍ച്ചയായുംതീർച്ചയായും ഇക്കൂട്ടര്‍ഇക്കൂട്ടർ വഴിപിഴച്ചവര്‍വഴിപിഴച്ചവർ തന്നെയാണ്‌ എന്ന്‌ അവര്‍അവർ പറയുകയും ചെയ്യുമായിരുന്നു.
 
{{verse|33}} അവരുടെ ( സത്യവിശ്വാസികളുടെ ) മേല്‍മേൽ മേല്‍നോട്ടക്കാരായിട്ട്‌മേൽനോട്ടക്കാരായിട്ട്‌ അവര്‍അവർ നിയോഗിക്കപ്പെട്ടിട്ടൊന്നുമില്ല.
 
{{verse|34}} എന്നാല്‍എന്നാൽ അന്ന്‌ ( ഖിയാമത്ത്‌ നാളില്‍നാളിൽ ) ആ സത്യവിശ്വാസികള്‍സത്യവിശ്വാസികൾ സത്യനിഷേധികളെ കളിയാക്കി ചിരിക്കുന്നതാണ്‌.
 
{{verse|35}} സോഫകളിലിരുന്ന്‌ അവര്‍അവർ നോക്കിക്കൊണ്ടിരിക്കും.
 
{{verse|36}} സത്യനിഷേധികള്‍സത്യനിഷേധികൾ ചെയ്തു കൊണ്ടിരുന്നതിന്‌ അവര്‍ക്ക്‌അവർക്ക്‌ പ്രതിഫലം നല്‍കപ്പെട്ടുവോനൽകപ്പെട്ടുവോ എന്ന്‌.
 
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ഇന്‍ഫിത്വാര്‍ഇൻഫിത്വാർ|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ഇന്ഷിഖാഖ്|
}}
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/മുതഫ്ഫിഫീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്