"പരിശുദ്ധ ഖുർആൻ/സുമർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{prettyurl|Holy Quran/Chapter 39}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ അദ്ധ്യായങ്ങള്‍‎അദ്ധ്യായങ്ങൾ‎}}
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/സ്വാദ്|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/മുഅ്മിന്‍മുഅ്മിൻ|
}}
{{പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ}}
 
{{verse|1}} ഈ ഗ്രന്ഥത്തിന്‍റെഗ്രന്ഥത്തിൻറെ അവതരണം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കല്‍അല്ലാഹുവിങ്കൽ നിന്നാകുന്നു.
 
{{verse|2}} തീര്‍ച്ചയായുംതീർച്ചയായും നിനക്ക്‌ നാം ഈ ഗ്രന്ഥം അവതരിപ്പിച്ചു തന്നത്‌ സത്യപ്രകാരമാകുന്നു. അതിനാല്‍അതിനാൽ കീഴ്‌വണക്കം അല്ലാഹുവിന്‌ നിഷ്കളങ്കമാക്കികൊണ്ട്‌ അവനെ നീ ആരാധിക്കുക.
 
{{verse|3}} അറിയുക: അല്ലാഹുവിന്‌ മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്‌വണക്കം. അവന്നു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍സ്വീകരിച്ചവർ ( പറയുന്നു: ) അല്ലാഹുവിങ്കലേക്ക്‌ ഞങ്ങള്‍ക്ക്‌ഞങ്ങൾക്ക്‌ കൂടുതല്‍കൂടുതൽ അടുപ്പമുണ്ടാക്കിത്തരാന്‍അടുപ്പമുണ്ടാക്കിത്തരാൻ വേണ്ടിമാത്രമാകുന്നു ഞങ്ങള്‍ഞങ്ങൾ അവരെ ആരാധിക്കുന്നത്‌. അവര്‍അവർ ഏതൊരു കാര്യത്തില്‍കാര്യത്തിൽ ഭിന്നത പുലര്‍ത്തുന്നുവോപുലർത്തുന്നുവോ അതില്‍അതിൽ അല്ലാഹു അവര്‍ക്കിടയില്‍അവർക്കിടയിൽ വിധികല്‍പിക്കുകവിധികൽപിക്കുക തന്നെ ചെയ്യും. നുണയനും നന്ദികെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ലനേർവഴിയിലാക്കുകയില്ല; തീര്‍ച്ചതീർച്ച.
 
{{verse|4}} ഒരു സന്താനത്തെ സ്വീകരിക്കണമെന്ന്‌ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ഉദ്ദേശിച്ചിരുന്നെങ്കിൽ അവന്‍അവൻ സൃഷ്ടിക്കുന്നതില്‍സൃഷ്ടിക്കുന്നതിൽ നിന്ന്‌ അവന്‍അവൻ ഇഷ്ടപ്പെടുന്നത്‌ അവന്‍അവൻ തെരഞ്ഞെടുക്കുമായിരുന്നു. അവന്‍അവൻ എത്ര പരിശുദ്ധന്‍പരിശുദ്ധൻ! ഏകനും സര്‍വ്വാധിപതിയുമായസർവ്വാധിപതിയുമായ അല്ലാഹുവത്രെ അവന്‍അവൻ.
 
{{verse|5}} ആകാശങ്ങളും ഭൂമിയും അവന്‍അവൻ യാഥാര്‍ത്ഥ്യപൂര്‍വ്വംയാഥാർത്ഥ്യപൂർവ്വം സൃഷ്ടിച്ചിരിക്കുന്നു. രാത്രിയെ ക്കൊണ്ട്‌ അവന്‍അവൻ പകലിന്‍മേല്‍പകലിൻമേൽ ചുറ്റിപ്പൊതിയുന്നു. പകലിനെക്കൊണ്ട്‌ അവന്‍അവൻ രാത്രിമേലും ചുറ്റിപ്പൊതിയുന്നു. സൂര്യനെയും ചന്ദ്രനെയും അവന്‍അവൻ നിയന്ത്രണവിധേയമാക്കുകയും ചെയ്തിരിക്കുന്നു. എല്ലാം നിശ്ചിതമായ പരിധിവരെ സഞ്ചരിക്കുന്നു. അറിയുക: അവനത്രെ പ്രതാപിയും ഏറെ പൊറുക്കുന്നവനും.
 
{{verse|6}} ഒരൊറ്റ അസ്തിത്വത്തില്‍അസ്തിത്വത്തിൽ നിന്ന്‌ അവന്‍അവൻ നിങ്ങളെ സൃഷ്ടിച്ചു. പിന്നീട്‌ അതില്‍അതിൽ നിന്ന്‌ അതിന്‍റെഅതിൻറെ ഇണയെയും അവന്‍അവൻ ഉണ്ടാക്കി. കന്നുകാലികളില്‍കന്നുകാലികളിൽ നിന്ന്‌ എട്ടു ജോഡികളെയും അവന്‍അവൻ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ഇറക്കിതന്നു. നിങ്ങളുടെ മാതാക്കളുടെ വയറുകളില്‍വയറുകളിൽ നിങ്ങളെ അവന്‍അവൻ സൃഷ്ടിക്കുന്നു. മൂന്ന്‌ തരം അന്ധകാരങ്ങള്‍ക്കുള്ളില്‍അന്ധകാരങ്ങൾക്കുള്ളിൽ സൃഷ്ടിയുടെ ഒരു ഘട്ടത്തിന്‌ ശേഷം മറ്റൊരു ഘട്ടമായിക്കൊണ്ട്‌. അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവന്നാണ്‌ ആധിപത്യം. അവനല്ലാതെ യാതൊരു ദൈവവുമില്ല. എന്നിരിക്കെ നിങ്ങള്‍നിങ്ങൾ എങ്ങനെയാണ്‌ ( സത്യത്തില്‍സത്യത്തിൽ നിന്ന്‌ ) തെറ്റിക്കപ്പെടുന്നത്‌?
 
{{verse|7}} നിങ്ങള്‍നിങ്ങൾ നന്ദികേട്‌ കാണിക്കുകയാണെങ്കില്‍കാണിക്കുകയാണെങ്കിൽ തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു നിങ്ങളുടെ ആശ്രയത്തില്‍ആശ്രയത്തിൽ നിന്ന്‌ മുക്തനാകുന്നു. തന്‍റെതൻറെ ദാസന്‍മാര്‍ദാസൻമാർ നന്ദികേട്‌ കാണിക്കുന്നത്‌ അവന്‍അവൻ തൃപ്തിപ്പെടുകയില്ല. നിങ്ങള്‍നിങ്ങൾ നന്ദികാണിക്കുന്ന പക്ഷം നിങ്ങളോട്‌ അത്‌ വഴി അവന്‍അവൻ സംതൃപ്തനായിരിക്കുന്നതാണ്‌. പാപഭാരം വഹിക്കുന്ന യാതൊരാളും മറ്റൊരാളുടെ ഭാരം വഹിക്കുകയില്ല. പിന്നീട്‌ നിങ്ങളുടെ രക്ഷിതാവിങ്കലേക്കാകുന്നു നിങ്ങളുടെ മടക്കം. നിങ്ങള്‍നിങ്ങൾ പ്രവര്‍ത്തിച്ചിരുന്നതിനെപ്രവർത്തിച്ചിരുന്നതിനെ പറ്റി അപ്പോള്‍അപ്പോൾ അവന്‍അവൻ നിങ്ങളെ വിവരം അറിയിക്കുന്നതാണ്‌. തീര്‍ച്ചയായുംതീർച്ചയായും അവന്‍അവൻ ഹൃദയങ്ങളിലുള്ളതിനെ പറ്റി അറിവുള്ളവനാകുന്നു.
 
