"സത്യവേദപുസ്തകം/1. ദിനവൃത്താന്തം/അദ്ധ്യായം 27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1. ദിനവൃത്താന്തം/അദ്ധ്യായം 27
 
(ചെ.) പുതിയ ചിൽ ...
 
വരി 6:
{{SVPM Old Testament}}
 
{{verse|1}} യിസ്രായേല്‍പുത്രന്മാര്‍യിസ്രായേൽപുത്രന്മാർ ആളെണ്ണപ്രകാരം പിതൃഭവനത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും സംവത്സരത്തിലെ സകലമാസങ്ങളിലും മാസാന്തരം വരികയും പോകയും ചെയ്യുന്ന അതതു ക്കുറുകളുടെ ഔരോ പ്രവൃത്തിയിലും രാജാവിന്നു സേവ ചെയ്തുപോന്ന അവരുടെ പ്രമാണികളും ആകെ ഇരുപത്തിനാലായിരം പേര്‍പേർ.
 
{{verse|2}} ഒന്നാം മാസത്തേക്കുള്ള ഒന്നാം ക്കുറിന്നു മേല്‍വിചാരകന്‍മേൽവിചാരകൻ സബ്ദീയേലിന്റെ മകന്‍മകൻ യാശോബെയാം: അവന്റെ ക്കുറില്‍ക്കുറിൽ ഇരുപത്തിനാലായിരം പേര്‍പേർ.
 
{{verse|3}} അവന്‍അവൻ പേരെസ്സിന്റെ പുത്രന്മാരില്‍പുത്രന്മാരിൽ ഉള്ളവനും ഒന്നാം മാസത്തെ സകലസേനാപതികള്‍ക്കുംസകലസേനാപതികൾക്കും തലവനും ആയിരുന്നു.
 
{{verse|4}} രണ്ടാം മാസത്തേക്കുള്ള ക്കുറിന്നു അഹോഹ്യനായ ദോദായി മേല്‍വിചാരകനുംമേൽവിചാരകനും അവന്റെ ക്കുറില്‍ക്കുറിൽ മിക്ളോത്ത് പ്രമാണിയും ആയിരുന്നു. അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍ഇരുപത്തിനാലായിരംപേർ.
 
{{verse|5}} മൂന്നാം മാസത്തേക്കുള്ള മൂന്നാമത്തെ സേനാപതി മഹാപുരോഹിതനായ യെഹോയാദയുടെ മകന്‍മകൻ ബെനായാവു; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍ഇരുപത്തിനാലായിരംപേർ.
 
{{verse|6}} മുപ്പതു പേരില്‍പേരിൽ വീരനും മുപ്പതുപേര്‍ക്കുംമുപ്പതുപേർക്കും തലവനുമായ ബെനായാവു ഇവന്‍ഇവൻ തന്നേ; അവന്റെ ക്കുറിന്നു അവന്റെ മകനായ അമ്മീസാബാദ് പ്രമാണിയായിരുന്നു.
 
{{verse|7}} നാലാം മാസത്തേക്കുള്ള നാലാമത്തവന്‍നാലാമത്തവൻ യോവാബിന്റെ സഹോദരനായ അസാഹേലും അവന്റെശേഷം അവന്റെ മകനായ സെബദ്യാവും ആയിരുന്നു; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍ഇരുപത്തിനാലായിരംപേർ.
 
{{verse|8}} അഞ്ചാം മാസത്തേക്കുള്ള അഞ്ചാമത്തവന്‍അഞ്ചാമത്തവൻ യിസ്രാഹ്യനായ ശംഹൂത്ത്; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍ഇരുപത്തിനാലായിരംപേർ.
 
{{verse|9}} ആറാം മാസത്തേക്കുള്ള ആറാമത്തവന്‍ആറാമത്തവൻ തെക്കോവ്യനായ ഇക്കേശിന്റെ മകന്‍മകൻ ഈരാ; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍ഇരുപത്തിനാലായിരംപേർ.
 
{{verse|10}} ഏഴാം മാസത്തേക്കുള്ള ഏഴാമത്തവന്‍ഏഴാമത്തവൻ എഫ്രയീമ്യരില്‍എഫ്രയീമ്യരിൽ പെലോന്യനായ ഹേലെസ്; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍ഇരുപത്തിനാലായിരംപേർ.
 
{{verse|11}} എട്ടാം മാസത്തേക്കുള്ള എട്ടാമത്തവന്‍എട്ടാമത്തവൻ സര്‍ഹ്യരില്‍സർഹ്യരിൽ ഹൂശാത്യനായ സിബ്ബെഖായി; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍ഇരുപത്തിനാലായിരംപേർ.
 
{{verse|12}} ഒമ്പതാം മാസത്തേക്കുള്ള ഒമ്പതാമത്തവന്‍ഒമ്പതാമത്തവൻ ബെന്യാമീന്യരില്‍ബെന്യാമീന്യരിൽ അനാഥോഥ്യനായ അബീയേസെര്‍അബീയേസെർ; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍ഇരുപത്തിനാലായിരംപേർ.
 
