"സത്യവേദപുസ്തകം/2. ശമൂവേൽ/അദ്ധ്യായം 16" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2. ശമൂവേല്‍/അദ്ധ്യായം 16
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM 2 Samuel}}
{{Navi|
Prev=സത്യവേദപുസ്തകം/2. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 15|
Next=സത്യവേദപുസ്തകം/2. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 17|
}}
{{SVPM Old Testament}}
 
{{verse|1}} ദാവീദ് മലമുകള്‍മലമുകൾ കടന്നു കുറെ അപ്പുറം ചെന്നപ്പോള്‍ചെന്നപ്പോൾ മെഫീബോശെത്തിന്റെ ഭൃത്യനായ സീബാ കോപ്പിട്ട രണ്ടുകഴുതയുമായി എതിരെ വരുന്നതു കണ്ടു; അവയുടെ പുറത്തു ഇരുനൂറു അപ്പവും നൂറു ഉണക്കമുന്തിരിക്കുലയും നൂറു അത്തിയടയും ഒരു തുരുത്തി വീഞ്ഞും കയറ്റിയിരുന്നു. രാജാവു സീബയോടു: ഇതു എന്തിന്നു എന്നു ചോദിച്ചു. അതിന്നു സീബാ: കഴുതകള്‍കഴുതകൾ രാജാവിന്റെ കുടുംബക്കാര്‍ക്കുംകുടുംബക്കാർക്കും കയറുവാനും അപ്പവും പഴവും ബാല്യക്കാര്‍ക്കുംബാല്യക്കാർക്കും തിന്മാനും വീഞ്ഞു മരുഭൂമിയില്‍മരുഭൂമിയിൽ ക്ഷീണിച്ചവര്‍ക്കുംക്ഷീണിച്ചവർക്കും കുടിപ്പാനും തന്നേ എന്നു പറഞ്ഞു.
 
{{verse|3}} നിന്റെ യജമാനന്റെ മകന്‍മകൻ എവിടെ എന്നു രാജാവു ചോദിച്ചതിന്നു സീബാ രാജാവിനോടു: അവന്‍അവൻ യെരൂശലേമില്‍യെരൂശലേമിൽ പാര്‍ക്കുംന്നുപാർക്കുംന്നു; യിസ്രായേല്‍ഗൃഹംയിസ്രായേൽഗൃഹം എന്റെ അപ്പന്റെ രാജത്വം ഇന്നു എനിക്കു തിരികെ തരുമെന്നു അവന്‍അവൻ പറയുന്നു എന്നു പറഞ്ഞു.
 
{{verse|4}} രാജാവു സീബയോടു: ഇതാ, മെഫീബോശെത്തിന്നുള്ളതൊക്കെയും നിനക്കുള്ളതാകുന്നു എന്നു പറഞ്ഞു. അതിന്നു സീബാ: യജമാനനായ രാജാവേ, ഞാന്‍ഞാൻ നമസ്കരിക്കുന്നു; തിരുമുമ്പില്‍തിരുമുമ്പിൽ എനിക്കു ദയ ലഭിക്കുമാറാകട്ടെ എന്നു പറഞ്ഞു.
 
{{verse|5}} ദാവീദ് രാജാവു ബഹൂരീമില്‍ബഹൂരീമിൽ എത്തിയപ്പോള്‍എത്തിയപ്പോൾ ശൌലിന്റെ കുലത്തില്‍കുലത്തിൽ ഗേരയുടെ മകന്‍മകൻ ശീമെയി എന്നു പേരുള്ള ഒരുത്തന്‍ഒരുത്തൻ അവിടെനിന്നു പുറപ്പെട്ടു ശപിച്ചുംകൊണ്ടു വരുന്നതു കണ്ടു.
 
{{verse|6}} അവന്‍അവൻ ദാവീദിനെയും രാജഭൃത്യന്മാരെ ഒക്കെയും കല്ലുവാരി എറിഞ്ഞു; ജനവും വീരന്മാരുമെല്ലാം ഇടത്തും വലത്തുമായി നടക്കുകയായിരുന്നു.
 
{{verse|7}} ശിമെയി ശപിച്ചുംകൊണ്ടു ഇവ്വണം പറഞ്ഞു: രക്തപാതകാ, നീചാ, പോ, പോ.
 
