"പരിശുദ്ധ ഖുർആൻ/മുനാഫിഖൂൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{prettyurl|Holy Quran/Chapter 63}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ അദ്ധ്യായങ്ങള്‍‎അദ്ധ്യായങ്ങൾ‎}}
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ജുമുഅ|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/തഗാബൂന്‍തഗാബൂൻ|
}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ}}
{{verse|1}} കപട വിശ്വാസികള്‍വിശ്വാസികൾ നിന്‍റെനിൻറെ അടുത്ത്‌ വന്നാല്‍വന്നാൽ അവര്‍അവർ പറയും: തീര്‍ച്ചയായുംതീർച്ചയായും താങ്കള്‍താങ്കൾ അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ ദൂതനാണെന്ന്‌ ഞങ്ങള്‍ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവിന്നറിയാം തീര്‍ച്ചയായുംതീർച്ചയായും നീ അവന്‍റെഅവൻറെ ദൂതനാണെന്ന്‌. തീര്‍ച്ചയായുംതീർച്ചയായും മുനാഫിഖുകള്‍മുനാഫിഖുകൾ ( കപടന്‍മാര്‍കപടൻമാർ ) കള്ളം പറയുന്നവരാണ്‌ എന്ന്‌ അല്ലാഹു സാക്ഷ്യം വഹിക്കുന്നു.
 
{{verse|2}} അവര്‍അവർ അവരുടെ ശപഥങ്ങളെ ഒരു പരിചയാക്കിയിരിക്കയാണ്‌. അങ്ങനെ അവര്‍അവർ അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ മാര്‍ഗത്തില്‍മാർഗത്തിൽ നിന്ന്‌ ( ജനങ്ങളെ ) തടഞ്ഞിരിക്കുന്നു. തീര്‍ച്ചയായുംതീർച്ചയായും അവര്‍അവർ പ്രവര്‍ത്തിക്കുന്നത്‌പ്രവർത്തിക്കുന്നത്‌ എത്രയോ ചീത്ത തന്നെ.
 
{{verse|3}} അത്‌, അവര്‍അവർ ആദ്യം വിശ്വസിക്കുകയും പിന്നീട്‌ അവിശ്വസിക്കുകയും ചെയ്തതിന്‍റെചെയ്തതിൻറെ ഫലമത്രെ. അങ്ങനെ അവരുടെ ഹൃദയങ്ങളിന്‍മേല്‍ഹൃദയങ്ങളിൻമേൽ മുദ്രവെക്കപ്പെട്ടിരിക്കുന്നു. അതിനാല്‍അതിനാൽ അവര്‍അവർ (കാര്യം) ഗ്രഹിക്കുകയില്ല.
 
{{verse|4}} നീ അവരെ കാണുകയാണെങ്കില്‍കാണുകയാണെങ്കിൽ അവരുടെ ശരീരങ്ങള്‍ശരീരങ്ങൾ നിന്നെ അത്ഭുതപ്പെടുത്തും. അവര്‍അവർ സംസാരിക്കുന്ന പക്ഷം നീ അവരുടെ വാക്ക്‌ കേട്ടിരുന്നു പോകും. അവര്‍അവർ ചാരിവെച്ച മരത്തടികള്‍മരത്തടികൾ പോലെയാകുന്നു. എല്ലാ ഒച്ചയും തങ്ങള്‍ക്കെതിരാണെന്ന്‌തങ്ങൾക്കെതിരാണെന്ന്‌ അവര്‍അവർ വിചാരിക്കും. അവരാകുന്നു ശത്രു. അവരെ സൂക്ഷിച്ചു കൊള്ളുക. അല്ലാഹു അവരെ നശിപ്പിക്കട്ടെ. എങ്ങനെയാണവര്‍എങ്ങനെയാണവർ വഴിതെറ്റിക്കപ്പെടുന്നത്‌?
 
{{verse|5}} നിങ്ങള്‍നിങ്ങൾ വരൂ. അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ ദൂതന്‍ദൂതൻ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ വേണ്ടി പാപമോചനത്തിന്‌ പ്രാര്‍ത്ഥിച്ചുകൊള്ളുംപ്രാർത്ഥിച്ചുകൊള്ളും എന്ന്‌ അവരോട്‌ പറയപ്പെട്ടാല്‍പറയപ്പെട്ടാൽ അവര്‍അവർ അവരുടെ തല തിരിച്ചുകളയും. അവര്‍അവർ അഹങ്കാരം നടിച്ചു കൊണ്ട്‌ തിരിഞ്ഞുപോകുന്നതായി നിനക്ക്‌ കാണുകയും ചെയ്യാം.
 
