"സത്യവേദപുസ്തകം/1. ശമൂവേൽ/അദ്ധ്യായം 16" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM 1 Samuel}}
{{Navi|
Prev=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 15|
Next=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 17|
}}
 
{{verse|1}} അനന്തരം യഹോവ ശമൂവേലിനോടു: യിസ്രായേലിലെ രാജസ്ഥാനത്തില്‍നിന്നുരാജസ്ഥാനത്തിൽനിന്നു ഞാന്‍ഞാൻ ശൌലിനെ തള്ളിയെന്നറിഞ്ഞിരിക്കെ നീ അവനെക്കുറിച്ചു എത്രത്തോളം ദുഃഖിക്കും? കൊമ്പില്‍കൊമ്പിൽ തൈലം നിറെച്ചു പുറപ്പെടുക; ഞാന്‍ഞാൻ നിന്നെ ബേത്ത്ളേഹെമ്യനായ യിശ്ശായിയുടെ അടുക്കല്‍അടുക്കൽ അയക്കും; അവന്റെ മക്കളില്‍മക്കളിൽ ഞാന്‍ഞാൻ ഒരു രാജാവിനെ കണ്ടിരിക്കുന്നു എന്നു കല്പിച്ചു.
 
{{verse|2}} അതിന്നു ശമൂവേല്‍ശമൂവേൽ: ഞാന്‍ഞാൻ എങ്ങനെ പോകും? ശൌല്‍ശൌൽ കേട്ടാല്‍കേട്ടാൽ എന്നെ കൊല്ലും എന്നു പറഞ്ഞു. എന്നാറെ യഹോവ: നീ ഒരു പശുക്കിടാവിനെയും കൊണ്ടുചെന്നു: ഞാന്‍ഞാൻ യഹോവേക്കു യാഗം കഴിപ്പാന്‍കഴിപ്പാൻ വന്നിരിക്കുന്നു എന്നു പറക.
 
{{verse|3}} യിശ്ശായിയെയും യാഗത്തിന്നു ക്ഷണിക്ക; നീ ചെയ്യേണ്ടതു എന്തെന്നു ഞാന്‍ഞാൻ അന്നേരം നിന്നോടു അറിയിക്കും; ഞാന്‍ഞാൻ പറഞ്ഞുതരുന്നവനെ നീ എനിക്കായിട്ടു അഭിഷേകം ചെയ്യേണം.
 
{{verse|4}} യഹോവ കല്പിച്ചതുപോലെ ശമൂവേല്‍ശമൂവേൽ ചെയ്തു, ബേത്ത്ളേഹെമില്‍ബേത്ത്ളേഹെമിൽ ചെന്നു; പട്ടണത്തിലെ മൂപ്പന്മാര്‍മൂപ്പന്മാർ അവന്റെ വരവിങ്കല്‍വരവിങ്കൽ വിറെച്ചുകൊണ്ടു അവനെ എതിരേറ്റു: നിന്റെ വരവു ശുഭം തന്നേയോ എന്നു ചോദിച്ചു.
 
{{verse|5}} അതിന്നു അവന്‍അവൻ : ശുഭം തന്നേ; ഞാന്‍ഞാൻ യഹോവേക്കു യാഗം കഴിപ്പാന്‍കഴിപ്പാൻ വന്നിരിക്കുന്നു; നിങ്ങളെ തന്നേ ശുദ്ധീകരിച്ചു എന്നോടുകൂടെ യാഗത്തിന്നു വരുവിന്‍വരുവിൻ എന്നു പറഞ്ഞു. അവന്‍അവൻ യിശ്ശായിയെയും അവന്റെ മക്കളെയും ശുദ്ധീകരിച്ചു അവരെയും യാഗത്തിന്നു ക്ഷണിച്ചു.
 
{{verse|6}} അവര്‍അവർ വന്നപ്പോള്‍വന്നപ്പോൾ അവന്‍അവൻ എലീയാബിനെ കണ്ടിട്ടു: യഹോവയുടെ മുമ്പാകെ അവന്റെ അഭിഷിക്തന്‍അഭിഷിക്തൻ ഇതാ എന്നു പറഞ്ഞു.
 
