"സത്യവേദപുസ്തകം/1. ദിനവൃത്താന്തം/അദ്ധ്യായം 26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1. ദിനവൃത്താന്തം/അദ്ധ്യായം 26
 
(ചെ.) പുതിയ ചിൽ ...
വരി 6:
{{SVPM Old Testament}}
 
{{verse|1}} വാതില്‍വാതിൽ കാവല്‍ക്കാരുടെകാവൽക്കാരുടെ ക്കുറുകളോ: കോരഹ്യര്‍കോരഹ്യർ: ആസാഫിന്റെ പുത്രന്മാരില്‍പുത്രന്മാരിൽ കോരെയുടെ മകനായ മെശേലെമ്യാവു.
 
{{verse|2}} മെശേലെമ്യാവിന്റെ പുത്രന്മാര്‍പുത്രന്മാർ: സെഖര്‍യ്യാവുസെഖർയ്യാവു ആദ്യജാതന്‍ആദ്യജാതൻ ; യെദീയയേല്‍യെദീയയേൽ രണ്ടാമന്‍രണ്ടാമൻ ; സെബദ്യാവു മൂന്നാമന്‍മൂന്നാമൻ , യത്നീയേല്‍യത്നീയേൽ നാലാമന്‍നാലാമൻ ; ഏലാം അഞ്ചാമന്‍അഞ്ചാമൻ ;
 
{{verse|3}} യെഹോഹാനാന്‍യെഹോഹാനാൻ ആറാമന്‍ആറാമൻ ; എല്യോഹോവേനായി ഏഴാമന്‍ഏഴാമൻ .
 
{{verse|4}} ഔബേദ്-എദോമിന്റെ പുത്രന്മാര്‍പുത്രന്മാർ: ശെമയ്യാവു ആദ്യജാതന്‍ആദ്യജാതൻ ; യെഹോശാബാദ് രണ്ടാമന്‍രണ്ടാമൻ യോവാഹ് മൂന്നാമന്‍മൂന്നാമൻ ; സാഖാര്‍സാഖാർ നാലാമന്‍നാലാമൻ ; നെഥനയേല്‍നെഥനയേൽ അഞ്ചാമന്‍അഞ്ചാമൻ ;
 
{{verse|5}} അമ്മിയേല്‍അമ്മിയേൽ ആറാമന്‍ആറാമൻ ; യിസ്സാഖാര്‍യിസ്സാഖാർ ഏഴാമന്‍ഏഴാമൻ ; പെയൂലെഥായി എട്ടാമന്‍എട്ടാമൻ . ദൈവം അവനെ അനുഗ്രഹിച്ചിരുന്നു.
 
{{verse|6}} അവന്റെ മകനായ ശെമയ്യാവിന്നും പുത്രന്മാര്‍പുത്രന്മാർ ജനിച്ചിരുന്നു; അവര്‍അവർ പരാക്രമശാലികളായിരുന്നതുകൊണ്ടു തങ്ങളുടെ പിതൃഭവനത്തിന്നു പ്രമാണികള്‍പ്രമാണികൾ ആയിരുന്നു.
 
{{verse|7}} ശെമയ്യാവിന്റെ പുത്രന്മാര്‍പുത്രന്മാർ: ഒത്നി, രെഫായേല്‍രെഫായേൽ, ഔബേദ്, എല്‍സാബാദ്എൽസാബാദ്;--അവന്റെ സഹോദരന്മാര്‍സഹോദരന്മാർ പ്രാപ്തന്മാര്‍പ്രാപ്തന്മാർ ആയിരുന്നു--എലീഹൂ, സെമഖ്യാവു.
 
