"സത്യവേദപുസ്തകം/1. ദിനവൃത്താന്തം/അദ്ധ്യായം 7" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1. ദിനവൃത്താന്തം/അദ്ധ്യായം 7
 
(ചെ.) പുതിയ ചിൽ ...
 
വരി 6:
{{SVPM Old Testament}}
 
{{verse|1}} യിസ്സാഖാരിന്റെ പുത്രന്മാര്‍പുത്രന്മാർ: തോലാ, പൂവാ, യാശൂബ്, ശിമ്രോന്‍ശിമ്രോൻ ഇങ്ങനെ നാലു പേര്‍പേർ.
 
{{verse|2}} തോലയുടെ പുത്രന്മാര്‍പുത്രന്മാർ: ഉസ്സി, രെഫായാവു, യെരിയേല്‍യെരിയേൽ, യഹ്മായി, യിബ്സാം, ശെമൂവേല്‍ശെമൂവേൽ എന്നിവര്‍എന്നിവർ അവരുടെ പിതാവായ തോലയുടെ ഭവനത്തിന്നു തലവന്മാരും അവരുടെ തലമുറകളില്‍തലമുറകളിൽ പരാക്രമശാലികളും ആയിരുന്നു; അവരുടെ സംഖ്യ ദാവീദിന്റെ കാലത്തു ഇരുപത്തീരായിരത്തറുനൂറു.
 
{{verse|3}} ഉസ്സിയുടെ പുത്രന്മാര്‍പുത്രന്മാർ: യിസ്രഹ്യാവു; യിസ്രഹ്യാവിന്റെ പുത്രന്മാര്‍പുത്രന്മാർ: മീഖായേല്‍മീഖായേൽ, ഔബദ്യാവു, യോവേല്‍യോവേൽ, യിശ്യാവു ഇങ്ങനെ അഞ്ചുപേര്‍അഞ്ചുപേർ; ഇവര്‍ഇവർ എല്ലാവരും തലവന്മാരായിരുന്നു.
 
{{verse|4}} അവരോടുകൂടെ അവരുടെ വംശാവലിപ്രകാരം കുടുംബംകുടുംബമായി സൈന്യഗണങ്ങളായി അറുപത്താറായിരംപേരുണ്ടായിരുന്നു; അവര്‍ക്കുംഅവർക്കും അനേകഭാര്യമാരും പുത്രന്മാരും ഉണ്ടായിരുന്നു.
 
{{verse|5}} അവരുടെ സഹോദരന്മാരായി യിസ്സാഖാര്‍കുലങ്ങളിലൊക്കെയുംയിസ്സാഖാർകുലങ്ങളിലൊക്കെയും വംശാവലിപ്രകാരം എണ്ണപ്പെട്ട പരാക്രമശാലികള്‍പരാക്രമശാലികൾ ആകെ എണ്പത്തേഴായിരംപേര്‍എണ്പത്തേഴായിരംപേർ.
 
{{verse|6}} ബെന്യാമീന്യര്‍ബെന്യാമീന്യർ: ബേല, ബേഖെര്‍ബേഖെർ, യെദിയയേല്‍യെദിയയേൽ ഇങ്ങനെ മൂന്നുപേര്‍മൂന്നുപേർ.
 
{{verse|7}} ബേലയുടെ പുത്രന്മാര്‍പുത്രന്മാർ: എസ്ബോന്‍എസ്ബോൻ , ഉസ്സി, ഉസ്സീയേല്‍ഉസ്സീയേൽ, യെരീമോത്ത്, ഈരി ഇങ്ങനെ അഞ്ചുപേര്‍അഞ്ചുപേർ; തങ്ങളുടെ പിതൃഭവനങ്ങള്‍ക്കുപിതൃഭവനങ്ങൾക്കു തലവന്മാരും പരാക്രമശാലികളുമായി വംശാവലിപ്രകാരം എണ്ണപ്പെട്ടവര്‍എണ്ണപ്പെട്ടവർ ഇരുപത്തീരായിരത്തി മുപ്പത്തിനാലുപേര്‍മുപ്പത്തിനാലുപേർ.
 
