}}
{{SVPM Old Testament}}
{{verse|1}} യഹോവയിങ്കല്‍നിന്നുയഹോവയിങ്കൽനിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു എന്തെന്നാല്‍എന്തെന്നാൽ:
{{verse|2}} നീ യഹോവയുടെ ആലയത്തിന്റെ വാതില്‍ക്കല്‍വാതിൽക്കൽ നിന്നുകൊണ്ടു: യഹോവയെ നമസ്കരിപ്പാന്നമസ്കരിപ്പാൻ ഈ വാതിലുകളില്കൂടിവാതിലുകളിൽകൂടി കടക്കുന്നവരായ എല്ലാ യെഹൂദയുമായുള്ളോരേ, യഹോവയുടെ അരുളപ്പാടു കേള്‍പ്പിന്‍കേൾപ്പിൻ എന്നീ വചനം വിളിച്ചു പറക.
{{verse|3}} യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കുവിന്‍നന്നാക്കുവിൻ ; എന്നാല്‍എന്നാൽ ഞാന്‍ഞാൻ നിങ്ങളെ ഈ സ്ഥലത്തു വസിക്കുമാറാക്കും.
{{verse|4}} യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം എന്നിങ്ങനെയുള്ള വ്യാജവാക്കുകളില്‍വ്യാജവാക്കുകളിൽ ആശ്രയിക്കരുതു.
{{verse|5}} നിങ്ങളുടെ നടപ്പും പ്രവൃത്തികളും നിങ്ങള്‍നിങ്ങൾ വാസ്തവമായി നന്നാക്കുന്നുവെങ്കില്‍നന്നാക്കുന്നുവെങ്കിൽ, നിങ്ങള്‍നിങ്ങൾ തമ്മില്‍തമ്മില്‍തമ്മിൽതമ്മിൽ ന്യായം നടത്തുന്നുവെങ്കില്‍നടത്തുന്നുവെങ്കിൽ,
{{verse|6}} പരദേശിയെയും അനാഥനെയും വിധവയെയും പീഡിപ്പിക്കാതെയും കുറ്റമില്ലാത്ത രക്തം ഈ സ്ഥലത്തു ചിന്നിക്കാതെയും നിങ്ങള്‍ക്കുനിങ്ങൾക്കു ആപത്തിന്നായി അന്യദേവന്മാരോടു ചെന്നു ചേരാതെയും ഇരിക്കുന്നു എങ്കില്‍എങ്കിൽ,
{{verse|7}} ഞാന്‍ഞാൻ നിങ്ങളുടെ പിതാക്കന്മാര്‍ക്കുംപിതാക്കന്മാർക്കും കൊടുത്ത ദേശമായ ഈ സ്ഥലത്തു നിങ്ങളെ എന്നും എന്നേക്കും വസിക്കുമാറാക്കും.
{{verse|8}} നിങ്ങള്‍നിങ്ങൾ പ്രയോജനമില്ലാത്ത വ്യാജവാക്കുകളില്‍വ്യാജവാക്കുകളിൽ ആശ്രയിക്കുന്നു.
{{verse|9}} നിങ്ങള്‍നിങ്ങൾ മോഷ്ടിക്കയും കുലചെയ്കയും വ്യഭിചരിക്കയും കള്ളസ്സത്യം ചെയ്കയും ബാലിന്നു ധൂപം കാട്ടുകയും നിങ്ങള്‍നിങ്ങൾ അറിയാത്ത ദേവന്മാരോടു ചെന്നു ചേരുകയും ചെയ്യുന്നു.
{{verse|10}} പിന്നെ വന്നു എന്റെ നാമം വിളിച്ചിരിക്കുന്ന ഈ ആലയത്തില്‍ആലയത്തിൽ എന്റെ സന്നിധിയില്‍സന്നിധിയിൽ നിന്നുകൊണ്ടു: ഞങ്ങള്‍ഞങ്ങൾ രക്ഷപ്പെട്ടിരിക്കുന്നു എന്നു പറയുന്നതു ഈ മ്ളേച്ഛതകളൊക്കെയും ചെയ്യേണ്ടതിന്നു തന്നേയോ?
