"സത്യവേദപുസ്തകം/ഇയ്യോബ്/അദ്ധ്യായം 41" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇയ്യോബ്/അദ്ധ്യായം 41
 
(ചെ.) പുതിയ ചിൽ ...
 
വരി 6:
{{SVPM Old Testament}}
 
{{verse|1}} മഹാനക്രത്തെ ചൂണ്ടലിട്ടു പിടിക്കാമോ? അതിന്റെ നാകൂ കയറുകൊണ്ടു അമര്‍ത്താമോഅമർത്താമോ?
 
{{verse|2}} അതിന്റെ മൂക്കില്‍മൂക്കിൽ കയറു കോര്‍ക്കാമോകോർക്കാമോ? അതിന്റെ അണയില്‍അണയിൽ കൊളുത്തു കടത്താമോ?
 
{{verse|3}} അതു നിന്നോടു ഏറിയ യാചന കഴിക്കുമോ? സാവധാനവാക്കു നിന്നോടു പറയുമോ?
വരി 14:
{{verse|4}} അതിനെ എന്നും ദാസനാക്കിക്കൊള്ളേണ്ടതിന്നു അതു നിന്നോടു ഉടമ്പടി ചെയ്യുമോ?
 
{{verse|5}} പക്ഷിയോടു എന്നപോലെ നീ അതിനോടു കളിക്കുമോ? അതിനെ പിടിച്ചു നിന്റെ ബാലമാര്‍ക്കായിബാലമാർക്കായി കെട്ടിയിടുമോ?
 
{{verse|6}} മീന്‍മീൻ പിടിക്കൂറ്റുകാര്‍പിടിക്കൂറ്റുകാർ അതിനെക്കൊണ്ടു വ്യാപാരം ചെയ്യുമോ? അതിനെ കച്ചവടക്കാര്‍ക്കുംകച്ചവടക്കാർക്കും പകുത്തു വിലക്കുമോ?
 
{{verse|7}} നിനക്കു അതിന്റെ തോലില്‍തോലിൽ നിറെച്ചു അസ്ത്രവും തലയില്‍തലയിൽ നിറെച്ചു ചാട്ടുളിയും തറെക്കാമോ?
 
{{verse|8}} അതിനെ ഒന്നു തൊടുക; പോര്‍പോർ തിട്ടം എന്നു ഔര്‍ത്തുകൊള്‍കഔർത്തുകൊൾക; പിന്നെ നീ അതിന്നു തുനികയില്ല.
 
{{verse|9}} അവന്റെ ആശെക്കു ഭംഗംവരുന്നു; അതിനെ കാണുമ്പോള്‍കാണുമ്പോൾ തന്നേ അവന്‍അവൻ വീണു പോകുമല്ലോ.
 
{{verse|10}} അതിനെ ഇളക്കുവാന്‍ഇളക്കുവാൻ തക്ക ശൂരനില്ല; പിന്നെ എന്നോടു എതിര്‍ത്തുനിലക്കുന്നവന്‍എതിർത്തുനിലക്കുന്നവൻ ആര്‍ആർ?
 
{{verse|11}} ഞാന്‍ഞാൻ മടക്കിക്കൊടുക്കേണ്ടതിന്നു എനിക്കു മുമ്പു കൂട്ടി തന്നതാര്‍തന്നതാർ? ആകാശത്തിന്‍ആകാശത്തിൻ കീഴെയുള്ളതൊക്കെയും എന്റെതല്ലയോ?
 
{{verse|12}} അതിന്റെ അവയവങ്ങളെയും മഹാശക്തിയെയും അതിന്റെ ചേലൊത്ത രൂപത്തെയുംപറ്റി ഞാന്‍ഞാൻ മിണ്ടാതിരിക്കയില്ല.
 
{{verse|13}} അതിന്റെ പുറങ്കുപ്പായം ഊരാകുന്നവനാര്‍ഊരാകുന്നവനാർ? അതിന്റെ ഇരട്ടനിരപ്പല്ലിന്നിടയില്‍ഇരട്ടനിരപ്പല്ലിന്നിടയിൽ ആര്‍ആർ ചെല്ലും?
 
{{verse|14}} അതിന്റെ മുഖത്തെ കതകു ആര്‍ആർ തുറക്കും? അതിന്റെ പല്ലിന്നു ചുറ്റും ഭീഷണം ഉണ്ടു.
 
{{verse|15}} ചെതുമ്പല്‍നിരചെതുമ്പൽനിര അതിന്റെ ഡംഭമാകുന്നു; അതു മുദ്രവെച്ചു മുറുക്കി അടെച്ചിരിക്കുന്നു.
 
{{verse|16}} അതു ഒന്നോടൊന്നു പറ്റിയിരിക്കുന്നു; ഇടയില്‍ഇടയിൽ കാറ്റുകടക്കയില്ല.
 
{{verse|17}} ഒന്നോടൊന്നു ചേര്‍ന്നിരിക്കുന്നുചേർന്നിരിക്കുന്നു; വേര്‍പ്പെടുത്തിക്കൂടാതവണ്ണംവേർപ്പെടുത്തിക്കൂടാതവണ്ണം തമ്മില്‍തമ്മിൽ പറ്റിയിരിക്കുന്നു.
 
