"സത്യവേദപുസ്തകം/ഇയ്യോബ്/അദ്ധ്യായം 34" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇയ്യോബ്/അദ്ധ്യായം 34
 
(ചെ.) പുതിയ ചിൽ ...
 
വരി 6:
{{SVPM Old Testament}}
 
{{verse|1}} എലീഹൂ പിന്നെയും പറഞ്ഞതെന്തെന്നാല്‍പറഞ്ഞതെന്തെന്നാൽ:
 
{{verse|2}} ജ്ഞാനികളേ, എന്റെ വചനം കേള്‍പ്പിന്‍കേൾപ്പിൻ ; വിദ്വാന്മാരേ, എനിക്കു ചെവിതരുവിന്‍ചെവിതരുവിൻ .
 
{{verse|3}} അണ്ണാകൂ ആഹാരത്തെ രുചിനോക്കുന്നു; ചെവിയോ വചനങ്ങളെ ശോധന ചെയ്യുന്നു;
വരി 14:
{{verse|4}} ന്യായമായുള്ളതു നമുക്കു തിരഞ്ഞെടുക്കാം; നന്മയായുള്ളതു നമുക്കു തന്നേ ആലോചിച്ചറിയാം.
 
{{verse|5}} ഞാന്‍ഞാൻ നീതിമാന്‍നീതിമാൻ , ദൈവം എന്റെ ന്യായം തള്ളിക്കളഞ്ഞു; എന്റെ ന്യായത്തിന്നെതിരെ ഞാന്‍ഞാൻ ഭോഷകു പറയേണമോ?
 
{{verse|6}} ലംഘനം ഇല്ലാഞ്ഞിട്ടും എന്റെ മുറിവു പൊറുക്കുന്നില്ല എന്നിങ്ങനെ ഇയ്യോബ് പറഞ്ഞുവല്ലോ.
 
{{verse|7}} ഇയ്യോബിനെപ്പോലെ ഒരാളുണ്ടോ? അവന്‍അവൻ പരിഹാസത്തെ വെള്ളംപോലെ കുടിക്കുന്നു;
 
{{verse|8}} അവന്‍അവൻ ദുഷ്പ്രവൃത്തിക്കാരോടു കൂട്ടുകൂടുന്നു; ദുര്‍ജ്ജനങ്ങളോടുകൂടെദുർജ്ജനങ്ങളോടുകൂടെ സഞ്ചരിക്കുന്നു.
 
{{verse|9}} ദൈവത്തോടു രഞ്ജനയായിരിക്കുന്നതുകൊണ്ടു മനുഷ്യന്നു പ്രയോജനമില്ലെന്നു അവന്‍അവൻ പറഞ്ഞു.
 
{{verse|10}} അതുകൊണ്ടു വിവേകികളേ, കേട്ടുകൊള്‍വിന്‍കേട്ടുകൊൾവിൻ ; ദൈവം ദുഷ്ടതയോ സര്‍വ്വശക്തന്‍സർവ്വശക്തൻ നീതികേടോ ഒരിക്കലും ചെയ്കയില്ല.
 
{{verse|11}} അവന്‍അവൻ മനുഷ്യന്നു അവന്റെ പ്രവൃത്തിക്കു പകരം ചെയ്യും; ഔരോരുത്തന്നു അവനവന്റെ നടപ്പിന്നു തക്കവണ്ണം കൊടുക്കും.
 
{{verse|12}} ദൈവം ദുഷ്ടത പ്രവര്‍ത്തിക്കയില്ലപ്രവർത്തിക്കയില്ല നിശ്ചയം; സര്‍വ്വശക്തന്‍സർവ്വശക്തൻ ന്യായം മറിച്ചുകളകയുമില്ല.
 
{{verse|13}} ഭൂമിയെ അവങ്കല്‍അവങ്കൽ ഭരമേല്പിച്ചതാര്‍ഭരമേല്പിച്ചതാർ? ഭൂമണ്ഡലമാകെ സ്ഥാപിച്ചതാര്‍സ്ഥാപിച്ചതാർ?
 
