"സത്യവേദപുസ്തകം/1. ദിനവൃത്താന്തം/അദ്ധ്യായം 14" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1. ദിനവൃത്താന്തം/അദ്ധ്യായം 14
 
(ചെ.) പുതിയ ചിൽ ...
 
വരി 6:
{{SVPM Old Testament}}
 
{{verse|1}} സോര്‍രാജാവായസോർരാജാവായ ഹീരാം, ദാവീദിന്റെ അടുക്കല്‍അടുക്കൽ ദൂതന്മാരെയും അവന്നു ഒരു അരമന പണിയേണ്ടതിന്നു ദേവദാരുക്കളെയും കല്‍പ്പണിക്കാരെയുംകൽപ്പണിക്കാരെയും ആശാരിമാരെയും അയച്ചു.
 
{{verse|2}} യഹോവയുടെ ജനമായ യിസ്രായേല്‍യിസ്രായേൽ നിമിത്തം തന്റെ രാജത്വം ഉന്നതിപ്രാപിച്ചതിനാല്‍ഉന്നതിപ്രാപിച്ചതിനാൽ തന്നെ യഹോവ യിസ്രായേലിന്നു രാജാവായി സ്ഥിരപ്പെടുത്തി എന്നു ദാവീദിന്നു മനസ്സിലായി.
 
{{verse|3}} ദാവീദ് യെരൂശലേമില്‍വെച്ചുയെരൂശലേമിൽവെച്ചു വേറെയും ഭാര്യമാരെ പരിഗ്രഹിച്ചു, വളരെ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
 
{{verse|4}} യെരൂശലേമില്‍യെരൂശലേമിൽ വെച്ചു അവന്നു ജനിച്ച മക്കളുടെ പേരുകളാവിതു: ശമ്മൂവ, ശോബാബ്, നാഥാന്‍നാഥാൻ ,
 
{{verse|5}} ശലോമോന്‍ശലോമോൻ , യിബ്ഹാര്‍യിബ്ഹാർ, എലീശൂവ, എല്‍പേലെത്ത്എൽപേലെത്ത്,
 
{{verse|6}} നോഗഹ്, നേഫെഗ്, യാഫീയ,
വരി 20:
{{verse|7}} എലീശാമാ, ബെല്യാദാ, എലീഫേലെത്ത്.
 
{{verse|8}} ദാവീദ് എല്ലായിസ്രായേലിന്നും രാജാവായി അഭിഷേകം കഴിഞ്ഞു എന്നു ഫെലിസ്ത്യര്‍ഫെലിസ്ത്യർ കേട്ടപ്പോള്‍കേട്ടപ്പോൾ, ഫെലിസ്ത്യര്‍ഫെലിസ്ത്യർ ഒക്കെയും ദാവീദിനെ പിടിപ്പാന്‍പിടിപ്പാൻ ചെന്നു; ദാവീദ് അതു കേട്ടു അവരുടെ മുമ്പില്‍നിന്നുമുമ്പിൽനിന്നു ഒഴിഞ്ഞുപോയി.
 
{{verse|9}} ഫെലിസ്ത്യര്‍ഫെലിസ്ത്യർ വന്നു രെഫായീംതാഴ്വരയില്‍രെഫായീംതാഴ്വരയിൽ പരന്നു.
 
{{verse|10}} അപ്പോള്‍അപ്പോൾ ദാവീദ് ദൈവത്തോടു: ഞാന്‍ഞാൻ ഫെലിസ്ത്യരുടെ നേരെ പുറപ്പെടേണമോ? അവരെ എന്റെ കയ്യില്‍കയ്യിൽ ഏല്പിച്ചുതരുമോ എന്നു ചോദിച്ചു. യഹോവ അവനോടു: പുറപ്പെടുക; ഞാന്‍ഞാൻ അവരെ നിന്റെ കയ്യില്‍കയ്യിൽ ഏല്പിക്കും എന്നു അരുളിച്ചെയ്തു.
 
{{verse|11}} അങ്ങനെ അവര്‍അവർ ബാല്‍പെരാസീമില്‍ബാൽപെരാസീമിൽ ചെന്നു; അവിടെവെച്ചു ദാവീദ് അവരെ തോല്പിച്ചു: വെള്ളച്ചാട്ടംപോലെ ദൈവം എന്റെ ശത്രുക്കളെ എന്റെ കയ്യാല്‍കയ്യാൽ തകര്‍ത്തുകളഞ്ഞുതകർത്തുകളഞ്ഞു എന്നു ദാവീദ് പറഞ്ഞു; അതുകൊണ്ടു ആ സ്ഥലത്തിന്നു ബാല്‍ബാൽ-പെരാസീം എന്നു പേര്‍പേർ പറഞ്ഞു വരുന്നു.
 
{{verse|12}} എന്നാല്‍എന്നാൽ അവര്‍അവർ തങ്ങളുടെ ദേവന്മാരെ അവിടെ വിട്ടേച്ചുപോയി; അവയെ തീയിലിട്ടു ചുട്ടുകളവാന്‍ചുട്ടുകളവാൻ ദാവീദ് കല്പിച്ചു.
 
{{verse|13}} ഫെലിസ്ത്യര്‍ഫെലിസ്ത്യർ പിന്നെയും താഴ്വരയില്‍താഴ്വരയിൽ വന്നു പരന്നു.
 
{{verse|14}} ദാവീദ് പിന്നെയും ദൈവത്തോടു അരുളപ്പാടു ചോദിച്ചപ്പോള്‍ചോദിച്ചപ്പോൾ ദൈവം അവനോടു: അവരുടെ പിന്നാലെ ചെല്ലാതെ അവരെ വിട്ടുതിരിഞ്ഞു ബാഖാവൃക്ഷങ്ങള്‍ക്കെതിരെബാഖാവൃക്ഷങ്ങൾക്കെതിരെ അവരുടെ നേരെ ചെല്ലുക.
 
{{verse|15}} ബാഖാവൃക്ഷങ്ങളുടെ അഗ്രങ്ങളില്‍കൂടിഅഗ്രങ്ങളിൽകൂടി അണിയണിയായി നടക്കുന്ന ഒച്ച കേട്ടാല്‍കേട്ടാൽ നീ പടെക്കു പുറപ്പെടുക; ഫെലിസ്ത്യരുടെ സൈന്യത്തെ തോല്പിപ്പാന്‍തോല്പിപ്പാൻ ദൈവം നിനക്കു മുമ്പായി പുറപ്പെട്ടിരിക്കുന്നു എന്നു അരുളിച്ചെയ്തു;
 
{{verse|16}} ദൈവം കല്പിച്ചതുപോലെ ദാവീദ് ചെയ്തു; അവര്‍അവർ ഗിബെയോന്‍ഗിബെയോൻ മുതല്‍മുതൽ ഗേസെര്‍വരെഗേസെർവരെ ഫെലിസ്ത്യ സൈന്യത്തെ തോല്പിച്ചു.
 
{{verse|17}} ദാവീദിന്റെ കീര്‍ത്തികീർത്തി സകലദേശങ്ങളിലും പരക്കയും യഹോവ അവനെയുള്ള ഭയം സര്‍വ്വജാതികള്‍ക്കുംസർവ്വജാതികൾക്കും വരുത്തുകയും ചെയ്തു.