"സത്യവേദപുസ്തകം/1. രാജാക്കന്മാർ/അദ്ധ്യായം 20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1. രാജാക്കന്മാര്‍/അദ്ധ്യായം 20
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM 1 Kings}}
{{Navi|
Prev=സത്യവേദപുസ്തകം/1. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 19|
Next=സത്യവേദപുസ്തകം/1. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 21|
}}
{{SVPM Old Testament}}
 
{{verse|1}} അരാംരാജാവായ ബെന്‍ബെൻ -ഹദദ് തന്റെ സൈന്യത്തെ ഒക്കെയും ഒന്നിച്ചുകൂട്ടി; അവനോടുകൂടെ മുപ്പത്തുരണ്ടു രാജാക്കന്മാരും കുതിരകളും രഥങ്ങളും ഉണ്ടായിരുന്നു; അവന്‍അവൻ പുറപ്പെട്ടുവന്നു ശമര്യയെ നിരോധിച്ചു അതിന്റെ നേരെ യുദ്ധം ചെയ്തു.
 
{{verse|2}} അവന്‍അവൻ യിസ്രായേല്‍രാജാവായയിസ്രായേൽരാജാവായ ആഹാബിന്റെ അടുക്കല്‍അടുക്കൽ പട്ടണത്തിലേക്കു ദൂതന്മാരെ അയച്ചു അവനോടു:
 
{{verse|3}} നിന്റെ വെള്ളിയും പൊന്നും എനിക്കുള്ളതു; നിന്റെ സൌന്ദര്യമേറിയ ഭാര്യമാരും പുത്രന്മാരും എനിക്കുള്ളവര്‍എനിക്കുള്ളവർ എന്നിങ്ങനെ ബെന്‍ബെൻ -ഹദദ് പറയുന്നു എന്നു പറയിച്ചു.
 
{{verse|4}} അതിന്നു യിസ്രായേല്‍രാജാവുയിസ്രായേൽരാജാവു: എന്റെ യജമാനനായ രാജാവേ, നീ പറഞ്ഞതുപോലെ ഞാനും എനിക്കുള്ളതൊക്കെയും നിനക്കുള്ളതു തന്നേ എന്നു മറുപടി പറഞ്ഞയച്ചു.
 
{{verse|5}} ദൂതന്മാര്‍ദൂതന്മാർ വീണ്ടും വന്നു: ബെന്‍ബെൻ -ഹദദ് ഇപ്രകാരം പറയുന്നു: നിന്റെ വെള്ളിയും പൊന്നും നിന്റെ ഭാര്യമാരെയും നിന്റെ പുത്രന്മാരെയും എനിക്കു തരേണമെന്നു ഞാന്‍ഞാൻ പറഞ്ഞയച്ചുവല്ലോ;
 
{{verse|6}} നാളെ ഈ നേരത്തു ഞാന്‍ഞാൻ എന്റെ ഭൃത്യന്മാരെ നിന്റെ അടുക്കല്‍അടുക്കൽ അയക്കും; അവര്‍അവർ നിന്റെ അരമനയും നിന്റെ ഭൃത്യന്മാരുടെ വീടുകളും ശോധനചെയ്തു നിനക്കു ഇഷ്ടമുള്ളതൊക്കെയും കൈക്കലാക്കി കൊണ്ടുപോരും എന്നു പറഞ്ഞു.
 
{{verse|7}} അപ്പോള്‍അപ്പോൾ യിസ്രായേല്‍രാജാവുയിസ്രായേൽരാജാവു ദേശത്തുള്ള എല്ലാമൂപ്പന്മാരെയും വരുത്തി: അവന്‍അവൻ ദോഷം ഭാവിക്കുന്നതു നോക്കിക്കാണ്മിന്‍നോക്കിക്കാണ്മിൻ ; എന്റെ ഭാര്യമാരെയും പുത്രന്മാരെയും എന്റെ വെള്ളിയും പൊന്നും, അവന്‍അവൻ ആളയച്ചു ചോദിച്ചു; എന്നാല്‍എന്നാൽ ഞാന്‍ഞാൻ വിരോധിച്ചില്ല എന്നു പറഞ്ഞു.
 
{{verse|8}} എല്ലാമൂപ്പന്മാരും സകലജനവും അവനോടു: നീ കേള്‍ക്കരുതുകേൾക്കരുതു, സമ്മതിക്കയും അരുതു എന്നു പറഞ്ഞു.
 
