"സത്യവേദപുസ്തകം/1. ദിനവൃത്താന്തം/അദ്ധ്യായം 17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1. ദിനവൃത്താന്തം/അദ്ധ്യായം 17
 
(ചെ.) പുതിയ ചിൽ ...
 
വരി 6:
{{SVPM Old Testament}}
 
{{verse|1}} ദാവീദ് തന്റെ അരമനയില്‍അരമനയിൽ വസിച്ചിരിക്കുംകാലത്തു ഒരുനാള്‍ഒരുനാൾ നാഥാന്‍നാഥാൻ പ്രവാചകനോടു: ഇതാ ഞാന്‍ഞാൻ ദേവദാരുകൊണ്ടുള്ള അരമനയില്‍അരമനയിൽ വസിക്കുന്നു; യഹോവയുടെ നിയമപെട്ടകമോ തിരശ്ശീലകള്‍ക്കുതിരശ്ശീലകൾക്കു കീഴെ ഇരിക്കുന്നു എന്നു പറഞ്ഞു.
 
{{verse|2}} നാഥാന്‍നാഥാൻ ദാവീദിനോടു: നിന്റെ താല്പര്യംപോലെയൊക്കെയും ചെയ്താലും; യഹോവ നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു.
 
{{verse|3}} എന്നാല്‍എന്നാൽ അന്നു രാത്രി നാഥാന്നു ദൈവത്തിന്റെ അരുളപ്പാടുണ്ടായതെന്തെന്നാല്‍അരുളപ്പാടുണ്ടായതെന്തെന്നാൽ:
 
{{verse|4}} നീ ചെന്നു എന്റെ ദാസനായ ദാവീദിനോടു പറക: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; എനിക്കു വസിപ്പാനുള്ള ആലയം പണിയേണ്ടതു നീയല്ല.
 
{{verse|5}} ഞാന്‍ഞാൻ യിസ്രായേലിനെ കൊണ്ടുവന്ന നാള്‍മുതല്‍നാൾമുതൽ ഇന്നുവരെയും ഞാന്‍ഞാൻ ഒരു ആലയത്തില്‍ആലയത്തിൽ വാസം ചെയ്യാതെ കൂടാരത്തില്‍നിന്നുകൂടാരത്തിൽനിന്നു കൂടരത്തിലേക്കും നിവാസത്തില്‍നിന്നുനിവാസത്തിൽനിന്നു നിവാസത്തിലേക്കും സഞ്ചരിച്ചു.
 
{{verse|6}} എല്ലായിസ്രായേലിനോടുംകൂടെ സഞ്ചരിച്ചുവന്ന സ്ഥലങ്ങളില്‍സ്ഥലങ്ങളിൽ എവിടെവെച്ചെങ്കിലും എന്റെ ജനത്തെ മേയിപ്പാന്‍മേയിപ്പാൻ ഞാന്‍ഞാൻ കല്പിച്ചാക്കിയ യിസ്രായേല്‍യിസ്രായേൽ ന്യായാധിപതിമാരില്‍ന്യായാധിപതിമാരിൽ ആരോടെങ്കിലും: നിങ്ങള്‍നിങ്ങൾ എനിക്കു ദേവദാരുകൊണ്ടു ഒരു ആലയം പണിയാതെയിരിക്കുന്നതു എന്തു എന്നു ഒരു വാക്കു ഞാന്‍ഞാൻ കല്പിച്ചിട്ടുണ്ടോ?
 
{{verse|7}} ആകയാല്‍ആകയാൽ നീ എന്റെ ഭൃത്യനായ ദാവീദിനോടു പറയേണ്ടതെന്തെന്നാല്‍പറയേണ്ടതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവായിരിക്കേണ്ടതിന്നു ഞാന്‍ഞാൻ നിന്നെ പുല്പുറത്തുനിന്നു, ആടുകളെ നോക്കുമ്പോള്‍നോക്കുമ്പോൾ തന്നേ എടുത്തു.
 
