"സത്യവേദപുസ്തകം/1. ദിനവൃത്താന്തം/അദ്ധ്യായം 11" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1. ദിനവൃത്താന്തം/അദ്ധ്യായം 11
 
(ചെ.) പുതിയ ചിൽ ...
വരി 6:
{{SVPM Old Testament}}
 
{{verse|1}} അനന്തരം യിസ്രായേലെല്ലാം ഹെബ്രോനില്‍ഹെബ്രോനിൽ ദാവീദിന്റെ അടുക്കല്‍അടുക്കൽ ഒന്നിച്ചുകൂടി പറഞ്ഞതു: ഞങ്ങള്‍ഞങ്ങൾ നിന്റെ അസ്ഥിയും മാംസവും അല്ലോ.
 
{{verse|2}} മുമ്പെ ശൌല്‍ശൌൽ രാജാവായിരുന്ന കാലത്തും നീയായിരുന്നു നായകനായി യിസ്രായേലിനെ നടത്തിയതു: നീ എന്റെ ജനമായ യിസ്രായേലിനെ മേയ്ക്കയും എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവായിരിക്കയും ചെയ്യുമെന്നു നിന്റെ ദൈവമായ യഹോവ നിന്നോടു അരുളിച്ചെയ്തിട്ടുമുണ്ടു.
 
{{verse|3}} ഇങ്ങനെ യിസ്രായേല്‍മൂപ്പന്മാരൊക്കെയുംയിസ്രായേൽമൂപ്പന്മാരൊക്കെയും ഹെബ്രോനില്‍ഹെബ്രോനിൽ രാജാവിന്റെ അടുക്കല്‍അടുക്കൽ വന്നു; ദാവീദ് ഹെബ്രോനില്‍വെച്ചുഹെബ്രോനിൽവെച്ചു യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ അവരോടു ഉടമ്പടി ചെയ്തു; ശമൂവേല്‍മുഖാന്തരംശമൂവേൽമുഖാന്തരം യഹോവ അരുളിച്ചെയ്തതു പോലെ അവര്‍അവർ ദാവീദിനെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തു.
 
{{verse|4}} പിന്നെ ദാവീദും എല്ലായിസ്രായേലും യെബൂസ് എന്ന യെരൂശലേമിലേക്കു ചെന്നു. അവിടെ ദേശനിവാസികളായ യെബൂസ്യര്‍യെബൂസ്യർ ഉണ്ടായിരുന്നു.
 
{{verse|5}} യെബൂസ് നിവാസികള്‍നിവാസികൾ ദാവീദിനോടു: നീ ഇവിടെ കടക്കയില്ല എന്നു പറഞ്ഞു; എങ്കിലും ദാവീദ് സീയോന്‍സീയോൻ കോട്ട പിടിച്ചു; അതു ആകുന്നു ദാവീദിന്റെ നഗരം.
 
{{verse|6}} എന്നാല്‍എന്നാൽ ദാവീദ്: ആരെങ്കിലും യെബൂസ്യരെ ആദ്യം തോല്പിച്ചാല്‍തോല്പിച്ചാൽ അവന്‍അവൻ തലവനും സേനാധിപതിയും ആയിരിക്കും എന്നു പറഞ്ഞു; അങ്ങനെ സെരൂയയുടെ മകന്‍മകൻ യോവാബ് ആദ്യം കയറിച്ചെന്നു തലവനായിത്തീര്‍ന്നുതലവനായിത്തീർന്നു.
 
{{verse|7}} ദാവീദ് ആ കോട്ടയില്‍കോട്ടയിൽ പാര്‍ത്തതുപാർത്തതു കൊണ്ടു അതിന്നു ദാവീദിന്റെ നഗരം എന്നു പേരായി.
 
{{verse|8}} പിന്നെ അവന്‍അവൻ നഗരത്തെ മില്ലോ തുടങ്ങി ചുറ്റും പണിതു ഉറപ്പിച്ചു; നഗരത്തിന്റെ ശേഷമുള്ള ഭാഗം യോവാബ് കേടുതീര്‍ത്തുകേടുതീർത്തു.
 
{{verse|9}} സൈന്യങ്ങളുടെ യഹോവ തന്നോടുകൂടെ ഉണ്ടായിരുന്നതിനാല്‍ഉണ്ടായിരുന്നതിനാൽ ദാവീദ് മേലക്കുമേല്‍മേലക്കുമേൽ പ്രബലനായിത്തീര്‍ന്നുപ്രബലനായിത്തീർന്നു.
 
{{verse|10}} ദാവീദിന്നു ഉണ്ടായിരുന്ന പ്രധാന വീരന്മാര്‍വീരന്മാർ ആവിതു: യിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ വചനപ്രകാരം അവനെ രാജാവാക്കേണ്ടതിന്നു അവര്‍അവർ എല്ലായിസ്രായേലുമായി രാജത്വം സംബന്ധിച്ചു അവന്റെ പക്ഷം മുറുകെ പിടിച്ചു.
 