{{verse|8}} ഇവര്‍ഇവർ എല്ലാവരും ഔബേദ്-എദോമിന്റെ പുത്രന്മാരുടെ കൂട്ടത്തിലുള്ളവര്‍കൂട്ടത്തിലുള്ളവർ; അവരും പുത്രന്മാരും സഹോദരന്മാരും ശുശ്രൂഷെക്കു അതിപ്രാപ്തന്മാരായിരുന്നു. ഇങ്ങനെ ഔബേദ്-എദോമിന്നുള്ളവര്‍എദോമിന്നുള്ളവർ അറുപത്തിരണ്ടുപേര്‍അറുപത്തിരണ്ടുപേർ;
 
{{verse|9}} മെശേലെമ്യാവിന്നു പ്രാപ്തന്മാരായ പുത്രന്മാരും സഹോദരന്മാരും പതിനെട്ടുപേര്‍പതിനെട്ടുപേർ.
 
{{verse|10}} മെരാരിപുത്രന്മാരില്‍മെരാരിപുത്രന്മാരിൽ ഹോസെക്കു പുത്രന്മാര്‍പുത്രന്മാർ ഉണ്ടായിരുന്നു; ശിമ്രി തലവന്‍തലവൻ ; ഇവന്‍ഇവൻ ആദ്യജാതനല്ലെങ്കിലും അവന്റെ അപ്പന്‍അപ്പൻ അവനെ തലവനാക്കി;
 
{{verse|11}} ഹില്‍ക്കീയാവുഹിൽക്കീയാവു രണ്ടാമന്‍രണ്ടാമൻ , തെബല്യാവു മൂന്നാമന്‍മൂന്നാമൻ , സെഖര്‍യ്യാവുസെഖർയ്യാവു നാലാമന്‍നാലാമൻ ; ഹോസയുടെ പുത്രന്മാരും സഹോദരന്മാരും എല്ലാം കൂടി പതിമ്മൂന്നുപേര്‍പതിമ്മൂന്നുപേർ.
 
{{verse|12}} വാതില്‍കാവല്‍ക്കാരുടെവാതിൽകാവൽക്കാരുടെക്കുറുകള്‍ക്കുക്കുറുകൾക്കു, അവരുടെ തലവന്മാര്‍ക്കുംതലവന്മാർക്കും തന്നേ, യഹോവയുടെ ആലയത്തില്‍ആലയത്തിൽ ശുശ്രൂഷ ചെയ്‍വാന്‍ചെയ്‍വാൻ തങ്ങളുടെ സഹോദരന്മാര്‍ക്കുംസഹോദരന്മാർക്കും എന്നപോലെ ഉദ്യോഗങ്ങള്‍ഉദ്യോഗങ്ങൾ ഉണ്ടായിരുന്നു.
 
{{verse|13}} അവര്‍അവർ ചെറിയവനും വലിയവനും ഒരുപോലെ പിതൃഭവനം പിതൃഭവനമായി അതതു വാതിലിന്നു ചീട്ടിട്ടു.
 
{{verse|14}} കിഴക്കെ വാതിലിന്റെ ചീട്ടു ശേലെമ്യാവിന്നു വന്നു; പിന്നെ അവര്‍അവർ അവന്റെ മകനായി വിവേകമുള്ള ആലോചനക്കാരനായ സെഖര്‍യ്യാവിന്നുസെഖർയ്യാവിന്നു വേണ്ടി ചീട്ടിട്ടു; അവന്റെ ചീട്ടു വടക്കെ വാതിലിന്നു വന്നു.
 
{{verse|15}} തെക്കെ വാതിലിന്റെതു ഔബേദ്-എദോമിന്നും പാണ്ടിശാലയുടേതു അവന്റെ പുത്രന്മാര്‍ക്കുംപുത്രന്മാർക്കും
 
{{verse|16}} കയറ്റമുള്ള പെരുവഴിക്കല്‍പെരുവഴിക്കൽ ശല്ലേഖെത്ത് പടിവാതിലിന്നരികെ പടിഞ്ഞാറെ വാതിലിന്റേതു ശുപ്പീമിന്നും ഹോസെക്കും വന്നു. ഇങ്ങനെ കാവലിന്നരികെ കാവലുണ്ടായിരുന്നു.
 
