"താൾ:Bhashabharatham Vol1.pdf/55" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ: '<poem> രാജ്യം ത്യജിച്ചു നിവ്വിർണ്ണൻ ധൃതരാഷ്ടൻ മഹ...' താൾ |
|||
താളിന്റെ തൽസ്ഥിതി | താളിന്റെ തൽസ്ഥിതി | ||
- | + | തെറ്റുതിരുത്തൽ വായന കഴിഞ്ഞവ | |
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്): | താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്): | ||
വരി 1: | വരി 1: | ||
<poem> |
<poem> |
||
രാജ്യം ത്യജിച്ചു |
രാജ്യം ത്യജിച്ചു നിർവ്വിണ്ണൻ ധൃതരാഷ്ടൻ മഹീശ്വരൻ |
||
ആശ്രമം |
ആശ്രമം പുക്കു ഗാന്ധാരീസഹിതൻ വിദുരാന്വിതൻ 344 |
||
അവൻ |
അവൻ പോകുമ്പോഴേ കുന്തീദേവി കൂടെയിറങ്ങിനാൾ, |
||
പുത്രരാജ്യത്തെയും വിട്ടു |
പുത്രരാജ്യത്തെയും വിട്ടു ഗുരുശുശ്രൂഷണാദരാൽ. 345 |
||
മരിച്ച പുത്രപൗത്രന്മാർ മറുമന്നവവീരരും |
മരിച്ച പുത്രപൗത്രന്മാർ മറുമന്നവവീരരും |
||
പരലോകം ഗമിച്ചുള്ളോർ തിരിച്ചരികിൽ വന്നതായ് 346 |
പരലോകം ഗമിച്ചുള്ളോർ തിരിച്ചരികിൽ വന്നതായ് 346 |
||
പാരാശര്യപ്രസാദത്താൽ സ്വൈരം കണ്ടു മഹാത്ഭുതം |
പാരാശര്യപ്രസാദത്താൽ സ്വൈരം കണ്ടു മഹാത്ഭുതം |
||
ദു:ഖം പോക്കിബ്‌ഭാര്യയൊത്തു മുഖ്യമാം പദമെത്തിനാൻ. |
ദു:ഖം പോക്കിബ്‌ഭാര്യയൊത്തു മുഖ്യമാം പദമെത്തിനാൻ. |
||
ധർമ്മാശ്രയത്താൽ വിദുരനമ്മട്ടു ഗതി നേടിനാൻ |
ധർമ്മാശ്രയത്താൽ വിദുരനമ്മട്ടു ഗതി നേടിനാൻ |
||
അവ്വണ്ണമേ മന്ത്രിമാരും |
അവ്വണ്ണമേ മന്ത്രിമാരും ഗാവൽഗണി ബുധേന്ദ്രനും. 348 |
||
വരും നാദരനെക്കണ്ടാൻ നരനാഥൻ യുധിഷ്ഠരൻ |
വരും നാദരനെക്കണ്ടാൻ നരനാഥൻ യുധിഷ്ഠരൻ |
||
കേട്ടൂ |
കേട്ടൂ നാരദനോതീട്ടൂ കഷ്ടം! വൃഷിണികുലക്ഷയം. 349 |
||
ഇതാണാശ്രമവാസാഖ്യം പർവ്വമേററവുമത്ഭുത |
ഇതാണാശ്രമവാസാഖ്യം പർവ്വമേററവുമത്ഭുത |
||
നാല്പത്തിരണ്ടുണ്ടദ്ധ്യായമിപ്പർവത്തിങ്കലാവിധം. 350 |
നാല്പത്തിരണ്ടുണ്ടദ്ധ്യായമിപ്പർവത്തിങ്കലാവിധം. 350 |
||
ശ്ലോകമോരായിരത്തഞ്ഞൂററാറുണ്ടിഹ യഥാവലേ |
|||
ശ്ലോകമൊരായിരത്തഞ്ഞൂററാറുണ്ടിഹ യഥാവലേ |
|||
തത്ത്വദർശിമുനി പ്രൗഢസത്തമൻ തീർത്തതുത്തമം. 351 |
