"സത്യവേദപുസ്തകം/2. രാജാക്കന്മാർ/അദ്ധ്യായം 3" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2. രാജാക്കന്മാര്‍/അദ്ധ്യായം 3
 
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{SVPM 2 Kings}}
{{Navi|
Prev=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 2|
Next=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 4|
}}
{{SVPM Old Testament}}
 
{{verse|1}} യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പതിനെട്ടാം ആണ്ടില്‍ആണ്ടിൽ ആഹാബിന്റെ മകനായ യെഹോരാം ശമര്‍യ്യയില്‍ശമർയ്യയിൽ യിസ്രായേലിന്നു രാജാവായി; അവന്‍അവൻ പന്ത്രണ്ടു സംവത്സരം വാണു.
 
{{verse|2}} അവന്‍അവൻ യഹോവേക്കു അനിഷ്ടമായതു ചെയ്തു; തന്റെ അപ്പനെയും അമ്മയേയും പോലെ അല്ലതാനും; തന്റെ അപ്പന്‍അപ്പൻ ഉണ്ടാക്കിയ ബാല്‍വിഗ്രഹംബാൽവിഗ്രഹം അവന്‍അവൻ നീക്കിക്കളഞ്ഞു.
 
{{verse|3}} എന്നാലും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ അവന്‍അവൻ വിട്ടുമാറാതെ മുറുകെ പിടിച്ചു.
 
{{verse|4}} മോവാബ് രാജാവായ മേശെക്കു അനവധി ആടുണ്ടായിരുന്നു; അവന്‍അവൻ യിസ്രായേല്‍രാജാവിന്നുയിസ്രായേൽരാജാവിന്നു ഒരു ലക്ഷം കുഞ്ഞാടുകളുടെയും ഒരു ലക്ഷം ആട്ടുകൊറ്റന്മാരുടെയും രോമം കൊടുത്തുവന്നു.
 
{{verse|5}} എന്നാല്‍എന്നാൽ ആഹാബ് മരിച്ചശേഷം മോവാബ് രാജാവു യിസ്രായേല്‍രാജാവിനോടുയിസ്രായേൽരാജാവിനോടു മത്സരിച്ചു.
 
{{verse|6}} ആ കാലത്തു യെഹോരാം രാജാവു ശമര്‍യ്യയില്‍നിന്നുശമർയ്യയിൽനിന്നു പുറപ്പെട്ടു യിസ്രായേലിനെ ഒക്കെയും എണ്ണിനോക്കി.
 
{{verse|7}} പിന്നെ അവന്‍അവൻ : മോവാബ്രാജാവു എന്നോടു മത്സരിച്ചിരിക്കുന്നു; മോവാബ്യരോടു യുദ്ധത്തിന്നു നീ കൂടെ പോരുമോ എന്നു യെഹൂദാരാജാവായ യെഹോശാഫാത്തിനോടു ആളയച്ചു ചോദിപ്പിച്ചു. അതിന്നു അവന്‍അവൻ : ഞാന്‍ഞാൻ പോരാം; നീയും ഞാനും എന്റെ ജനവും നിന്റെ ജനവും എന്റെ കുതിരകളും നിന്റെ കുതിരകളും ഒരുപോലെയല്ലോ എന്നു പറഞ്ഞു.
 
{{verse|8}} നാം ഏതു വഴിയായി പോകേണം എന്നു അവന്‍അവൻ ചോദിച്ചതിന്നു: എദോംമരുഭൂമിവഴിയായി തന്നേ എന്നു അവന്‍അവൻ പറഞ്ഞു.
 
{{verse|9}} അങ്ങനെ യിസ്രായേല്‍രാജാവുയിസ്രായേൽരാജാവു യെഹൂദാരാജാവും എദോംരാജാവുമായി പുറപ്പെട്ടു; അവര്‍അവർ ഏഴു ദിവസത്തെ വഴി ചുറ്റിനടന്നശേഷം അവരോടുകൂടെയുള്ള സൈന്യത്തിന്നും മൃഗങ്ങള്‍ക്കുംമൃഗങ്ങൾക്കും വെള്ളം കിട്ടാതെയായി.
 
{{verse|10}} അപ്പോള്‍അപ്പോൾ യിസ്രായേല്‍രാജാവുയിസ്രായേൽരാജാവു: അയ്യോ, ഈ മൂന്നു രാജാക്കന്മാരെയും യഹോവ വിളിച്ചുവരുത്തിയതു അവരെ മോവാബ്യരുടെ കയ്യില്‍കയ്യിൽ ഏല്പിക്കേണ്ടതിന്നോ എന്നു പറഞ്ഞു.
 