{{verse|8}} ബെഖെരിന്റെ പുത്രന്മാര്‍പുത്രന്മാർ: സെമീരാ, യോവാശ്, എലീയേസര്‍എലീയേസർ, എല്യോവേനായി, ഒമ്രി, യെരേമോത്ത്, അബീയാവു അനാഥോത്ത്, ആലേമെത്ത്; ഇവരെല്ലാവരും ബേഖെരിന്റെ പുത്രന്മാര്‍പുത്രന്മാർ.
 
{{verse|9}} വംശാവലിപ്രകാരം തലമുറതലമുറയായി അവരുടെ പിതൃഭവനങ്ങള്‍ക്കുപിതൃഭവനങ്ങൾക്കു തലവന്മാരായി എണ്ണപ്പെട്ട പരാക്രമശാലികള്‍പരാക്രമശാലികൾ ഇരുപതിനായിരത്തിരുനൂറു പേര്‍പേർ.
 
{{verse|10}} യെദീയയേലിന്റെ പുത്രന്മാര്‍പുത്രന്മാർ: ബില്‍ഹാന്‍ബിൽഹാൻ ; ബില്‍ഹാന്റെബിൽഹാന്റെ പുത്രന്മാര്‍പുത്രന്മാർ: യെവൂശ്, ബെന്യാമീന്‍ബെന്യാമീൻ , ഏഹൂദ്, കെനയനാ, സേഥാന്‍സേഥാൻ , തര്‍ശീശ്തർശീശ്, അഹീശാഫര്‍അഹീശാഫർ.
 
{{verse|11}} ഇവരെല്ലാവരും യെദീയയേലിന്റെ പുത്രന്മാര്‍പുത്രന്മാർ; പിതൃഭവനങ്ങള്‍ക്കുപിതൃഭവനങ്ങൾക്കു തലവന്മാരും പരാക്രമശാലികളുമായി യുദ്ധത്തിന്നു പുറപ്പെടുവാന്‍പുറപ്പെടുവാൻ തക്ക പടച്ചേവകര്‍പടച്ചേവകർ പതിനേഴായിരത്തിരുനൂറുപേര്‍പതിനേഴായിരത്തിരുനൂറുപേർ.
 
{{verse|12}} ഈരിന്റെ പുത്രന്മാര്‍പുത്രന്മാർ: ശുപ്പീം, ഹുപ്പീം;
 
{{verse|13}} അഹേരിന്റെ പുത്രന്മാര്‍പുത്രന്മാർ: ഹുശീം; നഫ്താലിയുടെ പുത്രന്മാര്‍പുത്രന്മാർ: യഹ്സീയേല്‍യഹ്സീയേൽ, ഗൂനി, യേസെര്‍യേസെർ, ശല്ലൂം; ബില്‍ഹയുടെബിൽഹയുടെ പുത്രന്മാര്‍പുത്രന്മാർ.
 
{{verse|14}} മനശ്ശെയുടെ പുത്രന്മാര്‍പുത്രന്മാർ: അവന്റെ വെപ്പാട്ടി അരാമ്യസ്ത്രീ പ്രസവിച്ച അസ്രീയേല്‍അസ്രീയേൽ; അവള്‍അവൾ ഗിലെയാദിന്റെ പിതാവായ മാഖീരിനെയും പ്രസവിച്ചു.
 
{{verse|15}} എന്നാല്‍എന്നാൽ മാഖീര്‍മാഖീർ ഹുപ്പീമിന്റെയും ശുപ്പീമിന്റെയും സഹോദരിയെ ഭാര്യയായി പരിഗ്രഹിച്ചു; അവരുടെ സഹോദരിയുടെ പേര്‍പേർ മയഖാ എന്നു ആയിരുന്നു; രണ്ടാമന്റെ പേര്‍പേർ ശെലോഫെഹാദ് എന്നു ആയിരുന്നു; ശെലോഫെഹാദിന്നു പുത്രിമാര്‍പുത്രിമാർ ഉണ്ടായിരുന്നു.
 
{{verse|16}} മാഖീരിന്റെ ഭാര്യ മയഖാ ഒരു മകനെ പ്രസവിച്ചു, അവന്നു പേരെശ് എന്നു പേര്‍പേർ വിളിച്ചു; അവന്റെ സഹോദരന്നു ശേരെശ് എന്നു പേര്‍പേർ; അവന്റെ പുത്രന്മാര്‍പുത്രന്മാർ ഊലാമും രേക്കെമും ആയിരുന്നു.
 