{{verse|11}} ദാവീദിന്നുണ്ടായിരുന്ന വീരന്മാരുടെ സംഖ്യയാവിതു: മുപ്പതുപേരില്‍മുപ്പതുപേരിൽ പ്രധാനിയായി ഒരു ഹഖമോന്യന്റെ മകനായ യാശോബെയാം; അവന്‍അവൻ മുന്നൂറുപേരുടെ നേരെ കുന്തം ഔങ്ങി ഒരേ സമയത്തു അവരെ കൊന്നുകളഞ്ഞു.
 
{{verse|12}} അവന്റെ ശേഷം അഹോഹ്യനായ ദോദോവിന്റെ മകന്‍മകൻ എലെയാസാര്‍എലെയാസാർ; അവന്‍അവൻ മൂന്നു വീരന്മാരില്‍വീരന്മാരിൽ ഒരുത്തന്‍ഒരുത്തൻ ആയിരുന്നു.
 
{{verse|13}} ഫെലിസ്ത്യര്‍ഫെലിസ്ത്യർ പസ്-ദമ്മീമില്‍ദമ്മീമിൽ യുദ്ധത്തിന്നു കൂടിയപ്പോള്‍കൂടിയപ്പോൾ അവന്‍അവൻ അവിടെ ദാവീദിനോടു കൂടെ ഉണ്ടായിരുന്നു. അവിടെ യവം നിറഞ്ഞ ഒരു വയല്‍വയൽ ഉണ്ടായിരുന്നു; പടജ്ജനം ഫെലിസ്ത്യരുടെ മുമ്പില്‍നിന്നുമുമ്പിൽനിന്നു ഔടിപ്പോയി.
 
{{verse|14}} എന്നാല്‍എന്നാൽ അവര്‍അവർ ആ വയലിന്റെ മദ്ധ്യേ നിന്നു അതിനെ കാത്തു ഫെലിസ്ത്യരെ വെട്ടിക്കളഞ്ഞു; യഹോവ അവര്‍ക്കുംഅവർക്കും വലിയോരു ജയം നല്കി.
 
{{verse|15}} ഒരിക്കല്‍ഒരിക്കൽ ഫെലിസ്ത്യരുടെ സൈന്യം രെഫയീംതാഴ്വരയില്‍രെഫയീംതാഴ്വരയിൽ പാളയമിറങ്ങിയിരിക്കുമ്പോള്‍പാളയമിറങ്ങിയിരിക്കുമ്പോൾ മുപ്പതു തലവന്മാരില്‍തലവന്മാരിൽ മൂന്നുപേര്‍മൂന്നുപേർ പാറയിങ്കല്‍പാറയിങ്കൽ അദുല്ലാംഗുഹയില്‍അദുല്ലാംഗുഹയിൽ ദാവീദിന്റെ അടുക്കല്‍അടുക്കൽ ചെന്നു.
 
{{verse|16}} അന്നു ദാവീദ് ദുര്‍ഗ്ഗത്തില്‍ദുർഗ്ഗത്തിൽ ആയിരുന്നു; ഫെലിസ്ത്യര്‍ക്കുംഫെലിസ്ത്യർക്കും അക്കാലത്തു ബേത്ത്ളേഹെമില്‍ബേത്ത്ളേഹെമിൽ ഒരു കാവല്‍പ്പട്ടാളംകാവൽപ്പട്ടാളം ഉണ്ടായിരുന്നു.
 
{{verse|17}} ബേത്ത്ളേഹെംപട്ടണവാതില്‍ക്കലെബേത്ത്ളേഹെംപട്ടണവാതിൽക്കലെ കിണറ്റില്‍നിന്നുകിണറ്റിൽനിന്നു വെള്ളം എനിക്കു കുടിപ്പാന്‍കുടിപ്പാൻ ആര്‍ആർ കൊണ്ടുവന്നു തരും എന്നു ദാവീദ് ആര്‍ത്തിപൂണ്ടുആർത്തിപൂണ്ടു പറഞ്ഞു.
 
