"സത്യവേദപുസ്തകം/2. രാജാക്കന്മാർ/അദ്ധ്യായം 14" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2. രാജാക്കന്മാര്‍/അദ്ധ്യായം 14
 
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{SVPM 2 Kings}}
{{Navi|
Prev=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 13|
Next=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 15|
}}
{{SVPM Old Testament}}
 
{{verse|1}} യിസ്രായേല്‍രാജാവായയിസ്രായേൽരാജാവായ യെഹോവാഹാസിന്റെ മകനായ യോവാശിന്റെ രണ്ടാം ആണ്ടില്‍ആണ്ടിൽ യെഹൂദാരാജാവായ യോവാശിന്റെ മകന്‍മകൻ അമസ്യാവു രാജാവായി.
 
{{verse|2}} അവന്‍അവൻ വാഴ്ചതുടങ്ങിയപ്പോള്‍വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവന്‍അവൻ യെരൂശലേമില്‍യെരൂശലേമിൽ ഇരുപത്തൊമ്പതു സംവത്സരം വാണു. യെരൂശലേംകാരത്തിയായ അവന്റെ അമ്മെക്കു യെഹോവദ്ദാന്‍യെഹോവദ്ദാൻ എന്നു പേര്‍പേർ.
 
{{verse|3}} അവന്‍അവൻ യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു. തന്റെ പിതാവായ ദാവീദ് എന്നപോലെ അല്ലതാനും; തന്റെ അപ്പനായ യോവാശ് ചെയ്തതു പോലെ ഒക്കെയും അവന്‍അവൻ ചെയ്തു.
 
{{verse|4}} എങ്കിലും പൂജാഗിരികള്‍ക്കുപൂജാഗിരികൾക്കു നീക്കംവന്നില്ല; ജനം പൂജാഗിരികളില്‍പൂജാഗിരികളിൽ യാഗംകഴിച്ചും ധൂപം കാട്ടിയും പോന്നു.
 
{{verse|5}} രാജത്വം അവന്നു സ്ഥിരമായപ്പോള്‍സ്ഥിരമായപ്പോൾ തന്റെ അപ്പനായ രാജാവിനെ കൊന്ന ഭൃത്യന്മാരെ അവന്‍അവൻ കൊന്നുകളഞ്ഞു.
 
{{verse|6}} എന്നാല്‍എന്നാൽ പുത്രന്മാര്‍ക്കുംപുത്രന്മാർക്കും പകരം പിതാക്കന്മാരും പിതാക്കന്മാര്‍ക്കുംപിതാക്കന്മാർക്കും പകരം പുത്രന്മാരും മരണശിക്ഷ അനുഭവിക്കരുതു; താന്താന്റെ പാപത്തിന്നു താന്താന്‍താന്താൻ മരണശിക്ഷ അനുഭവിക്കേണം എന്നു യഹോവ കല്പിച്ചതായി മോശെയുടെ ന്യായപ്രമാണപുസ്തകത്തില്‍ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതു അനുസരിച്ചു അവന്‍അവൻ ആ കുലപാതകന്മാരുടെ മക്കളെ കൊല്ലാതിരുന്നു.
 
{{verse|7}} അവന്‍അവൻ ഉപ്പുതാഴ്വരയില്‍വെച്ചുഉപ്പുതാഴ്വരയിൽവെച്ചു എദോമ്യരില്‍എദോമ്യരിൽ പതിനായിരം പേരെ കൊന്നു, സേലയെ യുദ്ധംചെയ്തു പിടിച്ചു അതിന്നു യൊക്തെയേല്‍യൊക്തെയേൽ എന്നു പേര്‍പേർ വിളിച്ചു; അതു ഇന്നുവരെയും പറഞ്ഞുവരുന്നു.
 
{{verse|8}} ആ കാലത്തു അമസ്യാവു യേഹൂവിന്റെ മകനായ യെഹോവാഹാസിന്റെ മകന്‍മകൻ യെഹോവാശ് എന്ന യിസ്രായേല്‍രാജാവിന്റെയിസ്രായേൽരാജാവിന്റെ അടുക്കല്‍അടുക്കൽ ദൂതന്മാരെ അയച്ചു: വരിക, നാം തമ്മില്‍തമ്മിൽ ഒന്നു നോക്കുക എന്നു പറയിച്ചു.
 
