"സത്യവേദപുസ്തകം/1. ദിനവൃത്താന്തം/അദ്ധ്യായം 9" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1. ദിനവൃത്താന്തം/അദ്ധ്യായം 9
 
(ചെ.) പുതിയ ചിൽ ...
വരി 6:
{{SVPM Old Testament}}
 
{{verse|1}} യിസ്രായേല്‍യിസ്രായേൽ മുഴുവനും വംശാവലിയായി ചാര്‍ത്തപ്പെട്ടിരുന്നുചാർത്തപ്പെട്ടിരുന്നു; അതു യിസ്രായേല്‍രാജാക്കന്മാരുടെയിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. യെഹൂദയെയോ അവരുടെ അകൃത്യംനിമിത്തം ബദ്ധരാക്കി ബാബേലിലേക്കു കൊണ്ടുപോയി.
 
{{verse|2}} അവരുടെ അവകാശത്തിലും പട്ടണങ്ങളിലും ഉണ്ടായിരുന്ന ആദ്യനിവാസികള്‍ആദ്യനിവാസികൾ യിസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും ദൈവാലയദാസന്മാരും ആയിരുന്നു.
 
{{verse|3}} യെരൂശലേമിലോ ചില യെഹൂദ്യരും ബെന്യാമീന്യരും എഫ്രയീമ്യരും മനശ്ശേയരും പാര്‍ത്തുപാർത്തു.
 
{{verse|4}} അവരാരെന്നാല്‍അവരാരെന്നാൽ: യെഹൂദയുടെ മകനായ പേരെസ്സിന്റെ മക്കളില്‍മക്കളിൽ ബാനിയുടെ മകനായ ഇമ്രിയുടെ മകനായ ഒമ്രിയുടെ മകനായ അമ്മീഹൂദിന്റെ മകന്‍മകൻ ഊഥായി;
 
{{verse|5}} ശീലോന്യരില്‍ശീലോന്യരിൽ ആദ്യജാതനായ അസായാവും അവന്റെ പുത്രന്മാരും;
 
{{verse|6}} സേരഹിന്റെ പുത്രന്മാരില്‍പുത്രന്മാരിൽ യെയൂവേലും അവരുടെ സഹോദരന്മാരുമായ അറുനൂറ്റി തൊണ്ണൂറുപേരും;
 
{{verse|7}} ബെന്യാമീന്‍ബെന്യാമീൻ പുത്രന്മാരില്‍പുത്രന്മാരിൽ ഹസ്സെനൂവയുടെ മകനായ ഹോദവ്യാവിന്റെ മകനായ മെശുല്ലാമിന്റെ മകനായ സല്ലൂവും
 
{{verse|8}} യെരോഹാമിന്റെ മകനായ യിബ്നെയാവും മിക്രിയുടെ മകനായ ഉസ്സിയുടെ മകന്‍മകൻ ഏലയും യിബ്നെയാവിന്റെ മകനായ രെയൂവേലിന്റെ മകനായ ശെഫത്യാവിന്റെ മകന്‍മകൻ മെശുല്ലാമും
 
{{verse|9}} തലമുറതലമുറയായി അവരുടെ സഹോദരന്മാര്‍സഹോദരന്മാർ ആകെ തൊള്ളായിരത്തമ്പത്താറുപേരും. ഈ പുരുഷന്മാരൊക്കെയും താന്താങ്ങളുടെ പിതൃഭവനങ്ങളില്‍പിതൃഭവനങ്ങളിൽ കുടുംബത്തലവന്മാരായിരുന്നു.
 
{{verse|10}} പുരോഹിതന്മാരില്‍പുരോഹിതന്മാരിൽ യെദയാവും യെഹോയാരീബും യാഖീനും
 
{{verse|11}} അഹീത്തൂബിന്റെ മകനായ മെരായോത്തിന്റെ മകനായ സാദോക്കിന്റെ മകനായ മെശുല്ലാമിന്റെ മകനായ ഹില്‍ക്കീയാവിന്റെഹിൽക്കീയാവിന്റെ മകനായി ദൈവാലയാധിപനായ
 
{{verse|12}} അസര്‍യ്യാവുംഅസർയ്യാവും മല്‍ക്കീയാവിന്റെമൽക്കീയാവിന്റെ മകനായ പശ്ഹൂരിന്റെ മകനായ യെരോഹാമിന്റെ മകന്‍മകൻ അദായാവും ഇമ്മോരിന്റെ മകനായ മെശില്ലേമീത്തിന്റെ മകനായ മെശുല്ലാമിന്റെ മകനായ യഹ്സേരയുടെ മകനായ അദീയേലിന്റെ മകന്‍മകൻ മയശായിയും
 
{{verse|13}} പിതൃഭവനങ്ങള്‍ക്കുപിതൃഭവനങ്ങൾക്കു തലവന്മാരായ അവരുടെ സഹോദരന്മാരും ആകെ ആയിരത്തെഴുനൂറ്ററുപതുപേര്‍ആയിരത്തെഴുനൂറ്ററുപതുപേർ. ഇവര്‍ഇവർ ദൈവാലയത്തിലെ ശുശ്രൂഷയുടെ വേലെക്കു ബഹുപ്രാപ്തന്മാര്‍ബഹുപ്രാപ്തന്മാർ ആയിരുന്നു.
 