{{verse|11}} എന്നാല്‍എന്നാൽ യഹോശാഫാത്ത്: നാം യഹോവയോടു അരുളപ്പാടു ചോദിക്കേണ്ടതിന്നു ഇവിടെ യഹോവയുടെ പ്രവാചകന്‍പ്രവാചകൻ ആരുമില്ലയോ എന്നു ചോദിച്ചതിന്നു യിസ്രായേല്‍യിസ്രായേൽ രാജാവിന്റെ ഭൃത്യന്മാരില്‍ഭൃത്യന്മാരിൽ ഒരുത്തന്‍ഒരുത്തൻ : ഏലീയാവിന്റെ കൈകൂ വെള്ളം ഒഴിച്ച ശാഫാത്തിന്റെ മകന്‍മകൻ എലീശാ ഇവിടെ ഉണ്ടു എന്നു പറഞ്ഞു.
 
{{verse|12}} അവന്റെ പക്കല്‍പക്കൽ യഹോവയുടെ അരുളപ്പാടു ഉണ്ടു എന്നു യെഹോശാഫാത്ത് പറഞ്ഞു. അങ്ങനെ യിസ്രായേല്‍രാജാവുംയിസ്രായേൽരാജാവും യെഹോശാഫാത്തും എദോംരാജാവും കൂടെ അവന്റെ അടുക്കല്‍അടുക്കൽ ചെന്നു.
 
{{verse|13}} എലീശാ യിസ്രായേല്‍യിസ്രായേൽ രാജാവിനോടു: എനിക്കും നിനക്കും തമ്മില്‍തമ്മിൽ എന്തു? നീ നിന്റെ അപ്പന്റെ പ്രവാചകന്മാരുടെ അടുക്കലും നിന്റെ അമ്മയുടെ പ്രവാചകന്മാരുടെ അടുക്കലും ചെല്ലുക എന്നു പറഞ്ഞു. അതിന്നു യിസ്രായേല്‍രാജാവുയിസ്രായേൽരാജാവു അവനോടു: അങ്ങനെയല്ല; ഈ മൂന്നു രാജാക്കന്മാരെയും മോവാബ്യരുടെ കയ്യില്‍കയ്യിൽ ഏല്പിക്കേണ്ടതിന്നു യഹോവ അവരെ വിളിച്ചുവരുത്തിയിരിക്കുന്നു.
 
{{verse|14}} അതിന്നു എലീശാ: ഞാന്‍ഞാൻ സേവിച്ചുനിലക്കുന്ന സൈന്യങ്ങളുടെ യഹോവയാണ, യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ മുഖം ഞാന്‍ഞാൻ ആദരിച്ചില്ല എങ്കില്‍എങ്കിൽ ഞാന്‍ഞാൻ നിന്നെ നോക്കുകയോ കടാക്ഷിക്കയോ ഇല്ലായിരുന്നു;
 
{{verse|15}} എന്നാല്‍എന്നാൽ ഇപ്പോള്‍ഇപ്പോൾ ഒരു വീണക്കാരനെ എന്റെ അടുക്കല്‍അടുക്കൽ കൊണ്ടുവരുവിന്‍കൊണ്ടുവരുവിൻ എന്നു പറഞ്ഞു. വീണക്കാരന്‍വീണക്കാരൻ വായിക്കുമ്പോള്‍വായിക്കുമ്പോൾ യഹോവയുടെ കൈ അവന്റെമേല്‍അവന്റെമേൽ വന്നു.
 
{{verse|16}} അവന്‍അവൻ പറഞ്ഞതു എന്തെന്നാല്‍എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ താഴ്വരയില്‍താഴ്വരയിൽ അനേകം കുഴികള്‍കുഴികൾ വെട്ടുവിന്‍വെട്ടുവിൻ .
 
{{verse|17}} നിങ്ങള്‍നിങ്ങൾ കാറ്റു കാണുകയില്ല, മഴയും കാണുകയില്ല; എന്നാല്‍എന്നാൽ നിങ്ങളും നിങ്ങളുടെ ആടുമാടുകളും നിങ്ങളുടെ മൃഗവാഹനങ്ങളും കുടിക്കത്തക്കവണ്ണം ഈ താഴ്വര വെള്ളംകൊണ്ടു നിറയും.
 
{{verse|18}} ഇതു പോരാ എന്നു യഹോവേക്കു തോന്നീട്ടു അവന്‍അവൻ മോവാബ്യരെയും നിങ്ങളുടെ കയ്യില്‍കയ്യിൽ ഏല്പിച്ചുതരും.
 
{{verse|19}} നിങ്ങള്‍നിങ്ങൾ ഉറപ്പുള്ള പട്ടണങ്ങളും ശ്രേഷ്ഠനഗരങ്ങളുമെല്ലാം ജയിച്ചടക്കുകയും നല്ലവൃക്ഷങ്ങളെല്ലാം മുറിക്കയും നീരുറവുകളെല്ലാം അടെച്ചുകളകയും നല്ല നിലങ്ങളെല്ലാം കല്ലുവാരിയിട്ടു ചീത്തയാക്കുകയും ചെയ്യും.
 
