"സത്യവേദപുസ്തകം/1. ദിനവൃത്താന്തം/അദ്ധ്യായം 5" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1. ദിനവൃത്താന്തം/അദ്ധ്യായം 5
 
(ചെ.) പുതിയ ചിൽ ...
വരി 6:
{{SVPM Old Testament}}
 
{{verse|1}} യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാര്‍പുത്രന്മാർ:--അവനല്ലോ ആദ്യജാതന്‍ആദ്യജാതൻ ; എങ്കിലും അവന്‍അവൻ തന്റെ പിതാവിന്റെ ശയ്യയെ അശുദ്ധമാക്കിയതുകൊണ്ടു അവന്റെ ജ്യേഷ്ഠാവകാശം യിസ്രായേലിന്റെ മകനായ യോസേഫിന്റെ പുത്രന്മാര്‍ക്കുംപുത്രന്മാർക്കും ലഭിച്ചു; വംശാവലി ജ്യേഷ്ഠാവകാശപ്രകാരം എണ്ണുവാനുള്ളതുമല്ല.
 
{{verse|2}} യെഹൂദാ തന്റെ സഹോദരന്മാരെക്കാള്‍സഹോദരന്മാരെക്കാൾ പ്രബലനായ്തീര്‍ന്നുപ്രബലനായ്തീർന്നു; അവനില്‍അവനിൽ നിന്നു പ്രഭു ഉത്ഭവിച്ചു; ജ്യേഷ്ഠാവകാശമോ യോസേഫിന്നു ലഭിച്ചു--
 
{{verse|3}} യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാര്‍പുത്രന്മാർ: ഹാനോക്ക്, പല്ലൂ, ഹെസ്രോന്‍ഹെസ്രോൻ , കര്‍മ്മികർമ്മി.
 
{{verse|4}} യോവേലിന്റെ പുത്രന്മാര്‍പുത്രന്മാർ: അവന്റെ മകന്‍മകൻ ശെമയ്യാവു; അവന്റെ മകന്‍മകൻ ഗോഗ്; അവന്റെ മകന്‍മകൻ ശിമെയി; അവന്റെ മകന്‍മകൻ മീഖാ;
 
{{verse|5}} അവന്റെ മകന്‍മകൻ രെയായാവു; അവന്റെ മകന്‍മകൻ ബാല്‍ബാൽ;
 
{{verse|6}} അവന്റെ മകന്‍മകൻ ബെയേര; അവനെ അശ്ശൂര്‍രാജാവായഅശ്ശൂർരാജാവായ തിഗ്ളത്ത്-പിലേസര്‍പിലേസർ ബദ്ധനാക്കി കൊണ്ടുപോയി; അവന്‍അവൻ രൂബേന്യരില്‍രൂബേന്യരിൽ പ്രഭുവായിരുന്നു.
 
{{verse|7}} അവരുടെ വംശാവലി തലമുറതലമുറയായി എഴുതിയിരുന്ന പ്രകാരം കുലം കുലമായി അവന്റെ സഹോദരന്മാര്‍സഹോദരന്മാർ ആരെന്നാല്‍ആരെന്നാൽ: തലവനായ യയീയേല്‍യയീയേൽ,
 
{{verse|8}} സെഖര്‍യ്യാവുസെഖർയ്യാവു, അരോവേരില്‍അരോവേരിൽ നെബോവും ബാല്‍ബാൽ-മെയോനുംവരെ പാര്‍ത്തപാർത്ത ബേല; അവന്‍അവൻ യോവേലിന്റെ മകനായ ശേമയുടെ മകനായ ആസാസിന്റെ മകനായിരുന്നു.
 
{{verse|9}} അവരുടെ കന്നുകാലികള്‍കന്നുകാലികൾ ഗിലെയാദ് ദേശത്തു പെരുകിയിരുന്നതുകൊണ്ടു അവര്‍അവർ കിഴക്കോട്ടു ഫ്രാത്ത് നദിമുതല്‍നദിമുതൽ മരുഭൂമിവരെ പാര്‍ത്തുപാർത്തു.
 
