"സത്യവേദപുസ്തകം/നഹൂം/അദ്ധ്യായം 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നഹൂം/അദ്ധ്യായം 1
 
(ചെ.) പുതിയ ചിൽ ...
 
വരി 6:
{{SVPM Old Testament}}
 
{{verse|1}} നീനെവേയെക്കുറിച്ചുള്ള പ്രവാചകം; എല്‍ക്കോശ്യനായഎൽക്കോശ്യനായ നഹൂമിന്റെ ദര്‍ശനപുസ്തകംദർശനപുസ്തകം.
 
{{verse|2}} ദൈവം തീക്ഷണതയുള്ളവനും യഹോവ പ്രതികാരം ചെയ്യുന്നവനും ആകുന്നു; യഹോവ പ്രതികാരം ചെയ്യുന്നവനും ക്രോധപൂര്‍ണ്ണനുമാകുന്നുക്രോധപൂർണ്ണനുമാകുന്നു; യഹോവ തന്റെ വൈരികളോടു പ്രതികാരം ചെയ്കയും തന്റെ ശത്രുക്കള്‍ക്കായിശത്രുക്കൾക്കായി കോപം സംഗ്രഹിക്കയും ചെയ്യുന്നു.
 
{{verse|3}} യഹോവ ദീര്‍ഘക്ഷമയുംദീർഘക്ഷമയും മഹാശക്തിയുമുള്ളവന്‍മഹാശക്തിയുമുള്ളവൻ ; അവന്‍അവൻ ഒരിക്കലും ശിക്ഷിക്കാതെ വിടുകയില്ല; യഹോവയുടെ വഴി ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലും ഉണ്ടു; മേഘം അവന്റെ കാല്‍ക്കീഴിലെകാൽക്കീഴിലെ പൊടിയാകുന്നു.
 
{{verse|4}} അവന്‍അവൻ സമുദ്രത്തെ ഭര്‍ത്സിച്ചുഭർത്സിച്ചു വറ്റിക്കയും സകലനദികളെയും വരട്ടിക്കളകയും ചെയ്യുന്നു; ബാശാനും കര്‍മ്മേലുംകർമ്മേലും വരളുന്നു; ലെബാനോന്റെ പുഷ്പം വാടിപ്പോകുന്നു.
 
{{verse|5}} അവന്റെ മുമ്പില്‍മുമ്പിൽ പര്‍വ്വതങ്ങള്‍പർവ്വതങ്ങൾ കുലുങ്ങുന്നു; കുന്നുകള്‍കുന്നുകൾ ഉരുകിപ്പോകുന്നു; അവന്റെ സന്നിധിയില്‍സന്നിധിയിൽ ഭൂമി ഞെട്ടിപ്പോകുന്നു; മഹീതലവും അതിലെ സകലനിവാസികളും തന്നേ.
 
{{verse|6}} അവന്റെ ക്രോധത്തിന്‍ക്രോധത്തിൻ മുമ്പില്‍മുമ്പിൽ ആര്‍ആർ നിലക്കും? അവന്റെ ഉഗ്രകോപത്തിങ്കല്‍ഉഗ്രകോപത്തിങ്കൽ ആര്‍ആർ നിവിര്‍ന്നുനിലക്കുംനിവിർന്നുനിലക്കും? അവന്റെ ക്രോധം തീപോലെ ചൊരിയുന്നു; പാറകള്‍പാറകൾ അവനാല്‍അവനാൽ പിളര്‍ന്നുപോകുന്നുപിളർന്നുപോകുന്നു.
 
{{verse|7}} യഹോവ നല്ലവനും കഷ്ടദിവസത്തില്‍കഷ്ടദിവസത്തിൽ ശരണവും ആകുന്നു; തങ്കല്‍തങ്കൽ ആശ്രയിക്കുന്നവരെ അവന്‍അവൻ അറിയുന്നു.
 
{{verse|8}} എന്നാല്‍എന്നാൽ കവിഞ്ഞൊഴുകുന്നോരു പ്രവാഹം കൊണ്ടു അവന്‍അവൻ അതിന്റെ സ്ഥലത്തിന്നു മുടിവു വരുത്തും; തന്റെ ശത്രുക്കളെ അവന്‍അവൻ അന്ധകാരത്തില്‍അന്ധകാരത്തിൽ പിന്തുടരുന്നു.
 
