"സത്യവേദപുസ്തകം/1. ശമൂവേൽ/അദ്ധ്യായം 13" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1. ശമൂവേല്‍/അദ്ധ്യായം 13
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM 1 Samuel}}
{{Navi|
Prev=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 12|
Next=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 14|
}}
{{SVPM Old Testament}}
 
{{verse|1}} ശൌല്‍ശൌൽ രാജാവായപ്പോള്‍രാജാവായപ്പോൾ (മുപ്പതു) വയസ്സുള്ളവനായിരുന്നു; അവന്‍അവൻ യിസ്രായേലില്‍യിസ്രായേലിൽ രണ്ടു സംവത്സരം വാണു.
 
{{verse|2}} ശൌല്‍ശൌൽ യിസ്രായേലില്‍യിസ്രായേലിൽ മൂവായിരം പേരെ തിരഞ്ഞെടുത്തു; രണ്ടായിരംപേര്‍രണ്ടായിരംപേർ ശൌലിനോടുകൂടെ മിക്മാസിലും ബേഥേല്‍മലയിലുംബേഥേൽമലയിലും ആയിരം പേര്‍പേർ യോനാഥാനോടുകൂടെ ബെന്യാമീനിലെ ഗിബെയയിലും ആയിരുന്നു; ശേഷം ജനത്തെ അവന്‍അവൻ അവനവന്റെ വീട്ടിലേക്കു പറഞ്ഞയച്ചു.
 
{{verse|3}} പിന്നെ യോനാഥാന്‍യോനാഥാൻ ഗേബയില്‍ഗേബയിൽ ഉണ്ടായിരുന്ന ഫെലിസ്ത്യപ്പട്ടാളത്തെ തോല്പിച്ചു; ഫെലിസ്ത്യര്‍ഫെലിസ്ത്യർ അതു കേട്ടു. എബ്രായര്‍എബ്രായർ കേള്‍ക്കട്ടെകേൾക്കട്ടെ എന്നു പറഞ്ഞു ശൌല്‍ശൌൽ ദേശത്തെല്ലാടവും കാഹളം ഊതിച്ചു.
 
{{verse|4}} ശൌല്‍ശൌൽ ഫെലിസ്ത്യപ്പട്ടാളത്തെ തോല്പിച്ചു എന്നും യിസ്രായേല്‍യിസ്രായേൽ ഫെലിസ്ത്യര്‍ക്കുംഫെലിസ്ത്യർക്കും നാറ്റമായി എന്നും യിസ്രായേലൊക്കെയും കേട്ടിട്ടു ജനം ശൌലിന്റെ അടുക്കല്‍അടുക്കൽ ഗില്ഗാലില്‍ഗില്ഗാലിൽ വന്നു കൂടി.
 
{{verse|5}} എന്നാല്‍എന്നാൽ ഫെലിസ്ത്യര്‍ഫെലിസ്ത്യർ യിസ്രായേലിനോടു യുദ്ധം ചെയ്‍വാന്‍ചെയ്‍വാൻ മുപ്പതിനായിരം രഥവും ആറായിരം കുതിരച്ചേവകരും കടല്പുറത്തെ മണല്‍പോലെമണൽപോലെ അസംഖ്യം ജനവുമായി ഒരുമിച്ചുകൂടി; അവര്‍അവർ വന്നു ബേത്ത്-ആവെന്നു കിഴക്കു മിക്മാസില്‍മിക്മാസിൽ പാളയം ഇറങ്ങി.
 
{{verse|6}} എന്നാല്‍എന്നാൽ ജനം ഉപദ്രവിക്കപ്പെട്ടതുകൊണ്ടു തങ്ങള്‍തങ്ങൾ വിഷമത്തിലായി എന്നു യിസ്രായേല്യര്‍യിസ്രായേല്യർ കണ്ടപ്പോള്‍കണ്ടപ്പോൾ ജനം ഗുഹകളിലും പള്ളക്കാടുകളിലും പാറകളിലും ഗഹ്വരങ്ങളിലും കുഴികളിലും ചെന്നു ഒളിച്ചു.
 