{{verse|8}} മനുഷ്യന്‌ വല്ല വിഷമവും ബാധിച്ചാല്‍ബാധിച്ചാൽ അവന്‍അവൻ തന്‍റെതൻറെ രക്ഷിതാവിങ്കലേക്ക്‌ താഴ്മയോടെ മടങ്ങിക്കൊണ്ട്‌ പ്രാര്‍ത്ഥിക്കുംപ്രാർത്ഥിക്കും. എന്നിട്ട്‌ തന്‍റെതൻറെ പക്കല്‍പക്കൽ നിന്നുള്ള വല്ല അനുഗ്രഹവും അല്ലാഹു അവന്ന്‌ പ്രദാനം ചെയ്താല്‍ചെയ്താൽ ഏതൊന്നിനായി അവന്‍അവൻ മുമ്പ്‌ പ്രാര്‍ത്ഥിച്ചിരുന്നുവോപ്രാർത്ഥിച്ചിരുന്നുവോ അതവന്‍അതവൻ മറന്നുപോകുന്നു. അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ മാര്‍ഗത്തില്‍മാർഗത്തിൽ നിന്ന്‌ വഴിതെറ്റിച്ച്‌ കളയുവാന്‍കളയുവാൻ വേണ്ടി അവന്ന്‌ സമന്‍മാരെസമൻമാരെ സ്ഥാപിക്കുകയും ചെയ്യുന്നു. ( നബിയേ, ) പറയുക: നീ അല്‍പകാലംഅൽപകാലം നിന്‍റെനിൻറെ ഈ സത്യനിഷേധവും കൊണ്ട്‌ സുഖിച്ചു കൊള്ളുക. തീര്‍ച്ചയായുംതീർച്ചയായും നീ നരകാവകാശികളുടെ കൂട്ടത്തിലാകുന്നു.
 
{{verse|9}} അതല്ല, പരലോകത്തെ പറ്റി ജാഗ്രത പുലര്‍ത്തുകയുംപുലർത്തുകയും, തന്‍റെതൻറെ രക്ഷിതാവിന്‍റെരക്ഷിതാവിൻറെ കാരുണ്യം ആശിക്കുകയും ചെയ്തു കൊണ്ട്‌ സാഷ്ടാംഗം ചെയ്തും, നിന്നു പ്രാര്‍ത്ഥിച്ചുംപ്രാർത്ഥിച്ചും രാത്രി സമയങ്ങളില്‍സമയങ്ങളിൽ കീഴ്‌വണക്കം ചെയ്യുന്നവനോ ( അതല്ല സത്യനിഷേധിയോ ഉത്തമന്‍ഉത്തമൻ? ) പറയുക: അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ? ബുദ്ധിമാന്‍മാര്‍ബുദ്ധിമാൻമാർ മാത്രമേ ആലോചിച്ചു മനസ്സിലാക്കുകയുള്ളൂ.
 
{{verse|10}} പറയുക: വിശ്വസിച്ചവരായ എന്‍റെഎൻറെ ദാസന്‍മാരേദാസൻമാരേ, നിങ്ങള്‍നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. ഈ ഐഹികജീവിതത്തില്‍ഐഹികജീവിതത്തിൽ നന്‍മനൻമ പ്രവര്‍ത്തിച്ചവര്‍ക്കാണ്‌പ്രവർത്തിച്ചവർക്കാണ്‌ സല്‍ഫലമുള്ളത്‌സൽഫലമുള്ളത്‌. അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ ഭൂമിയാകട്ടെ വിശാലമാകുന്നു. ക്ഷമാശീലര്‍ക്കുക്ഷമാശീലർക്കു തന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റികൊടുക്കപ്പെടുന്നത്‌.
 
{{verse|11}} പറയുക: കീഴ്‌വണക്കം അല്ലാഹുവിന്‌ നിഷ്കളങ്കമാക്കിക്കൊണ്ട്‌ അവനെ ആരാധിക്കുവാനാണ്‌ ഞാന്‍ഞാൻ കല്‍പിക്കപ്പെട്ടിട്ടുള്ളത്‌കൽപിക്കപ്പെട്ടിട്ടുള്ളത്‌
 
{{verse|12}} ഞാന്‍ഞാൻ കീഴ്പെടുന്നവരില്‍കീഴ്പെടുന്നവരിൽ ഒന്നാമനായിരിക്കണമെന്നും എനിക്ക്‌ കല്‍പനകൽപന നല്‍കപ്പെട്ടിരിക്കുന്നുനൽകപ്പെട്ടിരിക്കുന്നു.
 
{{verse|13}} പറയുക: ഞാന്‍ഞാൻ എന്‍റെഎൻറെ രക്ഷിതാവിനെ ധിക്കരിക്കുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ തീര്‍ച്ചയായുംതീർച്ചയായും ഞാന്‍ഞാൻ പേടിക്കുന്നു.
 
{{verse|14}} പറയുക: അല്ലാഹുവെയാണ്‌ ഞാന്‍ഞാൻ ആരാധിക്കുന്നത്‌. ; എന്‍റെഎൻറെ കീഴ്‌വണക്കം അവന്ന്‌ നിഷ്കളങ്കമാക്കിക്കൊണ്ട്‌.
 
{{verse|15}} എന്നാല്‍എന്നാൽ നിങ്ങള്‍നിങ്ങൾ അവന്നു പുറമെ നിങ്ങള്‍നിങ്ങൾ ഉദ്ദേശിച്ചതിന്‌ ആരാധന ചെയ്തുകൊള്ളുക. പറയുക: ഉയിര്‍ത്തെഴുന്നേല്‍പിന്‍റെഉയിർത്തെഴുന്നേൽപിൻറെ നാളില്‍നാളിൽ സ്വദേഹങ്ങള്‍ക്കുംസ്വദേഹങ്ങൾക്കും തങ്ങളുടെ ആളുകള്‍ക്കുംആളുകൾക്കും നഷ്ടം വരുത്തിവെച്ചതാരോ അവരത്രെ തീര്‍ച്ചയായുംതീർച്ചയായും നഷ്ടക്കാര്‍നഷ്ടക്കാർ. അതു തന്നെയാണ്‌ വ്യക്തമായ നഷ്ടം
 
{{verse|16}} അവര്‍ക്ക്‌അവർക്ക്‌ അവരുടെ മുകള്‍മുകൾ ഭാഗത്ത്‌ തിയ്യിന്‍റെതിയ്യിൻറെ തട്ടുകളുണ്ട്‌. അവരുടെ കീഴ്ഭാഗത്തുമുണ്ട്‌ തട്ടുകള്‍തട്ടുകൾ. അതിനെ പറ്റിയാകുന്നു അല്ലാഹു തന്‍റെതൻറെ ദാസന്‍മാരെദാസൻമാരെ ഭയപ്പെടുത്തുന്നത്‌. ആകയാല്‍ആകയാൽ എന്‍റെഎൻറെ ദാസന്‍മാരേദാസൻമാരേ, നിങ്ങള്‍നിങ്ങൾ എന്നെ സൂക്ഷിക്കുവിന്‍സൂക്ഷിക്കുവിൻ.
 
