"പരിശുദ്ധ ഖുർആൻ/മർയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Holy Quran/Chapter 19}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ അദ്ധ്യായങ്ങള്‍‎അദ്ധ്യായങ്ങൾ‎}}
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/അല്‍അൽ കഹഫ്|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/ത്വാഹാ|
}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ}}
{{verse|1}} കാഫ്‌-ഹാ-യാ-ഐന്‍ഐൻ-സ്വാദ്‌.
 
{{verse|2}} നിന്‍റെനിൻറെ രക്ഷിതാവ്‌ തന്‍റെതൻറെ ദാസനായ സകരിയ്യായ്ക്ക്‌ ചെയ്ത അനുഗ്രഹത്തെ സംബന്ധിച്ചുള്ള വിവരണമത്രെ ഇത്‌.
 
{{verse|3}} ( അതായത്‌ ) അദ്ദേഹം തന്‍റെതൻറെ രക്ഷിതാവിനെ പതുക്കെ വിളിച്ച്‌ പ്രാര്‍ത്ഥിച്ചപ്രാർത്ഥിച്ച സന്ദര്‍ഭംസന്ദർഭം.
 
{{verse|4}} അദ്ദേഹം പറഞ്ഞു: എന്‍റെഎൻറെ രക്ഷിതാവേ, എന്‍റെഎൻറെ എല്ലുകള്‍എല്ലുകൾ ബലഹീനമായിക്കഴിഞ്ഞിരിക്കുന്നു. തലയാണെങ്കില്‍തലയാണെങ്കിൽ നരച്ചു തിളങ്ങുന്നതായിരിക്കുന്നു. എന്‍റെഎൻറെ രക്ഷിതാവേ, നിന്നോട്‌ പ്രാര്‍ത്ഥിച്ചിട്ട്‌പ്രാർത്ഥിച്ചിട്ട്‌ ഞാന്‍ഞാൻ ഭാഗ്യം കെട്ടവനായിട്ടില്ല.
 
{{verse|5}} എനിക്ക്‌ പുറകെ വരാനുള്ള ബന്ധുമിത്രാദികളെപ്പറ്റി എനിക്ക്‌ ഭയമാകുന്നു. എന്‍റെഎൻറെ ഭാര്യയാണെങ്കില്‍ഭാര്യയാണെങ്കിൽ വന്ധ്യയുമാകുന്നു. അതിനാല്‍അതിനാൽ നിന്‍റെനിൻറെ പക്കല്‍പക്കൽ നിന്ന്‌ നീ എനിക്ക്‌ ഒരു ബന്ധുവെ ( അവകാശിയെ ) നല്‍കേണമേനൽകേണമേ.
 
{{verse|6}} എനിക്ക്‌ അവന്‍അവൻ അനന്തരാവകാശിയായിരിക്കും. യഅ്ഖൂബ്‌ കുടുംബത്തിനും അവന്‍അവൻ അനന്തരാവകാശിയായിരിക്കും. എന്‍റെഎൻറെ രക്ഷിതാവേ, അവനെ നീ ( ഏവര്‍ക്കുംഏവർക്കും ) തൃപ്തിപ്പെട്ടവനാക്കുകയും ചെയ്യേണമേ.
 
{{verse|7}} ഹേ, സകരിയ്യാ, തീര്‍ച്ചയായുംതീർച്ചയായും നിനക്ക്‌ നാം ഒരു ആണ്‍കുട്ടിയെപ്പറ്റിആൺകുട്ടിയെപ്പറ്റി സന്തോഷവാര്‍ത്തസന്തോഷവാർത്ത അറിയിക്കുന്നു. അവന്‍റെഅവൻറെ പേര്‍പേർ യഹ്‌യാ എന്നാകുന്നു. മുമ്പ്‌ നാം ആരെയും അവന്‍റെഅവൻറെ പേര്‌ ഉള്ളവരാക്കിയിട്ടില്ല.
 
{{verse|8}} അദ്ദേഹം പറഞ്ഞു: എന്‍റെഎൻറെ രക്ഷിതാവേ, എനിക്കെങ്ങനെ ഒരു ആണ്‍കുട്ടിയുണ്ടാകുംആൺകുട്ടിയുണ്ടാകും? എന്‍റെഎൻറെ ഭാര്യ വന്ധ്യയാകുന്നു. ഞാനാണെങ്കില്‍ഞാനാണെങ്കിൽ വാര്‍ദ്ധക്യത്താല്‍വാർദ്ധക്യത്താൽ ചുക്കിച്ചുളിഞ്ഞ അവസ്ഥയിലെത്തിയിരിക്കുന്നു.
 
{{verse|9}} അവന്‍അവൻ ( അല്ലാഹു ) പറഞ്ഞു: അങ്ങനെ തന്നെ. മുമ്പ്‌ നീ യാതൊന്നുമല്ലാതിരുന്നപ്പോള്‍യാതൊന്നുമല്ലാതിരുന്നപ്പോൾ നിന്നെ ഞാന്‍ഞാൻ സൃഷ്ടിച്ചിരിക്കെ, ഇത്‌ എന്നെ സംബന്ധിച്ചിടത്തോളം ഒരു നിസ്സാര കാര്യം മാത്രമാണ്‌ എന്ന്‌ നിന്‍റെനിൻറെ രക്ഷിതാവ്‌ പ്രഖ്യാപിച്ചിരിക്കുന്നു.
 
{{verse|10}} അദ്ദേഹം ( സകരിയ്യാ ) പറഞ്ഞു: നീ എനിക്ക്‌ ഒരു ദൃഷ്ടാന്തം ഏര്‍പെടുത്തിത്തരേണമേഏർപെടുത്തിത്തരേണമേ. അവന്‍അവൻ ( അല്ലാഹു ) പറഞ്ഞു: നിനക്കുള്ള ദൃഷ്ടാന്തം വൈകല്യമൊന്നും ഇല്ലാത്തവനായിരിക്കെത്തന്നെ ജനങ്ങളോട്‌ മൂന്ന്‌ രാത്രി ( ദിവസം ) നീ സംസാരിക്കാതിരിക്കലാകുന്നു.
 
{{verse|11}} അങ്ങനെ അദ്ദേഹം പ്രാര്‍ത്ഥനാമണ്ഡപത്തില്‍പ്രാർത്ഥനാമണ്ഡപത്തിൽ നിന്ന്‌ തന്‍റെതൻറെ ജനങ്ങളുടെ അടുക്കലേക്ക്‌ പുറപ്പെട്ടു. എന്നിട്ട്‌, നിങ്ങള്‍നിങ്ങൾ രാവിലെയും വൈകുന്നേരവും അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുകപ്രകീർത്തിക്കുക എന്ന്‌ അവരോട്‌ ആംഗ്യം കാണിച്ചു.
 
