}}
{{SVPM Old Testament}}
{{verse|1}} യഹോവ ഭൂമിയെ നിര്‍ജ്ജനവുംനിർജ്ജനവും ശൂന്യവും ആക്കി കീഴ്മേല്‍കീഴ്മേൽ മറിക്കയും അതിലെ നിവാസികളെ ചിതറിക്കയും ചെയ്യും.
{{verse|2}} ജനത്തിന്നും പുരോഹിതന്നും, ദാസന്നും യജമാനന്നും, ദാസിക്കും, യജമാനത്തിക്കും, കൊള്ളുന്നവന്നും വിലക്കുന്നവന്നും, കടം കൊടുക്കുന്നവന്നും കടം വാങ്ങുന്നവന്നും, പലിശ വാങ്ങുന്നവന്നും പലിശ കൊടുക്കുന്നവന്നും ഒരുപോലെ ഭവിക്കും.
{{verse|3}} ഭൂമി അശേഷം നിര്‍ജ്ജനമായുംനിർജ്ജനമായും കവര്‍ച്ചയായുംകവർച്ചയായും പോകും; യഹോവയല്ലോ ഈ വചനം അരുളിച്ചെയ്തിരിക്കുന്നതു.
{{verse|4}} ഭൂമി ദുഃഖിച്ചു വാടിപ്പോകുന്നു; ഭൂതലം ക്ഷയിച്ചു വാടിപ്പോകുന്നു;
{{verse|5}} ഭൂമിയിലെ ഉന്നതന്മാര്‍ഉന്നതന്മാർ ക്ഷീണിച്ചുപോകുന്നു. ഭൂമി അതിലെ നിവാസികളാല്‍നിവാസികളാൽ മലിനമായിരിക്കുന്നു; അവര്‍അവർ പ്രാമണങ്ങളെ ലംഘിച്ചു ചട്ടത്തെ മറിച്ചു നിത്യനിയമത്തിന്നു ഭംഗം വരുത്തിയിരിക്കുന്നു.
{{verse|6}} അതുകൊണ്ടു ഭൂമി ശാപഗ്രസ്തമായി അതില്‍അതിൽ പാര്‍ക്കുംന്നവര്‍പാർക്കുംന്നവർ ശിക്ഷ അനുഭവിക്കുന്നു; അതുകൊണ്ടു ഭൂവാസികള്‍ഭൂവാസികൾ ദഹിച്ചുപോയി ചുരുക്കംപേര്‍ചുരുക്കംപേർ മാത്രം ശേഷിച്ചിരിക്കുന്നു.
{{verse|7}} പുതുവീഞ്ഞു ദുഃഖിക്കുന്നു; മുന്തിരിവള്ളി വാടുന്നു; സന്തുഷ്ടമാനസന്മാരൊക്കെയും നെടുവീര്‍പ്പിടുന്നുനെടുവീർപ്പിടുന്നു.
{{verse|8}} തപ്പുകളുടെ ആനന്ദം നിന്നുപോകുന്നു; ഉല്ലസിക്കുന്നവരുടെ ഘോഷം തീര്‍ന്നുപോകുന്നുതീർന്നുപോകുന്നു; കിന്നരത്തിന്റെ ആനന്ദം ഇല്ലാതെയാകുന്നു.
{{verse|9}} അവര്‍അവർ പാട്ടുപാടിക്കൊണ്ടു വീഞ്ഞു കുടിക്കയില്ല; മദ്യംകുടിക്കുന്നവര്‍ക്കുംമദ്യംകുടിക്കുന്നവർക്കും അതു കൈപ്പായിരിക്കും.
{{verse|10}} ശൂന്യപട്ടണം ഇടിഞ്ഞുകിടക്കുന്നു; ആര്‍ക്കുംആർക്കും കടന്നു കൂടാതവണ്ണം എല്ലാവീടും അടഞ്ഞുപോയിരിക്കുന്നു.
{{verse|11}} വീഞ്ഞില്ലായ്കയാല്‍വീഞ്ഞില്ലായ്കയാൽ വീഥികളില്‍വീഥികളിൽ നിലവിളികേള്‍ക്കുന്നുനിലവിളികേൾക്കുന്നു; സന്തോഷം ഒക്കെ ഇരുണ്ടിരിക്കുന്നു; ദേശത്തിലെ ആനന്ദം പൊയ്പോയിരിക്കുന്നു.
{{verse|12}} പട്ടണത്തില്‍പട്ടണത്തിൽ ശൂന്യത മാത്രം ശേഷിച്ചിരിക്കുന്നു; വാതില്‍വാതിൽ തകര്‍ന്നുതകർന്നു നാശമായി കിടക്കുന്നു.
{{verse|13}} ഒലിവു തല്ലുംപോലെയും മുന്തിരിപ്പഴം പറിച്ചു തീര്‍ന്നിട്ടുതീർന്നിട്ടു കാലാ പെറുക്കും പോലെയും ഭൂമിയുടെ മദ്ധ്യേ ജാതികളുടെ ഇടയില്‍ഇടയിൽ സംഭവിക്കുന്നു.