{{verse|10}} ശൌലിന്റെ കാലത്തു അവര്‍അവർ ഹഗ്രീയരോടു യുദ്ധംചെയ്തു; അവര്‍അവർ അവരുടെ കയ്യാല്‍കയ്യാൽ പട്ടുപോയശേഷം അവര്‍അവർ ഗിലെയാദിന്നു കിഴക്കു എല്ലാടവും കൂടാരം അടിച്ചു പാര്‍ത്തുപാർത്തു.
 
{{verse|11}} ഗാദിന്റെ പുത്രന്മാര്‍പുത്രന്മാർ അവര്‍ക്കുംഅവർക്കും എതിരെ ബാശാന്‍ബാശാൻ ദേശത്തു സല്‍ക്കാവരെസൽക്കാവരെ പാര്‍ത്തുപാർത്തു.
 
{{verse|12}} തലവനായ യോവേല്‍യോവേൽ, രണ്ടാമനായ ശാഫാം, യനായി, ബാശാനിലെ ശാഫാത്ത്.
 
{{verse|13}} അവരുടെ പിതൃഭവനത്തിലെ സഹോദരന്മാര്‍സഹോദരന്മാർ: മീഖായേല്‍മീഖായേൽ, മെശുല്ലാം, ശേബ, യോരായി, യക്കാന്‍യക്കാൻ , സീയ, ഏബെര്‍ഏബെർ ഇങ്ങനെ ഏഴുപേര്‍ഏഴുപേർ.
 
{{verse|14}} ഇവര്‍ഇവർ ഹൂരിയുടെ മകനായ അബിഹയീലിന്റെ പുത്രന്മാരായിരുന്നു. ഹൂരി യാരോഹയുടെ മകന്‍മകൻ ; അവന്‍അവൻ ഗിലെയാദിന്റെ മകന്‍മകൻ ; അവന്‍അവൻ മീഖായേലിന്റെ മകന്‍മകൻ ; അവന്‍അവൻ യെശീശയുടെ മകന്‍മകൻ ; അവന്‍അവൻ യഹദോവിന്റെ മകന്‍മകൻ ;
 
{{verse|15}} അവന്‍അവൻ ബൂസിന്റെ മകന്‍മകൻ ; ഗൂനിയുടെ മകനായ അബ്ദീയേലിന്റെ മകന്‍മകൻ അഹി അവരുടെ പിതൃഭവനത്തില്‍പിതൃഭവനത്തിൽ തലവനായിരുന്നു.
 
{{verse|16}} അവര്‍അവർ ഗിലെയാദിലെ ബാശാനിലും അതിന്നുള്‍പ്പെട്ടഅതിന്നുൾപ്പെട്ട പട്ടണങ്ങളിലും അവരുടെ അതിരുകളോളം ശാരോനിലെ എല്ലാപുല്പുറങ്ങളിലും പാര്‍ത്തുപാർത്തു.
 
{{verse|17}} ഇവരുടെ വംശാവലി ഒക്കെയും യെഹൂദാരാജാവായ യോഥാമിന്റെ കാലത്തും യിസ്രായേല്‍രാജാവായയിസ്രായേൽരാജാവായ യൊരോബെയാമിന്റെ കാലത്തും എഴുതിയിരിക്കുന്നു.
 
{{verse|18}} രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതി ഗോത്രക്കാരും ശൂരന്മാരും വാളും പരിചയും എടുപ്പാനും വില്ലുകുലെച്ചു എയ്‍വാനും പ്രാപ്തിയുള്ളവരും യുദ്ധസാമര്‍ത്ഥ്യമുള്ളവരുമായയുദ്ധസാമർത്ഥ്യമുള്ളവരുമായ പടച്ചേവകര്‍പടച്ചേവകർ നാല്പത്തുനാലായിരത്തെഴുനൂറ്ററുപതു പേരുണ്ടായിരുന്നു.
 
{{verse|19}} അവര്‍അവർ ഹഗ്രീയരോടും യെതൂര്‍യെതൂർ, നാഫീശ്, നോദാബ് എന്നിവരോടും യുദ്ധം ചെയ്തു.
 
