{{verse|1}} അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാല്‍പറഞ്ഞതെന്തെന്നാൽ:
{{verse|2}} നീ ശക്തിയില്ലാത്തവന്നു എന്തു സഹായം ചെയ്തു? ബലമില്ലാത്ത ഭുജത്തെ എങ്ങനെ താങ്ങി?
വരി 12:
{{verse|3}} ജ്ഞാനമില്ലാത്തവന്നു എന്താലോചന പറഞ്ഞു കൊടുത്തു? ജ്ഞാനം എത്ര ധാരാളം ഉപദേശിച്ചു?
{{verse|4}} ആരെയാകുന്നു നീ വാക്യം കേള്‍പ്പിച്ചതുകേൾപ്പിച്ചതു? ആരുടെ ശ്വാസം നിന്നില്‍നിന്നുനിന്നിൽനിന്നു പുറപ്പെട്ടു;
{{verse|5}} വെള്ളത്തിന്നും അതിലെ നിവാസികള്‍ക്കുംനിവാസികൾക്കും കീഴെ പ്രേതങ്ങള്‍പ്രേതങ്ങൾ നൊന്തു നടുങ്ങുന്നു.
{{verse|6}} പാതാളം അവന്റെ മുമ്പില്‍മുമ്പിൽ തുറന്നുകിടക്കുന്നു; നരകം മറയില്ലാതെയിരിക്കുന്നു.
{{verse|7}} ഉത്തരദിക്കിനെ അവന്‍അവൻ ശൂന്യത്തിന്മേല്‍ശൂന്യത്തിന്മേൽ വിരിക്കുന്നു; ഭൂമിയെ നാസ്തിത്വത്തിന്മേല്‍നാസ്തിത്വത്തിന്മേൽ തൂക്കുന്നു.
{{verse|8}} അവന്‍അവൻ വെള്ളത്തെ മേഘങ്ങളില്‍മേഘങ്ങളിൽ കെട്ടിവെക്കുന്നു; അതു വഹിച്ചിട്ടു കാര്‍മുകില്‍കാർമുകിൽ കീറിപ്പോകുന്നതുമില്ല.
{{verse|9}} തന്റെ സിംഹാസനത്തിന്റെ ദര്‍ശനംദർശനം അവന്‍അവൻ മറെച്ചുവെക്കുന്നു; അതിന്മേല്‍അതിന്മേൽ തന്റെ മേഘം വിരിക്കുന്നു.
{{verse|10}} അവന്‍അവൻ വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും അറ്റത്തോളം വെള്ളത്തിന്മേല്‍വെള്ളത്തിന്മേൽ ഒരു അതിര്‍അതിർ വരെച്ചിരിക്കുന്നു.
{{verse|11}} ആകാശത്തിന്റെ തൂണുകള്‍തൂണുകൾ കുലുങ്ങുന്നു; അവന്റെ തര്‍ജ്ജനത്താല്‍തർജ്ജനത്താൽ അവ ഭ്രമിച്ചുപോകുന്നു.
{{verse|12}} അവന്‍അവൻ തന്റെ ശക്തികൊണ്ടു സമുദ്രത്തെ ഇളക്കുന്നു; തന്റെ വിവേകംകൊണ്ടു രഹബിനെ തകര്‍ക്കുംന്നുതകർക്കുംന്നു.
{{verse|13}} അവന്റെ ശ്വാസത്താല്‍ശ്വാസത്താൽ ആകാശം ശോഭിച്ചിരിക്കുന്നു; അവന്റെ കൈ വിദ്രുതസര്‍പ്പത്തെവിദ്രുതസർപ്പത്തെ കുത്തിത്തുളെച്ചിരിക്കുന്നു.
{{verse|14}} എന്നാല്‍എന്നാൽ ഇവ അവന്റെ വഴികളുടെ അറ്റങ്ങളത്രേ; നാം അവനെക്കുറിച്ചു ഒരു മന്ദസ്വരമേ കേട്ടിട്ടുള്ളു. അവന്റെ ബലത്തിന്റെ ഇടിമുഴക്കമോ ആര്‍ആർ ഗ്രഹിക്കും?