{{verse|18}} അപ്പോള്‍അപ്പോൾ ആ മൂന്നു പേരും ഫെലിസ്ത്യരുടെ പാളയത്തില്‍കൂടിപാളയത്തിൽകൂടി കടന്നുചെന്നു ബേത്ത്ളേഹെംപട്ടണവാതില്‍ക്കലെബേത്ത്ളേഹെംപട്ടണവാതിൽക്കലെ കിണറ്റില്‍നിന്നുകിണറ്റിൽനിന്നു വെള്ളംകോരി ദാവീദിന്റെ അടുക്കല്‍അടുക്കൽ കൊണ്ടുവന്നു; ദാവീദോ അതു കുടിപ്പാന്‍കുടിപ്പാൻ മനസ്സില്ലാതെ യഹോവേക്കു നിവേദിച്ചു ഒഴിച്ചു:
 
{{verse|19}} ഇതു ചെയ്‍വാന്‍ചെയ്‍വാൻ എന്റെ ദൈവം എനിക്കു സംഗതി വരുത്തരുതേ; തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചു പോയ പുരുഷന്മാരുടെ രക്തം ഞാന്‍ഞാൻ കുടിക്കയോ? അവര്‍അവർ തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചല്ലോ അതു കൊണ്ടുവന്നിരിക്കുന്നതു എന്നു പറഞ്ഞു; അതുകൊണ്ടു അവന്നു അതു കുടിപ്പാന്‍കുടിപ്പാൻ മനസ്സായില്ല; ഇതാകുന്നു ഈ മൂന്നു വീരന്മാര്‍വീരന്മാർ ചെയ്തതു.
 
{{verse|20}} യോവാബിന്റെ സഹോദരനായ അബീശായി മൂവരില്‍മൂവരിൽ തലവനായിരുന്നു; അവന്‍അവൻ മുന്നൂറുപേരുടെ നേരെ കുന്തം ഔങ്ങി, അവരെ കൊന്നു; അതുകൊണ്ടു അവന്‍അവൻമൂവരില്‍വെച്ചുമൂവരിൽവെച്ചു കീര്‍ത്തിപ്രാപിച്ചുകീർത്തിപ്രാപിച്ചു;
 
{{verse|21}} ഈ മൂവരില്‍മൂവരിൽ രണ്ടുപേരെക്കാള്‍രണ്ടുപേരെക്കാൾ അധികം മാനം അവന്‍അവൻ പ്രാപിച്ചു അവര്‍ക്കുംഅവർക്കും നായകനായ്തീര്‍ന്നുനായകനായ്തീർന്നു; എന്നാല്‍എന്നാൽ അവന്‍അവൻ മറ്റെ മൂവരോളം വരികയില്ല.
 
{{verse|22}} കബ്സേലില്‍കബ്സേലിൽ ഒരു പരാക്രമശാലിയുടെ മകനായ യെഹോയാദയുടെ മകനായ ബെനായാവും വീര്യപ്രവൃത്തികള്‍വീര്യപ്രവൃത്തികൾ ചെയ്തു അവന്‍അവൻ മോവാബിലെ അരീയേലിന്റെ രണ്ടു പുത്രന്മാരെ സംഹരിച്ചതല്ലാതെ ഹിമകാലത്തു ഒരു ഗുഹയില്‍ഗുഹയിൽ ചെന്നു ഒരു സിംഹത്തെയും കൊന്നുകളഞ്ഞു.
 
{{verse|23}} അവന്‍അവൻ അഞ്ചുമുഴം പൊക്കമുള്ള ദീര്‍ഘകായനായോരുദീർഘകായനായോരു മിസ്രയീമ്യനെയും സംഹരിച്ചു; ആ മിസ്രയീമ്യന്റെ കയ്യില്‍കയ്യിൽ നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ഒരു കുന്തം ഉണ്ടായിരുന്നു; ഇവനോ ഒരു വടിയുംകൊണ്ടു അവന്റെ അടുക്കല്‍അടുക്കൽ ചെന്നു മിസ്രയീമ്യന്റെ കയ്യില്‍നിന്നുകയ്യിൽനിന്നു കുന്തം പിടിച്ചു പറിച്ചു കുന്തംകൊണ്ടു അവനെ കൊന്നുകളഞ്ഞു.
 
{{verse|24}} ഇവ യെഹോയാദയുടെ മകനായ ബെനായാവു ചെയ്തു, മൂന്നു വീരന്മാരില്‍വെച്ചുവീരന്മാരിൽവെച്ചു കീര്‍ത്തികീർത്തി പ്രാപിച്ചു.
 
{{verse|25}} അവന്‍അവൻ മുപ്പതു പേരിലും മാനമേറിയവനായിരുന്നു; എങ്കിലും മറ്റേ മൂവരോളം വരികയില്ല. ദാവീദ് അവനെ അകമ്പടിനായകനാക്കി.
 
