"സത്യവേദപുസ്തകം/2. രാജാക്കന്മാർ/അദ്ധ്യായം 4" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2. രാജാക്കന്മാര്‍/അദ്ധ്യായം 4
 
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{SVPM 2 Kings}}
{{Navi|
Prev=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 3|
Next=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 5|
}}
{{SVPM Old Testament}}
 
{{verse|1}} പ്രവാചകശിഷ്യന്മാരുടെ ഭാര്യമാരില്‍ഭാര്യമാരിൽ ഒരുത്തി എലീശയോടു നിലവിളിച്ചു: നിന്റെ ദാസനായ എന്റെ ഭര്‍ത്താവുഭർത്താവു മരിച്ചുപോയി; നിന്റെ ദാസന്‍ദാസൻ യഹോവാഭക്തനായിരുന്നു എന്നു നിനക്കറിയാമല്ലോ; ഇപ്പോള്‍ഇപ്പോൾ കടക്കാരന്‍കടക്കാരൻ എന്റെ രണ്ടു മക്കളെ പിടിച്ചു അടിമകളാക്കുവാന്‍അടിമകളാക്കുവാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.
 
{{verse|2}} എലീശ അവളോടു: ഞാന്‍ഞാൻ നിനക്കു വേണ്ടി എന്തു ചെയ്യേണം? പറക; വീട്ടില്‍വീട്ടിൽ നിനക്കു എന്തുള്ളു എന്നു ചോദിച്ചു. ഒരു ഭരണി എണ്ണയല്ലാതെ അടിയന്റെ വീട്ടില്‍വീട്ടിൽ മറ്റൊന്നും ഇല്ല എന്നു അവള്‍അവൾ പറഞ്ഞു.
 
{{verse|3}} അതിന്നു അവന്‍അവൻ : നീ ചെന്നു നിന്റെ അയല്‍ക്കാരോടൊക്കെയുംഅയൽക്കാരോടൊക്കെയും വെറുമ്പാത്രങ്ങള്‍വെറുമ്പാത്രങ്ങൾ വായ്പ വാങ്ങുക; പാത്രങ്ങള്‍പാത്രങ്ങൾ കുറവായിരിക്കരുതു.
 
{{verse|4}} പിന്നെ നീയും നിന്റെ മക്കളും അകത്തു കയറി വാതില്‍വാതിൽ അടെച്ചു പാത്രങ്ങളിലൊക്കെയും പകര്‍ന്നുപകർന്നു, നിറഞ്ഞതു നിറഞ്ഞതു ഒരു ഭാഗത്തുമാറ്റിവെക്കുക എന്നു പറഞ്ഞു.
 
{{verse|5}} അവള്‍അവൾ അവനെ വിട്ടു ചെന്നു തന്റെ മക്കളോടുകൂടെ അകത്തു കടന്നു വാതില്‍വാതിൽ അടെച്ചു; അവര്‍അവർ അവളുടെ അടുക്കല്‍അടുക്കൽ പാത്രങ്ങളെ വെച്ചുകൊടുക്കയും അവള്‍അവൾ പകരുകയും ചെയ്തു.
 
{{verse|6}} പാത്രങ്ങള്‍പാത്രങ്ങൾ നിറഞ്ഞശേഷം അവള്‍അവൾ തന്റെ മകനോടു: ഇനിയും പാത്രം കൊണ്ടുവരിക എന്നു പറഞ്ഞു. അവന്‍അവൻ അവളോടു: പാത്രം ഒന്നും ഇല്ല എന്നു പറഞ്ഞു. അപ്പോള്‍അപ്പോൾ എണ്ണ നിന്നുപോയി.
 
{{verse|7}} അവള്‍അവൾ ചെന്നു ദൈവപുരുഷനോടു വസ്തുത അറിയിച്ചു. നീ പോയി എണ്ണ വിറ്റു കടം വീട്ടി ശേഷിപ്പുകൊണ്ടു നീയും മക്കളും ഉപജീവനും കഴിച്ചുകൊള്‍കകഴിച്ചുകൊൾക എന്നു പറഞ്ഞു.
 
