"സത്യവേദപുസ്തകം/ഉത്തമഗീതം/അദ്ധ്യായം 7" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉത്തമഗീതം/അദ്ധ്യായം 7
 
(ചെ.) പുതിയ ചിൽ ...
 
വരി 6:
{{SVPM Old Testament}}
 
{{verse|1}} മടങ്ങിവരിക, ശൂലേംകാരത്തീ, മടങ്ങിവരിക; ഞങ്ങള്‍ഞങ്ങൾ നിന്നെ ഒന്നു കണ്ടുകൊള്ളട്ടെ, മടങ്ങിവരിക, മടങ്ങിവരിക; നിങ്ങള്‍നിങ്ങൾ മഹനീമിലെ നൃത്തത്തെപ്പോലെ ശൂലേംകാരത്തിയെ കാണ്മാന്‍കാണ്മാൻ ആഗ്രഹിക്കുന്നതു എന്തിന്നു?
 
{{verse|2}} പ്രഭുകുമാരീ, ചെരിപ്പിട്ടിരിക്കുന്ന നിന്റെ കാല്‍കാൽ എത്ര മനോഹരം! നിന്റെ ഉരുണ്ടു നിതംബം തട്ടാന്റെ പണിയായ ഭൂഷണംപോലെ ഇരിക്കുന്നു.
 
{{verse|3}} നിന്റെ നാഭി, വട്ടത്തിലുള്ള പാനപാത്രംപോലെയാകുന്നു; അതില്‍അതിൽ, കലക്കിയ വീഞ്ഞു ഇല്ലാതിരിക്കുന്നില്ല; നിന്റെ ഉദരം താമരപ്പൂ ചുറ്റിയിരിക്കുന്ന കോതമ്പുകൂമ്പാരംപോലെ ആകുന്നു.
 
{{verse|4}} നിന്റെ സ്തനം രണ്ടും ഇരട്ടപിറന്ന രണ്ടു മാന്‍മാൻ കുട്ടികള്‍ക്കുകുട്ടികൾക്കു സമം.
 
{{verse|5}} നിന്റെ കഴുത്തു ദന്തഗോപുരംപോലെയും നിന്റെ കണ്ണു ഹെശ്ബോനില്‍ഹെശ്ബോനിൽ ബാത്ത് റബ്ബീം വാതില്‍ക്കലേവാതിൽക്കലേ കുളങ്ങളെപ്പോലെയും നിന്റെ മൂകൂ ദമ്മേശെക്കിന്നു നേരെയുള്ള ലെബാനോന്‍ലെബാനോൻ ഗോപുരംപോലെയും ഇരിക്കുന്നു.
 
{{verse|6}} നിന്റെ ശിരസ്സു കര്‍മ്മേല്‍പോലെയുംകർമ്മേൽപോലെയും നിന്റെ തലമുടി രക്താംബരംപോലെയും ഇരിക്കുന്നു; രാജാവു നിന്റെ കുന്തളങ്ങളാല്‍കുന്തളങ്ങളാൽ ബദ്ധനായിരിക്കുന്നു.
 
{{verse|7}} പ്രിയേ, പ്രേമഭോഗങ്ങളില്‍പ്രേമഭോഗങ്ങളിൽ നീ എത്ര സുന്ദരി, എത്ര മനോഹര!
 
{{verse|8}} നിന്റെ ശരീരാകൃതി പനയോടും നിന്റെ സ്തനങ്ങള്‍സ്തനങ്ങൾ മുന്തിരിക്കുലയോടും ഒക്കുന്നു!
 
{{verse|9}} ഞാന്‍ഞാൻ പനമേല്‍പനമേൽ കയറും; അതിന്റെ മടല്‍മടൽ പിടിക്കും എന്നു ഞാന്‍ഞാൻ പറഞ്ഞു. നിന്റെ സ്തനങ്ങള്‍സ്തനങ്ങൾ മുന്തിരിക്കുലപോലെയും നിന്റെ മൂക്കിന്റെ വാസന നാരങ്ങയുടെ വാസനപോലെയും ആകട്ടെ. നിന്റെ അണ്ണാക്കോ മേത്തരമായ വീഞ്ഞു.
 
{{verse|10}} അതു എന്റെ പ്രിയന്നു മൃദുപാനമായി അധരത്തിലും പല്ലിലും കൂടി കടക്കുന്നതും ആകുന്നു.
 
{{verse|11}} ഞാന്‍ഞാൻ എന്റെ പ്രിയന്നുള്ളവള്‍പ്രിയന്നുള്ളവൾ; അവന്റെ ആഗ്രഹം എന്നോടാകുന്നു.
 
{{verse|12}} പ്രിയാ, വരിക; നാം വെളിംപ്രദേശത്തു പോക; നമുക്കു ഗ്രാമങ്ങളില്‍ഗ്രാമങ്ങളിൽ ചെന്നു രാപാര്‍ക്കാംരാപാർക്കാം.
 
{{verse|13}} അതികാലത്തു എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളില്‍മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിര്‍ത്തുതളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കയും ചെയ്തുവോ എന്നു നോക്കാം; അവിടെവെച്ചു ഞാന്‍ഞാൻ നിനക്കു എന്റെ പ്രേമം തരും.
 
{{verse|14}} ദൂദായ്പഴം സുഗന്ധം വീശുന്നു; നമ്മുടെ വാതില്‍ക്കല്‍വാതിൽക്കൽ സകലവിധവിശിഷ്ട ഫലവും ഉണ്ടു; എന്റെ പ്രിയാ, ഞാന്‍ഞാൻ നിനക്കായി പഴയതും പുതിയതും സംഗ്രഹിച്ചിരിക്കുന്നു.