"സത്യവേദപുസ്തകം/1. രാജാക്കന്മാർ/അദ്ധ്യായം 18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

New page: {{SVPM 1 Kings}} {{Navi| Prev=സത്യവേദപുസ്തകം/1. രാജാക്കന്മാര്‍/അദ്ധ്യായം 17| Next=സത്യവേദപുസ...
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM 1 Kings}}
{{Navi|
Prev=സത്യവേദപുസ്തകം/1. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 17|
Next=സത്യവേദപുസ്തകം/1. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 19|
}}
{{SVPM Old Testament}}
 
{{verse|1}} ഏറിയനാള്‍ഏറിയനാൾ കഴിഞ്ഞിട്ടു മൂന്നാം സംവത്സരത്തില്‍സംവത്സരത്തിൽ ഏലീയാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായി: നീ ചെന്നു ആഹാബിന്നു നിന്നെത്തന്നേ കാണിക്ക; ഞാന്‍ഞാൻ ഭൂതലത്തില്‍ഭൂതലത്തിൽ മഴ പെയ്യിപ്പാന്‍പെയ്യിപ്പാൻ പോകുന്നു എന്നു പറഞ്ഞു.
 
{{verse|2}} ഏലീയാവു ആഹാബിന്നു തന്നെത്താന്‍തന്നെത്താൻ കാണിപ്പാന്‍കാണിപ്പാൻ പോയി; ക്ഷാമമോ ശമര്യയില്‍ശമര്യയിൽ കഠിനമായിരുന്നു.
 
{{verse|3}} ആകയാല്‍ആകയാൽ ആഹാബ് തന്റെ ഗൃഹവിചാരകനായ ഔബദ്യാവെ ആളയച്ചുവരുത്തി; ഔബദ്യാവോ യഹോവയിങ്കല്‍യഹോവയിങ്കൽ മഹാഭക്തനായിരുന്നു.
 
{{verse|4}} ഈസേബെല്‍ഈസേബെൽ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോള്‍കൊല്ലുമ്പോൾ ഔബദ്യാവു നൂറു പ്രവാചകന്മാരെ കൂട്ടിക്കൊണ്ടു ചെന്നു ഔരോ ഗുഹയില്‍ഗുഹയിൽ അമ്പതീതുപേരായി ഒളിപ്പിച്ചു അപ്പവും വെള്ളവും കൊടുത്തു രക്ഷിച്ചു.
 
{{verse|5}} ആഹാബ് ഔബദ്യാവോടു: നീ നാട്ടിലുള്ള എല്ലാ നീരുറവുകളുടെയും തോടുകളുടെയും അരികത്തു ചെന്നു നോക്കുക; പക്ഷേ മൃഗങ്ങള്‍മൃഗങ്ങൾ എല്ലാം നശിച്ചുപോകാതെ കുതിരകളെയും കോവര്‍കഴുതകളെയുംകോവർകഴുതകളെയും എങ്കിലും ജീവനോടെ രക്ഷിപ്പാന്‍രക്ഷിപ്പാൻ നമുക്കു പുല്ലു കിട്ടും എന്നു പറഞ്ഞു.
 
{{verse|6}} അവര്‍അവർ ദേശത്തുകൂടി സഞ്ചരിക്കേണ്ടതിന്നു അതിനെ തമ്മില്‍തമ്മിൽ പകുത്തു; ആഹാബ് തനിച്ചു ഒരു വഴിക്കു പോയി, ഔബദ്യാവും തനിച്ചു മറ്റൊരു വഴിക്കു പോയി,
 
{{verse|7}} ഔബദ്യാവു വഴിയില്‍വഴിയിൽ ഇരിക്കുമ്പോള്‍ഇരിക്കുമ്പോൾ ഏലീയാവു എതിരേറ്റുവരുന്നതു കണ്ടു അവനെ അറിഞ്ഞിട്ടു സാഷ്ടാംഗം വീണു: എന്റെ യജമാനനായ ഏലീയാവോ എന്നു ചോദിച്ചു.
 
