"സത്യവേദപുസ്തകം/ഇയ്യോബ്/അദ്ധ്യായം 39" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇയ്യോബ്/അദ്ധ്യായം 39
 
(ചെ.) പുതിയ ചിൽ ...
 
വരി 6:
{{SVPM Old Testament}}
 
{{verse|1}} പാറയിലെ കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ? മാന്‍മാൻ പേടകളുടെ ഈറ്റുനോവു നീ കാണുമോ?
 
{{verse|2}} അവേക്കു ഗര്‍ഭംഗർഭം തികയുന്ന മാസം നിനക്കു കണകൂ കൂട്ടാമോ? അവയുടെ പ്രസവകാലം നിനക്കു അറിയാമോ?
 
{{verse|3}} അവ കുനിഞ്ഞു കുട്ടികളെ പ്രസവിക്കുന്നു; ക്ഷണത്തില്‍ക്ഷണത്തിൽ വേദന കഴിഞ്ഞുപോകുന്നു.
 
{{verse|4}} അവയുടെ കുട്ടികള്‍കുട്ടികൾ ബലപ്പെട്ടു കാട്ടില്‍കാട്ടിൽ വളരുന്നു; അവ പുറപ്പെട്ടുപോകുന്നു; മടങ്ങിവരുന്നതുമില്ല.
 
{{verse|5}} കാട്ടുകഴുതയെ അഴിച്ചുവിട്ടതു ആര്‍ആർ? വനഗര്‍ദ്ദഭത്തെവനഗർദ്ദഭത്തെ കെട്ടഴിച്ചതാര്‍കെട്ടഴിച്ചതാർ?
 
{{verse|6}} ഞാന്‍ഞാൻ മരുഭൂമിയെ അതിന്നു വീടും ഉവര്‍ന്നിലത്തെഉവർന്നിലത്തെ അതിന്നു പാര്‍പ്പിടവുമാക്കിപാർപ്പിടവുമാക്കി.
 
{{verse|7}} അതു പട്ടണത്തിലെ ആരവം കേട്ടു ചിരിക്കുന്നു; തെളിക്കുന്നവന്റെ ഒച്ച കൂട്ടാക്കുന്നതുമില്ല.
 
{{verse|8}} മലനിരകള്‍മലനിരകൾ അതിന്റെ മേച്ചല്പുറമാകുന്നു; പച്ചയായതൊക്കെയും അതു തിരഞ്ഞുനടക്കുന്നു.
 
{{verse|9}} കാട്ടുപോത്തു നിന്നെ വഴിപ്പെട്ടു സേവിക്കുമോ? അതു നിന്റെ പുല്തൊട്ടിക്കരികെ രാപാര്‍ക്കുംമോരാപാർക്കുംമോ?
 
{{verse|10}} കാട്ടു പോത്തിനെ നിനക്കു കയറിട്ടു ഉഴവിന്നു കൊണ്ടുപോകാമോ? അതു നിന്റെ പിന്നാലെ നിലം നിരത്തുമോ?
 
{{verse|11}} അതിന്റെ ശക്തി വലുതാകയാല്‍വലുതാകയാൽ നീ അതിനെ വിശ്വസിക്കുമോ? നിന്റെ വേല നീ അതിന്നു ഭരമേല്പിച്ചു കൊടുക്കുമോ?
 
{{verse|12}} അതു നിന്റെ വിത്തു കൊണ്ടുവരുമെന്നും നിന്റെ കളപ്പുരയില്‍കളപ്പുരയിൽ കൂട്ടുമെന്നും നീ വിശ്വസിക്കുമോ?
 
{{verse|13}} ഒട്ടകപ്പക്ഷി ഉല്ലസിച്ചു ചിറകു വീശുന്നു; എങ്കിലും ചിറകും തൂവലുംകൊണ്ടു വാത്സല്യം കാണിക്കുമോ?
 
{{verse|14}} അതു നിലത്തു മുട്ട ഇട്ടേച്ചുപോകുന്നു; അവയെ പൊടിയില്‍പൊടിയിൽ വെച്ചു വിരിക്കുന്നു.
 
{{verse|15}} കാല്‍കൊണ്ടുകാൽകൊണ്ടു അവ ഉടഞ്ഞുപോയേക്കുമെന്നോ കാട്ടുമൃഗം അവയെ ചവിട്ടിക്കളഞ്ഞേക്കുമെന്നോ അതു ഔര്‍ക്കുംന്നില്ലഔർക്കുംന്നില്ല.
 