{{verse|12}} ഹേ, യഹ്‌യാ വേദഗ്രന്ഥം ബലമായി സ്വീകരിച്ച്‌ കൊള്ളുക. ( എന്ന്‌ നാം പറഞ്ഞു: ) കുട്ടിയായിരിക്കെത്തന്നെ അദ്ദേഹത്തിന്‌ നാം ജ്ഞാനം നല്‍കുകയുംനൽകുകയും ചെയ്തു.
 
{{verse|13}} നമ്മുടെ പക്കല്‍പക്കൽ നിന്നുള്ള അനുകമ്പയും പരിശുദ്ധിയും ( നല്‍കിനൽകി. ) അദ്ദേഹം ധര്‍മ്മനിഷ്ഠയുള്ളവനുമായിരുന്നുധർമ്മനിഷ്ഠയുള്ളവനുമായിരുന്നു.
 
{{verse|14}} തന്‍റെതൻറെ മാതാപിതാക്കള്‍ക്ക്‌മാതാപിതാക്കൾക്ക്‌ നന്‍മചെയ്യുന്നവനുമായിരുന്നുനൻമചെയ്യുന്നവനുമായിരുന്നു. നിഷ്ഠൂരനും അനുസരണം കെട്ടവനുമായിരുന്നില്ല.
 
{{verse|15}} അദ്ദേഹം ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്നഎഴുന്നേൽപിക്കപ്പെടുന്ന ദിവസവും അദ്ദേഹത്തിന്‌ സമാധാനം.
 
{{verse|16}} വേദഗ്രന്ഥത്തില്‍വേദഗ്രന്ഥത്തിൽ മര്‍യമിനെപ്പറ്റിയുള്ളമർയമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. അവള്‍അവൾ തന്‍റെതൻറെ വീട്ടുകാരില്‍വീട്ടുകാരിൽ നിന്നകന്ന്‌ കിഴക്ക്‌ ഭാഗത്തുള്ള ഒരു സ്ഥലത്തേക്ക്‌ മാറിത്താമസിച്ച സന്ദര്‍ഭംസന്ദർഭം.
 
{{verse|17}} എന്നിട്ട്‌ അവര്‍അവർ കാണാതിരിക്കാന്‍കാണാതിരിക്കാൻ അവള്‍അവൾ ഒരു മറയുണ്ടാക്കി. അപ്പോള്‍അപ്പോൾ നമ്മുടെ ആത്മാവിനെ ( ജിബ്‌രീലിനെ ) നാം അവളുടെ അടുത്തേക്ക്‌ നിയോഗിച്ചു. അങ്ങനെ അദ്ദേഹം അവളുടെ മുമ്പില്‍മുമ്പിൽ തികഞ്ഞ മനുഷ്യരൂപത്തില്‍മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെട്ടു.
 
{{verse|18}} അവള്‍അവൾ പറഞ്ഞു: തീര്‍ച്ചയായുംതീർച്ചയായും നിന്നില്‍നിന്നിൽ നിന്ന്‌ ഞാന്‍ഞാൻ പരമകാരുണികനില്‍പരമകാരുണികനിൽ ശരണം പ്രാപിക്കുന്നു. നീ ധര്‍മ്മനിഷ്ഠയുള്ളവനാണെങ്കില്‍ധർമ്മനിഷ്ഠയുള്ളവനാണെങ്കിൽ ( എന്നെ വിട്ട്‌ മാറിപ്പോകൂ. )
 
{{verse|19}} അദ്ദേഹം ( ജിബ്‌രീല്‍ജിബ്‌രീൽ ) പറഞ്ഞു: പരിശുദ്ധനായ ഒരു ആണ്‍കുട്ടിയെആൺകുട്ടിയെ നിനക്ക്‌ ദാനം ചെയ്യുന്നതിന്‌ വേണ്ടി നിന്‍റെനിൻറെ രക്ഷിതാവ്‌ അയച്ച ദൂതന്‍ദൂതൻ മാത്രമാകുന്നു ഞാന്‍ഞാൻ.
 
{{verse|20}} അവള്‍അവൾ പറഞ്ഞു: എനിക്കെങ്ങനെ ഒരു ആണ്‍കുട്ടിയുണ്ടാകുംആൺകുട്ടിയുണ്ടാകും? യാതൊരു മനുഷ്യനും എന്നെ സ്പര്‍ശിച്ചിട്ടില്ലസ്പർശിച്ചിട്ടില്ല. ഞാന്‍ഞാൻ ഒരു ദുര്‍നടപടിക്കാരിയായിട്ടുമില്ലദുർനടപടിക്കാരിയായിട്ടുമില്ല.
 
{{verse|21}} അദ്ദേഹം പറഞ്ഞു: ( കാര്യം ) അങ്ങനെതന്നെയാകുന്നു. അത്‌ തന്നെ സംബന്ധിച്ചിടത്തോളം നിസ്സാരമായ ഒരു കാര്യമാണെന്ന്‌ നിന്‍റെനിൻറെ രക്ഷിതാവ്‌ പറഞ്ഞിരിക്കുന്നു. അവനെ ( ആ കുട്ടിയെ ) മനുഷ്യര്‍ക്കൊരുമനുഷ്യർക്കൊരു ദൃഷ്ടാന്തവും, നമ്മുടെ പക്കല്‍പക്കൽ നിന്നുള്ള കാരുണ്യവും ആക്കാനും ( നാം ഉദ്ദേശിക്കുന്നു. ) അത്‌ തീരുമാനിക്കപ്പെട്ട ഒരു കാര്യമാകുന്നു.
 
{{verse|22}} അങ്ങനെ അവനെ ഗര്‍ഭംഗർഭം ധരിക്കുകയും, എന്നിട്ട്‌ അതുമായി അവള്‍അവൾ അകലെ ഒരു സ്ഥലത്ത്‌ മാറിത്താമസിക്കുകയും ചെയ്തു.
 
{{verse|23}} അങ്ങനെ പ്രസവവേദന അവളെ ഒരു ഈന്തപ്പന മരത്തിന്‍റെമരത്തിൻറെ അടുത്തേക്ക്‌ കൊണ്ട്‌ വന്നു. അവള്‍അവൾ പറഞ്ഞു: ഞാന്‍ഞാൻ ഇതിന്‌ മുമ്പ്‌ തന്നെ മരിക്കുകയും, പാടെ വിസ്മരിച്ച്‌ തള്ളപ്പെട്ടവളാകുകയും ചെയ്തിരുന്നെങ്കില്‍ചെയ്തിരുന്നെങ്കിൽ എത്ര നന്നായിരുന്നേനേ!
 