{{verse|17}} കിഴക്കെ വാതില്‍ക്കല്‍വാതിൽക്കൽ ആറു ലേവ്യരും വടക്കെ വാതില്‍ക്കല്‍വാതിൽക്കൽ നാളൊന്നിന്നു നാലുപേരും തെക്കെ വാതില്‍ക്കല്‍വാതിൽക്കൽ നാളൊന്നിന്നു നാലുപേരും പാണ്ടിശാലെക്കല്‍പാണ്ടിശാലെക്കൽ ഈരണ്ടുപേരും ഉണ്ടായിരുന്നു.
 
{{verse|18}} പര്‍ബാരിന്നുപർബാരിന്നു പടിഞ്ഞാറു പെരുവഴിയില്‍പെരുവഴിയിൽ നാലുപേരും പര്‍ബാരില്‍പർബാരിൽ തന്നേ രണ്ടുപേരും ഉണ്ടായിരുന്നു.
 
{{verse|19}} കോരഹ്യരിലും മെരാര്‍യ്യരിലുംമെരാർയ്യരിലും ഉള്ള വാതില്‍കാവല്‍ക്കാരുടെവാതിൽകാവൽക്കാരുടെ ക്കുറുകള്‍ക്കുറുകൾ ഇവ തന്നേ.
 
{{verse|20}} അവരുടെ സഹോദരന്മാരായ ലേവ്യര്‍ലേവ്യർ ദൈവലായത്തിലെ ഭണ്ഡാരത്തിന്നും വിശുദ്ധവസ്തുക്കളുടെ ഭണ്ഡാരത്തിന്നും മേല്‍വിചാരകരായിരുന്നുമേൽവിചാരകരായിരുന്നു.
 
{{verse|21}} ലയെദാന്റെ പുത്രന്മാര്‍പുത്രന്മാർ: ലയെദാന്റെ കുടുംബത്തിലുള്ള ഗേര്‍ശോന്യരുടെഗേർശോന്യരുടെ പുത്രന്മാര്‍പുത്രന്മാർ: ഗേര്‍ശോന്യനായഗേർശോന്യനായ ലയെദാന്റെ പിതൃഭവനത്തലവന്മാര്‍പിതൃഭവനത്തലവന്മാർ യെഹീയേല്യര്‍യെഹീയേല്യർ ആയിരുന്നു.
 
{{verse|22}} യെഹിയേലിന്റെ പുത്രന്മാര്‍പുത്രന്മാർ: സേഥാം; അവന്റെ സഹോദരന്‍സഹോദരൻ യോവേല്‍യോവേൽ; ഇവര്‍ഇവർ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിന്നു മേല്‍വിചാരകരായിരുന്നുമേൽവിചാരകരായിരുന്നു.
 
{{verse|23}} അമ്രാമ്യര്‍അമ്രാമ്യർ, യിസ്ഹാര്‍യ്യര്‍യിസ്ഹാർയ്യർ, ഹെബ്രോന്യര്‍ഹെബ്രോന്യർ, ഉസ്സീയേല്യര്‍ഉസ്സീയേല്യർ എന്നവരോ:
 
{{verse|24}} മോശെയുടെ മകനായ ഗേര്‍ശോമിന്റെഗേർശോമിന്റെ മകന്‍മകൻ ശെബൂവേല്‍ശെബൂവേൽ ഭണ്ഡാരത്തിന്നു മേല്വിചാരകനായിരുന്നു.
 
{{verse|25}} എലീയേസെരില്‍നിന്നുത്ഭവിച്ചഎലീയേസെരിൽനിന്നുത്ഭവിച്ച അവന്റെ സഹോദരന്മാരോ: അവന്റെ മകന്‍മകൻ രെഹബ്യാവു; അവന്റെ മകന്‍മകൻ യെശയ്യാവു; അവന്റെ മകന്‍മകൻ യോരാം; അവന്റെ മകന്‍മകൻ സിക്രി; അവന്റെ മകന്‍മകൻ ശെലോമീത്ത്.
 