{{verse|18}} അതു തുമ്മുമ്പോള്‍തുമ്മുമ്പോൾ വെളിച്ചം മിന്നുന്നു; അതിന്റെ കണ്ണു ഉഷസ്സിന്റെ കണ്ണിമപോലെ ആകുന്നു.
 
{{verse|19}} അതിന്റെ വായില്‍നിന്നുവായിൽനിന്നു തീപ്പന്തങ്ങള്‍തീപ്പന്തങ്ങൾ പുറപ്പെടുകയും തീപ്പൊരികള്‍തീപ്പൊരികൾ തെറിക്കയും ചെയ്യുന്നു.
 
{{verse|20}} തിളെക്കുന്ന കലത്തില്‍നിന്നുംകലത്തിൽനിന്നും കത്തുന്ന പോട്ടപ്പുല്ലില്‍നിന്നുംപോട്ടപ്പുല്ലിൽനിന്നും എന്നപോലെ അതിന്റെ മൂക്കില്‍നിന്നുമൂക്കിൽനിന്നു പുക പുറപ്പെടുന്നു.
 
{{verse|21}} അതിന്റെ ശ്വാസം കനല്‍കനൽ ജ്വലിപ്പിക്കുന്നു; അതിന്റെ വായില്‍നിന്നുവായിൽനിന്നു ജ്വാല പുറപ്പെടുന്നു.
 
{{verse|22}} അതിന്റെ കഴുത്തില്‍കഴുത്തിൽ ബലം വസിക്കുന്നു; അതിന്റെ മുമ്പില്‍മുമ്പിൽ നിരാശ നൃത്തം ചെയ്യുന്നു.
 
{{verse|23}} അതിന്റെ മാംസദശകള്‍മാംസദശകൾ തമ്മില്‍തമ്മിൽ പറ്റിയിരിക്കുന്നു; അവ ഇളകിപ്പോകാതവണ്ണം അതിന്മേല്‍അതിന്മേൽ ഉറെച്ചിരിക്കുന്നു.
 
{{verse|24}} അതിന്റെ ഹൃദയം കല്ലുപോലെ ഉറപ്പുള്ളതു തിരികല്ലിന്റെ അടിക്കല്ലുപോലെ ഉറപ്പുള്ളതു തന്നേ.
 
{{verse|25}} അതു പൊങ്ങുമ്പോള്‍പൊങ്ങുമ്പോൾ ബലശാലികള്‍ബലശാലികൾ പേടിക്കുന്നു; ഭയം ഹേതുവായിട്ടു അവര്‍അവർ പരവശരായ്തീരുന്നു.
 
{{verse|26}} വാള്‍കൊണ്ടുവാൾകൊണ്ടു അതിനെ എതിര്‍ക്കുംന്നതുഎതിർക്കുംന്നതു അസാദ്ധ്യം; കുന്തം, അസ്ത്രം, വേല്‍വേൽ എന്നിവകൊണ്ടും ആവതില്ല
 
{{verse|27}} ഇരിമ്പിനെ അതു വൈക്കോല്‍പോലെയുംവൈക്കോൽപോലെയും താമ്രത്തെ ദ്രവിച്ച മരംപോലെയും വിചാരിക്കുന്നു.
 
{{verse|28}} അസ്ത്രം അതിനെ ഔടിക്കയില്ല; കവിണക്കല്ലു അതിന്നു താളടിയായിരിക്കുന്നു.
 
{{verse|29}} ഗദ അതിന്നു താളടിപോലെ തോന്നുന്നു; വേല്‍വേൽ ചാടുന്ന ഒച്ച കേട്ടിട്ടു അതു ചിരിക്കുന്നു.
 
{{verse|30}} അതിന്റെ അധോഭാഗം മൂര്‍ച്ചയുള്ളമൂർച്ചയുള്ള ഔട്ടുകഷണംപോലെയാകുന്നു; അതു ചെളിമേല്‍ചെളിമേൽ പല്ലിത്തടിപോലെ വലിയുന്നു.
 
{{verse|31}} കലത്തെപ്പോലെ അതു ആഴിയെ തിളെപ്പിക്കുന്നു; സമുദ്രത്തെ അതു തൈലംപോലെയാക്കിത്തീര്‍ക്കുംന്നുതൈലംപോലെയാക്കിത്തീർക്കുംന്നു.
 
{{verse|32}} അതിന്റെ പിന്നാലെ ഒരു പാത മിന്നുന്നു; ആഴി നരെച്ചതുപോലെ തോന്നുന്നു.
 
{{verse|33}} ഭൂമിയില്‍ഭൂമിയിൽ അതിന്നു തുല്യമായിട്ടൊന്നും ഇല്ല; അതിനെ ഭയമില്ലാത്തതായി ഉണ്ടാക്കിയിരിക്കുന്നു.
 
{{verse|34}} അതു ഉന്നതമായുള്ളതിനെയൊക്കെയും നോക്കിക്കാണുന്നു; മദിച്ച ജന്തുക്കള്‍ക്കെല്ലാംജന്തുക്കൾക്കെല്ലാം അതു രാജാവായിരിക്കുന്നു.