{{verse|8}} ഒരു ദിവസം എലീശാ ശൂനേമിലേക്കു പോയി; അവിടെ ധനികയായോരു സ്ത്രി ഉണ്ടായിരുന്നു; അവള്‍അവൾ അവനെ ഭക്ഷണത്തിന്നു വരേണം എന്നു നിര്‍ബ്ബന്ധിച്ചുനിർബ്ബന്ധിച്ചു. പിന്നെത്തേതില്‍പിന്നെത്തേതിൽ അവന്‍അവൻ ആ വഴി പോകുമ്പോഴൊക്കെയും ഭക്ഷണത്തിന്നു അവിടെ കയറും.
 
{{verse|9}} അവള്‍അവൾ തന്റെ ഭര്‍ത്താവിനോടുഭർത്താവിനോടു: നമ്മുടെ വഴിയായി കൂടക്കൂടെ കടന്നുപോകുന്ന ഈയാള്‍ഈയാൾ വിശുദ്ധനായോരു ദൈവപുരുഷന്‍ദൈവപുരുഷൻ എന്നു ഞാന്‍ഞാൻ കാണുന്നു.
 
{{verse|10}} നാം ചുവരോടുകൂടിയ ചെറിയോരു മാളികമുറി പണിതുണ്ടാക്കുക; അതില്‍അതിൽ അവന്നു ഒരു കട്ടിലും ഒരു മേശയും ഒരു നാല്‍ക്കാലിയുംനാൽക്കാലിയും ഒരു നിലവിളക്കും വേക്കും; അവന്‍അവൻ നമ്മുടെ അടുക്കല്‍അടുക്കൽ വരുമ്പോള്‍വരുമ്പോൾ അവന്നു അവിടെ കയറി പാര്‍ക്കാമല്ലോപാർക്കാമല്ലോ എന്നു പറഞ്ഞു.
 
{{verse|11}} പിന്നെ ഒരു ദിവസം അവന്‍അവൻ അവിടെ വരുവാന്‍വരുവാൻ ഇടയായി; അവന്‍അവൻമാളികമുറിയില്‍മാളികമുറിയിൽ കയറി അവിടെ കിടന്നുറങ്ങി.
 
{{verse|12}} അവന്‍അവൻ തന്റെ ബാല്യക്കാരനായ ഗേഹസിയോടു: ശൂനേംകാരത്തിയെ വിളിക്ക എന്നു പറഞ്ഞു. അവന്‍അവൻ അവളെ വിളിച്ചു. അവള്‍അവൾ അവന്റെ മുമ്പില്‍മുമ്പിൽ വന്നുനിന്നു.
 
{{verse|13}} അവന്‍അവൻ അവനോടു: നീ ഇത്ര താല്പര്യത്തോടെയൊക്കെയും ഞങ്ങള്‍ക്കുഞങ്ങൾക്കു വേണ്ടി കരുതിയല്ലോ? നിനക്കു വേണ്ടി എന്തു ചെയ്യേണം? രാജാവിനോടോ സേനാധിപതിയോടോ നിനക്കു വേണ്ടി വല്ലതും പറയേണ്ടതുണ്ടോ എന്നു നീ അവളോടു ചോദിക്ക എന്നു പറഞ്ഞു. അതിന്നു അവള്‍അവൾ: ഞാന്‍ഞാൻ സ്വജനത്തിന്റെ മദ്ധ്യേ വസിക്കുന്നു എന്നു പറഞ്ഞു.
 
{{verse|14}} എന്നാല്‍എന്നാൽ അവള്‍ക്കുഅവൾക്കു വേണ്ടി എന്തുചെയ്യാമെന്നു അവന്‍അവൻ ചോദിച്ചതിന്നു ഗേഹസി: അവള്‍ക്കുഅവൾക്കു മകനില്ലല്ലോ; അവളുടെ ഭര്‍ത്താവുഭർത്താവു വൃദ്ധനും ആകുന്നു എന്നു പറഞ്ഞു.
 