{{verse|24}} ഉടനെ അവളുടെ താഴ്ഭാഗത്ത്‌ നിന്ന്‌ ( ഒരാള്‍ഒരാൾ ) വിളിച്ചുപറഞ്ഞു: നീ വ്യസനിക്കേണ്ട, നിന്‍റെനിൻറെ താഴ്ഭാഗത്ത്‌ ഒരു അരുവി ഉണ്ടാക്കി തന്നിരിക്കുന്നു.
 
{{verse|25}} നീ ഈന്തപ്പനമരം നിന്‍റെനിൻറെ അടുക്കലേക്ക്‌ പിടിച്ചുകുലുക്കിക്കൊള്ളുക. അത്‌ നിനക്ക്‌ പാകമായ ഈന്തപ്പഴം വീഴ്ത്തിത്തരുന്നതാണ്‌.
 
{{verse|26}} അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്ണുകുളിര്‍ത്തിരിക്കുകയുംകണ്ണുകുളിർത്തിരിക്കുകയും ചെയ്യുക. ഇനി നീ മനുഷ്യരില്‍മനുഷ്യരിൽ ആരെയെങ്കിലും കാണുന്ന പക്ഷം ഇപ്രകാരം പറഞ്ഞേക്കുക: പരമകാരുണികന്ന്‌ വേണ്ടി ഞാന്‍ഞാൻ ഒരു വ്രതം നേര്‍ന്നിരിക്കയാണ്‌നേർന്നിരിക്കയാണ്‌ അതിനാല്‍അതിനാൽ ഇന്നു ഞാന്‍ഞാൻ ഒരു മനുഷ്യനോടും സംസാരിക്കുകയില്ല തന്നെ.
 
{{verse|27}} അനന്തരം അവനെ ( കുട്ടിയെ ) യും വഹിച്ചുകൊണ്ട്‌ അവള്‍അവൾ തന്‍റെതൻറെ ആളുകളുടെ അടുത്ത്‌ ചെന്നു. അവര്‍അവർ പറഞ്ഞു: മര്‍യമേമർയമേ, ആക്ഷേപകരമായ ഒരു കാര്യം തന്നെയാകുന്നു നീ ചെയ്തിരിക്കുന്നത്‌.
 
{{verse|28}} ഹേ; ഹാറൂന്‍റെഹാറൂൻറെ സഹോദരീ, നിന്‍റെനിൻറെ പിതാവ്‌ ഒരു ചീത്ത മനുഷ്യനായിരുന്നില്ല. നിന്‍റെനിൻറെ മാതാവ്‌ ഒരു ദുര്‍നടപടിക്കാരിയുമായിരുന്നില്ലദുർനടപടിക്കാരിയുമായിരുന്നില്ല.
 
{{verse|29}} അപ്പോള്‍അപ്പോൾ അവള്‍അവൾ അവന്‍റെഅവൻറെ ( കുട്ടിയുടെ ) നേരെ ചൂണ്ടിക്കാണിച്ചു. അവര്‍അവർ പറഞ്ഞു: തൊട്ടിലിലുള്ള ഒരു കുട്ടിയോട്‌ ഞങ്ങള്‍ഞങ്ങൾ എങ്ങനെ സംസാരിക്കും?
 
{{verse|30}} അവന്‍അവൻ ( കുട്ടി ) പറഞ്ഞു: ഞാന്‍ഞാൻ അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ ദാസനാകുന്നു. അവന്‍അവൻ എനിക്ക്‌ വേദഗ്രന്ഥം നല്‍കുകയുംനൽകുകയും എന്നെ അവന്‍അവൻ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു.
 
{{verse|31}} ഞാന്‍ഞാൻ എവിടെയായിരുന്നാലും എന്നെ അവന്‍അവൻ അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാന്‍ഞാൻ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്കരിക്കുവാനും സകാത്ത്‌ നല്‍കുവാനുംനൽകുവാനും അവന്‍അവൻ എന്നോട്‌ അനുശാസിക്കുകയും ചെയ്തിരിക്കുന്നു.
 
{{verse|32}} ( അവന്‍അവൻ എന്നെ ) എന്‍റെഎൻറെ മാതാവിനോട്‌ നല്ല നിലയില്‍നിലയിൽ പെരുമാറുന്നവനും ( ആക്കിയിരിക്കുന്നു. ) അവന്‍അവൻ എന്നെ നിഷ്ഠൂരനും ഭാഗ്യം കെട്ടവനുമാക്കിയിട്ടില്ല.
 
{{verse|33}} ഞാന്‍ഞാൻ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്നഎഴുന്നേൽപിക്കപ്പെടുന്ന ദിവസവും എന്‍റെഎൻറെ മേല്‍മേൽ ശാന്തി ഉണ്ടായിരിക്കും.
 
{{verse|34}} അതത്രെ മര്‍യമിന്‍റെമർയമിൻറെ മകനായ ഈസാ അവര്‍അവർ ഏതൊരു വിഷയത്തില്‍വിഷയത്തിൽ തര്‍ക്കിച്ച്‌തർക്കിച്ച്‌ കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റിയുള്ള യഥാര്‍ത്ഥമായയഥാർത്ഥമായ വാക്കത്രെ ഇത്‌.
 
{{verse|35}} ഒരു സന്താനത്തെ സ്വീകരിക്കുക എന്നത്‌ അല്ലാഹുവിന്നുണ്ടാകാവുന്നതല്ല. അവന്‍അവൻ എത്ര പരിശുദ്ധന്‍പരിശുദ്ധൻ! അവന്‍അവൻ ഒരു കാര്യം തീരുമാനിച്ച്‌ കഴിഞ്ഞാല്‍കഴിഞ്ഞാൽ അതിനോട്‌ ഉണ്ടാകൂ എന്ന്‌ പറയുക മാത്രംചെയ്യുന്നു. അപ്പോള്‍അപ്പോൾ അതുണ്ടാകുന്നു.
 
{{verse|36}} ( ഈസാ പറഞ്ഞു: ) തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു എന്‍റെയുംഎൻറെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍അതിനാൽ അവനെ നിങ്ങള്‍നിങ്ങൾ ആരാധിക്കുക. ഇതത്രെ നേരെയുള്ള മാര്‍ഗംമാർഗം.
 