{{verse|8}} അവന്‍അവൻ അവനോടു: അതേ, ഞാന്‍ഞാൻ തന്നേ; നീ ചെന്നു ഏലീയാവു ഇവിടെ ഉണ്ടെന്നു നിന്റെ യജമാനനോടു ബോധിപ്പിക്ക എന്നു പറഞ്ഞു.
 
{{verse|9}} അതിന്നു അവന്‍അവൻ പറഞ്ഞതു: അടിയനെ കൊല്ലേണ്ടതിന്നു അഹാബിന്റെ കയ്യില്‍കയ്യിൽ ഏല്പിപ്പാന്‍ഏല്പിപ്പാൻ അടിയന്‍അടിയൻ എന്തു പാപം ചെയ്തു?
 
{{verse|10}} നിന്റെ ദൈവമായ യഹോവയാണ, നിന്നെ അന്വേഷിപ്പാന്‍അന്വേഷിപ്പാൻ എന്റെ യജമാനന്‍യജമാനൻ ആളെ അയക്കാത്ത ജാതിയും രാജ്യവും ഇല്ല; നീ അവിടെ ഇല്ല എന്നു അവര്‍അവർ പറഞ്ഞപ്പോള്‍പറഞ്ഞപ്പോൾ അവന്‍അവൻ ആ രാജ്യത്തെയും ജാതിയെയുംകൊണ്ടു നിന്നെ കണ്ടിട്ടില്ല എന്നു സത്യം ചെയ്യിച്ചു.
 
{{verse|11}} ഇങ്ങനെയിരിക്കെ നീ എന്നോടു: ചെന്നു നിന്റെ യജമാനനോടു: ഏലീയാവു ഇവിടെ ഉണ്ടെന്നു ബോധിപ്പിക്ക എന്നു കല്പിക്കുന്നുവല്ലോ.
 
{{verse|12}} ഞാന്‍ഞാൻ നിന്നെ പിരിഞ്ഞുപോയ ഉടനെ യഹോവയുടെ ആത്മാവു നിന്നെ ഞാന്‍ഞാൻ അറിയാത്ത ഒരു സ്ഥലത്തേക്കു എടുത്തു കൊണ്ടുപോകും; ഞാന്‍ഞാൻ ആഹാബിനോടു ചെന്നറിയിക്കയും അവന്‍അവൻ നിന്നെ കണ്ടെത്താതെ ഇരിക്കയും ചെയ്താല്‍ചെയ്താൽ അവന്‍അവൻ എന്നെ കൊല്ലുമല്ലോ; അടിയനോ ബാല്യംമുതല്‍ബാല്യംമുതൽ യഹോവഭക്തന്‍യഹോവഭക്തൻ ആകുന്നു.
 
{{verse|13}} ഈസേബെല്‍ഈസേബെൽ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോള്‍കൊല്ലുമ്പോൾ ഞാന്‍ഞാൻ യഹോവയുടെ പ്രവാചകന്മാരില്‍പ്രവാചകന്മാരിൽ നൂറുപേരെ ഔരോ ഗുഹയില്‍ഗുഹയിൽ അമ്പതീതുപേരായി ഒളിപ്പിച്ചു അപ്പവും വെള്ളവും കൊടുത്തു രക്ഷിച്ച വസ്തുത യജമാനന്‍യജമാനൻ അറിഞ്ഞിട്ടില്ലയോ?
 
{{verse|14}} അങ്ങനെയിരിക്കെ നീ എന്നോടു: ചെന്നു നിന്റെ യജമാനനോടു: ഏലീയാവു ഇവിടെ ഉണ്ടെന്നു ബോധിപ്പിക്ക എന്നു കല്പിക്കുന്നുവോ? അവന്‍അവൻ എന്നെ കൊല്ലുമല്ലോ.
 
{{verse|15}} അതിന്നു ഏലീയാവു: ഞാന്‍ഞാൻ സേവിച്ചുനിലക്കുന്ന സൈന്യങ്ങളുടെ യഹോവയാണ, ഞാന്‍ഞാൻ ഇന്നു അവന്നു എന്നെത്തന്നേ കാണിക്കും എന്നു പറഞ്ഞു.
 