{{verse|14}} അവര്‍അവർ ഉച്ചത്തില്‍ഉച്ചത്തിൽ ആര്‍ക്കുംആർക്കും; യഹോവയുടെ മഹിമനിമിത്തം അവര്‍അവർ സമുദ്രത്തില്‍നിന്നുസമുദ്രത്തിൽനിന്നു ഉറക്കെ ആര്‍ക്കുംആർക്കും.
{{verse|15}} അതുകൊണ്ടു നിങ്ങള്‍നിങ്ങൾ കിഴക്കു യഹോവയെയും സമുദ്രതീരങ്ങളില്‍സമുദ്രതീരങ്ങളിൽ യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തെയും മഹത്വപ്പെടുത്തുവിന്‍മഹത്വപ്പെടുത്തുവിൻ .
{{verse|16}} നീതിമാന്നു മഹത്വം എന്നിങ്ങനെ ഭൂമിയുടെ അറ്റത്തുനിന്നു കീര്‍ത്തനംകീർത്തനം പാടുന്നതു ഞങ്ങള്‍ഞങ്ങൾ കേട്ടു; ഞാനോ: എനിക്കു ക്ഷയം, എനിക്കു ക്ഷയം, എനിക്കു അയ്യോ കഷ്ടം! എന്നു പറഞ്ഞു. ദ്രോഹികള്‍ദ്രോഹികൾ ദ്രോഹം ചെയ്തിരിക്കുന്നു; ദ്രോഹികള്‍ദ്രോഹികൾ മഹാദ്രോഹം ചെയ്തിരിക്കുന്നു.
{{verse|17}} ഭൂവാസിയേ, പേടിയും കുഴിയും കണിയും നിനക്കു നേരിട്ടിരിക്കുന്നു.
{{verse|18}} പേടി കേട്ടു ഔടിപ്പോകുന്നവന്‍ഔടിപ്പോകുന്നവൻ കുഴിയില്‍കുഴിയിൽ വീഴും; കുഴിയില്‍നിന്നുകുഴിയിൽനിന്നു കയറുന്നവന്‍കയറുന്നവൻ കണിയില്‍കണിയിൽ അകപ്പെടും; ഉയരത്തിലെ കിളിവാതിലുകള്‍കിളിവാതിലുകൾ തുറന്നിരിക്കുന്നു; ഭൂമിയുടെ അടിസ്ഥാനങ്ങള്‍അടിസ്ഥാനങ്ങൾ കുലുങ്ങുന്നു.
{{verse|19}} ഭൂമി പൊടുപൊടെ പൊട്ടുന്നു; ഭൂമി കിറുകിറെ കീറുന്നു; ഭൂമി കിടുകിട കിടുങ്ങുന്നു.
{{verse|20}} ഭൂമി മത്തനെപ്പോലെ ചാഞ്ചാടുന്നു; കാവല്‍മാടംപോലെകാവൽമാടംപോലെ ആടുന്നു; അതിന്റെ അകൃത്യം അതിന്മേല്‍അതിന്മേൽ ഭാരമായിരിക്കുന്നു; അതു വീഴും, എഴുന്നേല്‍ക്കയുമില്ലഎഴുന്നേൽക്കയുമില്ല.
{{verse|21}} അന്നാളില്‍അന്നാളിൽ യഹോവ ഉയരത്തില്‍ഉയരത്തിൽ ഉന്നതന്മാരുടെ സൈന്യത്തെയും ഭൂമിയില്‍ഭൂമിയിൽ ഭൂപാലന്മാരെയും സന്ദര്‍ശിക്കുംസന്ദർശിക്കും.
{{verse|22}} കുണ്ടറയില്‍കുണ്ടറയിൽ വിലങ്ങുകാരെപ്പോലെ അവരെ ഒന്നിച്ചു കൂട്ടി കാരാഗൃഹത്തില്‍കാരാഗൃഹത്തിൽ അടെക്കയും ഏറിയനാള്‍ഏറിയനാൾ കഴിഞ്ഞിട്ടു അവരെ സന്ദര്‍ശിക്കയുംസന്ദർശിക്കയും ചെയ്യും.
{{verse|23}} സൈന്യങ്ങളുടെ യഹോവ സീയോന്‍സീയോൻ പര്‍വ്വതത്തിലുംപർവ്വതത്തിലും യെരൂശലേമിലും വാഴുകയാലും അവന്റെ മൂപ്പന്മാരുടെ മുമ്പില്‍മുമ്പിൽ തേജസ്സുണ്ടാകയാലും ചന്ദ്രന്‍ചന്ദ്രൻ നാണിക്കയും സൂര്യന്‍സൂര്യൻ ലജ്ജിക്കയും ചെയ്യും.
{{Navi|
Prev=സത്യവേദപുസ്തകം/യെശയ്യാവു/അദ്ധ്യായം 23|
|