{{verse|14}} ലേവ്യരിലോ മെരാര്‍യ്യരില്‍മെരാർയ്യരിൽ ഹശബ്യാവിന്റെ മകനായ അസ്രീക്കാമിന്റെ മകനായ ഹശ്ശൂബിന്റെ മകനായ ശെമയ്യാവും
 
{{verse|15}} ബക്ബക്കരും ഹേറെശും ഗാലാലും ആസാഫിന്റെ മകനായ സിക്രിയുടെ മകനായ മീഖയുടെ മകന്‍മകൻ മത്ഥന്യാവും
 
{{verse|16}} യെദൂഥൂന്റെ മകനായ ഗാലാലിന്റെ മകനായ ശെമയ്യാവിന്റെ മകന്‍മകൻ ഔബദ്യാവും നെതോഫാത്യരുടെ ഗ്രാമങ്ങളില്‍ഗ്രാമങ്ങളിൽ പാര്‍ത്തപാർത്ത എല്‍ക്കാനയുടെഎൽക്കാനയുടെ മകനായ
 
{{verse|17}} ആസയുടെ മകന്‍മകൻ ബെരെഖ്യാവും വാതില്‍കാവല്‍ക്കാര്‍വാതിൽകാവൽക്കാർ: ശല്ലൂമും അക്കൂബും തല്‍മോനുംതൽമോനും അഹീമാനും അവരുടെ സഹോദരന്മാരും; ശല്ലൂമും തലവനായിരുന്നു.
 
{{verse|18}} ലേവ്യപാളയത്തില്‍ലേവ്യപാളയത്തിൽ വാതില്‍കാവല്‍ക്കാരായവാതിൽകാവൽക്കാരായ ഇവര്‍ഇവർ കിഴക്കു വശത്തു രാജപടിവാതില്‍ക്കല്‍രാജപടിവാതിൽക്കൽ ഇന്നുവരെ കാവല്‍ചെയ്തുവരുന്നുകാവൽചെയ്തുവരുന്നു.
 
{{verse|19}} കോരഹിന്റെ മകനായ എബ്യാസാഫിന്റെ മകനായ കോരേയുടെ മകന്‍മകൻ ശല്ലൂമും അവന്റെ പിതൃഭവനത്തിലെ അവന്റെ സഹോദരന്മാരായ കോരഹ്യരും കൂടാരത്തിന്റെ ഉമ്മരപ്പടിക്കല്‍ഉമ്മരപ്പടിക്കൽ കാവല്‍ക്കാരായികാവൽക്കാരായി ശുശ്രൂഷയുടെ വേലെക്കു മേല്‍വിചാരകന്മാരായിരുന്നുമേൽവിചാരകന്മാരായിരുന്നു; അവരുടെ പിതാക്കന്മാരും യഹോവയുടെ പാളയത്തിന്നു മേല്‍വിചാരകന്മാരായിമേൽവിചാരകന്മാരായി പ്രവേശനപാലകരായിരുന്നു.
 
{{verse|20}} എലെയാസാരിന്റെ മകനായ ഫീനെഹാസ് പണ്ടു അവരുടെ അധിപനായിരുന്നു; യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു.
 
{{verse|21}} മെശേലെമ്യാവിന്റെ മകനായ സെഖര്‍യ്യാവുസെഖർയ്യാവു സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍വാതിൽക്കൽ കാവല്‍ക്കാരനായിരുന്നുകാവൽക്കാരനായിരുന്നു.
 
{{verse|22}} ഉമ്മരപ്പടിക്കല്‍ഉമ്മരപ്പടിക്കൽ കാവല്‍ക്കാരായികാവൽക്കാരായി നിയമിക്കപ്പെട്ടിരുന്ന ഇവര്‍ഇവർ ആകെ ഇരുനൂറ്റി പന്ത്രണ്ടുപേര്‍പന്ത്രണ്ടുപേർ. അവര്‍അവർ തങ്ങളുടെ ഗ്രാമങ്ങളില്‍ഗ്രാമങ്ങളിൽ വംശാവലിപ്രകാരം ചാര്‍ത്തപ്പെട്ടിരുന്നുചാർത്തപ്പെട്ടിരുന്നു; ദാവീദും ദര്‍ശകനായദർശകനായ ശമൂവേലും ആയിരുന്നു അവരെ അതതു ഉദ്യോഗത്തിലാക്കിയതു.
 