{{verse|17}} ദുര്‍മൂര്‍ത്തിയെദുർമൂർത്തിയെ -അതിനെ ആരാധിക്കുന്നത്‌- വര്‍ജ്ജിക്കുകയുംവർജ്ജിക്കുകയും, അല്ലാഹുവിലേക്ക്‌ വിനയത്തോടെ മടങ്ങുകയും ചെയ്തവരാരോ അവര്‍ക്കാണ്‌അവർക്കാണ്‌ സന്തോഷവാര്‍ത്തസന്തോഷവാർത്ത. അതിനാല്‍അതിനാൽ എന്‍റെഎൻറെ ദാസന്‍മാര്‍ക്ക്‌ദാസൻമാർക്ക്‌ നീ സന്തോഷവാര്‍ത്തസന്തോഷവാർത്ത അറിയിക്കുക.
 
{{verse|18}} അതായത്‌ വാക്ക്‌ ശ്രദ്ധിച്ചു കേള്‍ക്കുകയുംകേൾക്കുകയും അതില്‍അതിൽ ഏറ്റവും നല്ലത്‌ പിന്‍പറ്റുകയുംപിൻപറ്റുകയും ചെയ്യുന്നവര്‍ക്ക്‌ചെയ്യുന്നവർക്ക്‌ .അക്കൂട്ടര്‍ക്കാകുന്നുഅക്കൂട്ടർക്കാകുന്നു അല്ലാഹു മാര്‍ഗദര്‍ശനംമാർഗദർശനം നല്‍കിയിട്ടുള്ളത്‌നൽകിയിട്ടുള്ളത്‌. അവര്‍അവർ തന്നെയാകുന്നു ബുദ്ധിമാന്‍മാര്‍ബുദ്ധിമാൻമാർ.
 
{{verse|19}} അപ്പോള്‍അപ്പോൾ വല്ലവന്‍റെവല്ലവൻറെ കാര്യത്തിലും ശിക്ഷയുടെ വചനം സ്ഥിരപ്പെട്ടു കഴിഞ്ഞിട്ടുണ്ടെങ്കിലും ( അവനെ നിനക്ക്‌ സഹായിക്കാനാകുമോ? ) അപ്പോള്‍അപ്പോൾ നരകത്തിലുള്ളവനെ നിനക്ക്‌ രക്ഷപ്പെടുത്താനാകുമോ?
 
{{verse|20}} പക്ഷെ, തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ച്‌ ജീവിച്ചവരാരോ അവര്‍ക്കാണ്‌അവർക്കാണ്‌ മേല്‍ക്കുമേല്‍മേൽക്കുമേൽ തട്ടുകളായി നിര്‍മിക്കപ്പെട്ടിട്ടുള്ളനിർമിക്കപ്പെട്ടിട്ടുള്ള മണിമേടകളുള്ളത്‌. അവയുടെ താഴ്ഭാഗത്തു കൂടി അരുവികള്‍അരുവികൾ ഒഴുകികൊണ്ടിരിക്കുന്നു. അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ വാഗ്ദാനമത്രെ അത്‌. അല്ലാഹു വാഗ്ദാനം ലംഘിക്കുകയില്ല.
 
{{verse|21}} നീ കണ്ടില്ലേ, അല്ലാഹു ആകാശത്തു നിന്ന്‌ വെള്ളം ചൊരിഞ്ഞു. എന്നിട്ട്‌ ഭൂമിയിലെ ഉറവിടങ്ങളില്‍ഉറവിടങ്ങളിൽ അതവന്‍അതവൻ പ്രവേശിപ്പിച്ചു. അനന്തരം അത്‌ മുഖേന വ്യത്യസ്ത വര്‍ണങ്ങളിലുള്ളവർണങ്ങളിലുള്ള വിള അവന്‍അവൻ ഉല്‍പാദിപ്പിക്കുന്നുഉൽപാദിപ്പിക്കുന്നു. പിന്നെ അത്‌ ഉണങ്ങിപോകുന്നു. അപ്പോള്‍അപ്പോൾ അത്‌ മഞ്ഞനിറം പൂണ്ടതായി നിനക്ക്‌ കാണാം. പിന്നീട്‌ അവന്‍അവൻ അതിനെ വൈക്കോല്‍വൈക്കോൽ തുരുമ്പാക്കുന്നു. തീര്‍ച്ചയായുംതീർച്ചയായും അതില്‍അതിൽ ബുദ്ധിമാന്‍മാര്‍ക്ക്‌ബുദ്ധിമാൻമാർക്ക്‌ ഒരു ഗുണപാഠമുണ്ട്‌.
 
{{verse|22}} അപ്പോള്‍അപ്പോൾ ഏതൊരാളുടെ ഹൃദയത്തിന്‌ ഇസ്ലാം സ്വീകരിക്കാന്‍സ്വീകരിക്കാൻ അല്ലാഹു വിശാലത നല്‍കുകയുംനൽകുകയും അങ്ങനെ അവന്‍അവൻ തന്‍റെതൻറെ രക്ഷിതാവിങ്കല്‍രക്ഷിതാവിങ്കൽ നിന്നുള്ള പ്രകാശത്തിലായിരിക്കുകയും ചെയ്തുവോ ( അവന്‍അവൻ ഹൃദയം കടുത്തുപോയവനെപ്പേലെയാണോ? ) എന്നാല്‍എന്നാൽ അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ സ്മരണയില്‍സ്മരണയിൽ നിന്ന്‌ അകന്ന്‌ ഹൃദയങ്ങള്‍ഹൃദയങ്ങൾ കടുത്തുപോയവര്‍ക്കാകുന്നുകടുത്തുപോയവർക്കാകുന്നു നാശം. അത്തരക്കാര്‍അത്തരക്കാർ വ്യക്തമായ ദുര്‍മാര്‍ഗത്തിലത്രെദുർമാർഗത്തിലത്രെ.
 
{{verse|23}} അല്ലാഹുവാണ്‌ ഏറ്റവും ഉത്തമമായ വര്‍ത്തമാനംവർത്തമാനം അവതരിപ്പിച്ചിരിക്കുന്നത്‌. അഥവാ വചനങ്ങള്‍ക്ക്‌വചനങ്ങൾക്ക്‌ പരസ്പരം സാമ്യമുള്ളതും ആവര്‍ത്തിക്കപ്പെടുന്നആവർത്തിക്കപ്പെടുന്ന വചനങ്ങളുള്ളതുമായ ഒരു ഗ്രന്ഥം. തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ ചര്‍മ്മങ്ങള്‍ചർമ്മങ്ങൾ അതു നിമിത്തം രോമാഞ്ചമണിയുന്നു. പിന്നീട്‌ അവരുടെ ചര്‍മ്മങ്ങളുംചർമ്മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ സ്മരിക്കുന്നതിനായി വിനീതമാവുകയും ചെയ്യുന്നു. അതത്രെ അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ മാര്‍ഗദര്‍ശനംമാർഗദർശനം. അതുമുഖേന താന്‍താൻ ഉദ്ദേശിക്കുന്നവരെ അവന്‍അവൻ നേര്‍വഴിയിലാക്കുന്നുനേർവഴിയിലാക്കുന്നു. വല്ലവനെയും അവന്‍അവൻ പിഴവിലാക്കുന്ന പക്ഷം അവന്‌ വഴി കാട്ടാന്‍കാട്ടാൻ ആരും തന്നെയില്ല.
 