{{verse|37}} എന്നിട്ട്‌ അവര്‍ക്കിടയില്‍അവർക്കിടയിൽ നിന്ന്‌ കക്ഷികള്‍കക്ഷികൾ ഭിന്നിച്ചുണ്ടായി. അപ്പോള്‍അപ്പോൾ അവിശ്വസിച്ചവര്‍ക്കത്രെഅവിശ്വസിച്ചവർക്കത്രെ ഭയങ്കരമായ ഒരു ദിവസത്തിന്‍റെദിവസത്തിൻറെ സാന്നിദ്ധ്യത്താല്‍സാന്നിദ്ധ്യത്താൽ വമ്പിച്ച നാശം.
 
{{verse|38}} അവര്‍അവർ നമ്മുടെ അടുത്ത്‌ വരുന്ന ദിവസം അവര്‍ക്ക്‌അവർക്ക്‌ എന്തൊരു കേള്‍വിയുംകേൾവിയും കാഴ്ചയുമായിരിക്കും! പക്ഷെ ഇന്ന്‌ ആ അക്രമികള്‍അക്രമികൾ പ്രത്യക്ഷമായ വഴികേടിലാകുന്നു.
 
{{verse|39}} നഷ്ടബോധത്തിന്‍റെനഷ്ടബോധത്തിൻറെ ദിവസത്തെപ്പറ്റി അഥവാ കാര്യം ( അന്തിമമായി ) തീരുമാനിക്കപ്പെടുന്ന സന്ദര്‍ഭത്തെപ്പറ്റിസന്ദർഭത്തെപ്പറ്റി നീ അവര്‍ക്ക്‌അവർക്ക്‌ താക്കീത്‌ നല്‍കുകനൽകുക. അവര്‍അവർ അശ്രദ്ധയിലകപ്പെട്ടിരിക്കുകയാകുന്നു. അവര്‍അവർ വിശ്വസിക്കുന്നില്ല.
 
{{verse|40}} തീര്‍ച്ചയായുംതീർച്ചയായും നാം തന്നെയാണ്‌ ഭൂമിയുടെയും അതിലുള്ളവയുടെയും അനന്തരാവകാശിയാകുന്നത്‌. നമ്മുടെ അടുക്കലേക്ക്‌ തന്നെയായിരിക്കും അവര്‍അവർ മടക്കപ്പെടുന്നത്‌.
 
{{verse|41}} വേദഗ്രന്ഥത്തില്‍വേദഗ്രന്ഥത്തിൽ ഇബ്രാഹീമിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായുംതീർച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു.
 
{{verse|42}} അദ്ദേഹം തന്‍റെതൻറെ പിതാവിനോട്‌ പറഞ്ഞ സന്ദര്‍ഭംസന്ദർഭം ( ശ്രദ്ധേയമാകുന്നു: ) എന്‍റെഎൻറെ പിതാവേ, കേള്‍ക്കുകയോകേൾക്കുകയോ, കാണുകയോ ചെയ്യാത്ത, താങ്കള്‍ക്ക്‌താങ്കൾക്ക്‌ യാതൊരു ഉപകാരവും ചെയ്യാത്ത വസ്തുവെ താങ്കള്‍താങ്കൾ എന്തിന്‌ ആരാധിക്കുന്നു.?
 
{{verse|43}} എന്‍റെഎൻറെ പിതാവേ, തീര്‍ച്ചയായുംതീർച്ചയായും താങ്കള്‍ക്ക്‌താങ്കൾക്ക്‌ വന്നുകിട്ടിയിട്ടില്ലാത്ത അറിവ്‌ എനിക്ക്‌ വന്നുകിട്ടിയിട്ടുണ്ട്‌. ആകയാല്‍ആകയാൽ താങ്കള്‍താങ്കൾ എന്നെ പിന്തടരൂ. ഞാന്‍ഞാൻ താങ്കള്‍ക്ക്‌താങ്കൾക്ക്‌ ശരിയായ മാര്‍ഗംമാർഗം കാണിച്ചുതരാം.
 
{{verse|44}} എന്‍റെഎൻറെ പിതാവേ, താങ്കള്‍താങ്കൾ പിശാചിനെ ആരാധിക്കരുത്‌. തീര്‍ച്ചയായുംതീർച്ചയായും പിശാച്‌ പരമകാരുണികനോട്‌ അനുസരണമില്ലാത്തവനാകുന്നു.
 
{{verse|45}} എന്‍റെഎൻറെ പിതാവേ, തീര്‍ച്ചയായുംതീർച്ചയായും പരമകാരുണികനില്‍പരമകാരുണികനിൽ നിന്നുള്ള വല്ല ശിക്ഷയും താങ്കളെ ബാധിക്കുമെന്ന്‌ ഞാന്‍ഞാൻ ഭയപ്പെടുന്നു. അപ്പോള്‍അപ്പോൾ താങ്കള്‍താങ്കൾ പിശാചിന്‍റെപിശാചിൻറെ മിത്രമായിരിക്കുന്നതാണ്‌.
 
{{verse|46}} അയാള്‍അയാൾ പറഞ്ഞു: ഹേ; ഇബ്രാഹീം, നീ എന്‍റെഎൻറെ ദൈവങ്ങളെ വേണ്ടെന്ന്‌ വെക്കുകയാണോ? നീ ( ഇതില്‍ഇതിൽ നിന്ന്‌ ) വിരമിക്കുന്നില്ലെങ്കില്‍വിരമിക്കുന്നില്ലെങ്കിൽ ഞാന്‍ഞാൻ നിന്നെ കല്ലെറിഞ്ഞോടിക്കുക തന്നെ ചെയ്യും. കുറെ കാലത്തേക്ക്‌ നീ എന്നില്‍എന്നിൽ നിന്ന്‌ വിട്ടുമാറിക്കൊള്ളണം.
 
{{verse|47}} അദ്ദേഹം ( ഇബ്രാഹീം ) പറഞ്ഞു: താങ്കള്‍ക്ക്‌താങ്കൾക്ക്‌ സലാം. താങ്കള്‍ക്ക്‌താങ്കൾക്ക്‌ വേണ്ടി ഞാന്‍ഞാൻ എന്‍റെഎൻറെ രക്ഷിതാവിനോട്‌ പാപമോചനം തേടാം. തീര്‍ച്ചയായുംതീർച്ചയായും അവനെന്നോട്‌ ദയയുള്ളവനാകുന്നു.
 
{{verse|48}} നിങ്ങളെയും അല്ലാഹുവിന്‌ പുറമെ നിങ്ങള്‍നിങ്ങൾ പ്രാര്‍ത്ഥിച്ചുവരുന്നവയെയുംപ്രാർത്ഥിച്ചുവരുന്നവയെയും ഞാന്‍ഞാൻ വെടിയുന്നു. എന്‍റെഎൻറെ രക്ഷിതാവിനോട്‌ ഞാന്‍ഞാൻ പ്രാര്‍ത്ഥിക്കുന്നുപ്രാർത്ഥിക്കുന്നു. എന്‍റെഎൻറെ രക്ഷിതാവിനോട്‌ പ്രാര്‍ത്ഥിക്കുന്നത്‌പ്രാർത്ഥിക്കുന്നത്‌ മൂലം ഞാന്‍ഞാൻ ഭാഗ്യം കെട്ടവനാകാതിരുന്നേക്കാം.
 