{{verse|14}} അവന്‍അവൻ തന്റെ കാര്യത്തില്‍കാര്യത്തിൽ മാത്രം ദൃഷ്ടിവെച്ചെങ്കില്‍ദൃഷ്ടിവെച്ചെങ്കിൽ തന്റെ ആത്മാവിനെയും ശ്വാസത്തെയും മടക്കി എടുത്തെങ്കില്‍എടുത്തെങ്കിൽ
 
{{verse|15}} സകലജഡവും ഒരുപോലെ കഴിഞ്ഞുപോകും; മനുഷ്യന്‍മനുഷ്യൻ പൊടിയിലേക്കു മടങ്ങിച്ചേരും.
 
{{verse|16}} നിനക്കു വിവേകമുണ്ടെങ്കില്‍വിവേകമുണ്ടെങ്കിൽ ഇതു കേട്ടുകൊള്‍കകേട്ടുകൊൾക; എന്റെ വചനങ്ങളെ ശ്രദ്ധിച്ചുകൊള്‍കശ്രദ്ധിച്ചുകൊൾക;
 
{{verse|17}} ന്യായത്തെ പകെക്കുന്നവന്‍പകെക്കുന്നവൻ ഭരിക്കുമോ? നീതിമാനും ബലവാനുമായവനെ നീ കുറ്റം വിധിക്കുമോ?
 
{{verse|18}} രാജാവിനോടു: നീ വഷളന്‍വഷളൻ എന്നും പ്രഭുക്കന്മാരോടു: നിങ്ങള്‍നിങ്ങൾ ദുഷ്ടന്മാര്‍ദുഷ്ടന്മാർ എന്നും പറയുമോ?
 
{{verse|19}} അവന്‍അവൻ പ്രഭുക്കന്മാരുടെ പക്ഷം എടുക്കുന്നില്ല; ദരിദ്രനെക്കാള്‍ദരിദ്രനെക്കാൾ ധനവാനെ ആദരിക്കുന്നതുമില്ല; അവരെല്ലാവരും തൃക്കൈയുടെ പ്രവൃത്തിയല്ലോ.
 
{{verse|20}} പെട്ടെന്നു അര്‍ദ്ധരാത്രിയില്‍അർദ്ധരാത്രിയിൽ തന്നേ അവര്‍അവർ മരിക്കുന്നു; ജനം കുലുങ്ങി ഒഴിഞ്ഞു പോകുന്നു; കൈ തൊടാതെ ബലശാലികള്‍ബലശാലികൾ നീങ്ങിപ്പോകുന്നു.
 
{{verse|21}} അവന്റെ ദൃഷ്ടി മനുഷ്യന്റെ വഴികളിന്മേല്‍വഴികളിന്മേൽ ഇരിക്കുന്നു; അവന്റെ നടപ്പു ഒക്കെയും അവന്‍അവൻ കാണുന്നു.
 
{{verse|22}} ദുഷ്പ്രവൃത്തിക്കാര്‍ക്കുംദുഷ്പ്രവൃത്തിക്കാർക്കും ഒളിച്ചുകൊള്ളേണ്ടതിന്നു അവിടെ ഇരുട്ടുമില്ല അന്ധതമസ്സുമില്ല.
 
{{verse|23}} മനുഷ്യന്‍മനുഷ്യൻ ദൈവസന്നിധിയില്‍ദൈവസന്നിധിയിൽ ന്യായവിസ്താരത്തിന്നു ചെല്ലേണ്ടതിന്നു അവന്‍അവൻ അവനില്‍അവനിൽ അധികം ദൃഷ്ടിവെപ്പാന്‍ദൃഷ്ടിവെപ്പാൻ ആവശ്യമില്ല.
 
{{verse|24}} വിചാരണ ചെയ്യാതെ അവന്‍അവൻ ബലശാലികളെ തകര്‍ത്തുകളയുന്നുതകർത്തുകളയുന്നു; അവര്‍ക്കുംഅവർക്കും പകരം വേറെ ആളുകളെ നിയമിക്കുന്നു.
 
{{verse|25}} അങ്ങനെ അവന്‍അവൻ അവരുടെ പ്രവൃത്തികളെ അറിയുന്നു; രാത്രിയില്‍രാത്രിയിൽ അവരെ മറിച്ചുകളഞ്ഞിട്ടു അവര്‍അവർ തകര്‍ന്നുപോകുന്നുതകർന്നുപോകുന്നു.
 