{{verse|8}} ശൌല്‍ശൌൽ ഗൃഹത്തിന്റെ രക്തം യഹോവ നിന്റെമേല്‍നിന്റെമേൽ വരുത്തിയിരിക്കുന്നു; അവന്നു പകരമല്ലോ നീ രാജാവയതു; യഹോവ രാജത്വം നിന്റെ മകനായ അബ്ശാലോമിന്റെ കയ്യില്‍കയ്യിൽ ഏല്പിച്ചിരിക്കുന്നു; നീ രക്തപാതകനായിരിക്കയാല്‍രക്തപാതകനായിരിക്കയാൽ ഇപ്പോള്‍ഇപ്പോൾ ഇതാ, നിന്റെ ദോഷത്തിന്റെ ഫലം നിനക്കു വന്നുഭവിച്ചിരിക്കുന്നു.
 
{{verse|9}} അപ്പോള്‍അപ്പോൾ സെരൂയയുടെ മകനായ അബീശായി രാജാവിനോടു: ഈ ചത്ത നായി എന്റെ യജമാനനായ രാജാവിനെ ശപിക്കുന്നതു എന്തു? ഞാന്‍ഞാൻ ചെന്നു അവന്റെ തല വെട്ടിക്കളയട്ടെ എന്നു പറഞ്ഞു.
 
{{verse|10}} അതിന്നു രാജാവു: സെരൂയയുടെ പുത്രന്മാരേ, എനിക്കും നിങ്ങള്‍ക്കുംനിങ്ങൾക്കും തമ്മില്‍തമ്മിൽ എന്തു? അവന്‍അവൻ ശപിക്കട്ടെ; ദാവീദിനെ ശപിക്ക എന്നു യഹോവ അവനോടു കല്പിച്ചിരിക്കുന്നു; പിന്നെ നീ ഇങ്ങനെ ചെയ്യുന്നതു എന്തു എന്നു ആര്‍ആർ ചോദിക്കും എന്നു പറഞ്ഞു.
 
{{verse|11}} പിന്നെ ദാവീദ് അബീശായിയോടും തന്റെ സകല ഭൃത്യന്മാരോടും പറഞ്ഞതു: എന്റെ ഉദരത്തില്‍ഉദരത്തിൽ നിന്നു പറപ്പെട്ട മകന്‍മകൻ എനിക്കു പ്രാണഹാനി വരുത്തുവാന്‍വരുത്തുവാൻ നോക്കുന്നു എങ്കില്‍എങ്കിൽബെന്യാമീന്യന്‍ബെന്യാമീന്യൻ ചെയ്യുന്നതു ആശ്ചര്യമോ? അവനെ വിടുവിന്‍വിടുവിൻ ; അവന്‍അവൻ ശപിക്കട്ടെ; യഹോവ അവനോടു കല്പിച്ചിരിക്കുന്നു.
 
{{verse|12}} പക്ഷേ യഹോവ എന്റെ സങ്കടം നോക്കി ഇന്നത്തെ ഇവന്റെ ശാപത്തിന്നു പകരം എനിക്കു അനുഗ്രഹം നലകും.
 
{{verse|13}} ഇങ്ങനെ ദാവീദും അവന്റെ ആളുകളും വഴിനടന്നു പോകുമ്പോള്‍പോകുമ്പോൾ ശിമെയിയും മലഞ്ചരിവില്‍മലഞ്ചരിവിൽ കൂടി അടുത്തു നടന്നു; നടന്നുകൊണ്ടു ശപിക്കയും കല്ലും പൂഴിയും വാരി അവനെ എറികയും ചെയ്തു.
 
{{verse|14}} രാജാവും കൂടെയുള്ള സകല ജനവും ക്ഷീണിച്ചവരായി എത്തി അവിടെ ആശ്വസിച്ചു.
 
{{verse|15}} എന്നാല്‍എന്നാൽ അബ്ശാലോമും യിസ്രായേല്യരായ ജനമൊക്കെയും അഹീഥോഫെലുമായി യെരൂശലേമില്‍യെരൂശലേമിൽ എത്തി.
 