{{verse|49}} അങ്ങനെ അവരെയും അല്ലാഹുവിന്‌ പുറമെ അവര്‍അവർ ആരാധിക്കുന്നവയെയും വെടിഞ്ഞ്‌ അദ്ദേഹം പോയപ്പോള്‍പോയപ്പോൾ അദ്ദേഹത്തിന്‌ നാം ഇഷാഖിനെയും ( മകന്‍മകൻ ) യഅ്ഖൂബിനെയും ( പൌത്രന്‍പൌത്രൻ ) നല്‍കിനൽകി. അവരെയൊക്കെ നാം പ്രവാചകന്‍മാരാക്കുകയുംപ്രവാചകൻമാരാക്കുകയും ചെയ്തു.
 
{{verse|50}} നമ്മുടെ കാരുണ്യത്തില്‍കാരുണ്യത്തിൽ നിന്നും അവര്‍ക്ക്‌അവർക്ക്‌ നാം നല്‍കുകയുംനൽകുകയും, അവര്‍ക്ക്‌അവർക്ക്‌ നാം ഉന്നതമായ സല്‍കീര്‍ത്തിസൽകീർത്തി ഉണ്ടാക്കുകയും ചെയ്തു.
 
{{verse|51}} വേദഗ്രന്ഥത്തില്‍വേദഗ്രന്ഥത്തിൽ മൂസായെപ്പറ്റിയുള്ള വിവരവും നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായുംതീർച്ചയായും അദ്ദേഹം നിഷ്കളങ്കനായിരുന്നു. അദ്ദേഹം ദൂതനും പ്രവാചകനുമായിരുന്നു.
 
{{verse|52}} പര്‍വ്വതത്തിന്‍റെപർവ്വതത്തിൻറെ വലതുഭാഗത്ത്‌ നിന്ന്‌ നാം അദ്ദേഹത്തെ വിളിക്കുകയും, രഹസ്യസംഭാഷണത്തിനായി നാം അദ്ദേഹത്തിന്‌ സാമീപ്യം നല്‍കുകയുംനൽകുകയും ചെയ്തു.
 
{{verse|53}} നമ്മുടെ കാരുണ്യത്താല്‍കാരുണ്യത്താൽ തന്‍റെതൻറെ സഹോദരനായ ഹാറൂനിനെ ഒരു പ്രവാചകനായി, അദ്ദേഹത്തിന്‌ ( സഹായത്തിനായി ) നാം നല്‍കുകയുംനൽകുകയും ചെയ്തു.
 
{{verse|54}} വേദഗ്രന്ഥത്തില്‍വേദഗ്രന്ഥത്തിൽ ഇസ്മാഈലിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായുംതീർച്ചയായും അദ്ദേഹം വാഗ്ദാനം പാലിക്കുന്നവനായിരുന്നു. അദ്ദേഹം ദൂതനും പ്രവാചകനുമായിരുന്നു.
 
{{verse|55}} തന്‍റെതൻറെ ആളുകളോട്‌ നമസ്കരിക്കുവാനും സകാത്ത്‌ നല്‍കുവാനുംനൽകുവാനും അദ്ദേഹം കല്‍പിക്കുമായിരുന്നുകൽപിക്കുമായിരുന്നു. തന്‍റെതൻറെ രക്ഷിതാവിന്‍റെരക്ഷിതാവിൻറെ അടുക്കല്‍അടുക്കൽ അദ്ദേഹം പ്രീതി ലഭിച്ചവനായിരുന്നു.
 
{{verse|56}} വേദഗ്രന്ഥത്തില്‍വേദഗ്രന്ഥത്തിൽ ഇദ്‌രീസിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായുംതീർച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു.
 
{{verse|57}} അദ്ദേഹത്തെ നാം ഉന്നതമായ സ്ഥാനത്തേക്ക്‌ ഉയര്‍ത്തുകയുംഉയർത്തുകയും ചെയ്തിരിക്കുന്നു.
 
{{verse|58}} അല്ലാഹു അനുഗ്രഹം നല്‍കിയിട്ടുള്ളനൽകിയിട്ടുള്ള പ്രവാചകന്‍മാരത്രെപ്രവാചകൻമാരത്രെ അവര്‍അവർ. ആദമിന്‍റെആദമിൻറെ സന്തതികളില്‍സന്തതികളിൽ പെട്ടവരും, നൂഹിനോടൊപ്പെം നാം കപ്പലില്‍കപ്പലിൽ കയറ്റിയവരില്‍പെട്ടവരുംകയറ്റിയവരിൽപെട്ടവരും ഇബ്രാഹീമിന്‍റെയുംഇബ്രാഹീമിൻറെയും ഇസ്രായീലിന്‍റെയുംഇസ്രായീലിൻറെയും സന്തതികളില്‍സന്തതികളിൽ പെട്ടവരും, നാം നേര്‍വഴിയിലാക്കുകയുംനേർവഴിയിലാക്കുകയും പ്രത്യേകം തെരഞ്ഞെടുക്കുകയും ചെയ്തവരില്‍ചെയ്തവരിൽ പെട്ടവരുമത്രെ അവര്‍അവർ. പരമകാരുണികന്‍റെപരമകാരുണികൻറെ തെളിവുകള്‍തെളിവുകൾ അവര്‍ക്ക്‌അവർക്ക്‌ വായിച്ചുകേള്‍പിക്കപ്പെടുന്നവായിച്ചുകേൾപിക്കപ്പെടുന്ന പക്ഷം പ്രണമിക്കുന്നവരും കരയുന്നവരുമായി ക്കൊണ്ട്‌ അവര്‍അവർ താഴെ വീഴുന്നതാണ്‌.
 
{{verse|59}} എന്നിട്ട്‌ അവര്‍ക്ക്‌അവർക്ക്‌ ശേഷം അവരുടെ സ്ഥാനത്ത്‌ ഒരു പിന്‍തലമുറപിൻതലമുറ വന്നു. അവര്‍അവർ നമസ്കാരം പാഴാക്കുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്തു. തന്‍മൂലംതൻമൂലം ദുര്‍മാര്‍ഗത്തിന്‍റെദുർമാർഗത്തിൻറെ ഫലം അവര്‍അവർ കണ്ടെത്തുന്നതാണ്‌.
 