{{verse|6}} നീ അവര്‍ക്ക്‌അവർക്ക്‌ വേണ്ടി പാപമോചനത്തിന്‌ പ്രാര്‍ത്ഥിച്ചാലുംപ്രാർത്ഥിച്ചാലും പ്രാര്‍ത്ഥിച്ചിട്ടില്ലെങ്കിലുംപ്രാർത്ഥിച്ചിട്ടില്ലെങ്കിലും അവരെ സംബന്ധിച്ചിടത്തോളം സമമാകുന്നു. അല്ലാഹു ഒരിക്കലും അവര്‍ക്കുഅവർക്കു പൊറുത്തുകൊടുക്കുകയില്ല. തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു ദുര്‍മാര്‍ഗികളായദുർമാർഗികളായ ജനങ്ങളെ നേര്‍വഴിയിലാക്കുകയില്ലനേർവഴിയിലാക്കുകയില്ല.
 
{{verse|7}} അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ ദൂതന്‍റെദൂതൻറെ അടുക്കലുള്ളവര്‍ക്ക്‌അടുക്കലുള്ളവർക്ക്‌ വേണ്ടി, അവര്‍അവർ ( അവിടെ നിന്ന്‌ ) പിരിഞ്ഞു പോകുന്നത്‌ വരെ നിങ്ങള്‍നിങ്ങൾ ഒന്നും ചെലവ്‌ ചെയ്യരുത്‌ എന്ന്‌ പറയുന്നവരാകുന്നു അവര്‍അവർ. അല്ലാഹുവിന്‍റെതാകുന്നുഅല്ലാഹുവിൻറെതാകുന്നു ആകാശങ്ങളിലെയും ഭൂമിയിലെയും ഖജനാവുകള്‍ഖജനാവുകൾ. പക്ഷെ കപടന്‍മാര്‍കപടൻമാർ കാര്യം ഗ്രഹിക്കുന്നില്ല.
 
{{verse|8}} അവര്‍അവർ പറയുന്നു; ഞങ്ങള്‍ഞങ്ങൾ മദീനയിലേക്ക്‌ മടങ്ങിച്ചെന്നാല്‍മടങ്ങിച്ചെന്നാൽ കൂടുതല്‍കൂടുതൽ പ്രതാപമുള്ളവര്‍പ്രതാപമുള്ളവർ നിന്ദ്യരായുള്ളവരെ പുറത്താക്കുക തന്നെ ചെയ്യുമെന്ന്‌. അല്ലാഹുവിനും അവന്‍റെഅവൻറെ ദൂതന്നും സത്യവിശ്വാസികള്‍ക്കുമാകുന്നുസത്യവിശ്വാസികൾക്കുമാകുന്നു പ്രതാപം. പക്ഷെ, കപടവിശ്വാസികള്‍കപടവിശ്വാസികൾ ( കാര്യം ) മനസ്സിലാക്കുന്നില്ല.
 
{{verse|9}} സത്യവിശ്വാസികളേ, നിങ്ങളുടെ സ്വത്തുക്കളും സന്താനങ്ങളും അല്ലാഹുവെപ്പറ്റിയുള്ള സ്മരണയില്‍സ്മരണയിൽ നിന്ന്‌ നിങ്ങളുടെ ശ്രദ്ധതിരിച്ചുവിടാതിരിക്കട്ടെ. ആര്‍ആർ അങ്ങനെ ചെയ്യുന്നുവോ അവര്‍അവർ തന്നെയാണ്‌ നഷ്ടക്കാര്‍നഷ്ടക്കാർ.
 
{{verse|10}} നിങ്ങളില്‍നിങ്ങളിൽ ഓരോരുത്തര്‍ക്കുംഓരോരുത്തർക്കും മരണം വരുന്നതിനു മുമ്പായി നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ നാം നല്‍കിയതില്‍നൽകിയതിൽ നിന്ന്‌ നിങ്ങള്‍നിങ്ങൾ ചെലവഴിക്കുകയും ചെയ്യുക. അന്നേരത്ത്‌ അവന്‍അവൻ ഇപ്രകാരം പറഞ്ഞേക്കും. എന്‍റെഎൻറെ രക്ഷിതാവേ, അടുത്ത ഒരു അവധിവരെ നീ എനിക്ക്‌ എന്താണ്‌ നീട്ടിത്തരാത്തത്‌? എങ്കില്‍എങ്കിൽ ഞാന്‍ഞാൻ ദാനം നല്‍കുകയുംനൽകുകയും, സജ്ജനങ്ങളുടെ കൂട്ടത്തിലാവുകയും ചെയ്യുന്നതാണ്‌.
 
{{verse|11}} ഒരാള്‍ക്കുംഒരാൾക്കും അയാളുടെ അവധി വന്നെത്തിയാല്‍വന്നെത്തിയാൽ അല്ലാഹു നീട്ടികൊടുക്കുകയേ ഇല്ല. അല്ലാഹു നിങ്ങള്‍നിങ്ങൾ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിപ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.
 
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ജുമുഅ|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/തഗാബൂന്‍തഗാബൂൻ|
}}
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/മുനാഫിഖൂൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്