{{verse|16}} അങ്ങനെ ഔബദ്യാവു ആഹാബിനെ ചെന്നു കണ്ടു വസ്തുത അറിയിച്ചു; ആഹാബ് ഏലീയാവെ കാണ്മാന്‍കാണ്മാൻ ചെന്നു.
 
{{verse|17}} ആഹാബ് ഏലീയാവെ കണ്ടപ്പോള്‍കണ്ടപ്പോൾ അവനോടു: ആര്‍ആർ ഇതു? യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നവനോ എന്നു ചോദിച്ചു.
 
{{verse|18}} അതിന്നു അവന്‍അവൻ പറഞ്ഞതു: യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നതു ഞാനല്ല, നീയും നിന്റെ പിതൃഭവനവുമത്രേ. നിങ്ങള്‍നിങ്ങൾ യഹോവയുടെ കല്പനകളെ ഉപേക്ഷിക്കയും നീ ബാല്‍വിഗ്രഹങ്ങളെബാൽവിഗ്രഹങ്ങളെ ചെന്നു സേവിക്കയും ചെയ്യുന്നതുകൊണ്ടു തന്നേ.
 
{{verse|19}} എന്നാല്‍എന്നാൽ ഇപ്പോള്‍ഇപ്പോൾ ആളയച്ചു എല്ലായിസ്രായേലിനെയും ബാലിന്റെ നാനൂറ്റമ്പതു പ്രവാചകന്മാരെയും ഈസേബെലിന്റെ മേശയിങ്കല്‍മേശയിങ്കൽ ഭക്ഷിച്ചുവരുന്ന നാനൂറു അശേരാപ്രവാചകന്മാരെയും കര്‍മ്മേല്‍പര്‍വ്വതത്തില്‍കർമ്മേൽപർവ്വതത്തിൽ എന്റെ അടുക്കല്‍അടുക്കൽ കൂട്ടിവരുത്തുക.
 
{{verse|20}} അങ്ങനെ ആഹാബ് എല്ലായിസ്രായേല്‍മക്കളുടെയുംഎല്ലായിസ്രായേൽമക്കളുടെയും അടുക്കല്‍അടുക്കൽ ആളയച്ചു കര്‍മ്മേല്‍പര്‍വ്വതത്തില്‍കർമ്മേൽപർവ്വതത്തിൽ ആ പ്രവാചകന്മാരെ കൂട്ടിവരുത്തി.
 
{{verse|21}} അപ്പോള്‍അപ്പോൾ ഏലീയാവു അടുത്തുചെന്നു സര്‍വ്വജനത്തോടുംസർവ്വജനത്തോടും: നിങ്ങള്‍നിങ്ങൾ എത്രത്തോളം രണ്ടു തോണിയില്‍തോണിയിൽ കാല്‍വേക്കുംകാൽവേക്കും? യഹോവ ദൈവം എങ്കില്‍എങ്കിൽ അവനെ അനുഗമിപ്പിന്‍അനുഗമിപ്പിൻ ; ബാല്‍ബാൽ എങ്കിലോ അവനെ അനുഗമിപ്പിന്‍അനുഗമിപ്പിൻ എന്നു പറഞ്ഞു; എന്നാല്‍എന്നാൽ ജനം അവനോടു ഉത്തരം ഒന്നും പറഞ്ഞില്ല.
 
{{verse|22}} പിന്നെ ഏലീയാവു ജനത്തോടു പറഞ്ഞതു: യഹോവയുടെ പ്രവാചകനായി ഞാന്‍ഞാൻ ഒരുത്തന്‍ഒരുത്തൻ മാത്രമേ ശേഷിച്ചിരിക്കുന്നുള്ളു; ബാലിന്റെ പ്രവാചകന്മാരോ നാനൂറ്റമ്പതുപേരുണ്ടു.
 