{{verse|8}} നീ സഞ്ചരിച്ചുവന്ന എല്ലായിടത്തും ഞാന്‍ഞാൻ നിന്നോടുകൂടെ ഇരുന്നു നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പില്‍നിന്നുമുമ്പിൽനിന്നു ഛേദിച്ചുകളഞ്ഞിരിക്കുന്നു; ഭൂമിയിലുള്ള മഹാന്മാരുടെ നാമംപോലെ ഒരു നാമം ഞാന്‍ഞാൻ നിനക്കു ഉണ്ടാക്കും. ഞാന്‍ഞാൻ എന്റെ ജനമായ യിസ്രായേലിന്നു ഒരു സ്ഥലം കല്പിച്ചുകൊടുക്കയും അവര്‍അവർ സ്വന്തസ്ഥലത്തു പാര്‍ത്തുപാർത്തു അവിടെനിന്നു ഇളകാതവണ്ണം അവരെ നടുകയും ചെയ്യും; പണ്ടത്തെപ്പോലെയും എന്റെ ജനമായ യിസ്രായേലിന്നു ഞാന്‍ഞാൻ ന്യായാധിപന്മാരെ കല്പിച്ചാക്കിയ കാലത്തെപ്പോലെയും ഇനി ദുഷ്ടന്മാര്‍ദുഷ്ടന്മാർ അവരെ ക്ഷയിപ്പിക്കയില്ല.
 
{{verse|10}} ഞാന്‍ഞാൻ നിന്റെ സകലശത്രുക്കളെയും അടക്കും; യഹോവ നിനക്കു ഒരു ഗൃഹം പണിയുമെന്നും ഞാന്‍ഞാൻ നിന്നോടു അറിയിക്കുന്നു.
 
{{verse|11}} നീ നിന്റെ പിതാക്കന്മാരുടെ അടുക്കല്‍അടുക്കൽ പോകേണ്ടതിന്നു നിന്റെ ജീവകാലം തികയുമ്പോള്‍തികയുമ്പോൾ ഞാന്‍ഞാൻ നിന്റെ ശേഷം നിന്റെ പുത്രന്മാരില്‍പുത്രന്മാരിൽ ഒരുവനായ നിന്റെ സന്തതിയെ എഴുന്നേല്പിക്കയും അവന്റെ രാജത്വം സ്ഥിരമാക്കുകയും ചെയ്യും.
 
{{verse|12}} അവന്‍അവൻ എനിക്കു ഒരു ആലയം പണിയും; ഞാന്‍ഞാൻ അവന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും.
 
{{verse|13}} ഞാന്‍ഞാൻ അവന്നു പിതാവും അവന്‍അവൻ എനിക്കു പുത്രനും ആയിരിക്കും; നിന്റെ മുന്‍മുൻ വാഴ്ചക്കാരനോടു ഞാന്‍ഞാൻ എന്റെ കൃപ എടുത്തുകളഞ്ഞതുപോലെ അവനോടു അതിനെ എടുത്തുകളകയില്ല.
 
{{verse|14}} ഞാന്‍ഞാൻ അവനെ എന്റെ ആലയത്തിലും എന്റെ രാജത്വത്തിലും എന്നേക്കും നിലനിര്‍ത്തുംനിലനിർത്തും; അവന്റെ സിംഹാസനവും എന്നേക്കും സ്ഥിരമായിരിക്കും.
 
{{verse|15}} ഈ വാക്കുകളും ഈ ദര്‍ശനവുംദർശനവും എല്ലാം നാഥാന്‍നാഥാൻ ദാവീദിനോടു പ്രസ്താവിച്ചു.
 
{{verse|16}} അപ്പോള്‍അപ്പോൾ ദാവീദ് രാജാവു അകത്തു ചെന്നു യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ ഇരുന്നു പറഞ്ഞതെന്തെന്നാല്‍പറഞ്ഞതെന്തെന്നാൽ: യഹോവയായ ദൈവമേ, നീ എന്നെ ഇത്രത്തോളം കൊണ്ടുവരുവാന്‍കൊണ്ടുവരുവാൻ ഞാന്‍ഞാൻ ആര്‍ആർ? എന്റെ ഗൃഹവും എന്തുള്ളു?
 
{{verse|17}} ദൈവമേ, ഇതും പോരാ എന്നു തോന്നീട്ടു യഹോവയായ ദൈവമേ, വരുവാനുള്ള ദീര്‍ഘകാലത്തേക്കുദീർഘകാലത്തേക്കു അടിയന്റെ ഗൃഹത്തെക്കുറിച്ചും നീ അരുളിച്ചെയ്കയും ശ്രേഷ്ഠപദവിയിലുള്ള മനുഷ്യന്റെ അവസ്ഥെക്കൊത്തവണ്ണം എന്നെ ആദരിക്കയും ചെയ്തിരിക്കുന്നു.
 
{{verse|18}} അടിയന്നു ചെയ്ത ബഹുമാനത്തെക്കുറിച്ചു ദാവീദ് ഇനി എന്തു പറയേണ്ടു? നീ അടിയനെ അറിയുന്നുവല്ലോ.
 