{{verse|23}} ഇങ്ങനെ അവരും അവരുടെ പുത്രന്മാരും കൂടാരനിവാസമായ യഹോവാലയത്തിന്റെ വാതിലുകള്‍ക്കുവാതിലുകൾക്കു കാവല്‍മുറപ്രകാരംകാവൽമുറപ്രകാരം കാവല്‍ക്കാരായിരുന്നുകാവൽക്കാരായിരുന്നു.
 
{{verse|24}} കിഴക്കും പടിഞ്ഞാറും വടക്കും തെക്കും ഇങ്ങനെ നാലുവശത്തും കാവല്‍ക്കാരുണ്ടായിരുന്നുകാവൽക്കാരുണ്ടായിരുന്നു.
 
{{verse|25}} ഗ്രാമങ്ങളിലെ അവരുടെ സഹോദരന്മാര്‍സഹോദരന്മാർ ഏഴാം ദിവസം തോറും മാറി മാറി വന്നു അവരോടുകൂടെ ഊഴക്കാരായിരുന്നു.
 
{{verse|26}} വാതില്‍വാതിൽ കാവല്‍ക്കാരില്‍കാവൽക്കാരിൽ പ്രധാനികളായ ഈ നാലും ലേവ്യരും ഉദ്യോഗസ്ഥരായി ദൈവാലയത്തിലെ അറകള്‍ക്കുംഅറകൾക്കും ഭണ്ഡാരത്തിന്നും മേല്‍വിചാരംമേൽവിചാരം നടത്തി.
 
{{verse|27}} കാവലും രാവിലെതോറും വാതില്‍വാതിൽ തുറക്കുന്ന മുറയും അവര്‍ക്കുംള്ളതുകൊണ്ടുഅവർക്കുംള്ളതുകൊണ്ടു അവര്‍അവർ ദൈവാലയത്തിന്റെ ചുറ്റും രാപാര്‍ത്തുവന്നുരാപാർത്തുവന്നു.
 
{{verse|28}} അവരില്‍അവരിൽ ചിലര്‍ക്കുംചിലർക്കും ശുശ്രൂഷെക്കുള്ള ഉപകരണങ്ങളുടെ വിചാരണ ഉണ്ടായിരുന്നു; അവയെ എണ്ണീട്ടു അകത്തു കൊണ്ടുപോയും പുറത്തു കൊണ്ടുവരികയും ചെയ്യും.
 
{{verse|29}} അവരില്‍അവരിൽ ചിലരെ ഉപകരണങ്ങള്‍ക്കുംഉപകരണങ്ങൾക്കും സകലവിശുദ്ധപാത്രങ്ങള്‍ക്കുംസകലവിശുദ്ധപാത്രങ്ങൾക്കും മാവു, വീഞ്ഞു, കുന്തുരുക്കം, സുഗന്ധവര്‍ഗ്ഗംസുഗന്ധവർഗ്ഗം എന്നിവേക്കും മേല്‍വിചാരകരായിമേൽവിചാരകരായി നിയമിച്ചിരുന്നു.
 
{{verse|30}} പുരോഹിതപുത്രന്മാരില്‍പുരോഹിതപുത്രന്മാരിൽ ചിലര്‍ചിലർ സുഗന്ധതൈലം ഉണ്ടാക്കും.
 
{{verse|31}} ലേവ്യരില്‍ലേവ്യരിൽ ഒരുത്തനായി കോരഹ്യനായ ശല്ലൂമിന്റെ ആദ്യജാതന്‍ആദ്യജാതൻ മത്ഥിഥ്യാവിന്നു ചട്ടികളില്‍ചട്ടികളിൽ ചുട്ടുണ്ടാക്കിയ സാധനങ്ങളുടെ മേല്‍വിചാരണമേൽവിചാരണ ഉണ്ടായിരുന്നു.
 
{{verse|32}} കെഹാത്യരായ അവരുടെ സഹോദരന്മാരില്‍സഹോദരന്മാരിൽ ചിലര്‍ക്കുംചിലർക്കും ശബ്ബത്തുതോറും കാഴ്ചയപ്പം ഒരുക്കുവാനുള്ള ചുമതല ഉണ്ടായിരുന്നു.
 