{{verse|13}} പത്താം മാസത്തേക്കുള്ള പത്താമത്തവന്‍പത്താമത്തവൻ സര്‍ഹ്യരില്‍സർഹ്യരിൽ നെതോഫാത്യനായ മഹരായി; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍ഇരുപത്തിനാലായിരംപേർ.
 
{{verse|14}} പതിനൊന്നാം മാസത്തേക്കുള്ള പതിനൊന്നാമത്തവന്‍പതിനൊന്നാമത്തവൻ എഫ്രയീമിന്റെ പുത്രന്മാരില്‍പുത്രന്മാരിൽ പിരാഥോന്യനായ ബെനായാവു; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍ഇരുപത്തിനാലായിരംപേർ.
 
{{verse|15}} പന്ത്രണ്ടാം മാസത്തേക്കുള്ള പന്ത്രണ്ടാമത്തവന്‍പന്ത്രണ്ടാമത്തവൻ ഒത്നീയേലില്‍നിന്നുത്ഭവിച്ചഒത്നീയേലിൽനിന്നുത്ഭവിച്ച നെതോഫാത്യനായ ഹെല്‍ദായിഹെൽദായി; അവന്റെ ക്കുറിലും ഇരുപത്തിനാലായിരംപേര്‍ഇരുപത്തിനാലായിരംപേർ.
 
{{verse|16}} യിസ്രായേല്‍ഗോത്രങ്ങളുടെയിസ്രായേൽഗോത്രങ്ങളുടെ തലവന്മാര്‍തലവന്മാർ: രൂബേന്യര്‍ക്കുംരൂബേന്യർക്കും പ്രഭു സിക്രിയുടെ മകന്‍മകൻ എലീയേസെര്‍എലീയേസെർ; ശിമെയോന്യര്‍ക്കുംശിമെയോന്യർക്കും മയഖയുടെ മകന്‍മകൻ ശെഫത്യാവു;
 
{{verse|17}} ലേവ്യര്‍ക്കുംലേവ്യർക്കും കെമൂവേലിന്റെ മകന്‍മകൻ ഹശബ്യാവു; അഹരോന്യര്‍ക്കുംഅഹരോന്യർക്കും സാദോക്;
 
{{verse|18}} യെഹൂദെക്കു ദാവീദിന്റെ സഹോദരന്മാരില്‍സഹോദരന്മാരിൽ ഒരുത്തനായ എലീഹൂ; യിസ്സാഖാരിന്നു മീഖായേലിന്റെ മകന്‍മകൻ ഒമ്രി;
 
{{verse|19}} സെബൂലൂന്നു ഔബദ്യാവിന്റെ മകന്‍മകൻ യിശ്മയ്യാവു; നഫ്താലിക്കു അസ്രീയേലിന്റെ മകന്‍മകൻ യെരീമോത്ത്;
 
{{verse|20}} എഫ്രയീമ്യര്‍ക്കുംഎഫ്രയീമ്യർക്കും അസസ്യാവിന്റെ മകന്‍മകൻ ഹോശേയ; മനശ്ശെയുടെ പാതിഗോത്രത്തിന്നു പെദായാവിന്റെ മകന്‍മകൻ യോവേല്‍യോവേൽ.
 
{{verse|21}} ഗിലെയാദിലെ മനശ്ശെയുടെ പാതിഗോത്രത്തിന്നു സെഖര്‍യ്യാവിന്റെസെഖർയ്യാവിന്റെ മകന്‍മകൻ യിദ്ദോ; ബെന്യാമീന്നു അബ്നേരിന്റെ മകന്‍മകൻ യാസീയേല്‍യാസീയേൽ;
 
{{verse|22}} ദാന്നു യെരോഹാമിന്റെ മകന്‍മകൻ അസരെയോല്‍അസരെയോൽ. ഇവര്‍ഇവർ യിസ്രായേല്‍ഗോത്രങ്ങള്‍ക്കുയിസ്രായേൽഗോത്രങ്ങൾക്കു പ്രഭുക്കന്മാര്‍പ്രഭുക്കന്മാർ ആയിരുന്നു.
 
{{verse|23}} എന്നാല്‍എന്നാൽ യഹോവ യിസ്രായേലിനെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വര്‍ദ്ധിപ്പിക്കുംവർദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തിരുന്നതുകൊണ്ടു ദാവീദ് ഇരുപതു വയസ്സിന്നു താഴെയുള്ളവരുടെ എണ്ണം എടുത്തില്ല.
 
