"സത്യവേദപുസ്തകം/ഇയ്യോബ്/അദ്ധ്യായം 6" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സത്യവേദപുസ്തകം/ഇയ്യോബ്/അദ്ധ്യായം 6
 
(ചെ.) പുതിയ ചിൽ ...
 
വരി 7:
 
 
{{verse|1}} അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാല്‍പറഞ്ഞതെന്തെന്നാൽ:
 
{{verse|2}} അയ്യോ എന്റെ വ്യസനം ഒന്നു തൂക്കിനോക്കിയെങ്കില്‍തൂക്കിനോക്കിയെങ്കിൽ! എന്റെ വിപത്തു സ്വരൂപിച്ചു തുലാസില്‍തുലാസിൽ വെച്ചെങ്കില്‍വെച്ചെങ്കിൽ!
 
{{verse|3}} അതു കടല്പുറത്തെ മണലിനെക്കാള്‍മണലിനെക്കാൾ ഭാരമേറുന്നതു. അതുകൊണ്ടു എന്റെ വാക്കു തെറ്റിപ്പോകുന്നു.
 
{{verse|4}} സര്‍വ്വശക്തന്റെസർവ്വശക്തന്റെ അസ്ത്രങ്ങള്‍അസ്ത്രങ്ങൾ എന്നില്‍എന്നിൽ തറെച്ചിരിക്കുന്നു; അവയുടെ വിഷം എന്റെ ആത്മാവു കുടിക്കുന്നു; ദൈവത്തിന്റെ ഘോരത്വങ്ങള്‍ഘോരത്വങ്ങൾ എന്റെ നേരെ അണിനിരന്നിരിക്കുന്നു.
 
{{verse|5}} പുല്ലുള്ളേടത്തു കാട്ടുകഴുത ചിനെക്കുമോ? തീറ്റി തിന്നുമ്പോള്‍തിന്നുമ്പോൾ കാള മുക്കുറയിടുമോ?
 
{{verse|6}} രുചിയില്ലാത്തതു ഉപ്പുകൂടാതെ തിന്നാമോ? മുട്ടയുടെ വെള്ളെക്കു രുചിയുണ്ടോ?
 
{{verse|7}} തൊടുവാന്‍തൊടുവാൻ എനിക്കു വെറുപ്പു തോന്നുന്നതു എനിക്കു അറെപ്പുള്ള ഭക്ഷണമായിരിക്കുന്നു.
 
{{verse|8}} അയ്യോ, എന്റെ അപേക്ഷ സാധിച്ചെങ്കില്‍സാധിച്ചെങ്കിൽ! എന്റെ വാഞ്ഛ ദൈവം എനിക്കു നല്കിയെങ്കില്‍നല്കിയെങ്കിൽ!
 
{{verse|9}} എന്നെ തകര്‍ക്കുംവാന്‍തകർക്കുംവാൻ ദൈവം പ്രസാദിച്ചെങ്കില്‍പ്രസാദിച്ചെങ്കിൽ! തൃക്കൈ നീട്ടി എന്നെ ഖണ്ഡിച്ചുകളഞ്ഞെങ്കില്‍ഖണ്ഡിച്ചുകളഞ്ഞെങ്കിൽ!
 
{{verse|10}} അങ്ങനെ എനിക്കു ആശ്വാസം ലഭിക്കുമായിരുന്നു; കനിവറ്റ വേദനയില്‍വേദനയിൽ ഞാന്‍ഞാൻ ഉല്ലസിക്കുമായിരുന്നു. പരിശുദ്ധന്റെ വചനങ്ങളെ ഞാന്‍ഞാൻ നിഷേധിച്ചിട്ടില്ലല്ലോ;
 
{{verse|11}} ഞാന്‍ഞാൻ കാത്തിരിക്കേണ്ടതിന്നു എന്റെ ശക്തി എന്തുള്ളു? ദീര്‍ഘക്ഷമദീർഘക്ഷമ കാണിക്കേണ്ടതിന്നു എന്റെ അന്തം എന്തു?
 
{{verse|12}} എന്റെ ബലം കല്ലിന്റെ ബലമോ? എന്റെ മാംസം താമ്രമാകുന്നുവോ?
 
{{verse|13}} ഞാന്‍ഞാൻ കേവലം തുണയില്ലാത്തവനല്ലയോ? രക്ഷ എന്നെ വിട്ടുപോയില്ലയോ?
 
{{verse|14}} ദുഃഖിതനോടു സ്നേഹിതന്‍സ്നേഹിതൻ ദയ കാണിക്കേണ്ടതാകുന്നു; അല്ലാഞ്ഞാല്‍അല്ലാഞ്ഞാൽ അവന്‍അവൻ സര്‍വ്വശക്തന്റെസർവ്വശക്തന്റെ ഭയം ത്യജിക്കും.
 
{{verse|15}} എന്റെ സഹോദരന്മാര്‍സഹോദരന്മാർ ഒരു തോടുപോലെ എന്നെ ചതിച്ചു; വറ്റിപ്പോകുന്ന തോടുകളുടെ ചാല്‍പോലെചാൽപോലെ തന്നേ.
 