{{verse|60}} എന്നാല്‍എന്നാൽ പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും സല്‍കര്‍മ്മംസൽകർമ്മം പ്രവര്‍ത്തിക്കുകയുംപ്രവർത്തിക്കുകയും ചെയ്തവര്‍ചെയ്തവർ ഇതില്‍ഇതിൽ നിന്നൊഴിവാകുന്നു. അവര്‍അവർ സ്വര്‍ഗത്തില്‍സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്‌. അവര്‍അവർ ഒട്ടും അനീതിക്ക്‌ വിധേയരാവുകയില്ല.
 
{{verse|61}} പരമകാരുണികന്‍പരമകാരുണികൻ തന്‍റെതൻറെ ദാസന്‍മാരോട്‌ദാസൻമാരോട്‌ അദൃശ്യമായ നിലയില്‍നിലയിൽ വാഗ്ദാനം ചെയ്തിട്ടുള്ള സ്ഥിരവാസത്തിനായുള്ള സ്വര്‍ഗത്തോപ്പുകളില്‍സ്വർഗത്തോപ്പുകളിൽ ( അവര്‍അവർ പ്രവേശിക്കും. ) തീര്‍ച്ചയായുംതീർച്ചയായും അവന്‍റെഅവൻറെ വാഗ്ദാനം നടപ്പില്‍നടപ്പിൽ വരുന്നത്‌ തന്നെയാകുന്നു.
 
{{verse|62}} സലാം അല്ലാതെ നിരര്‍ത്ഥകമായനിരർത്ഥകമായ യാതൊന്നും അവരവിടെ കേള്‍ക്കുകയില്ലകേൾക്കുകയില്ല. തങ്ങളുടെ ആഹാരം രാവിലെയും വൈകുന്നേരവും അവര്‍ക്കവിടെഅവർക്കവിടെ ലഭിക്കുന്നതാണ്‌.
 
{{verse|63}} നമ്മുടെ ദാസന്‍മാരില്‍ദാസൻമാരിൽ നിന്ന്‌ ആര്‍ആർ ധര്‍മ്മനിഷ്ഠപുലര്‍ത്തുന്നവരായിരുന്നുവോധർമ്മനിഷ്ഠപുലർത്തുന്നവരായിരുന്നുവോ അവര്‍ക്കുഅവർക്കു നാം അവകാശപ്പെടുത്തികൊടുക്കുന്ന സ്വര്‍ഗമത്രെസ്വർഗമത്രെ അത്‌.
 
{{verse|64}} ( നബിയോട്‌ ജിബ്‌രീല്‍ജിബ്‌രീൽ പറഞ്ഞു: ) താങ്കളുടെ രക്ഷിതാവിന്‍റെരക്ഷിതാവിൻറെ കല്‍പനപ്രകാരമല്ലാതെകൽപനപ്രകാരമല്ലാതെ നാം ഇറങ്ങിവരുന്നതല്ല. നമ്മുടെ മുമ്പിലുള്ളതും നമ്മുടെ പിന്നിലുള്ളതും അതിന്നിടയിലുള്ളതും എല്ലാം അവന്‍റെതത്രെഅവൻറെതത്രെ. താങ്കളുടെ രക്ഷിതാവ്‌ മറക്കുന്നവനായിട്ടില്ല.
 
{{verse|65}} ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയുംഅവയ്ക്കിടയിലുള്ളതിൻറെയും രക്ഷിതാവത്രെ അവന്‍അവൻ. അതിനാല്‍അതിനാൽ അവനെ താങ്കള്‍താങ്കൾ ആരാധിക്കുകയും അവന്നുള്ള ആരാധനയില്‍ആരാധനയിൽ ക്ഷമയോടെ ഉറച്ചുനില്‍ക്കുകയുംഉറച്ചുനിൽക്കുകയും ചെയ്യുക. അവന്ന്‌ പേരൊത്ത ആരെയെങ്കിലും താങ്കള്‍ക്കറിയാമോതാങ്കൾക്കറിയാമോ?
 
{{verse|66}} മനുഷ്യന്‍മനുഷ്യൻ പറയും: ഞാന്‍ഞാൻ മരിച്ചുകഴിഞ്ഞാല്‍മരിച്ചുകഴിഞ്ഞാൽ പിന്നീട്‌ എന്നെ ജീവനുള്ളവനായി പുറത്ത്‌ കൊണ്ട്‌ വരുമോ?
 
{{verse|67}} മനുഷ്യന്‍മനുഷ്യൻ ഓര്‍മിക്കുന്നില്ലേഓർമിക്കുന്നില്ലേ; അവന്‍അവൻ ഒന്നുമല്ലാതിരുന്ന ഒരു ഘട്ടത്തില്‍ഘട്ടത്തിൽ നാമാണ്‌ ആദ്യം അവനെ പടച്ചുണ്ടാക്കിയതെന്ന്‌?
 
{{verse|68}} എന്നാല്‍എന്നാൽ നിന്‍റെനിൻറെ രക്ഷിതാവിനെ തന്നെയാണ! അവരെയും പിശാചുക്കളെയും നാം ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യും. പിന്നീട്‌ മുട്ടുകുത്തിയവരായിക്കൊണ്ട്‌ നരകത്തിന്‌ ചുറ്റും അവരെ നാം ഹാജരാക്കുക തന്നെ ചെയ്യും.
 
{{verse|69}} പിന്നീട്‌ ഓരോ കക്ഷിയില്‍കക്ഷിയിൽ നിന്നും പരമകാരുണികനോട്‌ ഏറ്റവും കടുത്ത ധിക്കാരം കാണിച്ചിരുന്നവരെ നാം വേര്‍തിരിച്ച്‌വേർതിരിച്ച്‌ നിര്‍ത്തുന്നതാണ്‌നിർത്തുന്നതാണ്‌.
 
{{verse|70}} പിന്നീട്‌ അതില്‍അതിൽ ( നരകത്തില്‍നരകത്തിൽ ) എരിയുവാന്‍എരിയുവാൻ അവരുടെ കൂട്ടത്തില്‍കൂട്ടത്തിൽ ഏറ്റവും അര്‍ഹതയുള്ളവരെപ്പറ്റിഅർഹതയുള്ളവരെപ്പറ്റി നമുക്ക്‌ നല്ലവണ്ണം അറിയാവുന്നതാണ്‌.
 
{{verse|71}} അതിനടുത്ത്‌ ( നരകത്തിനടുത്ത്‌ ) വരാത്തവരായി നിങ്ങളില്‍നിങ്ങളിൽ ആരും തന്നെയില്ല. നിന്‍റെനിൻറെ രക്ഷിതാവിന്‍റെരക്ഷിതാവിൻറെ ഖണ്ഡിതവും നടപ്പിലാക്കപ്പെടുന്നതുമായ ഒരു തീരുമാനമാകുന്നു അത്‌.
 