{{verse|26}} ദാവീദ്‍രാജാവും പിതൃഭവനത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും സേനാപതിമാരും നിവേദിച്ച വിശുദ്ധവസ്തുക്കളുടെ സകലഭണ്ഡാരത്തിന്നും ശെലോമീത്തും അവന്റെ സഹോദരന്മാരും മേല്‍വിചാരകരായിരുന്നുമേൽവിചാരകരായിരുന്നു.
 
{{verse|27}} യുദ്ധത്തില്‍യുദ്ധത്തിൽ കിട്ടിയ കൊള്ളയില്‍കൊള്ളയിൽ നിന്നു യഹോവയുടെ ആലയം കേടുപോക്കുവാന്‍കേടുപോക്കുവാൻ അവര്‍അവർ അവയെ നിവേദിച്ചിരുന്നു.
 
{{verse|28}} ദര്‍ശകനായദർശകനായ ശമൂവേലും കീശിന്റെ മകന്‍മകൻ ശൌലും നേരിന്റെ മകന്‍മകൻ അബ്നേരും സെരൂയയുടെ മകന്‍മകൻ യോവാബും നിവേദിച്ച സകലനിവേദിതവസ്തുക്കളും ശെലോമീത്തിന്റെയും അവന്റെ സഹോദരന്മാരുടെയും വിചാരണയില്‍വിചാരണയിൽ വന്നു.
 
{{verse|29}} യിസ്ഹാര്‍യ്യരില്‍യിസ്ഹാർയ്യരിൽ കെനന്യാവും അവന്റെ പുത്രന്മാരും പുറമെയുള്ള പ്രവൃത്തിക്കു യിസ്രായേലില്‍യിസ്രായേലിൽ പ്രമാണികളും ന്യായാധിപന്മാരും ആയിരുന്നു.
 
{{verse|30}} ഹെബ്രോന്യരില്‍ഹെബ്രോന്യരിൽ ഹശബ്യാവും അവന്റെ സഹോദരന്മാരുമായി ആയിരത്തെഴുനൂറു പ്രാപ്തന്മാര്‍പ്രാപ്തന്മാർ യോര്‍ദ്ദാന്നിക്കരെയോർദ്ദാന്നിക്കരെ പടിഞ്ഞാറു യഹോവയുടെ സകലകാര്യത്തിന്നും രാജാവിന്റെ ശുശ്രൂഷെക്കും യിസ്രായേലില്‍യിസ്രായേലിൽ മേല്‍വിചാരകരായിരുന്നുമേൽവിചാരകരായിരുന്നു.
 
{{verse|31}} ഹെബ്രോന്യരില്‍ഹെബ്രോന്യരിൽ കുലംകുലമായും കുടുംബംകുടുംബമായുമുള്ള ഹെബ്രോന്യര്‍ക്കുംഹെബ്രോന്യർക്കും യെരീയാവു തലവനായിരുന്നു; ദാവീദിന്റെ വാഴ്ചയുടെ നാല്പതാം ആണ്ടില്‍ആണ്ടിൽ അവരുടെ വസ്തുത അനേഷിച്ചപ്പോള്‍അനേഷിച്ചപ്പോൾ അവരുടെ ഇടയില്‍ഇടയിൽ ഗിലെയാദിലെ യാസേരില്‍യാസേരിൽ പ്രാപ്തന്മാരെ കണ്ടു.
 
{{verse|32}} അവന്റെ സഹോദരന്മാരായി പ്രാപ്തന്മാരും പിതൃഭവനത്തലവന്മാരുമായി രണ്ടായിരത്തെഴുനൂറു പേരുണ്ടായിരുന്നു; അവരെ ദാവീദ്‍രാജാവു ദൈവത്തിന്റെ സകലകാര്യത്തിന്നും രാജാവിന്റെ കാര്യാദികള്‍ക്കുംകാര്യാദികൾക്കും രൂബേന്യര്‍രൂബേന്യർ ഗാദ്യര്‍ഗാദ്യർ, മനശ്ശെയുടെ പാതിഗോത്രം എന്നിവര്‍ക്കുംഎന്നിവർക്കും മേല്‍വിചാരകരാക്കിവച്ചുമേൽവിചാരകരാക്കിവച്ചു.