{{verse|7}} എബ്രായര്‍എബ്രായർ യോര്‍ദ്ദാന്‍യോർദ്ദാൻ കടന്നു ഗാദ് ദേശത്തും ഗിലെയാദിലും പോയി; ശൌലോ ഗില്ഗാലില്‍ഗില്ഗാലിൽ താമസിച്ചിരുന്നു; ജനമെല്ലാം പേടിച്ചുംകൊണ്ടു അവന്റെ പിന്നാലെ ചെന്നു.
 
{{verse|8}} ശമൂവേല്‍ശമൂവേൽ നിശ്ചയിച്ചിരുന്ന അവധിഅനുസരിച്ചു അവന്‍അവൻ ഏഴു ദിവസം കാത്തിരുന്നു എങ്കിലും ശമൂവേല്‍ശമൂവേൽ ഗില്ഗാലില്‍ഗില്ഗാലിൽ എത്തിയില്ല; ജനവും അവനെ വിട്ടു ചിതറിപ്പോയി.
 
{{verse|9}} അപ്പോള്‍അപ്പോൾ ശൌല്‍ശൌൽ: ഹോമയാഗവും സമാധാനയാഗവും ഇവിടെ എന്റെ അടുക്കല്‍അടുക്കൽ കൊണ്ടുവരുവിന്‍കൊണ്ടുവരുവിൻ എന്നു കല്പിച്ചു; അവന്‍അവൻ തന്നേ ഹോമയാഗം കഴിച്ചു.
 
{{verse|10}} ഹോമയാഗം കഴിച്ചു തീര്‍ന്നതീർന്ന ഉടനെ ഇതാ, ശമൂവേല്‍ശമൂവേൽ വരുന്നു; ശൌല്‍ശൌൽ അവനെ വന്ദനം ചെയ്‍വാന്‍ചെയ്‍വാൻ എതിരേറ്റുചെന്നു.
 
{{verse|11}} നീ ചെയ്തതു എന്തു എന്നു ശമൂവേല്‍ശമൂവേൽ ചോദിച്ചു. അതിന്നു ശൌല്‍ശൌൽ: ജനം എന്നെ വിട്ടു ചിതറുന്നു എന്നും നിശ്ചയിച്ച അവധിക്കു നീ എത്തിയില്ല എന്നും ഫെലിസ്ത്യര്‍ഫെലിസ്ത്യർ മിക്മാസില്‍മിക്മാസിൽ കൂടിയിരിക്കുന്നു എന്നും ഞാന്‍ഞാൻ കണ്ടിട്ടു:
 
{{verse|12}} ഫെലിസ്ത്യര്‍ഫെലിസ്ത്യർ ഇപ്പോള്‍ഇപ്പോൾ ഇങ്ങു ഗില്ഗാലില്‍ഗില്ഗാലിൽ വന്നു എന്നെ ആക്രമിക്കും; ഞാന്‍ഞാൻ യഹോവയോടു കൃപെക്കായി അപേക്ഷിച്ചതുമില്ലല്ലോ എന്നുവെച്ചു ഞാന്‍ഞാൻ ധൈര്യപ്പെട്ടു ഹോമയാഗം കഴിച്ചുപോയി എന്നു പറഞ്ഞു.
 
{{verse|13}} ശമൂവേല്‍ശമൂവേൽ ശൌലിനോടു പറഞ്ഞതു: നീ ചെയ്തതു ഭോഷത്വം; നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ച കല്പന നീ പ്രമാണിച്ചില്ല; യഹോവ യിസ്രായേലിന്മേല്‍യിസ്രായേലിന്മേൽ നിന്റെ രാജത്വം എന്നേക്കുമായി സ്ഥിരമാക്കുമായിരുന്നു.
 
{{verse|14}} ഇപ്പോഴോ നിന്റെ രാജത്വം നിലനില്‍ക്കയില്ലനിലനിൽക്കയില്ല; യഹോവ നിന്നോടു കല്പിച്ചതിനെ നീ പ്രമാണിക്കായ്കകൊണ്ടു തനിക്കു ബോധിച്ച ഒരു പുരുഷനെ യഹോവ അന്വേഷിച്ചിട്ടുണ്ടു; അവനെ യഹോവ തന്റെ ജനത്തിന്നു പ്രഭുവായി നിയമിച്ചിരിക്കുന്നു.
 