{{verse|9}} നിങ്ങള്‍നിങ്ങൾ യഹോവേക്കു വിരോധമായി നിരൂപിക്കുന്നതെന്തു? അവന്‍അവൻ മുടിവു വരുത്തും; കഷ്ടത രണ്ടുപ്രാവശ്യം പൊങ്ങിവരികയില്ല.
 
{{verse|10}} അവര്‍അവർ കൂടിപ്പിണഞ്ഞിരിക്കുന്ന മുള്ളുപോലെ ആയാലും തങ്ങളുടെ മദ്യപാനത്തില്‍മദ്യപാനത്തിൽ മദ്യപിച്ചിരുന്നാലും അവര്‍അവർ മുഴുവനും ഉണങ്ങിയ താളടിപോലെ തീക്കു ഇരയായിത്തീരും.
 
{{verse|11}} യഹോവേക്കു വിരോധമായി ദോഷം നിരൂപിക്കയും നിസ്സാരത്വം ആലോചിക്കയും ചെയ്യുന്നവന്‍ചെയ്യുന്നവൻ നിന്നില്‍നിന്നുനിന്നിൽനിന്നു പുറപ്പെട്ടിരിക്കുന്നു.
 
{{verse|12}} യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവര്‍അവർ പൂര്‍ണ്ണപൂർണ്ണ ശക്തന്മാരും അവ്വണ്ണം തന്നേ അനേകരും ആയിരുന്നാലും അവര്‍അവർ അങ്ങനെ തന്നേ ഛേദിക്കപ്പെടുകയും അവന്‍അവൻ കഴിഞ്ഞുപോകയും ചെയ്യും. ഞാന്‍ഞാൻ നിന്നെ താഴ്ത്തി എങ്കിലും ഇനി നിന്നെ താഴ്ത്തുകയില്ല.
 
{{verse|13}} ഇപ്പോഴോ ഞാന്‍ഞാൻ അവന്റെ നുകം നിന്റെമേല്‍നിന്നുനിന്റെമേൽനിന്നു ഒടിച്ചുകളയും നിന്റെ ബന്ധനങ്ങള്‍ബന്ധനങ്ങൾ അറുത്തുകളകയും ചെയ്യും.
 
{{verse|14}} എന്നാല്‍എന്നാൽ യഹോവ നിന്നെക്കുറിച്ചു: നിന്റെ പേരുള്ള സന്തതി ഇനി ഒട്ടു ഉണ്ടാകയില്ല; കൊത്തിയുണ്ടാക്കിയ വിഗ്രഹത്തെയും വാര്‍ത്തുണ്ടാക്കിയവാർത്തുണ്ടാക്കിയ ബിംബത്തെയും നിന്റെ ദേവന്മാരുടെ ക്ഷേത്രത്തില്‍ക്ഷേത്രത്തിൽ നിന്നു ഞാന്‍ഞാൻ ഛേദിച്ചുകളയും; നീ നിസ്സാരനായിരിക്കയാല്‍നിസ്സാരനായിരിക്കയാൽ ഞാന്‍ഞാൻ നിന്റെ ശവകൂഴി കുഴിക്കും എന്നു കല്പിച്ചിരിക്കുന്നു.
 
{{verse|15}} ഇതാ, പര്‍വ്വതങ്ങളിന്മേല്‍പർവ്വതങ്ങളിന്മേൽ സുവാര്‍ത്താദൂതനായിസുവാർത്താദൂതനായി സമാധാനം ഘോഷിക്കുന്നവന്റെ കാല്‍കാൽ; യെഹൂദയേ, നിന്റെ ഉത്സവങ്ങളെ ആചരിക്ക; നിന്റെ നേര്‍ച്ചകളെനേർച്ചകളെ കഴിക്ക; നിസ്സാരന്‍നിസ്സാരൻ ഇനി നിന്നില്‍കൂടിനിന്നിൽകൂടി കടക്കയില്ല; അവന്‍അവൻ അശേഷം ഛേദിക്കപ്പെട്ടിരിക്കുന്നു.
 
 
"https://ml.wikisource.org/wiki/സത്യവേദപുസ്തകം/നഹൂം/അദ്ധ്യായം_1" എന്ന താളിൽനിന്ന് ശേഖരിച്ചത്