{{verse|9}} ആകയാല്‍ആകയാൽ അവന്‍അവൻ ബെന്‍ബെൻ -ഹദദിന്റെ ദൂതന്മാരോടു: നിങ്ങള്‍നിങ്ങൾ എന്റെ യജമാനനായ രാജാവിനോടു: നീ ആദ്യം അടിയന്റെ അടുക്കല്‍അടുക്കൽ പറഞ്ഞയച്ചതൊക്കെയും ചെയ്തുകൊള്ളാം; എന്നാല്‍എന്നാൽ ഈ കാര്യം എനിക്കു ചെയ്‍വാന്‍ചെയ്‍വാൻ കഴിവില്ല എന്നു ബോധിപ്പിക്കേണം എന്നു പറഞ്ഞു. ദൂതന്മാര്‍ദൂതന്മാർ ചെന്നു ഈ മറുപടി ബോധിപ്പിച്ചു
 
{{verse|10}} ബെന്‍ബെൻ -ഹദദ് അവന്റെ അടുക്കല്‍അടുക്കൽ ആളയച്ചു: എന്നോടുകൂടെയുള്ള എല്ലാ പടജ്ജനത്തിന്നും കൈകൂ ഔരോ പിടിവാരുവാന്‍പിടിവാരുവാൻ ശമര്യയിലെ പൊടി മതിയാകുമെങ്കില്‍മതിയാകുമെങ്കിൽ ദേവന്മാര്‍ദേവന്മാർ എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടേ എന്നു പറയിച്ചു.
 
{{verse|11}} അതിന്നു യിസ്രായേല്‍രാജാവുയിസ്രായേൽരാജാവു: വാള്‍വാൾ അരെക്കു കെട്ടുന്നവന്‍കെട്ടുന്നവൻ അഴിച്ചുകളയുന്നവനെപ്പോലെ വമ്പുപറയരുതു എന്നു അവനോടു പറവിന്‍പറവിൻ എന്നു ഉത്തരം പറഞ്ഞു.
 
{{verse|12}} എന്നാല്‍എന്നാൽ അവനും രാജാക്കന്മാരും മണിപ്പന്തലില്‍മണിപ്പന്തലിൽ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍കുടിച്ചുകൊണ്ടിരിക്കുമ്പോൾ ഈ വാക്കു കേട്ടിട്ടു തന്റെ ഭൃത്യന്മാരോടു: ഒരുങ്ങിക്കൊള്‍വിന്‍ഒരുങ്ങിക്കൊൾവിൻ എന്നു കല്പിച്ചു; അങ്ങനെ അവര്‍അവർ പട്ടണത്തിന്നു നേരെ യുദ്ധത്തിന്നൊരുങ്ങി.
 
{{verse|13}} എന്നാല്‍എന്നാൽ ഒരു പ്രവാചകന്‍പ്രവാചകൻ യിസ്രായേല്‍യിസ്രായേൽ രാജാവായ ആഹാബിന്റെ അടുക്കല്‍അടുക്കൽ വന്നു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ മഹാസംഘത്തെ ഒക്കെയും നീ കണ്ടുവോ? ഞാന്‍ഞാൻ ഇന്നു അതിനെ നിന്റെ കയ്യില്‍കയ്യിൽ ഏല്പിക്കും; ഞാന്‍ഞാൻ യഹോവ എന്നു നീ അറിയും എന്നു പറഞ്ഞു.
 
{{verse|14}} ആരെക്കൊണ്ടു എന്നു ആഹാബ് ചോദിച്ചതിന്നു അവന്‍അവൻ : ദേശാധിപതികളുടെ ബാല്യക്കാരെക്കൊണ്ടു എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. ആര്‍ആർ പട തുടങ്ങേണം എന്നു ചോദിച്ചതിന്നു: നീ തന്നേ എന്നു അവന്‍അവൻ ഉത്തരം പറഞ്ഞു.
 
{{verse|15}} അവന്‍അവൻ ദേശാധിപതികളുടെ ബാല്യക്കാരെ എണ്ണി നോക്കി; അവര്‍അവർ ഇരുനൂറ്റിമുപ്പത്തിരണ്ടുപേരായിരുന്നു. അവരുടെശേഷം അവന്‍അവൻ യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ പടജ്ജനത്തെയൊക്കെയും എണ്ണി ഏഴായിരം പേര്‍പേർ എന്നു കണ്ടു.
 