{{verse|26}} കാണികള്‍കാണികൾ കൂടുന്ന സ്ഥലത്തുവെച്ചു അവന്‍അവൻ അവരെ ദുഷ്ടന്മാരെപ്പോലെ ശിക്ഷിക്കുന്നു.
 
{{verse|27}} അവര്‍അവർ, എളിയവരുടെ നിലവിളി അവന്റെ അടുക്കല്‍അടുക്കൽ എത്തുവാനും പീഡിതന്മാരുടെ നിലവിളി അവന്‍അവൻ കേള്‍പ്പാനുംകേൾപ്പാനും തക്കവണ്ണം
 
{{verse|28}} അവനെ ഉപേക്ഷിച്ചു പിന്മാറിക്കളകയും അവന്റെ വഴികളെ ഗണ്യമാക്കാതിരിക്കയും ചെയ്തുവല്ലോ.
 
{{verse|29}} വഷളനായ മനുഷ്യന്‍മനുഷ്യൻ വാഴാതിരിക്കേണ്ടതിന്നും ജനത്തെ കുടുക്കുവാന്‍കുടുക്കുവാൻ ആരും ഇല്ലാതിരിക്കേണ്ടതിന്നും
 
{{verse|30}} അവന്‍അവൻ സ്വസ്ഥത നല്കിയാല്‍നല്കിയാൽ ആര്‍ആർ കുറ്റം വിധിക്കും? ഒരു ജാതിക്കായാലും ഒരാള്‍ക്കായാലുംഒരാൾക്കായാലും അവന്‍അവൻ മുഖം മറെച്ചുകളഞ്ഞാല്‍മറെച്ചുകളഞ്ഞാൽ ആര്‍ആർ അവനെ കാണും?
 
{{verse|31}} ഞാന്‍ഞാൻ ശിക്ഷ സഹിച്ചു; ഞാന്‍ഞാൻ ഇനി കുറ്റം ചെയ്കയില്ല;
 
{{verse|32}} ഞാന്‍ഞാൻ കാണാത്തതു എന്നെ പഠിപ്പിക്കേണമേ; ഞാന്‍ഞാൻ അന്യായം ചെയ്തിട്ടുണ്ടെങ്കില്‍ചെയ്തിട്ടുണ്ടെങ്കിൽ ഇനി ചെയ്കയില്ല എന്നു ആരെങ്കിലും ദൈവത്തോടു പറഞ്ഞിട്ടുണ്ടോ?
 
{{verse|33}} നീ മുഷിഞ്ഞതുകൊണ്ടു അവന്‍അവൻ നിന്റെ ഇഷ്ടംപോലെ പകരം ചെയ്യേണമോ? ഞാനല്ല, നീ തന്നേ തിരഞ്ഞെടുക്കേണ്ടതല്ലോ; ആകയാല്‍ആകയാൽ നീ അറിയുന്നതു പ്രസ്താവിച്ചുകൊള്‍കപ്രസ്താവിച്ചുകൊൾക.
 
{{verse|34}} ഇയ്യോബ് അറിവില്ലാതെ സംസാരിക്കുന്നു; അവന്റെ വാക്കുകളിലും ജ്ഞാനമില്ല എന്നു വിവേകമുള്ള പുരുഷന്മാരും
 
{{verse|35}} എന്റെ വാക്കു കേള്‍ക്കുന്നകേൾക്കുന്ന ഏതു ജ്ഞാനിയും എന്നോടു പറയും.
 
{{verse|36}} ഇയ്യോബ് ദുഷ്ടന്മാരെപ്പോലെ പ്രതിവാദിക്കകൊണ്ടു അവനെ ആദിയോടന്തം പരിശോധിച്ചാല്‍പരിശോധിച്ചാൽ കൊള്ളാം.
 
{{verse|37}} അവന്‍അവൻ തന്റെ പാപത്തോടു ദ്രോഹം ചേര്‍ക്കുംന്നുചേർക്കുംന്നു; അവന്‍അവൻ നമ്മുടെ മദ്ധ്യേ കൈ കൊട്ടുന്നു; ദൈവത്തിന്നു വിരോധമായി വാക്കു വര്‍ദ്ധിപ്പിക്കുന്നുവർദ്ധിപ്പിക്കുന്നു.