{{verse|33}} ലേവ്യരുടെ പിതൃഭവനങ്ങളില്‍പിതൃഭവനങ്ങളിൽ പ്രധാനന്മാരായ ഇവര്‍ഇവർ സംഗീതക്കാരായി ആഗാരങ്ങളില്‍ആഗാരങ്ങളിൽ പാര്‍ത്തിരുന്നുപാർത്തിരുന്നു. അവര്‍അവർ രാവും പകലും തങ്ങളുടെ വേലയില്‍വേലയിൽ ഭാരപ്പെട്ടിരുന്നതുകൊണ്ടു മറ്റു ശുശ്രൂഷകളില്‍നിന്നുശുശ്രൂഷകളിൽനിന്നു ഒഴിവുള്ളവരായിരുന്നു.
 
{{verse|34}} ഈ പ്രധാനികള്‍പ്രധാനികൾ ലേവ്യരുടെ പിതൃഭവനങ്ങള്‍ക്കുപിതൃഭവനങ്ങൾക്കു തലമുറതലമുറയായി തലവന്മാരായിരുന്നു; അവര്‍അവർ യെരൂശലേമില്‍യെരൂശലേമിൽ പാര്‍ത്തുവന്നുപാർത്തുവന്നു.
 
{{verse|35}} ഗിബെയോനില്‍ഗിബെയോനിൽ ഗിബെയോന്റെ പിതാവായ യെയീയേലും--അവന്റെ ഭാര്യെക്കു മയഖാ എന്നു പേര്‍പേർ--
 
{{verse|36}} അവന്റെ മൂത്തമകന്‍മൂത്തമകൻ അബ്ദോന്‍അബ്ദോൻ , സൂര്‍സൂർ, കീശ്, ബാല്‍ബാൽ, നേര്‍നേർ,
 
{{verse|37}} നാദാബ്, ഗെദോര്‍ഗെദോർ, അഹ്യോ, സെഖര്‍യ്യാവുസെഖർയ്യാവു, മിക്ളോത്ത് എന്നിവരും പാര്‍ത്തുപാർത്തു.
 
{{verse|38}} മിക്ളോത്ത് ശിമെയാമിനെ ജനിപ്പിച്ചു; അവര്‍അവർ തങ്ങളുടെ സഹോദരന്മാരോടുകൂടെ യെരൂശലേമില്‍യെരൂശലേമിൽ തങ്ങളുടെ സഹോദരന്മാര്‍ക്കുംസഹോദരന്മാർക്കും എതിരെ പാര്‍ത്തുപാർത്തു.
 
{{verse|39}} നേര്‍നേർ കീശിനെ ജനിപ്പിച്ചു; കീശ് ശൌലിനെ ജനിപ്പിച്ചു; ശൌല്‍ശൌൽ യോനാഥാനെയും മല്‍ക്കീശൂവയെയുംമൽക്കീശൂവയെയും അബീനാദാബിനെയും എശ്-ബാലിനെയും ജനിപ്പിച്ചു.
 
{{verse|40}} യോനാഥാന്റെ മകന്‍മകൻ മെരീബ്ബാല്‍മെരീബ്ബാൽ; മെരീബ്ബാല്‍മെരീബ്ബാൽ മീഖയെ ജനിപ്പിച്ചു.
 
{{verse|41}} മീഖയുടെ പുത്രന്മാര്‍പുത്രന്മാർ: പീഥോന്‍പീഥോൻ , മേലെക്, തഹ്രേയ, ആഹാസ്.
 
{{verse|42}} ആഹാസ് യാരയെ ജനിപ്പിച്ചു; യാരാ അലേമെത്തിനെയും അസ്മാവെത്തിനെയും സിമ്രിയെയും ജനിപ്പിച്ചു; സിമ്രി മോസയെ ജനിപ്പിച്ചു;
 
{{verse|43}} മോസ ബിനെയയെ ജനിപ്പിച്ചു; അവന്റെ മകന്‍മകൻ രെഫയാവു; അവന്റെ മകന്‍മകൻ എലാസാ; അവന്റെ മകന്‍മകൻ ആസേല്‍ആസേൽ.
 
{{verse|44}} ആസേലിന്നു ആറു മക്കള്‍മക്കൾ ഉണ്ടായിരുന്നു; അവരുടെ പേരുകള്‍പേരുകൾ: അസ്രീക്കാം, ബെക്രൂ, യിശ്മായേല്‍യിശ്മായേൽ, ശെയര്‍യ്യാവുശെയർയ്യാവു, ഔബദ്യാവു, ഹാനാന്‍ഹാനാൻ ; ഇവര്‍ഇവർ ആസേലിന്റെ മക്കള്‍മക്കൾ.