{{verse|9}} അതിന്നു യിസ്രായേല്‍രാജാവായയിസ്രായേൽരാജാവായ യെഹോവാശ് യെഹൂദാരാജാവായ അമസ്യാവിന്നു മറുപടി പറഞ്ഞയച്ചതു: ലെബാനോനിലെ മുള്‍പ്പടര്‍പ്പുമുൾപ്പടർപ്പു ലെബാനോനിലെ ദേവദാരുവോടു: നിന്റെ മകളെ എന്റെ മകന്നു ഭാര്യയായി തരിക എന്നു ആളയച്ചു പറയിച്ചു; എന്നാല്‍എന്നാൽ ലെബാനോനിലെ ഒരു കാട്ടുമൃഗം കടന്നുപോകയില്‍കടന്നുപോകയിൽ മുള്‍പ്പടര്‍പ്പിനെമുൾപ്പടർപ്പിനെ ചവിട്ടിക്കളഞ്ഞു.
 
{{verse|10}} എദോമ്യരെ തോല്പിച്ചതുകൊണ്ടു നീ നിഗളിച്ചിരിക്കുന്നു; പ്രശംസിച്ചുകൊണ്ടു നിന്റെ വീട്ടില്‍വീട്ടിൽ ഇരുന്നുകൊള്‍കഇരുന്നുകൊൾക; നീയും നിന്നോടുകൂടെ യെഹൂദയും വീഴുവാന്‍വീഴുവാൻ തക്കവണ്ണം അനര്‍ത്ഥത്തില്‍അനർത്ഥത്തിൽ ചെന്നു ചാടുന്നതു എന്തിന്നു? എന്നാല്‍എന്നാൽ അമസ്യാവു കേട്ടില്ല.
 
{{verse|11}} ആകയാല്‍ആകയാൽ യിസ്രായേല്‍യിസ്രായേൽ രാജാവായ യെഹോവാശ് പുറപ്പെട്ടുചെന്നു, യെഹൂദെക്കുള്ള ബേത്ത്-ശേമെശില്‍വെച്ചുശേമെശിൽവെച്ചു അവനും യെഹൂദാരാജാവായ അമസ്യാവും തമ്മില്‍തമ്മിൽ നേരിട്ടു.
 
{{verse|12}} യെഹൂദാ യിസ്രായേലിനോടു തോറ്റു ഔരോരുത്തന്‍ഔരോരുത്തൻ താന്താന്റെ കൂടാരത്തിലേക്കു ഔടിപ്പോയി.
 
{{verse|13}} അഹസ്യാവിന്റെ മകനായ യെഹോവാശിന്റെ മകന്‍മകൻ അമസ്യാവു എന്ന യെഹൂദാരാജാവിനെ യിസ്രായേല്‍രാജാവായയിസ്രായേൽരാജാവായ യെഹോവാശ് ബേത്ത്-ശേമെശില്‍വെച്ചുശേമെശിൽവെച്ചു പിടിച്ചിട്ടു യെരൂശലേമിലേക്കു വന്നു, യെരൂശലേമിന്റെ മതില്‍മതിൽ എഫ്രയീംപടിവാതില്‍മുതല്‍എഫ്രയീംപടിവാതിൽമുതൽ കോണ്‍പടിവാതില്‍വരെകോൺപടിവാതിൽവരെ നാനൂറു മുഴം ഇടിച്ചുകളഞ്ഞു.
 
{{verse|14}} അവന്‍അവൻ യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും കണ്ട പൊന്നും വെള്ളിയുമൊക്കെയും സകലഉപകരങ്ങളും എടുത്തു ജാമ്യക്കാരെയും പിടിച്ചുകൊണ്ടു ശമര്‍യ്യയിലേക്കുശമർയ്യയിലേക്കു മടങ്ങിപ്പോയി.
 
{{verse|15}} യെഹോവാശ് ചെയ്ത മറ്റുള്ള വൃത്താന്തങ്ങളും അവന്റെ പരാക്രമപ്രവൃത്തികളും അവന്‍അവൻ യെഹൂദാരാജാവായ അമസ്യാവോടു യുദ്ധംചെയ്തതും യിസ്രായേല്‍രാജാക്കന്മാരുടെയിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
 
{{verse|16}} പിന്നെ യെഹോവാശ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു. അവനെ ശമര്‍യ്യയില്‍ശമർയ്യയിൽ യിസ്രായേല്‍രാജാക്കന്മാരുടെയിസ്രായേൽരാജാക്കന്മാരുടെ അടുക്കല്‍അടുക്കൽ അടക്കംചെയ്തു; അവന്റെ മകനായ യൊരോബെയാം അവന്നു പകരം രാജാവായി.
 
{{verse|17}} യിസ്രായേല്‍രാജാവായയിസ്രായേൽരാജാവായ യെഹോവാഹാസിന്റെ മകനായ യെഹോവാശിന്റെ മരണശേഷം യെഹൂദാരാജാവായ യോവാശിന്റെ മകന്‍മകൻ അമസ്യാവു പതിനഞ്ചു സംവത്സരം ജീവിച്ചിരുന്നു.
 