{{verse|20}} അവരുടെ നേരെ അവര്‍ക്കുംഅവർക്കും സഹായം ലഭിക്കയാല്‍ലഭിക്കയാൽ ഹഗ്രീയരും കൂടെയുള്ളവരെല്ലാവരും അവരുടെ കയ്യില്‍കയ്യിൽ അകപ്പെട്ടു; അവര്‍അവർ യുദ്ധത്തില്‍യുദ്ധത്തിൽ ദൈവത്തോടു നിലവിളിച്ചു അവനില്‍അവനിൽ ആശ്രയം വെച്ചതു കൊണ്ടു അവന്‍അവൻ അവരുടെ പ്രാര്‍ത്ഥനപ്രാർത്ഥന കേട്ടരുളി.
 
{{verse|21}} അവന്‍അവൻ അമ്പതിനായിരം ഒട്ടകം, രണ്ടുലക്ഷത്തമ്പതിനായിരം ആടു, രണ്ടായിരം കഴുത എന്നിങ്ങനെ അവരുടെ കന്നുകാലികളെയും ഒരു ലക്ഷം ആളുകളെയും പിടിച്ചു കെണ്ടുപോയി.
 
{{verse|22}} യുദ്ധം ദൈവഹിതത്താല്‍ദൈവഹിതത്താൽ ഉണ്ടായതുകൊണ്ടു അധികംപേര്‍അധികംപേർ ഹതന്മാരായി വീണു. അവര്‍അവർ പ്രവാസകാലംവരെ അവര്‍ക്കുംഅവർക്കും പകരം പാര്‍ത്തുപാർത്തു.
 
{{verse|23}} മനശ്ശെയുടെ പാതിഗോത്രക്കാര്‍പാതിഗോത്രക്കാർ ദേശത്തു പാര്‍ത്തുപാർത്തു. ബാശാന്‍ബാശാൻ മുതല്‍മുതൽ ബാല്‍ബാൽ-ഹെര്‍മ്മോനുംഹെർമ്മോനും, സെനീരും, ഹെര്‍മ്മോന്‍ഹെർമ്മോൻ പര്‍വ്വതവുംപർവ്വതവും വരെ പെരുകി പരന്നു.
 
{{verse|24}} അവരുടെ പിതൃഭവനങ്ങളുടെ തലവന്മാരാവിതു: ഏഫെര്‍ഏഫെർ, യിശി, എലീയേല്‍എലീയേൽ, അസ്ത്രിയേല്‍അസ്ത്രിയേൽ, യിരെമ്യാവു, ഹോദവ്യാവു, യഹദീയേല്‍യഹദീയേൽ; ഇവര്‍ഇവർ ശൂരന്മാരും ശ്രുതിപ്പെട്ടവരും തങ്ങളുടെ പിതൃഭവനങ്ങള്‍ക്കുപിതൃഭവനങ്ങൾക്കു തലവന്മാരും ആയിരുന്നു.
 
{{verse|25}} എന്നാല്‍എന്നാൽ അവര്‍അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തോടു ദ്രോഹം ചെയ്തു, ദൈവം അവരുടെ മുമ്പില്‍നിന്നുമുമ്പിൽനിന്നു നശിപ്പിച്ചുകളഞ്ഞ ദേശത്തെ ജാതികളുടെ ദേവന്മാരോടു ചേര്‍ന്നുചേർന്നു പരസംഗമായി നടന്നു.
 
{{verse|26}} ആകയാല്‍ആകയാൽ യിസ്രായേലിന്റെ ദൈവം അശ്ശൂര്‍രാജാവായഅശ്ശൂർരാജാവായ പൂലിന്റെയും അശ്ശൂര്‍രാജാവായഅശ്ശൂർരാജാവായ തിഗ്ളത്ത്-പില്‍നേസരിന്റെയുംപിൽനേസരിന്റെയും മനസ്സുണര്‍ത്തിമനസ്സുണർത്തി; അവന്‍അവൻ രൂബേന്യരെയും ഗാദ്യരെയും മനശ്ശെയുടെ പാതി ഗോത്രത്തെയും പിടിച്ചു ഹലഹിലേക്കും ഹാബോരിലേക്കും ഹാരയിലേക്കും ഗോസാന്‍ഗോസാൻ നദീതീരത്തേക്കും കൊണ്ടുപോയി; അവിടെ അവര്‍അവർ ഇന്നുവരെയും ഇരിക്കുന്നു.