{{verse|16}} അവര്‍അവർ ഉച്ചസമയത്തു പുറപ്പെട്ടു; എന്നാല്‍എന്നാൽ ബെന്‍ബെൻ -ഹദദ് തനിക്കു തുണയായിരുന്ന മുപ്പത്തിരണ്ടു രാജാക്കന്മാരോടുകൂടെ മണിപ്പന്തലില്‍മണിപ്പന്തലിൽ കുടിച്ചുമത്തനായിരുന്നു.
 
{{verse|17}} ദേശാധിപതികളുടെ ബാല്യക്കാര്‍ബാല്യക്കാർ ആദ്യം പുറപ്പെട്ടു; ബെന്‍ബെൻ -ഹദദ് ആളയച്ചു അന്വേഷിച്ചാറെ ശമര്യയില്‍ശമര്യയിൽ നിന്നു ആളുകള്‍ആളുകൾ വരുന്നുണ്ടെന്നു അറിവുകിട്ടി.
 
{{verse|18}} അപ്പോള്‍അപ്പോൾ അവന്‍അവൻ : അവര്‍അവർ സമാധാനത്തിന്നു വരുന്നെങ്കിലും അവരെ ജീവനോടെ പിടിപ്പിന്‍പിടിപ്പിൻ ; അവര്‍അവർ യുദ്ധത്തിന്നു വരുന്നെങ്കിലും അവരെ ജീവനോടെ പിടിപ്പിന്‍പിടിപ്പിൻ എന്നു കല്പിച്ചു.
 
{{verse|19}} പട്ടണത്തില്‍നിന്നുപട്ടണത്തിൽനിന്നു പുറപ്പെട്ടുവന്നതോ, ദേശാധിപതികളുടെ ബാല്യക്കാരും അവരെ തുടര്‍ന്നുപോന്നതുടർന്നുപോന്ന സൈന്യവും ആയിരുന്നു.
 
{{verse|20}} അവര്‍അവർ ഔരോരുത്തന്‍ഔരോരുത്തൻ താന്താന്റെ നേരെ വരുന്നവനെ കൊന്നു; അരാമ്യര്‍അരാമ്യർ ഔടിപ്പോയി; യിസ്രായേല്‍യിസ്രായേൽ അവരെ പിന്തുടര്‍ന്നുപിന്തുടർന്നു; അരാം രാജാവായ ബെന്‍ബെൻ -ഹദദ് കുതിരപ്പുറത്തു കയറി കുതിരച്ചേവകരോടുകൂടെ ചാടിപ്പോയി.
 
{{verse|21}} പിന്നെ യിസ്രായേല്‍രാജാവുയിസ്രായേൽരാജാവു പുറപ്പെട്ടു കുതിരകളെയും രഥങ്ങളെയും പിടിച്ചു; അരാമ്യരെ കഠിനമായി തോല്പിച്ചുകളഞ്ഞു.
 
{{verse|22}} അതിന്റെ ശേഷം ആ പ്രവാചകന്‍പ്രവാചകൻ യിസ്രായേല്‍യിസ്രായേൽ രാജാവിന്റെ അടുക്കല്‍അടുക്കൽ ചെന്നു അവനോടു: ധൈര്യപ്പെട്ടു ചെന്നു നീ ചെയ്യുന്നതു കരുതിക്കൊള്‍കകരുതിക്കൊൾക; ഇനിയത്തെ ആണ്ടില്‍ആണ്ടിൽ അരാംരാജാവു നിന്റെ നേരെ പുറപ്പെട്ടുവരും എന്നു പറഞ്ഞു.
 
{{verse|23}} അരാംരാജാവിനോടു അവന്റെ ഭൃത്യന്മാര്‍ഭൃത്യന്മാർ പറഞ്ഞതു: അവരുടെ ദേവന്മാര്‍ദേവന്മാർ പര്‍വ്വതദേവന്മാരാകുന്നുപർവ്വതദേവന്മാരാകുന്നു. അതുകൊണ്ടത്രെ അവര്‍അവർ നമ്മെ തോല്പിച്ചതു; സമഭൂമിയില്‍വെച്ചുസമഭൂമിയിൽവെച്ചു അവരോടു യുദ്ധം ചെയ്താല്‍ചെയ്താൽ നാം അവരെ തോല്പിക്കും.
 
{{verse|24}} അതുകൊണ്ടു നീ ഒരു കാര്യം ചെയ്യേണം: ആ രാജാക്കന്മാരെ അവനവന്റെ സ്ഥാനത്തുനിന്നു മാറ്റി അവര്‍ക്കുംഅവർക്കും പകരം ദേശാധിപതിമാരെ നിയമിക്കേണം.
 