{{verse|15}} അവളെ വിളിക്ക എന്നു അവന്‍അവൻ പറഞ്ഞു. അവന്‍അവൻ അവളെ വിളിച്ചപ്പോള്‍വിളിച്ചപ്പോൾ അവള്‍അവൾ വാതില്‍ക്കല്‍വാതിൽക്കൽ വന്നുനിന്നു.
 
{{verse|16}} അപ്പോള്‍അപ്പോൾ അവന്‍അവൻ : വരുന്ന ആണ്ടില്‍ആണ്ടിൽ ഈ സമയമാകുമ്പോഴേക്കു നീ ഒരു മകനെ അണെച്ചുകൊള്ളും എന്നു പറഞ്ഞു. അതിന്നു അവള്‍അവൾ: അല്ല, ദൈവപുരുഷനായ എന്റെ യജമാനനേ, അടിയനോടു ഭോഷകു പറയരുതേ എന്നു പറഞ്ഞു.
 
{{verse|17}} ആ സ്ത്രീ ഗര്‍ഭംധരിച്ചുഗർഭംധരിച്ചു പിറ്റെ ആണ്ടില്‍ആണ്ടിൽ എലീശാ അവളോടു പറഞ്ഞ സമയത്തു തന്നേ ഒരു മകനെ പ്രസവിച്ചു.
 
{{verse|18}} ബാലന്‍ബാലൻ വളര്‍ന്നപ്പോള്‍വളർന്നപ്പോൾ ഒരു ദിവസം അവന്‍അവൻ കൊയ്ത്തുകാരോടുകൂടെ ഇരുന്ന തന്റെ അപ്പന്റെ അടുക്കല്‍അടുക്കൽ ചെന്നു.
 
{{verse|19}} അവന്‍അവൻ അപ്പനോടു: എന്റെ തല, എന്റെ തല എന്നു പറഞ്ഞു. അവന്‍അവൻ ഒരു ബാല്യക്കാരനോടു: ഇവനെ എടുത്തു അമ്മയുടെ അടുക്കല്‍അടുക്കൽ കൊണ്ടു പോക എന്നു പറഞ്ഞു.
 
{{verse|20}} അവന്‍അവൻ അവനെ എടുത്തു അവന്റെ അമ്മയുടെ അടുക്കല്‍അടുക്കൽ കെണ്ടുചെന്നു; അവന്‍അവൻ ഉച്ചവരെ അവളുടെ മടിയില്‍മടിയിൽ ഇരുന്നശേഷം മരിച്ചുപോയി.
 
{{verse|21}} അപ്പോള്‍അപ്പോൾ അവള്‍അവൾ കയറിച്ചെന്നു അവനെ ദൈവപുരുഷന്റെ കട്ടിലിന്മേല്‍കട്ടിലിന്മേൽ കിടത്തി വാതില്‍വാതിൽ അടെച്ചു പുറത്തിറങ്ങി.
 
{{verse|22}} പിന്നെ അവള്‍അവൾ തന്റെ ഭര്‍ത്താവിനെഭർത്താവിനെ വിളിച്ചു: ഞാന്‍ഞാൻ വേഗത്തില്‍വേഗത്തിൽ ദൈവപുരുഷന്റെ അടുക്കലോളം പോയിവരേണ്ടതിന്നു എനിക്കു ഒരു ബാല്യക്കാരനെയും ഒരു കഴുതയെയും അയച്ചുതരേണമേ എന്നു പറഞ്ഞു.
 
{{verse|23}} അതിന്നു അവന്‍അവൻ : ഇന്നു നീ അവന്റെ അടുക്കല്‍അടുക്കൽ പോകുന്നതു എന്തിന്നു? ഇന്നു അമാവാസ്യയല്ല, ശബ്ബത്തും അല്ലല്ലോ എന്നു പറഞ്ഞു. വേണ്ടതില്ല എന്നു അവള്‍അവൾ പറഞ്ഞു.
 