{{verse|23}} ഞങ്ങള്‍ക്കുഞങ്ങൾക്കു രണ്ടു കാളയെ തരട്ടെ; ഒരു കാളയെ അവര്‍അവർ തിരഞ്ഞെടുത്തു ഖണ്ഡംഖണ്ഡമാക്കി തീ ഇടാതെ വിറകിന്മേല്‍വിറകിന്മേൽ വെക്കട്ടെ; മറ്റേ കാളയെ ഞാനും ഒരുക്കി തീ ഇടാതെ വിറകിന്മേല്‍വിറകിന്മേൽ വെക്കാം;
 
{{verse|24}} നിങ്ങള്‍നിങ്ങൾ നിങ്ങളുടെ ദേവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിന്‍വിളിച്ചപേക്ഷിപ്പിൻ ; ഞാന്‍ഞാൻ യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിക്കാം; തീകൊണ്ടു ഉത്തരം അരുളുന്ന ദൈവം തന്നേ ദൈവമെന്നു ഇരിക്കട്ടെ; അതിന്നു ജനം എല്ലാം:
 
{{verse|25}} അതു നല്ലവാക്കു എന്നു ഉത്തരം പറഞ്ഞു. പിന്നെ ഏലീയാവു ബാലിന്റെ പ്രവാചകന്മാരോടു: നിങ്ങള്‍നിങ്ങൾ ഒരു കാളയെ തിരഞ്ഞെടുത്തു ആദ്യം ഒരുക്കിക്കൊള്‍വിന്‍ഒരുക്കിക്കൊൾവിൻ ; നിങ്ങള്‍നിങ്ങൾ അധികം പേരുണ്ടല്ലോ; എന്നിട്ടു തീ ഇടാതെ നിങ്ങളുടെ ദേവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിന്‍വിളിച്ചപേക്ഷിപ്പിൻ എന്നു പറഞ്ഞു.
 
{{verse|26}} അങ്ങനെ അവര്‍ക്കുംഅവർക്കും കൊടുത്ത കാളയെ അവര്‍അവർ എടുത്തു ഒരുക്കി: ബാലേ, ഉത്തരമരുളേണമേ എന്നു രാവിലെ തുടങ്ങി ഉച്ചവരെ ബാലിന്റെ നാമത്തെ വിളിച്ചപേക്ഷിച്ചു. ഒരു ശബ്ദമോ ഉത്തരമോ ഉണ്ടായില്ല. തങ്ങള്‍തങ്ങൾ ഉണ്ടാക്കിയ ബലിപീഠത്തിന്നു ചുറ്റും അവര്‍അവർ തുള്ളിച്ചാടിക്കൊണ്ടിരുന്നു.
 
{{verse|27}} ഉച്ചയായപ്പോള്‍ഉച്ചയായപ്പോൾ ഏലീയാവു അവരെ പരിഹസിച്ചു: ഉറക്കെ വിളിപ്പിന്‍വിളിപ്പിൻ ; അവന്‍അവൻ ദേവനല്ലോ; അവന്‍അവൻ ധ്യാനിക്കയാകുന്നു; അല്ലെങ്കില്‍അല്ലെങ്കിൽ വെളിക്കു പോയിരിക്കയാകുന്നു; അല്ലെങ്കില്‍അല്ലെങ്കിൽ യാത്രയിലാകുന്നു; അല്ലെങ്കില്‍അല്ലെങ്കിൽ പക്ഷെ ഉറങ്ങുകയാകുന്നു; അവനെ ഉണര്‍ത്തേണംഉണർത്തേണം എന്നു പറഞ്ഞു.
 
{{verse|28}} അവര്‍അവർ ഉറക്കെ വിളിച്ചു പതിവുപോലെ രക്തം ഒഴുകുവോളം വാള്‍കൊണ്ടുംവാൾകൊണ്ടും കുന്തംകൊണ്ടും തങ്ങളെത്തന്നേ മുറിവേല്പിച്ചു.
 
{{verse|29}} ഉച്ചതിരിഞ്ഞിട്ടു ഭോജനയാഗം കഴിക്കുന്ന സമയംവരെ അവര്‍അവർ വെളിച്ചപ്പെട്ടുകൊണ്ടിരുന്നു; എന്നിട്ടും ഒരു ശബ്ദമോ ഉത്തരമോ ശ്രദ്ധയോ ഉണ്ടായില്ല.
 