{{verse|17}} ഊലാമിന്റെ പുത്രന്മാര്‍പുത്രന്മാർ: ബെദാന്‍ബെദാൻ . ഇവര്‍ഇവർ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ പുത്രന്മാര്‍പുത്രന്മാർ ആയിരുന്നു.
 
{{verse|18}} അവന്റെ സഹോദരിയായ ഹമ്മോലേഖെത്ത്; ഈശ്-ഹോദ്, അബിയേസെര്‍അബിയേസെർ, മഹ്ളാ എന്നിവരെ പ്രസവിച്ചു.
 
{{verse|19}} ശെമീദയുടെ പുത്രന്മാര്‍പുത്രന്മാർ: അഹ്യാന്‍അഹ്യാൻ , ശേഖെം, ലിക്കെഹി, അനീയാം.
 
{{verse|20}} എഫ്രയീമിന്റെ പുത്രന്മാര്‍പുത്രന്മാർ: ശൂഥേലഹ്; അവന്റെ മകന്‍മകൻ ബേരെദ്; അവന്റെ മകന്‍മകൻ തഹത്ത്; അവന്റെ മകന്‍മകൻ എലാദാ; അവന്റെ മകന്‍മകൻ തഹത്ത്; അവന്റെ മകന്‍മകൻ സബാദ്;
 
{{verse|21}} അവന്റെ മകന്‍മകൻ ശൂഥേലഹ്, ഏസെര്‍ഏസെർ, എലാദാ; ഇവര്‍ഇവർ ആ ദേശവാസികളായ ഗത്യരുടെ കന്നുകാലികളെ അപഹരിപ്പാന്‍അപഹരിപ്പാൻ ചെന്നതുകൊണ്ടു അവര്‍അവർ അവരെ കൊന്നുകളഞ്ഞു.
 
{{verse|22}} അവരുടെ പിതാവായ എഫ്രയീം ഏറീയ നാള്‍നാൾ വിലപിച്ചുകൊണ്ടിരുന്നു; അവന്റെ സഹോദരന്മാര്‍സഹോദരന്മാർ അവനെ ആശ്വസിപ്പിപ്പാന്‍ആശ്വസിപ്പിപ്പാൻ വന്നു.
 
{{verse|23}} പിന്നെ അവന്‍അവൻ തന്റെ ഭാര്യയുടെ അടുക്കല്‍അടുക്കൽ ചെന്നു, അവള്‍അവൾ ഗര്‍ഭംഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു; തന്റെ ഭവനത്തിന്നു അനര്‍ത്ഥംഅനർത്ഥം ഭവിച്ചതുകൊണ്ടു അവന്‍അവൻ അവന്നു ബെരീയാവു എന്നു പേര്‍പേർ വിളിച്ചു.
 
{{verse|24}} അവന്റെ മകള്‍മകൾ ശെയെരാ; അവള്‍അവൾ താഴത്തെയും മേലത്തെയും ബേത്ത്-ഹോരോനും ഉസ്സേന്‍ഉസ്സേൻ -ശെയരയും പണിതു.
 
{{verse|25}} അവന്റെ മകന്‍മകൻ രേഫഹും, രേശെഫും; അവന്റെ മകന്‍മകൻ തേലഹ്; അവന്റെ മകന്‍മകൻ തഹന്‍തഹൻ ; അവന്റെ മകന്‍മകൻ ലദാന്‍ലദാൻ ; അവന്റെ മകന്‍മകൻ അമ്മീഹൂദ്;
 
{{verse|26}} അവന്റെ മകന്‍മകൻ എലീശാമാ; അവന്റെ മകന്‍മകൻ നൂന്‍നൂൻ ;
 
{{verse|27}} അവന്റെ മകന്‍മകൻ യെഹോശൂവാ.
 