{{verse|15}} പിന്നെ ശമൂവേല്‍ശമൂവേൽ എഴുന്നേറ്റു ഗില്ഗാലില്‍നിന്നുഗില്ഗാലിൽനിന്നു ബെന്യാമീനിലെ ഗിബെയയിലേക്കു പോയി. ശൌല്‍ശൌൽ തന്നോടുകൂടെയുള്ള പടജ്ജനത്തെ എണ്ണി ഏകദേശം അറുനൂറു പേര്‍പേർ എന്നു കണ്ടു.
 
{{verse|16}} ശൌലും അവന്റെ മകന്‍മകൻ യോനാഥാനും കൂടെയുള്ള ജനവും ബെന്യാമീനിലെ ഗിബെയയില്‍ഗിബെയയിൽ പാര്‍ത്തുപാർത്തു; ഫെലിസ്ത്യരോ മിക്മാസില്‍മിക്മാസിൽ പാളയമിറങ്ങി.
 
{{verse|17}} ഫെലിസ്ത്യരുടെ പാളയത്തില്‍നിന്നുപാളയത്തിൽനിന്നു കവര്‍ച്ചക്കാര്‍കവർച്ചക്കാർ മൂന്നു കൂട്ടമായി പുറപ്പെട്ടു; ഒരു കൂട്ടം ഒഫ്രെക്കുള്ള വഴിയായി ശൂവാല്‍ദേശത്തേക്കുശൂവാൽദേശത്തേക്കു തിരിഞ്ഞു;
 
{{verse|18}} മറ്റൊരുകൂട്ടം ബേത്ത്-ഹോരോനിലേക്കുള്ള വഴിക്കു തിരിഞ്ഞു; മറ്റേ കൂട്ടം മരുഭൂമിക്കു നേരേ സെബോയീംതാഴ്വരെക്കെതിരെയുള്ള ദേശം വഴിയായും തിരിഞ്ഞു.
 
{{verse|19}} എന്നാല്‍എന്നാൽ യിസ്രായേല്‍ദേശത്തെങ്ങുംയിസ്രായേൽദേശത്തെങ്ങും ഒരു കൊല്ലനെ കാണ്മാനില്ലായിരുന്നു; എബ്രായര്‍എബ്രായർ വാളോ കുന്തമോ തീര്‍പ്പിക്കരുതുതീർപ്പിക്കരുതു എന്നു ഫെലിസ്ത്യര്‍ഫെലിസ്ത്യർ പറഞ്ഞു.
 
{{verse|20}} യിസ്രായേല്യര്‍യിസ്രായേല്യർ തങ്ങളുടെ കൊഴു, കലപ്പ, മഴു, മണ്‍വെട്ടിമൺവെട്ടി എന്നിവ കാച്ചിപ്പാന്‍കാച്ചിപ്പാൻ ഫെലിസ്ത്യരുടെ അടുക്കല്‍അടുക്കൽ ചെല്ലേണ്ടിവന്നു.
 
{{verse|21}} എന്നാല്‍എന്നാൽ മണ്‍വെട്ടിമൺവെട്ടി, കലപ്പ, മുപ്പല്ലി, മഴു എന്നിവെക്കായും മുടിങ്കോല്‍മുടിങ്കോൽ കൂര്‍പ്പിപ്പാനുംകൂർപ്പിപ്പാനും അവര്‍ക്കുംഅവർക്കും അരം ഉണ്ടായിരുന്നു.
 
{{verse|22}} ആകയാല്‍ആകയാൽ യുദ്ധസമയത്തു ശൌലിനോടും യോനാഥാനോടും കൂടെയുള്ള ജനത്തില്‍ജനത്തിൽ ഒരുത്തന്നും വാളും കുന്തവും ഉണ്ടായിരുന്നില്ല; ശൌലിന്നും അവന്റെ മകന്‍മകൻ യോനാഥാന്നും മാത്രമേ ഉണ്ടായിരുന്നുള്ളു.
 
{{verse|23}} ഫെലിസ്ത്യരുടെ പട്ടാളമോ മിക്മാസിലെ ചുരംവരെ പുറപ്പെട്ടുവന്നു.
 
{{Navi|
Prev=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 12|
Next=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 14|
}}