{{verse|25}} പിന്നെ നിനക്കു നഷ്ടമായ്പോയ സൈന്യത്തിന്നു സമമായോരു സൈന്യത്തെയും കുതിരപ്പടെക്കു സമമായ കുതിരപ്പടയെയും രഥങ്ങള്‍ക്കുരഥങ്ങൾക്കു സമമായ രഥങ്ങളെയും ഒരുക്കിക്കൊള്‍കഒരുക്കിക്കൊൾക; എന്നിട്ടു നാം സമഭൂമിയില്‍വെച്ചുസമഭൂമിയിൽവെച്ചു അവരോടു യുദ്ധം ചെയ്ക; നാം അവരെ തോല്പിക്കും നിശ്ചയം. അവന്‍അവൻ അവരുടെ വാക്കു കേട്ടു അങ്ങനെ തന്നേ ചെയ്തു.
 
{{verse|26}} പിറ്റെ ആണ്ടില്‍ആണ്ടിൽ ബെന്‍ബെൻ -ഹദദ് അരാമ്യരെ എണ്ണിനോക്കി യിസ്രായേലിനോടു യുദ്ധംചെയ്‍വാന്‍യുദ്ധംചെയ്‍വാൻ അഫേക്കിന്നു പുറപ്പെട്ടുവന്നു.
 
{{verse|27}} യിസ്രായേല്യരെയും എണ്ണിനോക്കി; അവര്‍അവർ ഭക്ഷണപദാര്‍ത്ഥങ്ങള്‍ഭക്ഷണപദാർത്ഥങ്ങൾ എടുത്തു അവരുടെ നേരെ പുറപ്പെട്ടു; യിസ്രായേല്യര്‍യിസ്രായേല്യർ ആട്ടിന്‍ആട്ടിൻ കുട്ടികളുടെ രണ്ടു ചെറിയ കൂട്ടംപോലെ അവരുടെ നേരെ പാളയം ഇറങ്ങി; അരാമ്യരോ ദേശത്തു നിറഞ്ഞിരുന്നു.
 
{{verse|28}} ഒരു ദൈവപുരുഷന്‍ദൈവപുരുഷൻ അടുത്തുവന്നു യിസ്രായേല്‍യിസ്രായേൽ രാജാവിനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവ പര്‍വ്വതദേവനാകുന്നുപർവ്വതദേവനാകുന്നു; താഴ്വരദേവനല്ല എന്നു അരാമ്യര്‍അരാമ്യർ പറകകൊണ്ടു ഞാന്‍ഞാൻ ഈ മഹാസംഘത്തെ ഒക്കെയും നിന്റെ കയ്യില്‍കയ്യിൽ ഏല്പിക്കും; ഞാന്‍ഞാൻ യഹോവ തന്നേ എന്നു നിങ്ങള്‍നിങ്ങൾ അറിയും എന്നു പറഞ്ഞു.
 
{{verse|29}} എന്നാല്‍എന്നാൽ അവര്‍അവർ അവരുടെ നേരെ ഏഴുദിവസം പാളയം ഇറങ്ങിയിരുന്നു; ഏഴാം ദിവസം പടയുണ്ടായി; യിസ്രായേല്യര്‍യിസ്രായേല്യർ അരാമ്യരില്‍അരാമ്യരിൽ ഒരു ലക്ഷം കാലാളുകളെ ഒരു ദിവസം തന്നേ കൊന്നു.
 
{{verse|30}} ശേഷിച്ചവര്‍ശേഷിച്ചവർ അഫേക്‍അഫേൿ പട്ടണത്തിലേക്കു ഔടിപ്പോയി; ശേഷിച്ചിരുന്ന ഇരുപത്തേഴായിരം പേരുടെമേല്‍പേരുടെമേൽ പട്ടണമതില്‍പട്ടണമതിൽ വീണു. ബെന്‍ബെൻ -ഹദദും ഔടി പട്ടണത്തിന്നകത്തു കടന്നു ഒരു ഉള്ളറയില്‍ഉള്ളറയിൽ ഒളിച്ചു.
 