{{verse|11}} എന്റെ നാമം വിളിച്ചിരിക്കുന്ന ഈ ആലയം കള്ളന്മാരുടെ ഗുഹ എന്നു നിങ്ങള്‍ക്കുനിങ്ങൾക്കു തോന്നുന്നുവോ? എനിക്കും അതു അങ്ങിനെ തന്നേ തോന്നുന്നു എന്നു യഹോവയുടെ അരുളപ്പാടു.
{{verse|12}} എന്നാല്‍എന്നാൽ ആദിയില്‍ആദിയിൽ എന്റെ നാമം വിളിച്ചിരുന്ന ശീലോവില്‍ശീലോവിൽ ഉള്ള എന്റെ വാസസ്ഥലത്തു നിങ്ങള്‍നിങ്ങൾ ചെന്നു എന്റെ ജനമായ യിസ്രായേലിന്റെ ദുഷ്ടതനിമിത്തം ഞാന്‍ഞാൻ അതിനോടു ചെയ്തതു നോക്കുവിന്‍നോക്കുവിൻ !
{{verse|13}} ആകയാല്‍ആകയാൽ നിങ്ങള്‍നിങ്ങൾ ഈ പ്രവൃത്തികളെ ഒക്കെയും ചെയ്കയും ഞാന്‍ഞാൻ അതികാലത്തും ഇടവിടാതെയും നിങ്ങളോടു സംസാരിച്ചുവന്നിട്ടും നിങ്ങള്‍നിങ്ങൾ കേള്‍ക്കാതിരിക്കയുംകേൾക്കാതിരിക്കയും ഞാന്‍ഞാൻ നിങ്ങളെ വിളിച്ചിട്ടും നിങ്ങള്‍നിങ്ങൾ ഉത്തരം പറയാതിരിക്കയും ചെയ്കകൊണ്ടു,
{{verse|14}} എന്റെ നാമം വിളിച്ചിരിക്കുന്നതും നിങ്ങള്‍നിങ്ങൾ ആശ്രയിക്കുന്നതുമായ ഈ ആലയത്തോടും നിങ്ങള്‍ക്കുംനിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാര്‍ക്കുംപിതാക്കന്മാർക്കും ഞാന്‍ഞാൻ തന്നിരിക്കുന്ന ഈ സ്ഥലത്തോടും ശീലോവോടു ചെയ്തതുപോലെ ഞാന്‍ഞാൻ ചെയ്യും.
{{verse|15}} നിങ്ങളുടെ സകലസഹോദരന്മാരുമായ എഫ്രയീംസന്തതിയെ ഒക്കെയും ഞാന്‍ഞാൻ തള്ളിക്കളഞ്ഞതുപോലെ നിങ്ങളെയും എന്റെ മുമ്പില്‍നിന്നുമുമ്പിൽനിന്നു തള്ളിക്കളയും എന്നു യഹോവയുടെ അരുളപ്പാടു.
{{verse|16}} അതുകൊണ്ടു നീ ഈ ജനത്തിന്നു വേണ്ടി പ്രാര്‍ത്ഥിക്കരുതുപ്രാർത്ഥിക്കരുതു; അവര്‍ക്കുംഅവർക്കും വേണ്ടി യാചനയും പ്രാര്‍ത്ഥനയുംപ്രാർത്ഥനയും കഴിക്കരുതു; എന്നോടു പക്ഷവാദം ചെയ്കയുമരുതു; ഞാന്‍ഞാൻ നിന്റെ അപേക്ഷ കേള്‍ക്കയില്ലകേൾക്കയില്ല.
{{verse|17}} യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്റെ വീഥികളിലും അവര്‍അവർ ചെയ്യുന്നതു നീ കാണുന്നില്ലയോ?
{{verse|18}} എനിക്കു കോപം വരത്തക്കവണ്ണം അവര്‍അവർ ആകാശരാജ്ഞിക്കു അപ്പം ചുടേണ്ടതിന്നും അന്യദേവന്മാര്‍ക്കുംഅന്യദേവന്മാർക്കും പാനീയബലി പകരേണ്ടതിന്നും മക്കള്‍മക്കൾ വിറകു പെറുക്കുകയും അപ്പന്മാര്‍അപ്പന്മാർ തീ കത്തിക്കയും സ്ത്രീകള്‍സ്ത്രീകൾ മാവു കുഴെക്കുകയും ചെയ്യുന്നു.