{{verse|20}} പിറ്റെന്നാള്‍പിറ്റെന്നാൾ രാവിലെ ഭോജനയാഗത്തിന്റെ സമയത്തു വെള്ളം എദോംവഴിയായി വരുന്നതുകണ്ടു; ദേശം വെള്ളംകൊണ്ടു നിറഞ്ഞു.
 
{{verse|21}} എന്നാല്‍എന്നാൽരാജാക്കന്മാര്‍രാജാക്കന്മാർ തങ്ങളോടു യുദ്ധം ചെയ്‍വാന്‍ചെയ്‍വാൻ പുറപ്പെട്ടുവന്നു എന്നു മോവാബ്യരൊക്കെയും കേട്ടപ്പോള്‍കേട്ടപ്പോൾ അവര്‍അവർ ആയുധം ധരിപ്പാന്‍ധരിപ്പാൻ തക്ക പ്രായത്തിലും മേലോട്ടുമുള്ളവരെ വിളിച്ചുകൂട്ടി അതിരിങ്കല്‍അതിരിങ്കൽ ചെന്നുനിന്നു.
 
{{verse|22}} രാവിലെ അവര്‍അവർ എഴുന്നേറ്റപ്പോള്‍എഴുന്നേറ്റപ്പോൾ സൂര്യന്‍സൂര്യൻ വെള്ളത്തിന്മേല്‍വെള്ളത്തിന്മേൽ ഉദിച്ചിട്ടു മോവാബ്യര്‍ക്കുംമോവാബ്യർക്കും തങ്ങളുടെ നേരെയുള്ള വെള്ളം രക്തംപോലെ ചുവപ്പായി തോന്നി:
 
{{verse|23}} അതു രക്തമാകുന്നു; ആ രാജാക്കന്മാര്‍രാജാക്കന്മാർ തമ്മില്‍തമ്മിൽ പൊരുതു അന്യോന്യം സംഹരിച്ചുകളഞ്ഞു; ആകയാല്‍ആകയാൽ മോവാബ്യരേ, കൊള്ളെക്കു വരുവിന്‍വരുവിൻ എന്നു അവര്‍അവർ പറഞ്ഞു.
 
{{verse|24}} അവര്‍അവർ യിസ്രായേല്‍പാളയത്തിങ്കല്‍യിസ്രായേൽപാളയത്തിങ്കൽ എത്തിയപ്പോള്‍എത്തിയപ്പോൾ യിസ്രായേല്യര്‍യിസ്രായേല്യർ എഴുന്നേറ്റു മോവാബ്യരെ തോല്പിച്ചോടിച്ചു; അവര്‍അവർ ദേശത്തില്‍ദേശത്തിൽ കടന്നുചെന്നു മോവാബ്യരെ പിന്നെയും തോല്പിച്ചുകളഞ്ഞു.
 
{{verse|25}} പട്ടണങ്ങളെ അവര്‍അവർ ഇടിച്ചു നല്ലനിലമൊക്കെയും ഔരോരുത്തന്‍ഔരോരുത്തൻ ഔരോ കല്ലു ഇട്ടു നികത്തി നീരുറവുകളെല്ലാം അടെച്ചു നല്ലവൃക്ഷങ്ങളെല്ലാം മുറിച്ചുകളഞ്ഞു; കീര്‍ഹരേശെത്തില്‍കീർഹരേശെത്തിൽ മാത്രം അവര്‍അവർ അതിന്റെ കല്ലു അങ്ങനെ തന്നേ വിട്ടേച്ചു. എന്നാല്‍എന്നാൽ കവിണക്കാര്‍കവിണക്കാർ അതിനെ വളഞ്ഞു നശിപ്പിച്ചുകളഞ്ഞു.
 
{{verse|26}} മോവാബ്രാജാവു പട തനിക്കു അതിവിഷമമായി എന്നു കണ്ടപ്പോള്‍കണ്ടപ്പോൾ എദോംരാജാവിനെ അണിമുറിച്ചാക്രമിക്കേണ്ടതിന്നു എഴുനൂറു ആയുധ പാണികളെ കൂട്ടിക്കൊണ്ടു ചെന്നു; എങ്കിലും സാധിച്ചില്ല.
 
{{verse|27}} ആകയാല്‍ആകയാൽ അവന്‍അവൻ തന്റെ ശേഷം വാഴുവാനുള്ള ആദ്യജാതനെ പിടിച്ചു മതിലിന്മേല്‍മതിലിന്മേൽ ദഹനയാഗം കഴിച്ചു. അപ്പോള്‍അപ്പോൾ യിസ്രായേല്യരുടെമേല്‍യിസ്രായേല്യരുടെമേൽ മഹാകോപം വന്നതുകൊണ്ടു അവര്‍അവർ അവനെ വിട്ടു സ്വദേശത്തേക്കു മടങ്ങിപ്പോന്നു.
 
 
{{Navi|
Prev=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 2|
Next=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 4|
}}