{{verse|31}} അവന്റെ ഭൃത്യന്മാര്‍ഭൃത്യന്മാർ അവനോടു: യിസ്രായേല്‍യിസ്രായേൽ ഗൃഹത്തിലെ രാജാക്കന്മാര്‍രാജാക്കന്മാർ ദയയുള്ള രാജാക്കന്മാര്‍രാജാക്കന്മാർ എന്നു ഞങ്ങള്‍ഞങ്ങൾ കേട്ടിട്ടുണ്ടു; ഞങ്ങള്‍ഞങ്ങൾ അരെക്കു രട്ടും തലയില്‍തലയിൽ കയറും കെട്ടി യിസ്രായേല്‍രാജാവിന്റെയിസ്രായേൽരാജാവിന്റെ അടുക്കല്‍അടുക്കൽ ചെല്ലട്ടെ; പക്ഷേ അവന്‍അവൻ നിന്നെ ജീവനോടു രക്ഷിക്കും എന്നു പറഞ്ഞു.
 
{{verse|32}} അങ്ങനെ അവര്‍അവർ അരെക്കു രട്ടും തലയില്‍തലയിൽ കയറും കെട്ടി യിസ്രായേല്‍രാജാവിന്റെയിസ്രായേൽരാജാവിന്റെ അടുക്കല്‍അടുക്കൽ ചെന്നു: എന്റെ ജീവനെ രക്ഷിക്കേണമേ എന്നു നിന്റെ ദാസനായ ബെന്‍ബെൻ -ഹദദ് അപേക്ഷിക്കുന്നു എന്നു പറഞ്ഞു. അതിന്നു അവന്‍അവൻ : അവന്‍അവൻ ജീവനോടെ ഇരിക്കുന്നുവോ? അവന്‍അവൻ എന്റെ സഹോദരന്‍സഹോദരൻ തന്നേ എന്നു പറഞ്ഞു.
 
{{verse|33}} ആ പുരുഷന്മാര്‍പുരുഷന്മാർ അതു ശുഭല്കഷണം എന്നു ധരിച്ചു ബദ്ധപ്പെട്ടു അവന്റെ വാക്കു പിടിച്ചു: അതേ, നിന്റെ സഹോദരന്‍സഹോദരൻ ബെന്‍ബെൻ -ഹദദ് എന്നു പറഞ്ഞു. അതിന്നു അവന്‍അവൻ : നിങ്ങള്‍നിങ്ങൾ ചെന്നു അവനെ കൂട്ടിക്കൊണ്ടുവരുവിന്‍കൂട്ടിക്കൊണ്ടുവരുവിൻ എന്നു പറഞ്ഞു. ബെന്‍ബെൻ -ഹദദ് അവന്റെ അടുക്കല്‍അടുക്കൽ പുറത്തേക്കു വന്നു; അവന്‍അവൻ അവനെ രഥത്തില്‍രഥത്തിൽ കയറ്റി.
 
{{verse|34}} അവന്‍അവൻ അവനോടു: എന്റെ അപ്പന്‍അപ്പൻ നിന്റെ അപ്പനോടു പിടിച്ചടക്കിയ പട്ടണങ്ങളെ ഞാന്‍ഞാൻ മടക്കിത്തരാം; എന്റെ അപ്പന്‍അപ്പൻ ശമര്യയില്‍ശമര്യയിൽ ഉണ്ടാക്കിയതു പോലെ നീ ദമ്മേശെക്കില്‍ദമ്മേശെക്കിൽ നിനക്കു തെരുവീഥികളെ ഉണ്ടാക്കിക്കൊള്‍കഉണ്ടാക്കിക്കൊൾക എന്നു പറഞ്ഞു. അതിന്നു ആഹാബ്: ഈ ഉടമ്പടിയിന്മേല്‍ഉടമ്പടിയിന്മേൽ ഞാന്‍ഞാൻ നിന്നെ വിട്ടയക്കാം എന്നു പറഞ്ഞു. അങ്ങനെ അവന്‍അവൻ അവനോടു ഉടമ്പടി ചെയ്തു അവനെ വിട്ടയച്ചു.
 
{{verse|35}} എന്നാല്‍എന്നാൽ പ്രവാചകശിഷ്യന്മാരില്‍പ്രവാചകശിഷ്യന്മാരിൽ ഒരുത്തന്‍ഒരുത്തൻ യഹോവയുടെ കല്പനപ്രകാരം തന്റെ ചങ്ങാതിയോടു: എന്നെ അടിക്കേണമേ എന്നു പറഞ്ഞു. എന്നാല്‍എന്നാൽ അവന്നു അവനെ അടിപ്പാന്‍അടിപ്പാൻ മനസ്സായില്ല.
 