{{verse|16}} നീര്‍ക്കട്ടകൊണ്ടുനീർക്കട്ടകൊണ്ടു അവ കലങ്ങിപ്പോകുന്നു; ഹിമം അവയില്‍അവയിൽ ഉരുകി കാണാതെപോകുന്നു.
 
{{verse|17}} ചൂടുപിടിക്കുന്നേരം അവ വറ്റിപ്പോകുന്നു; ഉഷ്ണം ആകുമ്പോള്‍ആകുമ്പോൾ അവ അവിടെനിന്നു പൊയ്പോകുന്നു.
 
{{verse|18}} സ്വാര്‍ത്ഥങ്ങള്‍സ്വാർത്ഥങ്ങൾ വഴി വിട്ടുതിരിഞ്ഞു ചെല്ലുന്നു; അവ മരുഭൂമിയില്‍മരുഭൂമിയിൽ ചെന്നു നശിച്ചുപോകുന്നു.
 
{{verse|19}} തേമയുടെ സ്വാര്‍ത്ഥങ്ങള്‍സ്വാർത്ഥങ്ങൾ തിരിഞ്ഞുനോക്കുന്നു; ശെബയുടെ യാത്രാഗണം അവെക്കായി പ്രതീക്ഷിക്കുന്നു.
 
{{verse|20}} പ്രതീക്ഷിച്ചതുകൊണ്ടു അവര്‍അവർ ലജ്ജിക്കുന്നു; അവിടത്തോളം ചെന്നു നാണിച്ചു പോകുന്നു.
 
{{verse|21}} നിങ്ങളും ഇപ്പോള്‍ഇപ്പോൾ അതുപോലെ ആയി വിപത്തു കണ്ടിട്ടു നിങ്ങള്‍നിങ്ങൾ പേടിക്കുന്നു.
 
{{verse|22}} എനിക്കു കൊണ്ടുവന്നു തരുവിന്‍തരുവിൻ ; നിങ്ങളുടെ സമ്പത്തില്‍നിന്നുസമ്പത്തിൽനിന്നു എനിക്കുവേണ്ടി കൈക്കൂലി കൊടുപ്പിന്‍കൊടുപ്പിൻ ;
 
{{verse|23}} വൈരിയുടെ കയ്യില്‍നിന്നുകയ്യിൽനിന്നു എന്നെ വിടുവിപ്പിന്‍വിടുവിപ്പിൻ ; നിഷ്ഠൂരന്മാരുടെ കയ്യില്‍നിന്നുകയ്യിൽനിന്നു എന്നെ വീണ്ടെടുപ്പിന്‍വീണ്ടെടുപ്പിൻ എന്നിങ്ങനെ ഞാന്‍ഞാൻ പറഞ്ഞിട്ടുണ്ടോ?
 
{{verse|24}} എന്നെ ഉപദേശിപ്പിന്‍ഉപദേശിപ്പിൻ ; ഞാന്‍ഞാൻ മിണ്ടാതെയിരിക്കാം; ഏതില്‍ഏതിൽ തെറ്റിപ്പോയെന്നു എനിക്കു ബോധം വരുത്തുവിന്‍വരുത്തുവിൻ .
 
{{verse|25}} നേരുള്ള വാക്കുകള്‍ക്കുവാക്കുകൾക്കു എത്ര ബലം! നിങ്ങളുടെ ശാസനെക്കോ എന്തു ഫലം?
 
{{verse|26}} വാക്കുകളെ ആക്ഷേപിപ്പാന്‍ആക്ഷേപിപ്പാൻ വിചാരിക്കുന്നുവോ? ആശയറ്റവന്റെ വാക്കുകള്‍വാക്കുകൾ കാറ്റിന്നു തുല്യമത്രേ.
 
{{verse|27}} അനാഥന്നു നിങ്ങള്‍നിങ്ങൾ ചീട്ടിടുന്നു; സ്നേഹിതനെക്കൊണ്ടു കച്ചവടം ചെയ്യുന്നു.
 
{{verse|28}} ഇപ്പോള്‍ഇപ്പോൾ ദയ ചെയ്തു എന്നെ ഒന്നു നോക്കുവിന്‍നോക്കുവിൻ ; ഞാന്‍ഞാൻ നിങ്ങളുടെ മുഖത്തു നോക്കി ഭോഷകുപറയുമോ?
 
{{verse|29}} ഒന്നുകൂടെ നോക്കുവിന്‍നോക്കുവിൻ ; നീതികേടു ഭവിക്കരുതു. ഒന്നുകൂടെ നോക്കുവിന്‍നോക്കുവിൻ ; എന്റെ കാര്യം നീതിയുള്ളതു തന്നേ.
 
{{verse|30}} എന്റെ നാവില്‍നാവിൽ അനീതിയുണ്ടോ? എന്റെവായി അനര്‍ത്ഥംഅനർത്ഥം തിരിച്ചറികയില്ലയോ?