{{verse|24}} എന്നാല്‍എന്നാൽ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെഉയിർത്തെഴുന്നേൽപിൻറെ നാളില്‍നാളിൽ കടുത്ത ശിക്ഷയെ സ്വന്തം മുഖം കൊണ്ട്‌ തടുക്കേണ്ടിവരുന്ന ഒരാള്‍ഒരാൾ ( അന്ന്‌ നിര്‍ഭയനായിരിക്കുന്നവനെനിർഭയനായിരിക്കുന്നവനെ പോലെ ആകുമോ? ) നിങ്ങള്‍നിങ്ങൾ സമ്പാദിച്ചു കൊണ്ടിരിക്കുന്നത്‌, നിങ്ങള്‍നിങ്ങൾ ആസ്വദിച്ചു കൊള്ളുക. എന്ന്‌ അക്രമികളോട്‌ പറയപ്പെടുകയും ചെയ്യും.
 
{{verse|25}} അവര്‍ക്ക്‌അവർക്ക്‌ മുമ്പുള്ളവരും സത്യത്തെ നിഷേധിച്ചു കളഞ്ഞു. അപ്പോള്‍അപ്പോൾ അവര്‍അവർ അറിയാത്ത ഭാഗത്ത്കൂടി അവര്‍ക്ക്‌അവർക്ക്‌ ശിക്ഷ വന്നെത്തി.
 
{{verse|26}} അങ്ങനെ ഐഹികജീവിതത്തില്‍ഐഹികജീവിതത്തിൽ അല്ലാഹു അവര്‍ക്ക്‌അവർക്ക്‌ അപമാനം ആസ്വദിപ്പിച്ചു. പരലോകശിക്ഷ തന്നെയാകുന്നു ഏറ്റവും ഗുരുതരമായത്‌. അവര്‍അവർ അത്‌ മനസ്സിലാക്കിയിരുന്നെങ്കില്‍മനസ്സിലാക്കിയിരുന്നെങ്കിൽ!
 
{{verse|27}} തീര്‍ച്ചയായുംതീർച്ചയായുംഖുര്‍ആനില്‍ഖുർആനിൽ ജനങ്ങള്‍ക്ക്‌ജനങ്ങൾക്ക്‌ വേണ്ടി നാം എല്ലാവിധത്തിലുമുള്ള ഉപമകള്‍ഉപമകൾ വിവരിച്ചിട്ടുണ്ട്‌; അവര്‍അവർ ആലോചിച്ച്‌ മനസ്സിലാക്കുവാന്‍മനസ്സിലാക്കുവാൻ വേണ്ടി.
 
{{verse|28}} അതെ, ഒട്ടും വക്രതയുള്ളതല്ലാത്ത, അറബിഭാഷയിലുള്ള ഒരു ഖുര്‍ആന്‍ഖുർആൻ. അവര്‍അവർ സൂക്ഷ്മത പാലിക്കുവാന്‍പാലിക്കുവാൻ വേണ്ടി.
 
{{verse|29}} അല്ലാഹു ഇതാ ഒരു മനുഷ്യനെ ഉപമയായി എടുത്തുകാണിച്ചിരിക്കുന്നു. പരസ്പരം വഴക്കടിക്കുന്ന ഏതാനും പങ്കുകാരാണ്‌ അവന്‍റെഅവൻറെ യജമാനന്‍മാര്‍യജമാനൻമാർ. ഒരു യജമാനന്‌ മാത്രം കീഴ്പെടേണ്ടവനായ മറ്റൊരാളെയും ( ഉപമയായി എടുത്തുകാണിച്ചിരിക്കുന്നു. ) ഉപമയില്‍ഉപമയിൽ ഇവര്‍ഇവർ രണ്ടുപേരും ഒരുപോലെയാകുമോ? അല്ലാഹുവിന്‌ സ്തുതി. പക്ഷെ അവരില്‍അവരിൽ അധികപേരും അറിയുന്നില്ല.
 
{{verse|30}} തീര്‍ച്ചയായുംതീർച്ചയായും നീ മരിക്കുന്നവനാകുന്നു. അവരും മരിക്കുന്നവരാകുന്നു.
 
{{verse|31}} പിന്നീട്‌ നിങ്ങള്‍നിങ്ങൾ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെഉയിർത്തെഴുന്നേൽപിൻറെ നാളില്‍നാളിൽ നിങ്ങളുടെ രക്ഷിതാവിന്‍റെരക്ഷിതാവിൻറെ അടുക്കല്‍അടുക്കൽ വെച്ച്‌ വഴക്ക്‌ കൂടുന്നതാണ്‌.
 
{{verse|32}} അപ്പോള്‍അപ്പോൾ അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ പേരില്‍പേരിൽ കള്ളം പറയുകയും, സത്യം തനിക്ക്‌ വന്നെത്തിയപ്പോള്‍വന്നെത്തിയപ്പോൾ അതിനെ നിഷേധിച്ചു തള്ളുകയും ചെയ്തവനെക്കാള്‍ചെയ്തവനെക്കാൾ കടുത്ത അക്രമി ആരുണ്ട്‌? നരകത്തിലല്ലയോ സത്യനിഷേധികള്‍ക്കുള്ളസത്യനിഷേധികൾക്കുള്ള പാര്‍പ്പിടംപാർപ്പിടം?
 
{{verse|33}} സത്യവും കൊണ്ട്‌ വരുകയും അതില്‍അതിൽ വിശ്വസിക്കുകയും ചെയ്തതാരോ അത്തരക്കാര്‍അത്തരക്കാർ തന്നെയാകുന്നു സൂക്ഷ്മത പാലിച്ചവര്‍പാലിച്ചവർ.
 
{{verse|34}} അവര്‍ക്ക്‌അവർക്ക്‌ തങ്ങളുടെ രക്ഷിതാവിങ്കല്‍രക്ഷിതാവിങ്കൽ അവര്‍അവർ ഉദ്ദേശിക്കുന്നതെന്തോ അതുണ്ടായിരിക്കും. അതത്രെ സദ്‌വൃത്തര്‍ക്കുള്ളസദ്‌വൃത്തർക്കുള്ള പ്രതിഫലം.
 
{{verse|35}} അവര്‍അവർ പ്രവര്‍ത്തിച്ചതില്‍പ്രവർത്തിച്ചതിൽ നിന്ന്‌ ഏറ്റവും ചീത്തയായതു പോലും അല്ലാഹു അവരില്‍അവരിൽ നിന്ന്‌ മായ്ച്ചുകളയും. അവര്‍അവർ പ്രവര്‍ത്തിച്ചതില്‍പ്രവർത്തിച്ചതിൽ ഏറ്റവും ഉത്തമമായതനുസരിച്ച്‌ അവര്‍ക്കവന്‍അവർക്കവൻ പ്രതിഫലം നല്‍കുകയുംനൽകുകയും ചെയ്യും.
 
{{verse|36}} തന്‍റെതൻറെ ദാസന്ന്‌ അല്ലാഹു മതിയായവനല്ലയോ? അവന്ന്‌ പുറമെയുള്ളവരെ പറ്റി അവര്‍അവർ നിന്നെ പേടിപ്പിക്കുന്നു. വല്ലവനെയും അല്ലാഹു പിഴവിലാക്കുന്ന പക്ഷം അവന്ന്‌ വഴി കാട്ടാന്‍കാട്ടാൻ ആരുമില്ല.
 
{{verse|37}} വല്ലവനെയും അല്ലാഹു നേര്‍വഴിയിലാക്കുന്നനേർവഴിയിലാക്കുന്ന പക്ഷം അവനെ വഴിപിഴപ്പിക്കുവാനും ആരുമില്ല. അല്ലാഹു പ്രതാപിയും ശിക്ഷാനടപടി എടുക്കുന്നവനും അല്ലയോ?
 