{{verse|30}} അപ്പോള്‍അപ്പോൾ ഏലീയാവു: എന്റെ അടുക്കല്‍അടുക്കൽ വരുവിന്‍വരുവിൻ എന്നു സര്‍വ്വജനത്തോടുംസർവ്വജനത്തോടും പറഞ്ഞു. സര്‍വ്വജനവുംസർവ്വജനവും അവന്റെ അടുക്കല്‍അടുക്കൽ ചേര്‍ന്നുചേർന്നു. അവന്‍അവൻ ഇടിഞ്ഞുകിടന്ന യഹോവയുടെ യാഗപീഠം നന്നാക്കി;
 
{{verse|31}} നിനക്കു യിസ്രായേല്‍യിസ്രായേൽ എന്നു പേരാകും എന്നു യഹോവയുടെ അരുളപ്പാടു ലഭിച്ച യാക്കോബിന്റെ പുത്രന്മാരുടെ ഗോത്രസംഖ്യെക്കു ഒത്തവണ്ണം പന്ത്രണ്ടു കല്ലു എടുത്തു,
 
{{verse|32}} കല്ലുകൊണ്ടു യഹോവയുടെ നാമത്തില്‍നാമത്തിൽ ഒരു യാഗപീഠം പണിതു; യാഗപീഠത്തിന്റെ ചുറ്റും രണ്ടു സെയാ വിത്തു വിതെപ്പാന്‍വിതെപ്പാൻ മതിയായ വിസ്താരത്തില്‍വിസ്താരത്തിൽ ഒരു തോടു ഉണ്ടാക്കി.
 
{{verse|33}} പിന്നെ അവന്‍അവൻ വിറകു അടുക്കി കാളയെ ഖണ്ഡംഖണ്ഡമാക്കി വിറകിന്‍വിറകിൻ മീതെ വെച്ചു; നാലു തൊട്ടിയില്‍തൊട്ടിയിൽ വെള്ളം നിറെച്ചു ഹോമയാഗത്തിന്മേലും വിറകിന്മേലും ഒഴിപ്പിന്‍ഒഴിപ്പിൻ എന്നു പറഞ്ഞു.
 
{{verse|34}} രണ്ടാം പ്രാവശ്യവും അങ്ങനെ ചെയ്‍വിന്‍ചെയ്‍വിൻ എന്നു അവന്‍അവൻ പറഞ്ഞു. അവര്‍അവർ രണ്ടാം പ്രാവശ്യവും ചെയ്തു; അതിന്റെ ശേഷം: മൂന്നാം പ്രാവശ്യവും അങ്ങനെ ചെയ്‍വിന്‍ചെയ്‍വിൻ എന്നു അവന്‍അവൻ പറഞ്ഞു. അവര്‍അവർ മൂന്നാം പ്രാവശ്യവും ചെയ്തു.
 
{{verse|35}} വെള്ളം യാഗപീഠത്തിന്റെ ചുറ്റം ഒഴുകി; അവന്‍അവൻ തോട്ടിലും വെള്ളം നിറെച്ചു.
 
{{verse|36}} ഭോജനയാഗം കഴിക്കുന്ന നേരമായപ്പോള്‍നേരമായപ്പോൾ ഏലീയാപ്രവാചകന്‍ഏലീയാപ്രവാചകൻ അടുത്തുചെന്നു: അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യിസ്രായേലിന്റെയും ദൈവയമായ യഹോവേ, യിസ്രയേലില്‍യിസ്രയേലിൽ നീ ദൈവമെന്നും ഞാന്‍ഞാൻ നിന്റെ ദാസന്‍ദാസൻ എന്നും ഈ കാര്യങ്ങളൊക്കെയും ഞാന്‍ഞാൻ നിന്റെ കല്പനപ്രകാരം ചെയ്തു എന്നും ഇന്നു വെളിപ്പെട്ടുവരട്ടെ.
 