{{verse|72}} പിന്നീട്‌ ധര്‍മ്മനിഷ്ഠധർമ്മനിഷ്ഠ പാലിച്ചവരെ നാം രക്ഷപ്പെടുത്തുകയും, അക്രമികളെ മുട്ടുകുത്തിയവരായിക്കൊണ്ട്‌ നാം അതില്‍അതിൽ വിട്ടേക്കുകയും ചെയ്യുന്നതാണ്‌.
 
{{verse|73}} സ്പഷ്ടമായ നിലയില്‍നിലയിൽ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ദൃഷ്ടാന്തങ്ങൾ അവര്‍ക്ക്‌അവർക്ക്‌ വായിച്ചുകേള്‍പിക്കപ്പെട്ടാല്‍വായിച്ചുകേൾപിക്കപ്പെട്ടാൽ അവിശ്വസിച്ചവര്‍അവിശ്വസിച്ചവർ വിശ്വസിച്ചവരോട്‌ പറയുന്നതാണ്‌: ഈ രണ്ട്‌ വിഭാഗത്തില്‍വിഭാഗത്തിൽ കൂടുതല്‍കൂടുതൽ ഉത്തമമായ സ്ഥാനമുള്ളവരും ഏറ്റവും മെച്ചപ്പെട്ട സംഘമുള്ളവരും ആരാണ്‌ ?
 
{{verse|74}} സാധനസാമഗ്രികളിലും ബാഹ്യമോടിയിലും കൂടുതല്‍കൂടുതൽ മെച്ചപ്പെട്ടവരായ എത്ര തലമുറകളെയാണ്‌ ഇവര്‍ക്ക്‌ഇവർക്ക്‌ മുമ്പ്‌ നാം നശിപ്പിച്ചിട്ടുള്ളത്‌!
 
{{verse|75}} ( നബിയേ, ) പറയുക: വല്ലവനും ദുര്‍മാര്‍ഗത്തിലായിക്കഴിഞ്ഞാല്‍ദുർമാർഗത്തിലായിക്കഴിഞ്ഞാൽ പരമകാരുണികന്‍പരമകാരുണികൻ അവന്നു അവധി നീട്ടികൊടുക്കുന്നതാണ്‌. അങ്ങനെ തങ്ങള്‍ക്ക്‌തങ്ങൾക്ക്‌ മുന്നറിയിപ്പ്‌ നല്‍കപ്പെടുന്നനൽകപ്പെടുന്ന കാര്യം അതായത്‌ ഒന്നുകില്‍ഒന്നുകിൽ ശിക്ഷ, അല്ലെങ്കില്‍അല്ലെങ്കിൽ അന്ത്യസമയം -അവര്‍അവർ കാണുമ്പോള്‍കാണുമ്പോൾ അവര്‍അവർ അറിഞ്ഞ്‌ കൊള്ളും; കൂടുതല്‍കൂടുതൽ മോശമായ സ്ഥാനമുള്ളവരും, കുടുതല്‍കുടുതൽ ദുര്‍ബലരായദുർബലരായ സൈന്യവും ആരാണെന്ന്‌.
 
{{verse|76}} സന്‍മാര്‍ഗംസൻമാർഗം സ്വീകരിച്ചവര്‍ക്ക്‌സ്വീകരിച്ചവർക്ക്‌ അല്ലാഹു സന്‍മാര്‍ഗനിഷ്ഠസൻമാർഗനിഷ്ഠ വര്‍ദ്ധിപ്പിച്ച്‌വർദ്ധിപ്പിച്ച്‌ കൊടുക്കുന്നതാണ്‌. നിലനില്‍ക്കുന്നനിലനിൽക്കുന്ന സല്‍കര്‍മ്മങ്ങളാണ്‌സൽകർമ്മങ്ങളാണ്‌ നിന്‍റെനിൻറെ രക്ഷിതാവിങ്കല്‍രക്ഷിതാവിങ്കൽ ഉത്തമമായ പ്രതിഫലമുള്ളതും ഉത്തമമായ പരിണാമമുള്ളതും
 
{{verse|77}} എന്നാല്‍എന്നാൽ നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ദൃഷ്ടാന്തങ്ങളിൽ അവിശ്വസിക്കുകയും എനിക്ക്‌ സമ്പത്തും സന്താനവും നല്‍കപ്പെടുകനൽകപ്പെടുക തന്നെ ചെയ്യും. എന്ന്‌ പറയുകയും ചെയ്തവനെ നീ കണ്ടുവോ?
 
{{verse|78}} അദൃശ്യകാര്യം അവന്‍അവൻ കണ്ടറിഞ്ഞിട്ടുണ്ടോ? അതല്ലെങ്കില്‍അതല്ലെങ്കിൽ പരമകാരുണികന്‍റെപരമകാരുണികൻറെ അടുത്ത്‌ അവന്‍അവൻ വല്ല കരാറുമുണ്ടാക്കിയിട്ടുണ്ടോ?
 
{{verse|79}} അല്ല, അവന്‍അവൻ പറയുന്നത്‌ നാം രേഖപ്പെടുത്തുകയും, അവന്നു ശിക്ഷ കൂട്ടികൊടുക്കുകയും ചെയ്യും.
 
{{verse|80}} അവന്‍അവൻ ആ പറയുന്നതിനെല്ലാം ( സ്വത്തിനും സന്താനത്തിനുമെല്ലാം ) നാമായിരിക്കും അനന്തരാവകാശിയാകുന്നത്‌. അവന്‍അവൻ ഏകനായിക്കൊണ്ട്‌ നമ്മുടെ അടുത്ത്‌ വരികയും ചെയ്യും.
 
{{verse|81}} അല്ലാഹുവിന്‌ പുറമെ അവര്‍അവർ ദൈവങ്ങളെ സ്വീകരിച്ചിരിക്കുകയാണ്‌. അവര്‍അവർ ഇവര്‍ക്ക്‌ഇവർക്ക്‌ പിന്‍ബലമാകുന്നതിന്‌പിൻബലമാകുന്നതിന്‌ വേണ്ടി.
 
{{verse|82}} അല്ല, ഇവര്‍ഇവർ ആരാധന നടത്തിയ കാര്യം തന്നെ അവര്‍അവർ നിഷേധിക്കുകയും, അവര്‍അവർ ഇവര്‍ക്ക്‌ഇവർക്ക്‌ എതിരായിത്തീരുകയും ചെയ്യുന്നതാണ്‌.
 