{{verse|36}} അവന്‍അവൻ അവനോടു: നീ യഹോവയുടെ വാക്കു അനുസരിക്കായ്കകൊണ്ടു നീ എന്നെ വിട്ടു പുറപ്പെട്ട ഉടനെ ഒരു സിംഹം നിന്നെ കൊല്ലും എന്നു പറഞ്ഞു. അവന്‍അവൻ അവനെ വിട്ടു പുറപ്പെട്ട ഉടനെ ഒരു സിംഹം അവനെ കണ്ടു കൊന്നുകളഞ്ഞു.
 
{{verse|37}} പിന്നെ അവന്‍അവൻ മറ്റൊരുത്തനെ കണ്ടു: എന്നെ അടിക്കേണമേ എന്നു പറഞ്ഞു. അവന്‍അവൻ അവനെ അടിച്ചു മുറിവേല്പിച്ചു.
 
{{verse|38}} പ്രവാചകന്‍പ്രവാചകൻ ചെന്നു വഴിയില്‍വഴിയിൽ രാജാവിനെ കാത്തിരുന്നു; അവന്‍അവൻ തലപ്പാവു കണ്ണുവരെ താഴ്ത്തിക്കെട്ടി വേഷംമാറിനിന്നു.
 
{{verse|39}} രാജാവു കടന്നു പോകുമ്പോള്‍പോകുമ്പോൾ അവന്‍അവൻ രാജാവിനോടു വിളിച്ചുപറഞ്ഞതു: അടിയന്‍അടിയൻ പടയുടെ നടുവില്‍നടുവിൽ ചെന്നിരുന്നു; അപ്പോള്‍അപ്പോൾ ഇതാ, ഒരുത്തന്‍ഒരുത്തൻ തിരിഞ്ഞു എന്റെ അടുക്കല്‍അടുക്കൽ ഒരാളെ കൊണ്ടുവന്നു: ഇവനെ സൂക്ഷിക്കേണം; ഇവനെ കാണാതെപോയാല്‍കാണാതെപോയാൽ നിന്റെ ജീവന്‍ജീവൻ അവന്റെ ജീവന്നു പകരം ഇരിക്കും; അല്ലെങ്കില്‍അല്ലെങ്കിൽ നീ ഒരു താലന്ത് വെള്ളി തൂക്കി തരേണ്ടിവരും എന്നു പറഞ്ഞു.
 
{{verse|40}} എന്നാല്‍എന്നാൽ അടിയന്‍അടിയൻ അങ്ങുമിങ്ങും ബദ്ധപ്പാടായിരിക്കുമ്പോള്‍ബദ്ധപ്പാടായിരിക്കുമ്പോൾ അവനെ കാണാതെപോയി. അതിന്നു യിസ്രായേല്‍രാജാവുയിസ്രായേൽരാജാവു അവനോടു: നിന്റെ വിധി അങ്ങനെ തന്നേ ആയിരിക്കട്ടെ; നീ തന്നേ തീര്‍ച്ചയാക്കിയല്ലോതീർച്ചയാക്കിയല്ലോ എന്നു പറഞ്ഞു.
 
{{verse|41}} തല്‍ക്ഷണംതൽക്ഷണം അവന്‍അവൻ കണ്ണിന്മേല്‍കണ്ണിന്മേൽ നിന്നു തലപ്പാവു നീക്കി; അപ്പോള്‍അപ്പോൾ അവന്‍അവൻ ഒരു പ്രവാചകനെന്നു യിസ്രായേല്‍രാജാവുയിസ്രായേൽരാജാവു അറിഞ്ഞു.
 
{{verse|42}} അവന്‍അവൻ അവനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നാശത്തിന്നായിട്ടു ഞാന്‍ഞാൻ നിയമിച്ച ആളെ നീ വിട്ടയച്ചുകളകകൊണ്ടു നിന്റെ ജീവന്‍ജീവൻ അവന്റെ ജീവന്നും നിന്റെ ജനം അവന്റെ ജനത്തിന്നും പകരമായിരിക്കും എന്നു പറഞ്ഞു.
 
{{verse|43}} അതുകൊണ്ടു യിസ്രായേല്‍രാജാവുയിസ്രായേൽരാജാവു വ്യസനവും നീരസവും ഉള്ളവനായി അരമനയിലേക്കു പുറപ്പെട്ടു ശമര്യയില്‍ശമര്യയിൽ എത്തി.
 
 
{{Navi|
Prev=സത്യവേദപുസ്തകം/1. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 19|
Next=സത്യവേദപുസ്തകം/1. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 21|
}}