{{verse|24}} അങ്ങനെ അവള്‍അവൾ കഴുതപ്പുറത്തു കോപ്പിട്ടു കയറി ബാല്യക്കാരനോടു: നല്ലവണ്ണം തെളിച്ചുവിടുക; ഞാന്‍ഞാൻ പറഞ്ഞല്ലാതെ വഴിയില്‍വഴിയിൽ എവിടെയും നിര്‍ത്തരുതുനിർത്തരുതു എന്നു പറഞ്ഞു.
 
{{verse|25}} അവള്‍അവൾ ചെന്നു കര്‍മ്മേല്‍പര്‍വ്വതത്തില്‍കർമ്മേൽപർവ്വതത്തിൽ ദൈവപുരുഷന്റെ അടുക്കല്‍അടുക്കൽ എത്തി; ദൈവപുരുഷന്‍ദൈവപുരുഷൻ അവളെ ദൂരത്തുകണ്ടപ്പോള്‍ദൂരത്തുകണ്ടപ്പോൾ തന്റെ ബാല്യക്കാരനായ ഗേഹസിയോടു: അതാ, ശൂനേംകാരത്തി വരുന്നു; നീ ഔടിച്ചെന്നു അവളെ എതിരേറ്റു:
 
{{verse|26}} സുഖം തന്നേയോ? ഭര്‍ത്താവുഭർത്താവു സുഖമായിരിക്കുന്നുവോ? ബാലന്നു സുഖമുണ്ടോ എന്നു അവളോടു ചോദിക്കേണം എന്നു പറഞ്ഞു. സുഖം തന്നേ എന്നു അവള്‍അവൾ പറഞ്ഞു.
 
{{verse|27}} അവള്‍അവൾ പര്‍വ്വതത്തില്‍പർവ്വതത്തിൽ ദൈവപുരുഷന്റെ അടുക്കല്‍അടുക്കൽ എത്തിയപ്പോള്‍എത്തിയപ്പോൾ അവന്റെ കാല്‍കാൽ പിടിച്ചു; ഗേഹസി അവളെ മാറ്റുവാന്‍മാറ്റുവാൻ അടുത്തുചെന്നാറെ ദൈവപുരുഷന്‍ദൈവപുരുഷൻ : അവളെ വിടുക; അവള്‍ക്കുഅവൾക്കു വലിയ മനോവ്യസനം ഉണ്ടു; യഹോവ അതു എന്നെ അറിയിക്കാതെ മറെച്ചിരിക്കുന്നു എന്നു പറഞ്ഞു.
 
{{verse|28}} ഞാന്‍ഞാൻ യജമാനനോടു ഒരു മകനെ ചോദിച്ചിരുന്നുവോ? എന്നെ ചതിക്കരുതേ എന്നു ഞാന്‍ഞാൻ പറഞ്ഞില്ലയോ എന്നു അവള്‍അവൾ പറഞ്ഞു.
 
{{verse|29}} ഉടനെ അവന്‍അവൻ ഗേഹസിയോടു: നീ അര കെട്ടി എന്റെ വടിയും കയ്യില്‍കയ്യിൽ എടുത്തുപോക; നീ ആരെ എങ്കിലും കണ്ടാല്‍കണ്ടാൽ വന്ദനം ചെയ്യരുതു; നിന്നെ വന്ദനം ചെയ്താല്‍ചെയ്താൽ പ്രതിവന്ദനം പറകയും അരുതു; എന്റെ വടി ബാലന്റെ മുഖത്തു വെക്കേണം എന്നു പറഞ്ഞു.
 
{{verse|30}} എന്നാല്‍എന്നാൽ ബാലന്റെ അമ്മ യഹോവയാണ, നിന്റെ ജീവനാണ, ഞാന്‍ഞാൻ നിന്നെ വിടുകയില്ല എന്നു പറഞ്ഞു; അങ്ങനെ അവന്‍അവൻ എഴുന്നേറ്റു അവളോടുകൂടെ പോയി.
 
