"സത്യവേദപുസ്തകം/2. ദിനവൃത്താന്തം/അദ്ധ്യായം 12" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2. ദിനവൃത്താന്തം/അദ്ധ്യായം 12
 
(ചെ.) പുതിയ ചിൽ ...
 
വരി 6:
{{SVPM Old Testament}}
 
{{verse|1}} എന്നാല്‍എന്നാൽ രെഹബെയാമിന്റെ രാജത്വം ഉറെച്ചു അവന്‍അവൻ ബലം പ്രാപിച്ചശേഷം അവനും അവനോടുകൂടെ എല്ലായിസ്രായേലും യഹോവയുടെ ന്യായപ്രമാണം ഉപേക്ഷിച്ചു.
 
{{verse|2}} അവര്‍അവർ യഹോവയോടു ദ്രോഹംചെയ്കകൊണ്ടു രെഹബെയാംരാജാവിന്റെ അഞ്ചാം ആണ്ടില്‍ആണ്ടിൽ
 
{{verse|3}} മിസ്രയീംരാജാവായ ശീശക്‍ശീശൿ ആയിരത്തിരുനൂറു രഥങ്ങളോടും അറുപതിനായിരം കുതിരച്ചേവകരോടും കൂടെ യെരൂശലേമിന്റെ നേരെ വന്നു; അവനോടുകൂടെ മിസ്രയീമില്‍നിന്നുമിസ്രയീമിൽനിന്നു വന്നിരുന്ന ലൂബ്യര്‍ലൂബ്യർ, സൂക്യര്‍സൂക്യർ, കൂശ്യര്‍കൂശ്യർ, എന്നിങ്ങനെയുള്ള പടജ്ജനം അസംഖ്യമായിരുന്നു.
 
{{verse|4}} അവന്‍അവൻ യെഹൂദയോടു ചേര്‍ന്നചേർന്ന ഉറപ്പുള്ള പട്ടണങ്ങളെ പിടിച്ചു, യെരൂശലേംവരെയും വന്നു.
 
{{verse|5}} അപ്പോള്‍അപ്പോൾ ശെമയ്യാപ്രവാചകന്‍ശെമയ്യാപ്രവാചകൻ രെഹബെയാമിന്റെയും ശീശക്‍ശീശൿ നിമിത്തം യെരൂശലേമില്‍യെരൂശലേമിൽ കൂടിയിരുന്ന യെഹൂദാപ്രഭുക്കന്മാരുടെയും അടുക്കല്‍അടുക്കൽ വന്നു അവരോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍നിങ്ങൾ എന്നെ ഉപേക്ഷിച്ചതുകൊണ്ടു ഞാനും നിങ്ങളെ ശീശക്കിന്റെ കയ്യില്‍കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.
 
{{verse|6}} അതിന്നു യിസ്രായേല്‍യിസ്രായേൽ പ്രഭുക്കന്മാരും രാജാവും തങ്ങളെത്തന്നേ താഴ്ത്തി: യഹോവ നീതിമാന്‍നീതിമാൻ ആകുന്നു എന്നു പറഞ്ഞു.
 
{{verse|7}} അവര്‍അവർ തങ്ങളെത്തന്നേ താഴ്ത്തി എന്നു യഹോവ കണ്ടപ്പോള്‍കണ്ടപ്പോൾ യഹോവയുടെ അരുളപ്പാടു ശെമയ്യാവിന്നു ഉണ്ടായതു എന്തെന്നാല്‍എന്തെന്നാൽ: അവര്‍അവർ തങ്ങളെത്തന്നേ താഴ്ത്തിയിരിക്കയാല്‍താഴ്ത്തിയിരിക്കയാൽ ഞാന്‍ഞാൻ അവരെ നശിപ്പിക്കാതെ അവര്‍ക്കുംഅവർക്കും ഒരുവിധം രക്ഷ നലകും; എന്റെ കോപം ശീശക്‍ശീശൿ മുഖാന്തരം യെരൂശലേമിന്മേല്‍യെരൂശലേമിന്മേൽ ചൊരികയുമില്ല.
 
{{verse|8}} എങ്കിലും അവര്‍അവർ എന്റെ സേവയും അന്യദേശങ്ങളിലെ രാജത്വത്തിന്റെ സേവയും തിരിച്ചറിയേണ്ടതിന്നു അവര്‍അവർ അവന്നു അധീനന്മാരായ്തീരും.
 