{{verse|26}} സൈന്യത്തിലെ വീരന്മാരോ യോവാബിന്റെ സഹോദരനായ അസാഹേല്‍അസാഹേൽ, ബേത്ത്ളേഹെമ്യനായ ദോദോവിന്റെ മകന്‍മകൻ എല്‍ഹാനാന്‍എൽഹാനാൻ ,
 
{{verse|27}} ഹരോര്‍യ്യനായഹരോർയ്യനായ ശമ്മോത്ത്, പെലോന്യനായ ഹേലെസ്,
 
{{verse|28}} തെക്കോവ്യനായ ഇക്കേശിന്റെ മകന്‍മകൻ ഈരാ, അനാഥോത്യനായ അബീയേസേര്‍അബീയേസേർ,
 
{{verse|29}} ഹൂശാത്യനായ സിബെഖായി, അഹോഹ്യനായ ഈലായി, നെതോഫാത്യനായ മഹരായി,
 
{{verse|30}} നെതോഫാത്യനായ ബാനയുടെ മകന്‍മകൻ ഹേലെദ്,
 
{{verse|31}} ബെന്യാമീന്യരുടെ ഗിബെയയില്‍ഗിബെയയിൽ നിന്നുള്ള രീബായിയുടെ മകന്‍മകൻ ഈഥായി, പരാഥോന്യനായ ബെനായാവു,
 
{{verse|32}} നഹലേഗാശില്‍നഹലേഗാശിൽ നിന്നുള്ള ഹൂരായി, അര്‍ബ്ബാത്യനായഅർബ്ബാത്യനായ അബീയേല്‍അബീയേൽ,
 
{{verse|33}} ബഹരൂമ്യനായ അസ്മാവെത്ത്, ശയല്‍ബോന്യനായശയൽബോന്യനായ എല്യഹ്ബാ,
 
{{verse|34}} ഗീസോന്യനായ ഹശേമിന്റെ പുത്രന്മാര്‍പുത്രന്മാർ, ഹരാര്‍യ്യനായഹരാർയ്യനായ ശാഗേയുടെ മകന്‍മകൻ യോനാഥാന്‍യോനാഥാൻ ,
 
{{verse|35}} ഹരാര്‍യ്യനായഹരാർയ്യനായ സാഖാരിന്റെ മകന്‍മകൻ അഹീയാം, ഊരിന്റെ മകന്‍മകൻ എലീഫാല്‍എലീഫാൽ,
 
{{verse|36}} മെഖേരാത്യനായ ഹേഫെര്‍ഹേഫെർ, പെലോന്യനായ അഹീയാവു, കര്‍മ്മേല്യനായകർമ്മേല്യനായ ഹെസ്രോ,
 
{{verse|37}} എസ്ബായിയുടെ മകന്‍മകൻ നയരായി,
 
{{verse|38}} നാഥാന്റെ സഹോദരന്‍സഹോദരൻ യോവേല്‍യോവേൽ, ഹഗ്രിയുടെ മകന്‍മകൻ മിബ്ഹാര്‍മിബ്ഹാർ,
 
{{verse|39}} അമ്മോന്യനായ സേലെക്, സെരൂയയുടെ മകനായ യോവാബിന്റെ ആയുധവാഹകനായ ബെരോത്യന്‍ബെരോത്യൻ നഹ്രായി,
 
{{verse|40}} യിത്രീയനായ ഈരാ, യിത്രീയനായ ഗാരേബ്,
 
{{verse|41}} ഹിത്യനായ ഊരീയാവു, അഹ്ളായിയുടെ മകന്‍മകൻ സാബാദ്, രൂബേന്യരുടെ സേനാപതിയും
 
{{verse|42}} മുപ്പതുപേര്‍മുപ്പതുപേർ അകമ്പടിയുള്ളവനുമായി രൂബേന്യനായ ശീസയുടെ മകന്‍മകൻ അദീനാ,
 
{{verse|43}} മയഖയുടെ മകന്‍മകൻ ഹാനാന്‍ഹാനാൻ , മിത്ന്യനായ യോശാഫാത്ത്,
 
{{verse|44}} അസ്തെരാത്യനായ ഉസ്സീയാവു, അരോവേര്‍യ്യനായഅരോവേർയ്യനായ ഹോഥാമിന്റെ പുത്രന്മാരയ ശാമാ,
 
{{verse|45}} യെയീയേല്‍യെയീയേൽ, ശിമ്രിയുടെ മകനായ യെദീയയേല്‍യെദീയയേൽ തീസ്യനായി അവന്റെ സഹോദരനായ യോഹാ, മഹവ്യനായ എലീയേല്‍എലീയേൽ,
 
{{verse|46}} എല്‍നാമിന്റെഎൽനാമിന്റെ പുത്രന്മാരായ യെരീബായി, യോശവ്യാവു, മോവാബ്യന്‍മോവാബ്യൻ യിത്തമാ,
 
{{verse|47}} എലീയേല്‍എലീയേൽ, ഔബേദ്, മെസോബ്യനായ യാസീയേല്‍യാസീയേൽ എന്നിവര്‍എന്നിവർ തന്നേ.