{{verse|19}} എന്നാല്‍എന്നാൽ അവര്‍അവർ എന്നെയോ മുഷിപ്പിക്കുന്നതു? സ്വന്തലജ്ജെക്കായിട്ടു തങ്ങളെ തന്നേയല്ലയോ എന്നു യഹോവയുടെ അരുളപ്പാടു.
{{verse|20}} അതുകൊണ്ടു യഹോവയായ കര്‍ത്താവുകർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, എന്റെ കോപവും എന്റെ ക്രോധവും ഈ സ്ഥലത്തു മനുഷ്യന്റെ മേലും മൃഗത്തിന്മേലും പറമ്പിലെ വൃക്ഷങ്ങളിന്മേലും നിലത്തിലെ വിളവിന്മേലും ചൊരിയും; അതു കെട്ടുപോകാതെ ജ്വലിച്ചുകൊണ്ടിരിക്കും.
{{verse|21}} യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍നിങ്ങൾ ഹനനയാഗങ്ങളോടു ഹോമയാഗങ്ങളും കൂട്ടി മാംസം തിന്നുവിന്‍തിന്നുവിൻ .
{{verse|22}} ഞാന്‍ഞാൻ നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളില്‍നാളിൽ ഹോമയാഗങ്ങളെക്കുറിച്ചാകട്ടെ ഹനനയാഗങ്ങളെക്കുറിച്ചാകട്ടെ അവരോടു സംസാരിക്കയോ കല്പിക്കയോ ചെയ്തിട്ടില്ല.
{{verse|23}} എന്റെ വാക്കു കേട്ടനുസരിപ്പിന്‍കേട്ടനുസരിപ്പിൻ ; എന്നാല്‍എന്നാൽ ഞാന്‍ഞാൻ നിങ്ങള്‍ക്കുനിങ്ങൾക്കു ദൈവമായും നിങ്ങള്‍നിങ്ങൾ എനിക്കു ജനമായും ഇരിക്കും; നിങ്ങള്‍ക്കുനിങ്ങൾക്കു നന്നായിരിക്കേണ്ടതിന്നു ഞാന്‍ഞാൻ നിങ്ങളോടു കല്പിച്ചിട്ടുള്ള വഴികളിലൊക്കെയും നടപ്പിന്‍നടപ്പിൻ എന്നീ കാര്യമത്രേ ഞാന്‍ഞാൻ അവരോടു കല്പിച്ചതു.
{{verse|24}} എന്നാല്‍എന്നാൽ അവര്‍അവർ അനുസരിക്കയോ ശ്രദ്ധിക്കയോ ചെയ്യാതെ തങ്ങളുടെ ദുഷ്ടഹൃദയത്തിന്റെ ആലോചനയിലും ദുശ്ശാഠ്യത്തിലും നടന്നു മുമ്പോട്ടല്ല പുറകോട്ടു തന്നേ പൊയ്ക്കളഞ്ഞു.
{{verse|25}} നിങ്ങളുടെ പിതാക്കന്മാര്‍പിതാക്കന്മാർ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട നാള്‍മുതല്‍നാൾമുതൽ ഇന്നുവരെയും ഞാന്‍ഞാൻ അതികാലത്തും ഇടവിടാതെയും പ്രവാചകന്മാരായ എന്റെ സകലദാസന്മാരെയും നിങ്ങളുടെ അടുക്കല്‍അടുക്കൽ പറഞ്ഞയച്ചുവന്നു.
{{verse|26}} എന്നിട്ടും എന്നെ കേട്ടനുസരിക്കയോ ശ്രദ്ധിക്കയോ ചെയ്യാതെ അവര്‍അവർ ദുശ്ശാഠ്യം കാട്ടി തങ്ങളുടെ പിതാക്കന്മാരെക്കാള്‍പിതാക്കന്മാരെക്കാൾ അധികം ദോഷം ചെയ്തു.