{{verse|19}} യഹോവേ, അടിയന്‍അടിയൻ നിമിത്തവും നിന്റെ പ്രസാദപ്രകാരവും നീ ഈ മഹിമ ഒക്കെയും പ്രവര്‍ത്തിച്ചുപ്രവർത്തിച്ചു ഈ വങ്കാര്യം എല്ലാം അറിയിച്ചുതന്നിരിക്കുന്നു.
 
{{verse|20}} ഞങ്ങള്‍ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഔര്‍ത്താല്‍ഔർത്താൽ യഹോവേ, നിന്നെപ്പോലെ ഒരുത്തനുമില്ല; നീ അല്ലാതെ ഒരു ദൈവവുമില്ല.
 
{{verse|21}} മിസ്രയീമില്‍നിന്നുമിസ്രയീമിൽനിന്നു നീ ഉദ്ധരിച്ച നിന്റെ ജനത്തിന്റെ മുമ്പില്‍നിന്നുമുമ്പിൽനിന്നു ജാതികളെ നീക്കിക്കളകയില്‍നീക്കിക്കളകയിൽ വലിയതും ഭയങ്കരവുമായ കാര്യങ്ങളാല്‍കാര്യങ്ങളാൽ നിനക്കു ഒരു നാമം സമ്പാദിക്കേണ്ടതിന്നു: ദൈവമേ നീ ചെന്നു നിനക്കു സ്വന്തജനമായി വിണ്ടെടുത്ത നിന്റെ ജനമായ യിസ്രായേലിനെപ്പോലെ ഭൂമിയില്‍ഭൂമിയിൽ ഏതൊരു ജാതിയുള്ളു?
 
{{verse|22}} നിന്റെ ജനമായ യിസ്രായേലിനെ നീ എന്നേക്കും നിനക്കു സ്വന്തജനമാക്കുകയും യഹോവേ, നീ അവര്‍ക്കുംഅവർക്കും ദൈവമായ്തീരുകയും ചെയ്തുവല്ലോ.
 
{{verse|23}} ആകയാല്‍ആകയാൽ യഹോവേ, ഇപ്പോള്‍ഇപ്പോൾ നീ അടിയനെയും അടിയന്റെ ഗൃഹത്തെയും കുറിച്ചു അരുളിച്ചെയ്ത വചനം എന്നേക്കും സ്ഥിരമായിരിക്കട്ടെ; അരുളിച്ചെയ്തതുപോലെ തന്നേ ചെയ്യേണമേ.
 
{{verse|24}} സൈന്യങ്ങളുടെ യഹോവ യിസ്രായേലിന്റെ ദൈവമാകുന്നു; യിസ്രായേലിന്നു ദൈവം തന്നേ എന്നിങ്ങനെ നിന്റെ നാമം എന്നേക്കും സ്ഥിരപ്പെട്ടു മഹത്വപ്പെടുകയും നിന്റെ ദാസനായ ദാവീദിന്റെ ഗൃഹം നിന്റെ മുമ്പാകെ നിലനില്‍ക്കയുംനിലനിൽക്കയും ചെയ്യുമാറാകട്ടെ.
 
{{verse|25}} എന്റെ ദൈവമേ, അടിയന്നു നീ ഒരു ഗൃഹം പണിയുമെന്നു വെളിപ്പെടുത്തിത്തന്നിരിക്കുന്നു; അതുകൊണ്ടു അടിയന്‍അടിയൻ തിരുസന്നിധിയില്‍തിരുസന്നിധിയിൽ പ്രാര്‍ത്ഥിപ്പാന്‍പ്രാർത്ഥിപ്പാൻ ധൈര്യംപ്രാപിച്ചു.
 
{{verse|26}} ആകയാല്‍ആകയാൽ യഹോവേ, നീ തന്നേ ദൈവം; അടിയന്നു ഈ നന്മയെ നീ വാഗ്ദാനം ചെയ്തുമിരിക്കുന്നു.
 
{{verse|27}} അതുകൊണ്ടു അടിയന്റെ ഗൃഹം തിരുമുമ്പാകെ എന്നേക്കും ഇരിക്കേണ്ടതിന്നു അതിനെ അനുഗ്രഹിപ്പാന്‍അനുഗ്രഹിപ്പാൻ നിനക്കു പ്രസാദം തോന്നിയിരിക്കുന്നു; യഹോവേ, നീ അനുഗ്രഹിച്ചിരിക്കുന്നു; അതു എന്നേക്കും അനുഗ്രഹിക്കപ്പെട്ടും ഇരിക്കുന്നുവല്ലോ.