{{verse|83}} സത്യനിഷേധികളുടെ നേര്‍ക്കനേർക്ക,്‌ അവരെ ശക്തിയായി ഇളക്കിവിടാന്‍ഇളക്കിവിടാൻ വേണ്ടി നാം പിശാചുക്കളെ അയച്ചുവിട്ടിരിക്കുകയാണെന്ന്‌ നീ കണ്ടില്ലേ?
 
{{verse|84}} അതിനാല്‍അതിനാൽ അവരുടെ കാര്യത്തില്‍കാര്യത്തിൽ നീ തിടുക്കം കാണിക്കേണ്ട. അവര്‍ക്കായിഅവർക്കായി നാം ( നാളുകള്‍നാളുകൾ ) എണ്ണി എണ്ണിക്കൊണ്ടിരിക്കുക മാത്രമാകുന്നു.
 
{{verse|85}} ധര്‍മ്മനിഷ്ഠയുള്ളവരെധർമ്മനിഷ്ഠയുള്ളവരെ വിശിഷ്ടാതിഥികള്‍വിശിഷ്ടാതിഥികൾ എന്ന നിലയില്‍നിലയിൽ പരമകാരുണികന്‍റെപരമകാരുണികൻറെ അടുത്തേക്ക്‌ നാം വിളിച്ചുകൂട്ടുന്ന ദിവസം.
 
{{verse|86}} കുറ്റവാളികളെ ദാഹാര്‍ത്തരായദാഹാർത്തരായ നിലയില്‍നിലയിൽ നരകത്തിലേക്ക്‌ നാം തെളിച്ച്‌ കൊണ്ട്‌ പോകുകയും ചെയ്യുന്ന ദിവസം.
 
{{verse|87}} ആര്‍ക്കുംആർക്കും ശുപാര്‍ശശുപാർശ ചെയ്യാന്‍ചെയ്യാൻ അധികാരമുണ്ടായിരിക്കുകയില്ല. പരമകാരുണികനുമായി കരാറുണ്ടാക്കിയിട്ടുള്ളവനൊഴികെ.
 
{{verse|88}} പരമകാരുണികന്‍പരമകാരുണികൻ ഒരു സന്താനത്തെ സ്വീകരിച്ചിട്ടുണ്ടെന്ന്‌ അവര്‍അവർ പറഞ്ഞിരിക്കുന്നു.
 
{{verse|89}} ( അപ്രകാരം പറയുന്നവരേ, ) തീര്‍ച്ചയായുംതീർച്ചയായും നിങ്ങള്‍നിങ്ങൾ ചെയ്തിരിക്കുന്നത്‌ ഗുരുതരമായ ഒരു കാര്യമാകുന്നു.
 
{{verse|90}} അത്‌ നിമിത്തം ആകാശങ്ങള്‍ആകാശങ്ങൾ പൊട്ടിപ്പിളരുകയും, ഭൂമി വിണ്ടുകീറുകയും, പര്‍വ്വതങ്ങള്‍പർവ്വതങ്ങൾ തകര്‍ന്ന്‌തകർന്ന്‌ വീഴുകയും ചെയ്യുമാറാകും.
 
{{verse|91}} ( അതെ, ) പരമകാരുണികന്‌ സന്താനമുണ്ടെന്ന്‌ അവര്‍അവർ വാദിച്ചത്‌ നിമിത്തം.
 
{{verse|92}} സന്താനത്തെ സ്വീകരിക്കുക എന്നത്‌ പരമകാരുണികന്‌ അനുയോജ്യമാവുകയില്ല.
 
{{verse|93}} ആകാശങ്ങളിലും ഭൂമിയിലുമുള്ള ഏതൊരാളും ഒരു ദാസനെന്ന നിലയില്‍നിലയിൽ പരമകാരുണികന്‍റെപരമകാരുണികൻറെ അടുത്ത്‌ വരുന്നവന്‍വരുന്നവൻ മാത്രമായിരിക്കും.
 
{{verse|94}} തീര്‍ച്ചയായുംതീർച്ചയായും അവരെ അവന്‍അവൻ തിട്ടപ്പെടുത്തുകയും എണ്ണികണക്കാക്കുകയും ചെയ്തിരിക്കുന്നു.
 
{{verse|95}} അവരോരോരുത്തരും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെഉയിർത്തെഴുന്നേൽപിൻറെ നാളില്‍നാളിൽ ഏകാകിയായിക്കൊണ്ട്‌ അവന്‍റെഅവൻറെ അടുക്കല്‍അടുക്കൽ വരുന്നതാണ്‌.
 
{{verse|96}} വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍സൽകർമ്മങ്ങൾ പ്രവര്‍ത്തിക്കുകയുംപ്രവർത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക്‌അവർക്ക്‌ പരമകാരുണികന്‍പരമകാരുണികൻ സ്നേഹമുണ്ടാക്കികൊടുക്കുന്നതാണ്‌; തീര്‍ച്ചതീർച്ച.
 
{{verse|97}} ഇത്‌ ( ഖുര്‍ആന്‍ഖുർആൻ ) നിന്‍റെനിൻറെ ഭാഷയില്‍ഭാഷയിൽ നാം ലളിതമാക്കിതന്നിരിക്കുന്നത്‌ ധര്‍മ്മനിഷ്ഠയുള്ളവര്‍ക്ക്‌ധർമ്മനിഷ്ഠയുള്ളവർക്ക്‌ ഇത്‌ മുഖേന നീ സന്തോഷവാര്‍ത്തസന്തോഷവാർത്ത നല്‍കുവാനുംനൽകുവാനും, മര്‍ക്കടമുഷ്ടിക്കാരായമർക്കടമുഷ്ടിക്കാരായ ആളുകള്‍ക്ക്‌ആളുകൾക്ക്‌ ഇത്‌ മുഖേന നീ താക്കീത്‌ നല്‍കുവാനുംനൽകുവാനും വേണ്ടി മാത്രമാകുന്നു.
 
{{verse|98}} ഇവര്‍ക്ക്‌ഇവർക്ക്‌ മുമ്പ്‌ എത്ര തലമുറകളെ നാം നശിപ്പിച്ചിട്ടുണ്ട്‌. അവരില്‍അവരിൽ നിന്ന്‌ ആരെയെങ്കിലും നീ കാണുന്നുണ്ടോ? അഥവാ അവരുടെ നേരിയ ശബ്ദമെങ്കിലും നീ കേള്‍ക്കുന്നുണ്ടോകേൾക്കുന്നുണ്ടോ?
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/മർയം" എന്ന താളിൽനിന്ന് ശേഖരിച്ചത്