{{verse|27}} ഈ വചനങ്ങളെ ഒക്കെയും നീ അവരോടു പറയുമ്പോള്‍പറയുമ്പോൾ അവര്‍അവർ നിനക്കു ചെവി തരികയില്ല; നീ അവരെ വിളിക്കുമ്പോള്‍വിളിക്കുമ്പോൾ അവര്‍അവർ ഉത്തരം പറകയില്ല;
{{verse|28}} എന്നാല്‍എന്നാൽ നീ അവരോടു പറയേണ്ടതു: തങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിക്കയോ ഉപദേശം കൈക്കൊള്‍കയോകൈക്കൊൾകയോ ചെയ്യാത്ത ജാതിയാകുന്നു ഇതു; വിശ്വസ്തത നശിച്ചു അവരുടെ വായില്‍നിന്നുംവായിൽനിന്നും നിര്‍മ്മൂലമായിരിക്കുന്നുനിർമ്മൂലമായിരിക്കുന്നു.
{{verse|29}} നിന്റെ തലമുടി കത്രിച്ചു എറിഞ്ഞുകളക; മൊട്ടക്കുന്നിന്മേല്‍മൊട്ടക്കുന്നിന്മേൽ കയറി വിലാപം കഴിക്ക; യഹോവ തന്റെ ക്രോധത്തിന്റെ സന്തതിയെ ഉപേക്ഷിച്ചു തള്ളിക്കളഞ്ഞിരിക്കുന്നു.
{{verse|30}} യെഹൂദാപുത്രന്മാര്‍യെഹൂദാപുത്രന്മാർ എനിക്കു അനിഷ്ടമായുള്ളതു ചെയ്തു എന്നു യഹോവയുടെ അരുളപ്പാടു. എന്റെ നാമം വിളിച്ചിരിക്കുന്ന ആലയത്തെ മലിനമാക്കുവാന്‍മലിനമാക്കുവാൻ തക്കവണ്ണം അവര്‍അവർ തങ്ങളുടെ മ്രേച്ഛവിഗ്രഹങ്ങളെ അതില്‍അതിൽ പ്രതിഷ്ഠിച്ചിരിക്കുന്നു.
{{verse|31}} തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിയില്‍അഗ്നിയിൽ ഇട്ടു ദഹിപ്പിക്കേണ്ടതിന്നു അവര്‍അവർ ബെന്‍ബെൻ ഹിന്നോംതാഴ്വരയിലുള്ള തോഫെത്തിലെ പൂജാഗിരികളെ പണിതിരിക്കുന്നു; അതു ഞാന്‍ഞാൻ കല്പിച്ചതല്ല; എന്റെ മനസ്സില്‍മനസ്സിൽ തോന്നിയതുമല്ല.
{{verse|32}} അതുകൊണ്ടു ഇനി അതിന്നു തോഫെത്ത് എന്നും ബെന്‍ബെൻ ഹിന്നോംതാഴ്വര എന്നും പേരു പറയാതെ കുലത്താഴ്വര എന്നു പേര്‍പേർ വിളിക്കുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു. വേറെ സ്ഥലം ഇല്ലായ്കകൊണ്ടു അവര്‍അവർ തോഫെത്തില്‍തോഫെത്തിൽ ശവം അടക്കും.
{{verse|33}} എന്നാല്‍എന്നാൽ ഈ ജനത്തിന്റെ ശവങ്ങള്‍ശവങ്ങൾ ആകാശത്തിലെ പക്ഷികള്‍ക്കുംപക്ഷികൾക്കും ഭൂമിയിലെ കാട്ടുമൃഗങ്ങള്‍ക്കുംകാട്ടുമൃഗങ്ങൾക്കും ഇരയായിത്തീരും; ആരും അവയെ ആട്ടിക്കളകയുമില്ല.
{{verse|34}} അന്നു ഞാന്‍ഞാൻ യെഹൂദാപട്ടണങ്ങളില്‍നിന്നുംയെഹൂദാപട്ടണങ്ങളിൽനിന്നും യെരൂശലേം വീഥികളില്‍നിന്നുംവീഥികളിൽനിന്നും ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും നീക്കിക്കളയും; ദേശമോ ശൂന്യമായിക്കിടക്കും.
{{Navi|
Prev=സത്യവേദപുസ്തകം/യിരെമ്യാവു/അദ്ധ്യായം 6|
|