{{verse|7}} യഹോവ ശമൂവേലിനോടു: അവന്റെ മുഖമോ പൊക്കമോ നോക്കരുതു; ഞാന്‍ഞാൻ അവനെ തള്ളിയിരിക്കുന്നു. മനുഷ്യന്‍മനുഷ്യൻ നോക്കുന്നതുപോലെയല്ല; മനുഷ്യന്‍മനുഷ്യൻ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു എന്നു അരുളിച്ചെയ്തു.
 
{{verse|8}} പിന്നെ യിശ്ശായി അബീനാദാബിനെ വിളിച്ചു ശമൂവേലിന്റെ മുമ്പില്‍മുമ്പിൽ വരുത്തി; എന്നാറെ അവന്‍അവൻ : യഹോവ ഇവനെയും തിരഞ്ഞെടുത്തിട്ടില്ല എന്നു പറഞ്ഞു.
 
{{verse|9}} പിന്നെ യിശ്ശായി ശമ്മയെയും വരുത്തി. ഇവനെയും യഹോവ തിരഞ്ഞെടുത്തിട്ടില്ല എന്നു അവന്‍അവൻ പറഞ്ഞു.
 
{{verse|10}} അങ്ങനെ യിശ്ശായി ഏഴു പുത്രന്മാരെ ശമൂവേലിന്റെ മുമ്പില്‍മുമ്പിൽ വരുത്തി; എന്നാല്‍എന്നാൽ ശമൂവേല്‍ശമൂവേൽ യിശ്ശായിയോടു: യഹോവ ഇവരെ തിരഞ്ഞെടുത്തിട്ടില്ല എന്നു പറഞ്ഞു.
 
{{verse|11}} നിന്റെ പുത്രന്മാര്‍പുത്രന്മാർ എല്ലാവരുമായോ എന്നു ശമൂവേല്‍ശമൂവേൽ ചോദിച്ചതിന്നു അവന്‍അവൻ : ഇനി, ഉള്ളതില്‍ഉള്ളതിൽ ഇളയവന്‍ഇളയവൻ ഉണ്ടു; അവന്‍അവൻ ആടുകളെ മേയ്ക്കയാകുന്നു എന്നു പറഞ്ഞു. ശമൂവേല്‍ശമൂവേൽ യിശ്ശായിയോടു: ആളയച്ചു അവനെ വരുത്തുക; അവന്‍അവൻ വന്നിട്ടല്ലാതെ നാം പന്തിക്കിരിക്കയില്ല എന്നു പറഞ്ഞു.
 
{{verse|12}} ഉടനെ അവന്‍അവൻ ആളയച്ചു അവനെ വരുത്തി; എന്നാല്‍എന്നാൽ അവന്‍അവൻ പവിഴനിറമുള്ളവനും സുനേത്രനും കോമളരൂപിയും ആയിരുന്നു. അപ്പോള്‍അപ്പോൾ യഹോവ: എഴുന്നേറ്റു ഇവനെ അഭിഷേകം ചെയ്ക; ഇവന്‍ഇവൻ തന്നേ ആകുന്നു എന്നു കല്പിച്ചു.
 
{{verse|13}} അങ്ങനെ ശമൂവേല്‍ശമൂവേൽ തൈലക്കൊമ്പു എടുത്തു അവന്റെ സഹോദരന്മാരുടെ നടുവില്‍നടുവിൽ വെച്ചു അവനെ അഭിഷേകം ചെയ്തു; യഹോവയുടെ ആത്മാവു അന്നുമുതല്‍അന്നുമുതൽ ദാവീദിന്മേല്‍ദാവീദിന്മേൽ വന്നു. ശമൂവേല്‍ശമൂവേൽ എഴുന്നേറ്റു രാമയിലേക്കു പോയി.
 
{{verse|14}} എന്നാല്‍എന്നാൽ യഹോവയുടെ ആത്മാവു ശൌലിനെ വിട്ടുമാറി; യഹോവ അയച്ച ഒരു ദൂരാത്മാവു അവനെ ബാധിച്ചു.
 
{{verse|15}} അപ്പോള്‍അപ്പോൾ ശൌലിന്റെ ഭൃത്യന്മാര്‍ഭൃത്യന്മാർ അവനോടു: ദൈവം അയച്ച ഒരു ദൂരാത്മാവു നിന്നെ ബാധിക്കുന്നുവല്ലോ.
 