{{verse|28}} അവരുടെ അവകാശങ്ങളും വാസസ്ഥലങ്ങളും ഏവയെന്നാല്‍ഏവയെന്നാൽ: ബേഥേലും അതിനോടു ചേര്‍ന്നചേർന്ന ഗ്രാമങ്ങളും, കിഴക്കോട്ടു നയരാനും, പടിഞ്ഞാറോട്ടു ഗേസെരും അതിനോടു ചേര്‍ന്നചേർന്ന ഗ്രാമങ്ങളും, ഗസ്സയും അതിനോടു ചേര്‍ന്നചേർന്ന ഗ്രാമങ്ങളും വരെയുള്ള ശെഖേമും അതിനോടു ചേര്‍ന്നചേർന്ന ഗ്രാമങ്ങളും,
 
{{verse|29}} മനശ്ശെയരുടെ ദേശത്തിന്നരികെ ബേത്ത്-ശെയാനും അതിന്റെ ഗ്രാമങ്ങളും, താനാക്കും അതിന്റെ ഗ്രാമങ്ങളും, മെഗിദ്ദോവും അതിന്റെ ഗ്രാമങ്ങളും, ദോരും അതിന്റെ ഗ്രാമങ്ങളും; അവയില്‍അവയിൽ യിസ്രായേലിന്റെ മകനായ യോസേഫിന്റെ പുത്രന്മാര്‍പുത്രന്മാർ പാര്‍ത്തുപാർത്തു.
 
{{verse|30}} ആശേരിന്റെ പുത്രന്മാര്‍പുത്രന്മാർ: യിമ്നാ, യിശ്വാ, യിശ്വി, ബെരീയാവു; ഇവരുടെ സഹോദരി സേരഹ്.
 
{{verse|31}} ബെരീയാവിന്റെ പുത്രന്മാര്‍പുത്രന്മാർ: ഹേബെര്‍ഹേബെർ, ബിര്‍സയീത്തിന്റെബിർസയീത്തിന്റെ അപ്പനായ മല്‍ക്കീയേല്‍മൽക്കീയേൽ.
 
{{verse|32}} ഹേബെര്‍ഹേബെർ യഫ്ളേത്തിനെയും ശേമേരിനെയും ഹോഥാമിനെയും അവരുടെ സഹോദരിയായ ശൂവയെയും ജനിപ്പിച്ചു.
 
{{verse|33}} യഫ്ളേത്തിന്റെ പുത്രന്മാര്‍പുത്രന്മാർ: പാസാക്, ബിംഹാല്‍ബിംഹാൽ, അശ്വാത്ത്; ഇവര്‍ഇവർ യഫ്ളേത്തിന്റെ പുത്രന്മാര്‍പുത്രന്മാർ.
 
{{verse|34}} ശേമേരിന്റെ പുത്രന്മാര്‍പുത്രന്മാർ: അഹീ, രൊഹ്ഗാ, യെഹുബ്ബാ, അരാം.
 
{{verse|35}} അവന്റെ സഹോദരനായ ഹേലെമിന്റെ പുത്രന്മാര്‍പുത്രന്മാർ: സോഫഹ്, യിമ്നാ, ശേലെശ്, ആമാല്‍ആമാൽ.
 
{{verse|36}} സോഫഹിന്റെ പുത്രന്മാര്‍പുത്രന്മാർ: സൂഹ, ഹര്‍ന്നേഫെര്‍ഹർന്നേഫെർ, ശൂവാല്‍ശൂവാൽ, ബേരി, യിമ്രാ,
 
{{verse|37}} ബേസെര്‍ബേസെർ, ഹോദ്, ശമ്മാ, ശില്‍ശാശിൽശാ, യിഥ്രാന്‍യിഥ്രാൻ , ബെയേരാ.
 
{{verse|38}} യേഥെരിന്റെ പുത്രന്മാര്‍പുത്രന്മാർ: യെഫുന്നെ, പിസ്പാ, അരാ.
 
{{verse|39}} ഉല്ലയുടെ പുത്രന്മാര്‍പുത്രന്മാർ: ആരഹ്, ഹന്നീയേല്‍ഹന്നീയേൽ, രിസ്യാ.
 
{{verse|40}} ഇവര്‍ഇവർ എല്ലാവരും ആശേരിന്റെ പുത്രന്മാരായി പിതൃഭവനങ്ങള്‍ക്കുപിതൃഭവനങ്ങൾക്കു തലവന്മാരും ശ്രേഷ്ഠന്മാരും പരാക്രമശാലികളും പ്രഭുക്കന്മാരില്‍പ്രഭുക്കന്മാരിൽ പ്രധാനികളും ആയിരുന്നു. വംശാവലിപ്രകാരം യുദ്ധസേവേക്കു പ്രാപ്തന്മാരായി എണ്ണപ്പെട്ടവരുടെ സംഖ്യ ഇരുപത്താറായിരം തന്നേ.