{{verse|31}} ഗേഹസി അവര്‍ക്കുംഅവർക്കും മുമ്പായി ചെന്നു വടി ബാലന്റെ മുഖത്തു വെച്ചു; എങ്കിലും ഒരു അനക്കമോ ഉണര്‍ച്ചയോഉണർച്ചയോ ഉണ്ടായില്ല; അതുകൊണ്ടു അവന്‍അവൻ അവനെ എതിരേല്പാന്‍എതിരേല്പാൻ മടങ്ങിവന്നു: ബാലന്‍ബാലൻ ഉണര്‍ന്നില്ലഉണർന്നില്ല എന്നു അറിയിച്ചു.
 
{{verse|32}} എലീശാ വീട്ടില്‍വീട്ടിൽ വന്നപ്പോള്‍വന്നപ്പോൾ തന്റെ കട്ടിലിന്മേല്‍കട്ടിലിന്മേൽ ബാലന്‍ബാലൻ മരിച്ചുകിടക്കുന്നതുകണ്ടു.
 
{{verse|33}} താനും ബാലനും മാത്രം അകത്തു ഉണ്ടായിരിക്കെ അവന്‍അവൻ വാതില്‍വാതിൽ അടെച്ചു യഹോവയോടു പ്രാര്‍ത്ഥിച്ചുപ്രാർത്ഥിച്ചു.
 
{{verse|34}} പിന്നെ അവന്‍അവൻ കയറി ബാലന്റെ മേല്‍മേൽ കിടന്നു; തന്റെ വായ് ബാലന്റെ വായ്മേലും തന്റെ കണ്ണു അവന്റെ കണ്ണിന്മേലും തന്റെ ഉള്ളംകൈകള്‍ഉള്ളംകൈകൾ അവന്റെ ഉള്ളം കൈകളിന്മേലും വെച്ചു അവന്റെമേല്‍അവന്റെമേൽ കവിണ്ണുകിടന്നപ്പോള്‍കവിണ്ണുകിടന്നപ്പോൾ ബാലന്റെ ദേഹത്തിന്നു ചൂടുപിടിച്ചു.
 
{{verse|35}} അവന്‍അവൻ ഇറങ്ങി മുറിയില്‍മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഒന്നു നടന്നിട്ടു പിന്നെയും കയറി അവന്റെമേല്‍അവന്റെമേൽ കവിണ്ണുകിടന്നു; അപ്പോള്‍അപ്പോൾ ബാലന്‍ബാലൻ ഏഴു പ്രാവശ്യം തുമ്മി കണ്ണു തുറന്നു.
 
{{verse|36}} അവന്‍അവൻ ഗേഹസിയെ വിളിച്ചു; ശൂനേംകാരത്തിയെ വിളിക്ക എന്നു കല്പിച്ചു; അവന്‍അവൻ അവളെ വിളിച്ചു. അവള്‍അവൾ അവന്റെ അടുക്കല്‍അടുക്കൽ വന്നപ്പോള്‍വന്നപ്പോൾ അവന്‍അവൻ : നിന്റെ മകനെ എടുത്തുകൊണ്ടു പോയ്ക്കൊള്‍കപോയ്ക്കൊൾക എന്നു പറഞ്ഞു.
 
{{verse|37}} അവള്‍അവൾ അകത്തുചെന്നു അവന്റെ കാല്‍ക്കല്‍കാൽക്കൽ സാഷ്ടാംഗം വീണു നമസ്കരിച്ചു തന്റെ മകനെ എടുത്തുകൊണ്ടുപോയി.
 