{{verse|16}} ആകയാല്‍ആകയാൽ കിന്നരവായനയില്‍കിന്നരവായനയിൽ നിപുണനായ ഒരുത്തനെ അന്വേഷിപ്പാന്‍അന്വേഷിപ്പാൻ തിരുമനസ്സുകൊണ്ടു അടിയങ്ങള്‍ക്കുഅടിയങ്ങൾക്കു കല്പന തരേണം; എന്നാല്‍എന്നാൽ ദൈവത്തിങ്കല്‍ദൈവത്തിങ്കൽ നിന്നു ദുരാത്മാവു തിരുമേനിമേല്‍തിരുമേനിമേൽ വരുമ്പോള്‍വരുമ്പോൾ അവന്‍അവൻ കൈകൊണ്ടു വായിക്കയും തിരുമേനിക്കു ഭേദം വരികയും ചെയ്യും എന്നു പറഞ്ഞു.
 
{{verse|17}} ശൌല്‍ശൌൽ തന്റെ ഭൃത്യന്മാരോടു: കിന്നരവായനയില്‍കിന്നരവായനയിൽ നിപുണനായ ഒരുത്തനെ അന്വേഷിച്ചുകൊണ്ടുവരുവിന്‍അന്വേഷിച്ചുകൊണ്ടുവരുവിൻ എന്നു കല്പിച്ചു.
 
{{verse|18}} ബാല്യക്കാരില്‍ബാല്യക്കാരിൽ ഒരുത്തന്‍ഒരുത്തൻ : ബേത്ത്ളേഹെമ്യനായ യിശ്ശായിയുടെ ഒരു മകനെ ഞാന്‍ഞാൻ കണ്ടിട്ടുണ്ടു; അവന്‍അവൻ കിന്നരവായനയില്‍കിന്നരവായനയിൽ നിപുണനും പരാക്രമശാലിയും യോദ്ധാവും വാക്ചാതുര്യമുള്ളവനും കോമളനും ആകുന്നു; യഹോവയും അവനോടുകൂടെ ഉണ്ടു എന്നു പറഞ്ഞു.
 
{{verse|19}} എന്നാറെ ശൌല്‍ശൌൽ യിശ്ശായിയുടെ അടുക്കല്‍അടുക്കൽ ദൂതന്മാരെ അയച്ചു: ആടുകളോടു കൂടെ ഇരിക്കുന്ന നിന്റെ മകന്‍മകൻ ദാവീദിനെ എന്റെ അടുക്കല്‍അടുക്കൽ അയക്കേണം എന്നു പറയിച്ചു.
 
{{verse|20}} യിശ്ശായി ഒരു കഴുതയെ വരുത്തി, അതിന്റെ പുറത്തു അപ്പം, ഒരു തുരുത്തി വീഞ്ഞു, ഒരു കോലാട്ടിന്‍കോലാട്ടിൻ കുട്ടി എന്നിവ കയറ്റി തന്റെ മകന്‍മകൻ ദാവീദ്വശം ശൌലിന്നു കൊടുത്തയച്ചു.
 
{{verse|21}} ദാവീദ് ശൌലിന്റെ അടുക്കല്‍അടുക്കൽ ചെന്നു അവന്റെ മുമ്പാകെ നിന്നു; അവന്നു അവനോടു വളരെ സ്നേഹമായി; അവന്‍അവൻ അവന്റെ ആയുധവാഹകനായ്തീര്‍ന്നുആയുധവാഹകനായ്തീർന്നു.
 
{{verse|22}} ആകയാല്‍ആകയാൽ ശൌല്‍ശൌൽ യിശ്ശായിയുടെ അടുക്കല്‍അടുക്കൽ ആളയച്ചു: ദാവീദിനോടു എനിക്കു ഇഷ്ടം തോന്നിയിരിക്കകൊണ്ടു അവന്‍അവൻ എന്റെ അടുക്കല്‍അടുക്കൽ താമസിക്കട്ടെ എന്നു പറയിച്ചു.
 
{{verse|23}} ദൈവത്തിന്റെ പക്കല്‍നിന്നുപക്കൽനിന്നു ദുരാത്മാവു ശൌലിന്മേല്‍ശൌലിന്മേൽ വരുമ്പോള്‍വരുമ്പോൾ ദാവീദ് കിന്നരം എടുത്തു വായിക്കും; ശൌലിന്നു ആശ്വാസവും സുഖവും ഉണ്ടാകും; ദുരാത്മാവു അവനെ വിട്ടുമാറും.
 
{{Navi|
Prev=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 15|
Next=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 17|
}}