{{verse|38}} ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത്‌ ആരെന്ന്‌ നീ അവരോട്‌ ചോദിക്കുന്ന പക്ഷം തീര്‍ച്ചയായുംതീർച്ചയായും അവര്‍അവർ പറയും: അല്ലാഹു എന്ന്‌. നീ പറയുക: എങ്കില്‍എങ്കിൽ അല്ലാഹുവിന്‌ പുറമെ നിങ്ങള്‍നിങ്ങൾ വിളിച്ച്‌ പ്രാര്‍ത്ഥിക്കുന്നവയെപ്പറ്റിപ്രാർത്ഥിക്കുന്നവയെപ്പറ്റി നിങ്ങള്‍നിങ്ങൾ ചിന്തിച്ച്‌ നോക്കിയിട്ടുണ്ടോ? എനിക്ക്‌ വല്ല ഉപദ്രവവും വരുത്താന്‍വരുത്താൻ അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ അവയ്ക്ക്‌ അവന്‍റെഅവൻറെ ഉപദ്രവം നീക്കം ചെയ്യാനാവുമോ? അല്ലെങ്കില്‍അല്ലെങ്കിൽ അവന്‍അവൻ എനിക്ക്‌ വല്ല അനുഗ്രഹവും ചെയ്യുവാന്‍ചെയ്യുവാൻ ഉദ്ദേശിച്ചാല്‍ഉദ്ദേശിച്ചാൽ അവയ്ക്ക്‌ അവന്‍റെഅവൻറെ അനുഗ്രഹം പിടിച്ചു വെക്കാനാകുമോ? പറയുക: എനിക്ക്‌ അല്ലാഹു മതി. അവന്‍റെഅവൻറെ മേലാകുന്നു ഭരമേല്‍പിക്കുന്നവര്‍ഭരമേൽപിക്കുന്നവർ ഭരമേല്‍പിക്കുന്നത്‌ഭരമേൽപിക്കുന്നത്‌.
 
{{verse|39}} പറയുക: എന്‍റെഎൻറെ ജനങ്ങളേ, നിങ്ങളുടെ നിലപാടനുസരിച്ച്‌ നിങ്ങള്‍നിങ്ങൾ പ്രവര്‍ത്തിച്ചുകൊള്ളുകപ്രവർത്തിച്ചുകൊള്ളുക. ഞാനും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകപ്രവർത്തിച്ചുകൊണ്ടിരിക്കുക തന്നെയാകുന്നു. എന്നാല്‍എന്നാൽ വഴിയെ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ അറിയുമാറാകും;
 
{{verse|40}} അപമാനകരമായ ശിക്ഷ വന്നെത്തുന്നതും, ശാശ്വതമായ ശിക്ഷ വന്നിറങ്ങുന്നതും ആര്‍ക്കാണെന്ന്‌ആർക്കാണെന്ന്‌.
 
{{verse|41}} തീര്‍ച്ചയായുംതീർച്ചയായും നാം മനുഷ്യര്‍ക്ക്‌മനുഷ്യർക്ക്‌ വേണ്ടി സത്യപ്രകാരമുള്ള വേദഗ്രന്ഥം നിന്‍റെനിൻറെ മേല്‍മേൽ ഇറക്കിത്തന്നിരിക്കുന്നു. ആകയാല്‍ആകയാൽ വല്ലവനും സന്‍മാര്‍ഗംസൻമാർഗം സ്വീകരിച്ചാല്‍സ്വീകരിച്ചാൽ അത്‌ അവന്‍റെഅവൻറെ ഗുണത്തിന്‌ തന്നെയാണ്‌. വല്ലവനും വഴിപിഴച്ചു പോയാല്‍പോയാൽ അവന്‍അവൻ വഴിപിഴച്ചു പോകുന്നതിന്‍റെപോകുന്നതിൻറെ ദോഷവും അവന്‌ തന്നെ. നീ അവരുടെ മേല്‍മേൽ കൈകാര്യകര്‍ത്താവൊന്നുമല്ലകൈകാര്യകർത്താവൊന്നുമല്ല.
 
{{verse|42}} ആത്മാവുകളെ അവയുടെ മരണവേളയില്‍മരണവേളയിൽ അല്ലാഹു പൂര്‍ണ്ണമായിപൂർണ്ണമായി ഏറ്റെടുക്കുന്നു. മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും. എന്നിട്ട്‌ ഏതൊക്കെ ആത്മാവിന്‌ അവന്‍അവൻ മരണം വിധിച്ചിരിക്കുന്നുവോ അവയെ അവന്‍അവൻ പിടിച്ചു വെയ്ക്കുന്നു. മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധിവരെ അവന്‍അവൻ വിട്ടയക്കുകയും ചെയ്യുന്നു. തീര്‍ച്ചയായുംതീർച്ചയായും അതില്‍അതിൽ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ജനങ്ങൾക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌.
 
{{verse|43}} അതല്ല, അല്ലാഹുവിനു പുറമെ അവര്‍അവർ ശുപാര്‍ശക്കാരെശുപാർശക്കാരെ സ്വീകരിച്ചിരിക്കുകയാണോ? പറയുക: അവര്‍അവർ ( ശുപാര്‍ശക്കാര്‍ശുപാർശക്കാർ ) യാതൊന്നും അധീനപ്പെടുത്തുകയോ ചിന്തിച്ചു മനസ്സിലാക്കുകയോ ചെയ്യുന്നില്ലെങ്കില്‍ചെയ്യുന്നില്ലെങ്കിൽ പോലും ( അവരെ ശുപാര്‍ശക്കാരാക്കുകയോശുപാർശക്കാരാക്കുകയോ? )
 
{{verse|44}} പറയുക: അല്ലാഹുവിനാകുന്നു ശുപാര്‍ശശുപാർശ മുഴുവന്‍മുഴുവൻ. അവന്നാകുന്നു ആകാശങ്ങളുടെയും, ഭൂമിയുടെയും ആധിപത്യം. പിന്നീട്‌ അവങ്കലേക്ക്‌ തന്നെയാകുന്നു നിങ്ങള്‍നിങ്ങൾ മടക്കപ്പെടുന്നത്‌.
 
{{verse|45}} അല്ലാഹുവെപ്പറ്റി മാത്രം പ്രസ്താവിക്കപ്പെട്ടാല്‍പ്രസ്താവിക്കപ്പെട്ടാൽ പരലോകത്തില്‍പരലോകത്തിൽ വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങള്‍ക്ക്‌ഹൃദയങ്ങൾക്ക്‌ അസഹ്യത അനുഭവപ്പെടുന്നതാണ്‌. അല്ലാഹുവിന്‌ പുറമെയുള്ളവരെപ്പറ്റി പ്രസ്താവിക്കപ്പെട്ടാലോ അപ്പോഴതാ അവര്‍അവർ സന്തുഷ്ടചിത്തരാകുന്നു.
 
{{verse|46}} പറയുക: ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവും, അദൃശ്യവും ദൃശ്യവും അറിയുന്നവനുമായ അല്ലാഹുവേ, നിന്‍റെനിൻറെ ദാസന്‍മാര്‍ക്കിടയില്‍ദാസൻമാർക്കിടയിൽ അവര്‍അവർ ഭിന്നിച്ചു കൊണ്ടിരിക്കുന്ന വിഷയത്തില്‍വിഷയത്തിൽ നീ തന്നെയാണ്‌ വിധികല്‍പിക്കുന്നത്‌വിധികൽപിക്കുന്നത്‌.
 