{{verse|18}} അമസ്യാവിന്റെ മറ്റുള്ള വൃത്താന്തങ്ങള്‍വൃത്താന്തങ്ങൾ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
 
{{verse|19}} യെരൂശലേമില്‍യെരൂശലേമിൽ അവന്നു വിരോധമായി ഒരു കൂട്ടുകെട്ടുണ്ടായിട്ടു അവന്‍അവൻ ലാഖീശിലേക്കു ഔടിപ്പോയി; എന്നാല്‍എന്നാൽ അവര്‍അവർ അവന്റെ പിന്നാലെ ലാഖീശിലേക്കു ആളയച്ചു അവിടെവെച്ചു അവനെ കൊന്നുകളഞ്ഞു.
 
{{verse|20}} അവനെ കുതിരപ്പുറത്തുവെച്ചു കൊണ്ടുവന്നു യെരൂശലേമില്‍യെരൂശലേമിൽ ദാവീദിന്റെ നഗരത്തില്‍നഗരത്തിൽ തന്റെ പിതാക്കന്മാരുടെ അടുക്കല്‍അടുക്കൽ അടക്കം ചെയ്തു.
 
{{verse|21}} യെഹൂദാജനമൊക്കെയും പതിനാറു വയസ്സു പ്രായമുള്ള അസര്‍യ്യാവെഅസർയ്യാവെ കൊണ്ടുവന്നു അവന്റെ അപ്പനായ അമസ്യാവിന്നു പകരം രാജാവാക്കി.
 
{{verse|22}} രാജാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം ഏലത്ത് പണിതതും അതിനെ യെഹൂദെക്കു വീണ്ടുകൊണ്ടതും ഇവന്‍ഇവൻ തന്നേ.
 
{{verse|23}} യെഹൂദാരാജാവായ യോവാശിന്റെ മകന്‍മകൻ അമസ്യാവിന്റെ പതിനഞ്ചാം ആണ്ടില്‍ആണ്ടിൽ യിസ്രായേല്‍രാജാവായയിസ്രായേൽരാജാവായ യോവാശിന്റെ മകന്‍മകൻ യൊരോബെയാം രാജാവായി ശമര്‍യ്യയില്‍ശമർയ്യയിൽ നാല്പത്തൊന്നു സംവത്സരം വാണു.
 
{{verse|24}} അവന്‍അവൻ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു, യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളൊന്നും വിട്ടുമാറിയില്ല.
 
{{verse|25}} ഗത്ത്-ഹേഫര്‍കാരനായഹേഫർകാരനായ അമിത്ഥായിയുടെ മകനായ യോനാപ്രവാചകന്‍യോനാപ്രവാചകൻ എന്ന തന്റെ ദാസന്‍ദാസൻ മുഖാന്തരം യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്ത വചനപ്രകാരം അവന്‍അവൻ ഹമാത്തിന്റെ അതിര്‍മുതല്‍അതിർമുതൽ അരാബയിലെ കടല്‍വരെകടൽവരെ യിസ്രായേലിന്റെ ദേശത്തെ വീണ്ടും സ്വാധീനമാക്കി.
 
{{verse|26}} യിസ്രായേലിന്റെ കഷ്ടത എത്രയും കഠിനം, സ്വതന്ത്രനോ അസ്വതന്ത്രനോ ഇല്ല, യിസ്രായേലിന്നു സഹായം ചെയ്യുന്നവനുമില്ല എന്നു യഹോവ കണ്ടിട്ടു,
 
{{verse|27}} യിസ്രായേലിന്റെ പേര്‍പേർ ആകാശത്തിന്‍ആകാശത്തിൻ കീഴില്‍നിന്നുകീഴിൽനിന്നു മായിച്ചുകളയും എന്നു യഹോവ അരുളിച്ചെയ്യാതെ യോവാശിന്റെ മകനായ യൊരോബെയാംമുഖാന്തരം അവരെ രക്ഷിച്ചു.
 
{{verse|28}} യൊരോബെയാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍അവൻ ചെയ്തതൊക്കെയും അവന്‍അവൻ യുദ്ധംചെയ്തതും യെഹൂദെക്കു ഉണ്ടായിരുന്ന ദമ്മേശെക്കും ഹമാത്തും യിസ്രായേലിന്നു വീണ്ടുകൊണ്ടതില്‍വീണ്ടുകൊണ്ടതിൽ അവന്‍അവൻ കാണിച്ച പരാക്രമവും യിസ്രായേല്‍രാജാക്കന്മാരുടെയിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
 
{{verse|29}} യൊരോബെയാം യിസ്രായേല്‍രാജാക്കന്മാരായയിസ്രായേൽരാജാക്കന്മാരായ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ സെഖര്‍യ്യാവുസെഖർയ്യാവു അവന്നു പകരം രാജാവായി.
 
 
{{Navi|
Prev=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 13|
Next=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 15|
}}