{{verse|38}} അനന്തരം എലീശാ ഗില്ഗാലില്‍ഗില്ഗാലിൽ പോയി; അന്നു ദേശത്തു ക്ഷാമം ഉണ്ടായിരുന്നു; പ്രവാചകശിഷ്യന്മാര്‍പ്രവാചകശിഷ്യന്മാർ അവന്റെ മുമ്പില്‍മുമ്പിൽ ഇരിക്കുമ്പോള്‍ഇരിക്കുമ്പോൾ അവന്‍അവൻ തന്റെ ബാല്യക്കാരനോടു: നീ വലിയ കലം അടുപ്പത്തു വെച്ചു പ്രവാചകശിഷ്യന്മാര്‍ക്കുംപ്രവാചകശിഷ്യന്മാർക്കും പായസം ഉണ്ടാക്കുക എന്നു പറഞ്ഞു.
 
{{verse|39}} ഒരുത്തന്‍ഒരുത്തൻ ചീര പറിപ്പാന്‍പറിപ്പാൻ വയലില്‍വയലിൽ ചെന്നു ഒരു കാട്ടുവള്ളി കണ്ടു മടിനിറയ പേച്ചുര പറിച്ചു കൊണ്ടുവന്നു; അവര്‍അവർ അറിയായ്കയാല്‍അറിയായ്കയാൽ അരിഞ്ഞു പായസക്കലത്തില്‍പായസക്കലത്തിൽ ഇട്ടു.
 
{{verse|40}} അവര്‍അവർ അതു ആളുകള്‍ക്കുആളുകൾക്കു വിളമ്പി; അവര്‍അവർ പായസം കുടിക്കുമ്പോള്‍കുടിക്കുമ്പോൾ നിലവിളിച്ചു; ദൈവപുരുഷനായുള്ളോവേ കലത്തില്‍കലത്തിൽ മരണം എന്നു പറഞ്ഞു.
 
{{verse|41}} അവര്‍ക്കുംഅവർക്കും കുടിപ്പാന്‍കുടിപ്പാൻ കഴിഞ്ഞില്ല. മാവു കൊണ്ടുവരുവിന്‍കൊണ്ടുവരുവിൻ എന്നു അവന്‍അവൻ പറഞ്ഞു അതു കലത്തില്‍കലത്തിൽ ഇട്ടു: ആളുകള്‍ക്കുആളുകൾക്കു വിളമ്പികൊടുക്ക എന്നു പറഞ്ഞു. പിന്നെ ദൂഷ്യമായുള്ളതൊന്നും കലത്തില്‍കലത്തിൽ ഉണ്ടായിരുന്നില്ല.
 
{{verse|42}} അനന്തരം ബാല്‍ബാൽ-ശാലീശയില്‍നിന്നുശാലീശയിൽനിന്നു ഒരാള്‍ഒരാൾ ദൈവപുരുഷന്നു ആദ്യഫലമായിട്ടു ഇരുപതു യവത്തപ്പവും മലരും പൊക്കണത്തില്‍പൊക്കണത്തിൽ കൊണ്ടുവന്നു. ജനത്തിന്നു അതു തിന്മാന്‍തിന്മാൻ കൊടുക്ക എന്നു അവന്‍അവൻ കല്പിച്ചു.
 
{{verse|43}} അതിന്നു അവന്റെ ബാല്യക്കാരന്‍ബാല്യക്കാരൻ : ഞാന്‍ഞാൻ ഇതു നൂറു പേര്‍ക്കുംപേർക്കും എങ്ങനെ വിളമ്പും എന്നു പറഞ്ഞു. അവന്‍അവൻ പിന്നെയും: ജനത്തിന്നു അതു തിന്മാന്‍തിന്മാൻ കൊടുക്ക; അവര്‍അവർ തിന്നുകയും ശേഷിപ്പിക്കയും ചെയ്യും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
 
{{verse|44}} അങ്ങനെ അവന്‍അവൻ അവര്‍ക്കുംഅവർക്കും വിളമ്പിക്കൊടുത്തു; യഹോവയുടെ വചനപ്രകാരം അവര്‍അവർ തിന്നുകയും ശേഷിപ്പിക്കയും ചെയ്തു.
 
 
{{Navi|
Prev=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 3|
Next=സത്യവേദപുസ്തകം/2. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 5|
}}