{{verse|47}} ഭൂമിയിലുള്ളത്‌ മുഴുവനും അതോടൊപ്പം അത്രയും കൂടിയും അക്രമം പ്രവര്‍ത്തിച്ചവരുടെപ്രവർത്തിച്ചവരുടെ അധീനത്തില്‍അധീനത്തിൽ ഉണ്ടായിരുന്നാല്‍ഉണ്ടായിരുന്നാൽ പോലും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെഉയിർത്തെഴുന്നേൽപിൻറെ നാളിലെ കടുത്ത ശിക്ഷയില്‍ശിക്ഷയിൽ നിന്ന്‌ രക്ഷപ്പെടാന്‍രക്ഷപ്പെടാൻ അതവര്‍അതവർ പ്രായശ്ചിത്തമായി നല്‍കിയേക്കുംനൽകിയേക്കും. അവര്‍അവർ കണക്ക്‌ കൂട്ടിയിട്ടില്ലായിരുന്ന പലതും അല്ലാഹുവിങ്കല്‍അല്ലാഹുവിങ്കൽ നിന്ന്‌ അവര്‍ക്ക്‌അവർക്ക്‌ വെളിപ്പെടുകയും ചെയ്യും.
 
{{verse|48}} അവര്‍അവർ സമ്പാദിച്ചതിന്‍റെസമ്പാദിച്ചതിൻറെ ദൂഷ്യങ്ങള്‍ദൂഷ്യങ്ങൾ അവര്‍ക്ക്‌അവർക്ക്‌ വെളിപ്പെടുകയും ചെയ്യും. എന്തൊന്നിനെപറ്റി അവര്‍അവർ പരിഹസിച്ചു കൊണ്ടിരിക്കുന്നുവോ അത്‌ അവരെ വലയം ചെയ്യുകയും ചെയ്യും.
 
{{verse|49}} എന്നാല്‍എന്നാൽ മനുഷ്യന്‌ വല്ല ദോഷവും ബാധിച്ചാല്‍ബാധിച്ചാൽ നമ്മോടവന്‍നമ്മോടവൻ പ്രാര്‍ത്ഥിക്കുന്നുപ്രാർത്ഥിക്കുന്നു. പിന്നീട്‌ നാം അവന്ന്‌ നമ്മുടെ പക്കല്‍പക്കൽ നിന്നുള്ള വല്ല അനുഗ്രഹവും പ്രദാനം ചെയ്താല്‍ചെയ്താൽ അവന്‍അവൻ പറയും; അറിവിന്‍റെഅറിവിൻറെ അടിസ്ഥാനത്തില്‍അടിസ്ഥാനത്തിൽ തന്നെ യാണ്‌ തനിക്ക്‌ അത്‌ നല്‍കപ്പെട്ടിട്ടുള്ളത്‌നൽകപ്പെട്ടിട്ടുള്ളത്‌ എന്ന്‌. പക്ഷെ, അത്‌ ഒരു പരീക്ഷണമാകുന്നു. എന്നാല്‍എന്നാൽ അവരില്‍അവരിൽ അധികപേരും അത്‌ മനസ്സിലാക്കുന്നില്ല.
 
{{verse|50}} ഇവരുടെ മുമ്പുള്ളവരും ഇപ്രകാരം പറയുകയുണ്ടായിട്ടുണ്ട്‌. എന്നാല്‍എന്നാൽ അവര്‍അവർ സമ്പാദിച്ചിരുന്നത്‌ അവര്‍ക്ക്‌അവർക്ക്‌ പ്രയോജനപ്പെടുകയുണ്ടായില്ല.
 
{{verse|51}} അങ്ങനെ അവര്‍അവർ സമ്പാദിച്ചിരുന്നതിന്‍റെസമ്പാദിച്ചിരുന്നതിൻറെ ദൂഷ്യങ്ങള്‍ദൂഷ്യങ്ങൾ അവര്‍ക്ക്‌അവർക്ക്‌ ബാധിച്ചു. ഇക്കൂട്ടരില്‍ഇക്കൂട്ടരിൽ നിന്ന്‌ അക്രമം ചെയ്തിട്ടുള്ളവര്‍ക്കുംചെയ്തിട്ടുള്ളവർക്കും തങ്ങള്‍തങ്ങൾ സമ്പാദിച്ചതിന്‍റെസമ്പാദിച്ചതിൻറെ ദൂഷ്യങ്ങള്‍ദൂഷ്യങ്ങൾ ബാധിക്കാന്‍ബാധിക്കാൻ പോകുകയാണ്‌. അവര്‍ക്ക്‌അവർക്ക്‌ ( നമ്മെ ) തോല്‍പിച്ചുതോൽപിച്ചു കളയാനാവില്ല.
 
{{verse|52}} അല്ലാഹു താന്‍താൻ ഉദ്ദേശിക്കുന്നവര്‍ക്ക്‌ഉദ്ദേശിക്കുന്നവർക്ക്‌ ഉപജീവനം വിശാലമാക്കികൊടുക്കുകയും താന്‍താൻ ഉദ്ദേശിക്കുന്നവര്‍ക്ക്‌ഉദ്ദേശിക്കുന്നവർക്ക്‌ ഇടുങ്ങിയതാക്കുകയും ചെയ്യുന്നു എന്ന്‌ അവര്‍അവർ മനസ്സിലാക്കിയിട്ടില്ലേ? വിശ്വസിക്കുന്ന ജനങ്ങള്‍ക്ക്‌ജനങ്ങൾക്ക്‌ തീര്‍ച്ചയായുംതീർച്ചയായും അതില്‍അതിൽ ദൃഷ്ടാന്തങ്ങളുണ്ട്‌.
 
{{verse|53}} പറയുക: സ്വന്തം ആത്മാക്കളോട്‌ അതിക്രമം പ്രവര്‍ത്തിച്ച്‌പ്രവർത്തിച്ച്‌ പോയ എന്‍റെഎൻറെ ദാസന്‍മാരേദാസൻമാരേ, അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍നിങ്ങൾ നിരാശപ്പെടരുത്‌. തീര്‍ച്ചയായുംതീർച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്‌. തീര്‍ച്ചയായുംതീർച്ചയായും അവന്‍അവൻ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും.
 
{{verse|54}} നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ശിക്ഷ വന്നെത്തുന്നതിനു മുമ്പായി നിങ്ങള്‍നിങ്ങൾ നിങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ താഴ്മയോടെ മടങ്ങുകയും, അവന്നു കീഴ്പെടുകയും ചെയ്യുവിന്‍ചെയ്യുവിൻ. പിന്നെ ( അത്‌ വന്നതിന്‌ ശേഷം )നിങ്ങള്‍നിങ്ങൾ സഹായിക്കപ്പെടുന്നതല്ല.
 
{{verse|55}} നിങ്ങള്‍നിങ്ങൾ ഓര്‍ക്കാതിരിക്കെഓർക്കാതിരിക്കെ പെട്ടെന്ന്‌ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ ശിക്ഷ വന്നെത്തുന്നതിന്‌ മുമ്പായി നിങ്ങളുടെ രക്ഷിതാവിങ്കല്‍രക്ഷിതാവിങ്കൽ നിന്ന്‌ നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ അവതരിപ്പിക്കപ്പെട്ടതില്‍അവതരിപ്പിക്കപ്പെട്ടതിൽ നിന്ന്‌ ഏറ്റവും ഉത്തമമായത്‌ നിങ്ങള്‍നിങ്ങൾ പിന്‍പറ്റുകയുംപിൻപറ്റുകയും ചെയ്യുക.
 