{{verse|24}} സെരൂയയുടെ മകനായ യോവാബ് എണ്ണുവാന്‍എണ്ണുവാൻ തുടങ്ങിയെങ്കിലും അവന്‍അവൻ തീര്‍ത്തില്ലതീർത്തില്ല; അതു നിമിത്തം യിസ്രായേലിന്മേല്‍യിസ്രായേലിന്മേൽ കോപം വന്നതു കൊണ്ടു ആ സംഖ്യ ദാവീദ് രാജാവിന്റെ വൃത്താന്തപുസ്തകത്തിലെ കണക്കില്‍കണക്കിൽ ചേര്‍ത്തിട്ടുമില്ലചേർത്തിട്ടുമില്ല.
 
{{verse|25}} രാജാവിന്റെ ഭണ്ഡാരത്തിന്നു അദീയേലിന്റെ മകനായ അസ്മാവെത്ത് മേല്‍വിചാരകന്‍മേൽവിചാരകൻ . നിലങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും കോട്ടകളിലും ഉള്ള പാണ്ടിശാലകള്‍ക്കുപാണ്ടിശാലകൾക്കു ഉസ്സീയാവിന്റെ മകന്‍മകൻ യെഹോനാഥാന്‍യെഹോനാഥാൻ മേല്‍വിചാരകന്‍മേൽവിചാരകൻ .
 
{{verse|26}} വയലില്‍വയലിൽ വേലചെയ്ത കൃഷിക്കാര്‍ക്കുംകൃഷിക്കാർക്കും കെലൂബിന്റെ മകന്‍മകൻ എസ്രി മേല്‍വിചാരകന്‍മേൽവിചാരകൻ .
 
{{verse|27}} മുന്തിരിത്തോട്ടങ്ങള്‍ക്കുമുന്തിരിത്തോട്ടങ്ങൾക്കു രാമാത്യനായ ശിമെയിയും മുന്തിരത്തോട്ടങ്ങളിലെ അനുഭവമായ വീഞ്ഞു സൂക്ഷിക്കുന്ന നിലവറകള്‍ക്കുനിലവറകൾക്കു ശിഫ്മ്യനായ സബ്ദിയും മേല്‍വിചാരകര്‍മേൽവിചാരകർ.
 
{{verse|28}} ഒലിവുവൃക്ഷങ്ങള്‍ക്കുംഒലിവുവൃക്ഷങ്ങൾക്കും താഴ്വീതിയിലെ കാട്ടത്തികള്‍ക്കുംകാട്ടത്തികൾക്കും ഗാദേര്‍യ്യനായഗാദേർയ്യനായ ബാല്‍ഹാനാനുംബാൽഹാനാനും എണ്ണ സൂക്ഷിച്ചുവെക്കുന്ന നിലവറകള്‍ക്കുനിലവറകൾക്കു യോവാശും മേല്‍വിചാരകര്‍മേൽവിചാരകർ.
 
{{verse|29}} ശാരോനില്‍ശാരോനിൽ മേയുന്ന നാല്‍ക്കാലികള്‍ക്കുനാൽക്കാലികൾക്കു ശാരോന്യനായ ശിത്രായിയും താഴ്വരയിലെ നാല്‍ക്കാലികള്‍ക്കുനാൽക്കാലികൾക്കു അദായിയുടെ മകനായ ശാഫാത്തും മേല്‍വിചാരകര്‍മേൽവിചാരകർ.
 
{{verse|30}} ഒട്ടകങ്ങള്‍ക്കുഒട്ടകങ്ങൾക്കു യിശ്മായേല്യനായ ഔബീലും കഴുതകള്‍ക്കുകഴുതകൾക്കു മേരോനോത്യനായ യെഹ്ദെയാവും മേല്‍വിചാരകര്‍മേൽവിചാരകർ.
 
{{verse|31}} ആടുകള്‍ക്കുആടുകൾക്കു ഹഗ്രീയനായ യാസീസ് മേല്‍മേൽ വിചാരകന്‍വിചാരകൻ ; ഇവര്‍ഇവർ എല്ലാവരും ദാവീദ് രാജാവിന്റെ വസ്തുവകകള്‍ക്കുവസ്തുവകകൾക്കു അധിപതിമാരായിരുന്നു.
 
{{verse|32}} ദാവീദിന്റെ ചിറ്റപ്പനായ യോനാഥാന്‍യോനാഥാൻ ബുദ്ധിമാനായൊരു മന്ത്രിയും ശാസ്ത്രിയും ആയിരുന്നു; ഹഖ്മോനിയുടെ മകനായ യെഹീയേല്‍യെഹീയേൽ രാജകുമാരന്മാരുടെ സഹവാസി ആയിരുന്നു.
 
{{verse|33}} അഹീഥോഫെല്‍അഹീഥോഫെൽ രാജമന്ത്രി; അര്‍ഖ്യനായഅർഖ്യനായ ഹൂശായി രാജമിത്രം.
 
{{verse|34}} അഹീഥോഫെലിന്റെ ശേഷം ബെനായാവിന്റെ മകനായ യെഹോയാദയും അബ്യാഥാരും മന്ത്രികള്‍മന്ത്രികൾ; രാജാവിന്റെ സേനാധിപതി യോവാബ്.