"സത്യവേദപുസ്തകം/ഇയ്യോബ്/അദ്ധ്യായം 4" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സത്യവേദപുസ്തകം/ഇയ്യോബ്/അദ്ധ്യായം 4
 
(ചെ.) പുതിയ ചിൽ ...
 
വരി 7:
 
 
{{verse|1}} അതിന്നു തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞതെന്തെന്നാല്‍പറഞ്ഞതെന്തെന്നാൽ:
 
{{verse|2}} നിന്നോടു സംസാരിപ്പാന്‍സംസാരിപ്പാൻ തുനിഞ്ഞാല്‍തുനിഞ്ഞാൽ നീ മുഷിയുമോ? എന്നാല്‍എന്നാൽ വാക്കടക്കുവാന്‍വാക്കടക്കുവാൻ ആര്‍ക്കുംആർക്കും കഴിയും?
 
{{verse|3}} നീ പലരേയും ഉപദേശിച്ചു തളര്‍ന്നതളർന്ന കൈകളെ ശക്തീകരിച്ചിരിക്കുന്നു.
 
{{verse|4}} വീഴുന്നവനെ നിന്റെ വാക്കു താങ്ങി കുഴയുന്ന മുഴങ്കാല്‍മുഴങ്കാൽ നീ ഉറപ്പിച്ചിരിക്കുന്നു.
 
{{verse|5}} ഇപ്പോള്‍ഇപ്പോൾ നിനക്കതു ഭവിച്ചിട്ടു നീ വിഷാദിക്കുന്നു; നിനക്കതു തട്ടീട്ടു നീ ഭ്രമിച്ചുപോകുന്നു.
 
{{verse|6}} നിന്റെ ഭക്തി നിന്റെ ആശ്രയമല്ലയോ? നിന്റെ നടപ്പിന്റെ നിര്‍മ്മലതനിർമ്മലത നിന്റെ പ്രത്യാശയല്ലയോ?
 
{{verse|7}} ഔര്‍ത്തുഔർത്തു നോക്കുക: നിര്‍ദ്ദോഷിയായിനിർദ്ദോഷിയായി നശിച്ചവന്‍നശിച്ചവൻ ആര്‍ആർ? നേരുള്ളവര്‍നേരുള്ളവർ എവിടെ മുടിഞ്ഞുപോയിട്ടുള്ളു?
 
{{verse|8}} ഞാന്‍ഞാൻ കണ്ടേടത്തോളം അന്യായം ഉഴുതു കഷ്ടത വിതെക്കുന്നവര്‍വിതെക്കുന്നവർ അതു തന്നേ കൊയ്യുന്നു.
 
{{verse|9}} ദൈവത്തിന്റെ ശ്വാസത്താല്‍ശ്വാസത്താൽ അവര്‍അവർ നശിക്കുന്നു; അവന്റെ കോപത്തിന്റെ ഊത്തിനാല്‍ഊത്തിനാൽ മുടിഞ്ഞുപോകുന്നു.
 
{{verse|10}} സിംഹത്തിന്റെ ഗര്‍ജ്ജനവുംഗർജ്ജനവും കേസരിയുടെ നാദവും ബാലസിംഹങ്ങളുടെ ദന്തങ്ങളും അറ്റുപോയി.
 
{{verse|11}} സിംഹം ഇരയില്ലായ്കയാല്‍ഇരയില്ലായ്കയാൽ നശിക്കുന്നു; സിംഹിയുടെ കുട്ടികള്‍കുട്ടികൾ ചിതറിപ്പോകുന്നു;
 
{{verse|12}} എന്റെ അടുക്കല്‍അടുക്കൽ ഒരു ഗൂഢവചനം എത്തി; അതിന്റെ മന്ദസ്വരം എന്റെ ചെവിയില്‍ചെവിയിൽ കടന്നു.
 
{{verse|13}} മനുഷ്യര്‍ക്കുംമനുഷ്യർക്കും ഗാഢനിദ്ര പിടിക്കുന്നേരം രാത്രിദര്‍ശനങ്ങളാലുള്ളരാത്രിദർശനങ്ങളാലുള്ള മനോഭാവനകളില്‍മനോഭാവനകളിൽ ഭയവും നടുക്കവും എന്നെ പിടിച്ചു.
 
{{verse|14}} എന്റെ അസ്ഥികള്‍അസ്ഥികൾ ഒക്കെയും കുലുങ്ങിപ്പോയി.
 
{{verse|15}} ഒരാത്മാവു എന്റെ മുഖത്തിന്നെതിരെ കടന്നു എന്റെ ദേഹത്തിന്നു രോമഹര്‍ഷംരോമഹർഷം ഭവിച്ചു.
 
{{verse|16}} ഒരു പ്രതിമ എന്റെ കണ്ണിന്നെതിരെ നിന്നു; എങ്കിലും അതിന്റെ രൂപം ഞാന്‍ഞാൻ തിരിച്ചറിഞ്ഞില്ല; മന്ദമായോരു സ്വരം ഞാന്‍ഞാൻ കേട്ടതെന്തെന്നാല്‍കേട്ടതെന്തെന്നാൽ:
 
{{verse|17}} മര്‍ത്യന്‍മർത്യൻ ദൈവത്തിലും നീതിമാന്‍നീതിമാൻ ആകുമോ? നരന്‍നരൻ സ്രഷ്ടാവിലും നിര്‍മ്മലനാകുമോനിർമ്മലനാകുമോ?
 
{{verse|18}} ഇതാ, സ്വദാസന്മാരിലും അവന്നു വിശ്വാസമില്ല; തന്റെ ദൂതന്മാരിലും അവന്‍അവൻ കുറ്റം ആരോപിക്കുന്നു.
 
{{verse|19}} പൊടിയില്‍നിന്നുത്ഭവിച്ചുപൊടിയിൽനിന്നുത്ഭവിച്ചു മണ്പുരകളില്‍മണ്പുരകളിൽ പാര്‍ത്തുപാർത്തു പുഴുപോലെ ചതെഞ്ഞു പോകുന്നവരില്‍പോകുന്നവരിൽ എത്ര അധികം!
 
{{verse|20}} ഉഷസ്സിന്നും സന്ധ്യെക്കും മദ്ധ്യേ അവര്‍അവർ തകര്‍ന്നുതകർന്നു പോകുന്നു; ആരും ഗണ്യമാക്കാതെ അവര്‍അവർ എന്നേക്കും നശിക്കുന്നു.
 
{{verse|21}} അവരുടെ കൂടാരക്കയറു അറ്റുപോയിട്ടു അവര്‍അവർ ജ്ഞാനഹീനരായി മരിക്കുന്നില്ലയോ?