{{verse|56}} എന്‍റെഎൻറെ കഷ്ടമേ, അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ ഭാഗത്തേക്ക്‌ ഞാന്‍ഞാൻ ചെയ്യേണ്ടതില്‍ചെയ്യേണ്ടതിൽ ഞാന്‍ഞാൻ വീഴ്ചവരുത്തിയല്ലോ. തീര്‍ച്ചയായുംതീർച്ചയായും ഞാന്‍ഞാൻ കളിയാക്കുന്നവരുടെ കൂട്ടത്തില്‍കൂട്ടത്തിൽ തന്നെ ആയിപ്പോയല്ലോ എന്ന്‌ വല്ല വ്യക്തിയും പറഞ്ഞേക്കും എന്നതിനാലാണിത്‌.
 
{{verse|57}} അല്ലെങ്കില്‍അല്ലെങ്കിൽ അല്ലാഹു എന്നെ നേര്‍വഴിയിലാക്കിയിരുന്നെങ്കില്‍നേർവഴിയിലാക്കിയിരുന്നെങ്കിൽ ഞാന്‍ഞാൻ സൂക്ഷ്മത പാലിക്കുന്നവരുടെ കൂട്ടത്തില്‍കൂട്ടത്തിൽ ആകുമായിരുന്നു. എന്ന്‌ പറഞ്ഞേക്കുമെന്നതിനാല്‍പറഞ്ഞേക്കുമെന്നതിനാൽ.
 
{{verse|58}} അല്ലെങ്കില്‍അല്ലെങ്കിൽ ശിക്ഷ നേരില്‍നേരിൽ കാണുന്ന സന്ദര്‍ഭത്തില്‍സന്ദർഭത്തിൽ എനിക്കൊന്ന്‌ മടങ്ങിപ്പോകാന്‍മടങ്ങിപ്പോകാൻ കഴിഞ്ഞിരുന്നെങ്കില്‍കഴിഞ്ഞിരുന്നെങ്കിൽ ഞാന്‍ഞാൻ സദ്‌വൃത്തരുടെ കൂട്ടത്തില്‍കൂട്ടത്തിൽ ആകുമായിരുന്നു എന്ന്‌ പറഞ്ഞേക്കുമെന്നതിനാല്‍പറഞ്ഞേക്കുമെന്നതിനാൽ.
 
{{verse|59}} അതെ, തീര്‍ച്ചയായുംതീർച്ചയായും എന്‍റെഎൻറെ ദൃഷ്ടാന്തങ്ങള്‍ദൃഷ്ടാന്തങ്ങൾ നിനക്ക്‌ വന്നെത്തുകയുണ്ടായി. അപ്പോള്‍അപ്പോൾ നീ അവയെ നിഷേധിച്ച്‌ തള്ളുകയും അഹങ്കരിക്കുകയും സത്യനിഷേധികളുടെ കൂട്ടത്തിലാകുകയും ചെയ്തു.
 
{{verse|60}} ഉയിര്‍ത്തെഴുന്നേല്‍പിന്‍റെഉയിർത്തെഴുന്നേൽപിൻറെ നാളില്‍നാളിൽ, അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ പേരില്‍പേരിൽ കള്ളം പറഞ്ഞവരുടെ മുഖങ്ങള്‍മുഖങ്ങൾ കറുത്തിരുണ്ടതായി നിനക്ക്‌ കാണാം. നരകത്തിലല്ലയോ അഹങ്കാരികള്‍ക്കുള്ളഅഹങ്കാരികൾക്കുള്ള വാസസ്ഥലം!
 
{{verse|61}} സൂക്ഷ്മത പുലര്‍ത്തിയവരെപുലർത്തിയവരെ രക്ഷപ്പെടുത്തി അവര്‍ക്കുള്ളതായഅവർക്കുള്ളതായ സുരക്ഷിതസ്ഥാനത്ത്‌ അല്ലാഹു എത്തിക്കുകയും ചെയ്യും. ശിക്ഷ അവരെ സ്പര്‍ശിക്കുകയില്ലസ്പർശിക്കുകയില്ല. അവര്‍അവർ ദുഃഖിക്കേണ്ടി വരികയുമില്ല.
 
{{verse|62}} അല്ലാഹു എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാകുന്നു. അവന്‍അവൻ എല്ലാ വസ്തുക്കളുടെ മേലും കൈകാര്യകര്‍ത്താവുമാകുന്നുകൈകാര്യകർത്താവുമാകുന്നു.
 
{{verse|63}} ആകാശങ്ങളുടെയും ഭൂമിയുടെയും താക്കോലുകള്‍താക്കോലുകൾ അവന്‍റെഅവൻറെ അധീനത്തിലാകുന്നു. അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവരാരോ അവര്‍അവർ തന്നെയാകുന്നു നഷ്ടക്കാര്‍നഷ്ടക്കാർ.
 
{{verse|64}} ( നബിയേ, ) പറയുക: ഹേ; വിവരംകെട്ടവരേ, അപ്പോള്‍അപ്പോൾ അല്ലാഹുവല്ലാത്തവരെ ഞാന്‍ഞാൻ ആരാധിക്കണമെന്നാണോ നിങ്ങള്‍നിങ്ങൾ എന്നോട്‌ കല്‍പിക്കുന്നത്‌കൽപിക്കുന്നത്‌?
 
{{verse|65}} തീര്‍ച്ചയായുംതീർച്ചയായും നിനക്കും നിന്‍റെനിൻറെ മുമ്പുള്ളവര്‍ക്കുംമുമ്പുള്ളവർക്കും സന്ദേശം നല്‍കപ്പെട്ടിട്ടുള്ളത്‌നൽകപ്പെട്ടിട്ടുള്ളത്‌ ഇതത്രെ: ( അല്ലാഹുവിന്‌ ) നീ പങ്കാളിയെ ചേര്‍ക്കുന്നചേർക്കുന്ന പക്ഷം തീര്‍ച്ചയായുംതീർച്ചയായും നിന്‍റെനിൻറെ കര്‍മ്മംകർമ്മം നിഷ്ഫലമായിപ്പോകുകയും തീര്‍ച്ചയായുംതീർച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍കൂട്ടത്തിൽ ആകുകയും ചെയ്യും.
 
{{verse|66}} അല്ല, അല്ലാഹുവെ തന്നെ നീ ആരാധിക്കുകയും നീ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക.
 
{{verse|67}} അല്ലാഹുവെ കണക്കാക്കേണ്ട നിലയില്‍നിലയിൽ അവര്‍അവർ കണക്കാക്കിയിട്ടില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെഉയിർത്തെഴുന്നേൽപിൻറെ നാളില്‍നാളിൽ ഭൂമി മുഴുവന്‍മുഴുവൻ അവന്‍റെഅവൻറെ ഒരു കൈപിടിയില്‍കൈപിടിയിൽ ഒതുങ്ങുന്നതായിരിക്കും. ആകാശങ്ങള്‍ആകാശങ്ങൾ അവന്‍റെഅവൻറെ വലതുകൈയ്യില്‍വലതുകൈയ്യിൽ ചുരുട്ടിപിടിക്കപ്പെട്ടവയുമായിരിക്കും. അവനെത്ര പരിശുദ്ധന്‍പരിശുദ്ധൻ! അവര്‍അവർ പങ്കുചേര്‍ക്കുന്നതിനെല്ലാംപങ്കുചേർക്കുന്നതിനെല്ലാം അവന്‍അവൻ അതീതനായിരിക്കുന്നു.
 
{{verse|68}} കാഹളത്തില്‍കാഹളത്തിൽ ഊതപ്പെടും. അപ്പോള്‍അപ്പോൾ ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും ചലനമറ്റവരായിത്തീരും; അല്ലാഹു ഉദ്ദേശിച്ചവരൊഴികെ. പിന്നീട്‌ അതില്‍അതിൽ ( കാഹളത്തില്‍കാഹളത്തിൽ ) മറ്റൊരിക്കല്‍മറ്റൊരിക്കൽ ഊതപ്പെടും. അപ്പോഴതാ അവര്‍അവർ എഴുന്നേറ്റ്‌ നോക്കുന്നു.
 