{{verse|16}} ദാവീദിന്റെ സ്നേഹിതന്‍സ്നേഹിതൻ അര്‍ഖ്യനായഅർഖ്യനായ ഹൂശായി അബ്ശാലോമിന്റെ അടുക്കല്‍അടുക്കൽ വന്നിട്ടു അബ്ശാലോമിനോടു: രാജാവേ, ജയ ജയ എന്നു പറഞ്ഞു.
 
{{verse|17}} അപ്പോള്‍അപ്പോൾ അബ്ശാലോം ഹൂശായിയോടു: ഇതാകുന്നുവോ നിന്റെ സ്നേഹിതനോടു നിനക്കുള്ള സ്നേഹം? സ്നേഹിതനോടുകൂടെ പോകാതിരുന്നതു എന്തു എന്നു ചോദിച്ചു.
 
{{verse|18}} അതിന്നു ഹൂശായി അബ്ശാലോമിനോടു: അങ്ങനെയല്ല, യഹോവയും ഈ ജനവും യിസ്രായേല്യരൊക്കെയും ആരെ തിരഞ്ഞെടുക്കുന്നുവോ അവന്നുള്ളവന്‍അവന്നുള്ളവൻ ആകന്നു ഞാന്‍ഞാൻ ; അവന്റെ പക്ഷത്തില്‍പക്ഷത്തിൽ ഞാന്‍ഞാൻ ഇരിക്കും.
 
{{verse|19}} ഞാന്‍ഞാൻ ആരെ ആകുന്നു സേവിക്കേണ്ടതു? അവന്റെ മകനെ അല്ലയോ? ഞാന്‍ഞാൻ നിന്റെ അപ്പനെ സേവിച്ചതുപോലെ നിന്നെയും സേവിക്കും എന്നു പറഞ്ഞു.
 
{{verse|20}} അനന്തരം അബ്ശാലോം അഹിഥോഫെലിനോടു: നാം ചെയ്യേണ്ടതു എന്തു എന്നു നിങ്ങള്‍നിങ്ങൾ ആലോചിച്ചു പറവിന്‍പറവിൻ എന്നു പറഞ്ഞു.
 
{{verse|21}} അഹീഥോഫെല്‍അഹീഥോഫെൽ അബ്ശാലോമിനോടു: രാജധാനി സൂക്ഷിപ്പാന്‍സൂക്ഷിപ്പാൻ നിന്റെ അപ്പന്‍അപ്പൻ പാര്‍പ്പിച്ചിട്ടുള്ളപാർപ്പിച്ചിട്ടുള്ള അവന്റെ വെപ്പാട്ടികളുടെ അടുക്കല്‍അടുക്കൽ നീ ചെല്ലുക; എന്നാല്‍എന്നാൽ നീ നിന്റെ അപ്പന്നു നിന്നെത്തന്നെ വെറുപ്പാക്കി എന്നു എല്ലായിസ്രായേലും കേള്‍ക്കുംകേൾക്കും; നിന്നോടുകൂടെയുള്ളവര്‍നിന്നോടുകൂടെയുള്ളവർ ഒക്കെയും ധൈര്യപ്പെടും എന്നു പറഞ്ഞു.
 
{{verse|22}} അങ്ങനെ അവര്‍അവർ അബ്ശാലോമിന്നു വെണ്‍മാടിത്തിന്മേല്‍വെൺമാടിത്തിന്മേൽ ഒരു കൂടാരം അടിച്ചു; അവിടെ അബ്ശാലോം എല്ലായിസ്രായേലും കാണ്‍കെകാൺകെ തന്റെ അപ്പന്റെ വെപ്പാട്ടികളുടെ അടുക്കല്‍അടുക്കൽ ചെന്നു.
 
{{verse|23}} അക്കാലത്തു അഹീഥോഫെല്‍അഹീഥോഫെൽ പറയുന്ന ആലോചന ദൈവത്തിന്റെ അരുളപ്പാടുപോലെ ആയിരുന്നു; ദാവീദിന്നും അബ്ശാലോമിന്നും അഹീഥോഫെലിന്റെ ആലോചനയെല്ലാം അങ്ങനെ തന്നേ ആയിരുന്നു.
 
 
{{Navi|
Prev=സത്യവേദപുസ്തകം/2. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 15|
Next=സത്യവേദപുസ്തകം/2. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 17|
}}