{{verse|9}} ഇങ്ങനെ മിസ്രയീംരാജാവായ ശീശക്‍ശീശൿ യെരൂശലേമിന്റെ നേരെ വന്നു യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജധാനിയിലെ ഭണ്ഡാരവും അപഹരിച്ചു ആസകലം എടുത്തുകൊണ്ടുപോയി; ശലോമോന്‍ശലോമോൻ ഉണ്ടാക്കിയ പൊന്‍പൊൻ പരിചകളും അവന്‍അവൻ എടുത്തുകൊണ്ടുപോയി.
 
{{verse|10}} അവേക്കു പകരം രെഹബെയാംരാജാവു താമ്രംകൊണ്ടു പരിചകള്‍പരിചകൾ ഉണ്ടാക്കി രാജധാനിയുടെ വാതില്‍വാതിൽ കാക്കുന്ന അകമ്പടിനായകന്മാരുടെ കയ്യില്‍കയ്യിൽ ഏല്പിച്ചു.
 
{{verse|11}} രാജാവു യഹോവയുടെ ആലയത്തിലേക്കു ചെല്ലുമ്പോള്‍ചെല്ലുമ്പോൾ അകമ്പടികള്‍അകമ്പടികൾ അവയെ കൊണ്ടുവന്നു പിടിക്കയും പിന്നെ അകമ്പടികളുടെ അറയില്‍അറയിൽ കൊണ്ടുപോയി വെക്കുകയും ചെയ്യും.
 
{{verse|12}} അവന്‍അവൻ തന്നെത്താന്‍തന്നെത്താൻ താഴ്ത്തിയപ്പോള്‍താഴ്ത്തിയപ്പോൾ യഹോവയുടെ കോപം അവനെ മുഴുവനായി നശിപ്പിക്കാതെ വിട്ടുമാറി; യെഹൂദയില്‍യെഹൂദയിൽ ഏതാനും നന്മ ഉണ്ടായിരുന്നു.
 
{{verse|13}} ഇങ്ങനെ രെഹബെയാംരാജാവു യെരൂശലേമില്‍യെരൂശലേമിൽ തന്നെത്താന്‍തന്നെത്താൻ ബലപ്പെടുത്തി വാണു. വാഴ്ച തുടങ്ങിയപ്പോള്‍തുടങ്ങിയപ്പോൾ രെഹബെയാമിന്നു നാല്പത്തൊന്നു വയസ്സായിരുന്നു; യഹോവ തന്റെ നാമം സ്ഥാപിക്കേണ്ടതിന്നു യിസ്രായേലിന്റെ സകലഗോത്രങ്ങളില്‍നിന്നുംസകലഗോത്രങ്ങളിൽനിന്നും തിരഞ്ഞെടുത്ത നഗരമായ യെരൂശലേമില്‍യെരൂശലേമിൽ അവന്‍അവൻ പതിനേഴു സംവത്സരം വാണു. അവന്റെ അമ്മെക്കു നയമാ എന്നു പേര്‍പേർ. അവള്‍അവൾ അമ്മോന്യസ്ത്രീ ആയിരുന്നു.
 
{{verse|14}} യഹോവയെ അന്വേഷിക്കേണ്ടതിന്നു മനസ്സു വെക്കാഞ്ഞതിനാല്‍വെക്കാഞ്ഞതിനാൽ അവന്‍അവൻ ദോഷം ചെയ്തു.
 
{{verse|15}} രെഹബെയാമിന്റെ വൃത്താന്തങ്ങള്‍വൃത്താന്തങ്ങൾ ആദ്യാവസാനം ശെമയ്യാപ്രവാചകന്റെയും ഇദ്ദോദര്‍ശകന്റെയുംഇദ്ദോദർശകന്റെയും വൃത്താന്തങ്ങളില്‍വൃത്താന്തങ്ങളിൽ വംശാവലിയായി എഴുതിയിരിക്കുന്നുവല്ലോ; രെഹബെയാമിന്നും യൊരോബെയാമിന്നും തമ്മില്‍തമ്മിൽ എല്ലാകാലത്തും യുദ്ധം ഉണ്ടായിരുന്നു.
 
{{verse|16}} രെഹബെയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്ര പ്രാപിച്ചു; ദാവീദിന്റെ നഗരത്തില്‍നഗരത്തിൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ അബീയാവു അവന്നു പകരം രാജാവായി.