{{verse|69}} ഭൂമി അതിന്‍റെഅതിൻറെ രക്ഷിതാവിന്‍റെരക്ഷിതാവിൻറെ പ്രഭകൊണ്ട്‌ പ്രകാശിക്കുകയും ചെയ്യും ( കര്‍മ്മങ്ങളുടെകർമ്മങ്ങളുടെ ) രേഖവെക്കപ്പെടുകയും പ്രവാചകന്‍മാരുംപ്രവാചകൻമാരും സാക്ഷികളും കൊണ്ട്‌ വരപ്പെടുകയും ജനങ്ങള്‍ക്കിടയില്‍ജനങ്ങൾക്കിടയിൽ സത്യപ്രകാരം വിധിക്കപ്പെടുകയും ചെയ്യും. അവരോട്‌ അനീതി കാണിക്കപ്പെടുകയില്ല.
 
{{verse|70}} ഓരോ വ്യക്തിക്കും താന്‍താൻ പ്രവര്‍ത്തിച്ചത്‌പ്രവർത്തിച്ചത്‌ നിറവേറ്റികൊടുക്കപ്പെടുകയും ചെയ്യും. അവര്‍അവർ പ്രവര്‍ത്തിക്കുന്നതിനെപ്രവർത്തിക്കുന്നതിനെ പറ്റി അവന്‍അവൻ നല്ലവണ്ണം അറിയുന്നവനത്രെ.
 
{{verse|71}} സത്യനിഷേധികള്‍സത്യനിഷേധികൾ കൂട്ടം കൂട്ടമായി നരകത്തിലേക്ക്‌ നയിക്കപ്പെടുകയും ചെയ്യും. അങ്ങനെ അവര്‍അവർ അതിന്നടുത്തു വന്നാല്‍വന്നാൽ അതിന്‍റെഅതിൻറെ വാതിലുകള്‍വാതിലുകൾ തുറക്കപ്പെടും. നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ നിങ്ങളുടെ രക്ഷിതാവിന്‍റെരക്ഷിതാവിൻറെ ദൃഷ്ടാന്തങ്ങള്‍ദൃഷ്ടാന്തങ്ങൾ ഓതികേള്‍പിക്കുകയുംഓതികേൾപിക്കുകയും, നിങ്ങള്‍ക്കുള്ളതായനിങ്ങൾക്കുള്ളതായ ഈ ദിവസത്തെ കണ്ടുമുട്ടുന്നതിനെ പറ്റി നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ താക്കീത്‌ നല്‍കുകയുംനൽകുകയും ചെയ്യുന്ന നിങ്ങളുടെ കൂട്ടത്തില്‍കൂട്ടത്തിൽ നിന്നുതന്നെയുള്ള ദൂതന്‍മാര്‍ദൂതൻമാർ നിങ്ങളുടെ അടുക്കല്‍അടുക്കൽ വന്നിട്ടില്ലേ. എന്ന്‌ അതിന്‍റെഅതിൻറെ ( നരകത്തിന്‍റെനരകത്തിൻറെ ) കാവല്‍ക്കാര്‍കാവൽക്കാർ അവരോട്‌ ചോദിക്കുകയും ചെയ്യും. അവര്‍അവർ പറയും: അതെ. പക്ഷെ സത്യനിഷേധികളുടെ മേല്‍മേൽ ശിക്ഷയുടെ വചനം സ്ഥിരപ്പെട്ടു പോയി.
 
{{verse|72}} ( അവരോട്‌ ) പറയപ്പെടും: നിങ്ങള്‍നിങ്ങൾ നരകത്തിന്‍റെനരകത്തിൻറെ വാതിലുകളിലൂടെ പ്രവേശിക്കുക. നിങ്ങളതില്‍നിങ്ങളതിൽ നിത്യവാസികളായിരിക്കും. എന്നാല്‍എന്നാൽ അഹങ്കാരികളുടെ പാര്‍പ്പിടംപാർപ്പിടം എത്ര ചീത്ത!
 
{{verse|73}} തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചു ജീവിച്ചവര്‍ജീവിച്ചവർ സ്വര്‍ഗത്തിലേക്ക്‌സ്വർഗത്തിലേക്ക്‌ കൂട്ടംകൂട്ടമായി നയിക്കപ്പെടും. അങ്ങനെ അതിന്‍റെഅതിൻറെ കവാടങ്ങള്‍കവാടങ്ങൾ തൂറന്ന്‌ വെക്കപ്പെട്ട നിലയില്‍നിലയിൽ അവര്‍അവർ അതിന്നടുത്ത്‌ വരുമ്പോള്‍വരുമ്പോൾ അവരോട്‌ അതിന്‍റെഅതിൻറെ കാവല്‍ക്കാര്‍കാവൽക്കാർ പറയും: നിങ്ങള്‍ക്ക്‌നിങ്ങൾക്ക്‌ സമാധാനം. നിങ്ങള്‍നിങ്ങൾ സംശുദ്ധരായിരിക്കുന്നു. അതിനാല്‍അതിനാൽ നിത്യവാസികളെന്ന നിലയില്‍നിലയിൽ നിങ്ങള്‍നിങ്ങൾ അതില്‍അതിൽ പ്രവേശിച്ചു കൊള്ളുക.
 
{{verse|74}} അവര്‍അവർ പറയും: നമ്മളോടുള്ള തന്‍റെതൻറെ വാഗ്ദാനം സത്യമായി പാലിക്കുകയും സ്വര്‍ഗത്തില്‍സ്വർഗത്തിൽ നിന്ന്‌ നാം ഉദ്ദേശിക്കുന്ന സ്ഥലത്ത്‌ നമുക്ക്‌ താമസിക്കാവുന്ന വിധം ഈ ( സ്വര്‍ഗസ്വർഗ ) ഭൂമി നമുക്ക്‌ അവകാശപ്പെടുത്തിത്തരികയും ചെയ്ത അല്ലാഹുവിന്‌ സ്തുതി. അപ്പോള്‍അപ്പോൾ പ്രവര്‍ത്തിച്ചവര്‍ക്കുള്ളപ്രവർത്തിച്ചവർക്കുള്ള പ്രതിഫലം എത്ര വിശിഷ്ടം!
 
{{verse|75}} മലക്കുകള്‍മലക്കുകൾ തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം കീര്‍ത്തനംകീർത്തനം ചെയ്തുകൊണ്ട്‌ സിംഹാസനത്തിന്‍റെസിംഹാസനത്തിൻറെ ചുറ്റും വലയം ചെയ്യുന്നതായി നിനക്ക്‌ കാണാം. അവര്‍ക്കിടയില്‍അവർക്കിടയിൽ സത്യപ്രകാരം വിധികല്‍പിക്കപ്പെടുംവിധികൽപിക്കപ്പെടും. ലോകരക്ഷിതാവായ അല്ലാഹുവിന്‌ സ്തുതി എന്ന്‌ പറയപ്പെടുകയും ചെയ്യും.
 
 
{{Navi|
Prev=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/സ്വാദ്|
Next=പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/മുഅ്മിന്‍മുഅ്മിൻ|
}}
"https://ml.wikisource.org/wiki/പരിശുദ്ധ_ഖുർആൻ/സുമർ" എന്ന താളിൽനിന്ന് ശേഖരിച്ചത്