{{verse|16}} അതു തന്റെ കുഞ്ഞുങ്ങളോടു തനിക്കുള്ളവയല്ല എന്നപോലെ കാഠിന്യം കാണിക്കുന്നു; തന്റെ പ്രയത്നം വ്യര്‍ത്ഥമായ്പോകുമെന്നുവ്യർത്ഥമായ്പോകുമെന്നു ഭയപ്പെടുന്നില്ല.
 
{{verse|17}} ദൈവം അതിന്നു ജ്ഞാനമില്ലാതാക്കി വിവേകം അതിന്നു നല്കീട്ടുമില്ല.
 
{{verse|18}} അതു ചിറകടിച്ചു പൊങ്ങി ഔടുമ്പോള്‍ഔടുമ്പോൾ കുതിരയെയും പുറത്തു കയറിയവനെയും പരിഹസിക്കുന്നു.
 
{{verse|19}} കുതിരെക്കു നീയോ ശക്തി കൊടുത്തതു? അതിന്റെ കഴുത്തിന്നു നീയോ കുഞ്ചിരോമം അണിയിച്ചതു?
വരി 46:
{{verse|20}} നിനക്കു അതിനെ വെട്ടുക്കിളിയെപ്പോലെ ചാടിക്കാമോ? അതിന്റെ ഹുങ്കാരപ്രതാപം ഭയങ്കരം.
 
{{verse|21}} അതു താഴ്വരയില്‍താഴ്വരയിൽ മാന്തി ഊക്കോടെ ഉല്ലസിക്കുന്നു. അതു ആയുധപാണികളെ എതിര്‍ത്തുചെല്ലുന്നുഎതിർത്തുചെല്ലുന്നു.
 
{{verse|22}} അതു കൂശാതെ ഭയത്തെ പുച്ഛിക്കുന്നു; വാളിനോടു പിന്‍പിൻ വാങ്ങി മണ്ടുന്നതുമില്ല.
 
{{verse|23}} അതിന്നു എതിരെ ആവനാഴിയും മിന്നുന്ന കുന്തവും ശൂലവും കിലുകിലുക്കുന്നു.
 
{{verse|24}} അതു ഉഗ്രതയും കോപവും പൂണ്ടു നിലം വിഴുങ്ങുന്നു; കാഹളനാദം കേട്ടാല്‍കേട്ടാൽ അതു അടങ്ങിനില്‍ക്കയില്ലഅടങ്ങിനിൽക്കയില്ല.
 
{{verse|25}} കാഹളനാദം ധ്വനിക്കുന്തോറും അതു ഹാ, ഹാ എന്നു ചിനെക്കുന്നു; പടയും പടനായകന്മാരുടെ മുഴക്കവും ആര്‍പ്പുംആർപ്പും ദൂരത്തുനിന്നു മണക്കുന്നു.
 
{{verse|26}} നിന്റെ വിവേകത്താലോ പരുന്തു പറക്കയും ചിറകു തെക്കോട്ടു വിടര്‍ക്കുംകയുംവിടർക്കുംകയും ചെയ്യുന്നതു?
 
{{verse|27}} നിന്റെ കല്പനെക്കോ കഴുകന്‍കഴുകൻ മേലോട്ടു പറക്കയും ഉയരത്തില്‍ഉയരത്തിൽ കൂടുവെക്കുകയും ചെയ്യുന്നതു?
 
{{verse|28}} അതു പാറയില്‍പാറയിൽ കുടിയേറി രാപാര്‍ക്കുംന്നുരാപാർക്കുംന്നു; പാറമുകളിലും ദുര്‍ഗ്ഗത്തിലുംദുർഗ്ഗത്തിലും തന്നേ.
 
{{verse|29}} അവിടെനിന്നു അതു ഇര തിരയുന്നു; അതിന്റെ കണ്ണു ദൂരത്തേക്കു കാണുന്നു.
 
{{verse|30}} അതിന്റെ കുഞ്ഞുകള്‍കുഞ്ഞുകൾ ചോര വലിച്ചു കുടിക്കുന്നു. പട്ടുപോയവര്‍പട്ടുപോയവർ എവിടെയോ അവിടെ അതുണ്ടു.