|||
ഇതിന്നു മേൽ മൗസലമാം പർവ്വം കേൾക്കുക ദാരുണം |
ഇതിന്നു മേൽ മൗസലമാം പർവ്വം കേൾക്കുക ദാരുണം |
||
ഉടനേ വൃഷ്ണിവീരന്മാർ |
ഉടനേ വൃഷ്ണിവീരന്മാർ തൊടുംശസ്ത്രാൽ മുടിഞ്ഞുപോയ്. 352 |
||
കടുക്കും ബ്രഹ്മദണ്ഡത്താൽ കടല്ക്കരയിൽ വെച്ചഹോ! |
കടുക്കും ബ്രഹ്മദണ്ഡത്താൽ കടല്ക്കരയിൽ വെച്ചഹോ! |
||
അടച്ചാപാനകേ മദ്യം കുടിച്ചു മദമത്തരായ് 353 |
അടച്ചാപാനകേ മദ്യം കുടിച്ചു മദമത്തരായ് 353 |
||
ഏരകാകരവജ്രത്താൽ ഘോരം കൊന്നു പരസ്പരം. |
ഏരകാകരവജ്രത്താൽ ഘോരം കൊന്നു പരസ്പരം. |
||
ഏവം |
ഏവം സർവ്വക്ഷയം ചെയ്തു ദേവശ്രീരാമകൃഷ്ണരും. 354 |
||
അതിക്രമിച്ചീല സർവ്വക്ഷയകൃൽ* കാലശക്തിയെ. |
അതിക്രമിച്ചീല സർവ്വക്ഷയകൃൽ* കാലശക്തിയെ. |
||
അർജ്ജുനൻ ദ്വാരകയെയും |
അർജ്ജുനൻ ദ്വാരകയെയും വൃഷ്ണിവീരരൊഴിഞ്ഞതായ് 355 |
||
ചെന്നു കണ്ടാർത്തിയുൾക്കൊണ്ടിരുന്നു പാരം വിഷണ്ണനായ് |
ചെന്നു കണ്ടാർത്തിയുൾക്കൊണ്ടിരുന്നു പാരം വിഷണ്ണനായ്. |
||
അമ്മാവൻ വസുദേവന്റെ സംസ്കാരം ചെന്നു ചെയ്തവൻ 356 |
അമ്മാവൻ വസുദേവന്റെ സംസ്കാരം ചെന്നു ചെയ്തവൻ 356 |
||
പാനശാലാന്തികേ കണ്ടാൻ യാദവക്ഷയസങ്കടം. |
പാനശാലാന്തികേ കണ്ടാൻ യാദവക്ഷയസങ്കടം. |
||
രാമകൃഷ്ണന്മാരുടെയാപ്പൂവൽമെയ് |
രാമകൃഷ്ണന്മാരുടെയാപ്പൂവൽമെയ് സംസ്ക്കരിച്ചവൻ 357 |
||
മററു വൃഷ്ണിശ്രേഷ്ഠരുടെ |
മററു വൃഷ്ണിശ്രേഷ്ഠരുടെ സംസ്ക്കാരം ചെയ്തു സാദരം. |
||
ആ ദ്വാരകയിലുള്ളോരു വൃദ്ധബാലജനങ്ങളെ |
ആ ദ്വാരകയിലുള്ളോരു വൃദ്ധബാലജനങ്ങളെ 358 |
||
കൊണ്ടുപോരുംവിധൗ കണ്ടാൻ ഗാണ്ഢീവത്തിന്റെ തോല്മയെ. |
കൊണ്ടുപോരുംവിധൗ കണ്ടാൻ ഗാണ്ഢീവത്തിന്റെ തോല്മയെ. |
||
സർവ്വ |
സർവ്വ ദിവ്യാസ്ത്രമതിനുമവ്വണ്ണം തെളിയായ്മയും 359 |
||
വൃഷ്ണിസ്ത്രീനാശവും പിന്നെപ്രഭാവം നിത്യഭാവവും. |
|||
ഇതെല്ലാം കണ്ട നിർവ്വിണ്ണമതിയായ് വ്യാസർ ചൊല്കയാൽ 360 |
|||
ചെന്നു ധർമ്മജനെക്കണ്ടു സന്യാസിപ്പാനൊരുങ്ങിനാൻ . |
|||
ഇതല്ലോ മൗസലം പർവ്വം പതിനാറാമതായതും. 361 |
ഇതല്ലോ മൗസലം പർവ്വം പതിനാറാമതായതും. 361 |
||
*സർവ്വക്ഷയകൃത്തു് = എല്ലാറ്റിനേയും ക്ഷയിപ്പിക്കുന്നതു്. |