{{verse|37}} യഹോവേ, എനിക്കു ഉത്തരമരുളേണമേ; നീ ദൈവം തന്നേ യഹോവേ; നീ തങ്ങളുടെ ഹൃദയം വീണ്ടും തിരിച്ചു എന്നു ഈ ജനം അറിയേണ്ടതിന്നു എനിക്കു ഉത്തരമരുളേണമേ എന്നു പറഞ്ഞു.
വരി 84:
{{verse|39}} ജനം എല്ലാം അതു കണ്ടു കവിണ്ണുവീണു: യഹോവ തന്നേ ദൈവം, യഹോവ തന്നേ ദൈവം എന്നു പറഞ്ഞു.
 
{{verse|40}} ഏലീയാവു അവരോടു: ബാലിന്റെ പ്രവാചകന്മാരെ പിടിപ്പിന്‍പിടിപ്പിൻ ; അവരില്‍അവരിൽ ഒരുത്തനും ചാടിപ്പോകരുതു എന്നു പറഞ്ഞു. അവര്‍അവർ അവരെ പിടിച്ചു; ഏലീയാവു അവരെ താഴെ കീശോന്‍കീശോൻ തോട്ടിന്നരികെ കൊണ്ടുചെന്നു അവിടെവെച്ചു വെട്ടിക്കൊന്നുകളഞ്ഞു.
 
{{verse|41}} പിന്നെ ഏലീയാവു ആഹാബിനോടു: നീ ചെന്നു ഭക്ഷിച്ചു പാനം ചെയ്ക; വലിയ മഴയുടെ മുഴക്കം ഉണ്ടു എന്നു പറഞ്ഞു.
 
{{verse|42}} ആഹാബ് ഭക്ഷിച്ചു പാനം ചെയ്യേണ്ടതിന്നു മല കയറിപ്പോയി. ഏലീയാവോ കര്‍മ്മേല്‍കർമ്മേൽ പര്‍വ്വതത്തിന്റെപർവ്വതത്തിന്റെ മുകളില്‍മുകളിൽ കയറി നിലത്തു കുനിഞ്ഞു മുഖം തന്റെ മുഴങ്കാലുകളുടെ നടുവില്‍നടുവിൽ വെച്ചു തന്റെ ബാല്യക്കാരനോടു:
 
{{verse|43}} നീ ചെന്നു കടലിന്നു നേരെ നോക്കുക എന്നു പറഞ്ഞു. അവന്‍അവൻ ചെന്നു നോക്കീട്ടു: ഒന്നും ഇല്ല എന്നു പറഞ്ഞു. അതിന്നു അവന്‍അവൻ : പിന്നെയും ഏഴുപ്രാവശ്യം ചെല്ലുക എന്നു പറഞ്ഞു.
 
{{verse|44}} ഏഴാം പ്രാവശ്യമോ അവന്‍അവൻ : ഇതാ, കടലില്‍നിന്നുകടലിൽനിന്നു ഒരു മനുഷ്യന്റെ കൈപോലെ ഒരു ചെറിയ മേഘം പൊങ്ങുന്നു എന്നു പറഞ്ഞു. അതിന്നു അവന്‍അവൻ : നീ ചെന്നു ആഹാബിനോടു: മഴ നിന്നെ തടുക്കാതിരിക്കേണ്ടതിന്നു രഥം പൂട്ടി ഇറങ്ങിപ്പോക എന്നു ബോധിപ്പിക്ക എന്നു പറഞ്ഞു.
 
{{verse|45}} ക്ഷണത്തില്‍ക്ഷണത്തിൽ ആകാശം മേഘവും കാറ്റുംകൊണ്ടു കറുത്തു വന്മഴ പെയ്തു. ആഹാബ് രഥം കയറി യിസ്രായേലിലേക്കു പോയി.
 
{{verse|46}} എന്നാല്‍എന്നാൽ യഹോവയുടെ കൈ ഏലീയാവിന്മേല്‍ഏലീയാവിന്മേൽ വന്നു; അവന്‍അവൻ അര മുറുക്കിയുംകൊണ്ടു യിസ്രായേലില്‍യിസ്രായേലിൽ എത്തുംവരെ ആഹാബിന്നു മുമ്പായി ഔടി.
 
 
{{Navi|
Prev=സത്യവേദപുസ്തകം/1. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 17|
Next=സത്യവേദപുസ്തകം/1. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 19|
}}