}}
{{SVPM Old Testament}}
{{verse|1}} എദോമില്‍എദോമിൽ നിന്നു, രക്താംബരം ധരിച്ചുകൊണ്ടു ബൊസ്രയില്‍ബൊസ്രയിൽ നിന്നു വരുന്നോരിവന്‍വരുന്നോരിവൻ ആര്‍ആർ? വസ്ത്രാലംകൃതനായി തന്റെ ശക്തിയുടെ മാഹാത്മ്യത്തില്‍മാഹാത്മ്യത്തിൽ നടകൊള്ളുന്നോരിവന്‍നടകൊള്ളുന്നോരിവൻ ആര്‍ആർ? നീതിയെ അരുളിച്ചെയ്യുന്നവനും രക്ഷിപ്പാന്‍രക്ഷിപ്പാൻ വല്ലഭനുമായ ഞാന്‍ഞാൻ തന്നേ
{{verse|2}} നിന്റെ ഉടുപ്പു ചുവന്നിരിക്കുന്നതെന്‍ചുവന്നിരിക്കുന്നതെൻ തു? നിന്റെ വസ്ത്രം മുന്‍മുൻ തിരിച്ചകൂ ചവിട്ടുന്നവന്‍ചവിട്ടുന്നവൻ റേതുപോലെ ഇരിക്കുന്നതെന്‍ഇരിക്കുന്നതെൻ തു?
{{verse|3}} ഞാന്‍ഞാൻ ഏകനായി മുന്‍മുൻ തിരിച്ചകൂ ചവിട്ടി; ജാതികളില്‍ജാതികളിൽ ആരും എന്നോടുകൂടെ ഉണ്ടായിരുന്നില്ല; എന്റെ കോപത്തില്‍കോപത്തിൽ ഞാന്‍ഞാൻ അവരെ ചവിട്ടി, എന്റെ ക്രോധത്തില്‍ക്രോധത്തിൽ അവരെ മെതിച്ചുകളഞ്ഞു; അവരുടെ രക്തം എന്റെ വസ്ത്രത്തില്‍വസ്ത്രത്തിൽ തെറിച്ചു; എന്റെ ഉടുപ്പൊക്കെയും മലിനമായിരിക്കുന്നു
{{verse|4}} ഞാന്‍ഞാൻ ഒരു പ്രതികാരദിവസം കരുതിയിരുന്നു; എന്റെ വിമുക്തന്മാരുടെ സംവത്സരം വന്നിരുന്നു
{{verse|5}} ഞാന്‍ഞാൻ നോക്കി എങ്കിലും സഹായിപ്പാന്‍സഹായിപ്പാൻ ആരുമില്ലായിരുന്നു; ഞാന്‍ഞാൻ വിസ്മയിച്ചു നോക്കി എങ്കിലും തുണെപ്പാന്‍തുണെപ്പാൻ ആരെയും കണ്ടില്ല; അതുകൊണ്ടു എന്റെ ഭുജം തന്നേ എനിക്കു രക്ഷ വരുത്തി; എന്റെ ക്രോധം തന്നേ എനിക്കു തുണനിന്നു
{{verse|6}} ഞാന്‍ഞാൻ എന്റെ കോപത്തില്‍കോപത്തിൽ ജാതികളെ ചവിട്ടി, എന്റെ ക്രോധത്തില്‍ക്രോധത്തിൽ അവരെ തകര്‍ത്തുതകർത്തു, അവരുടെ രക്തത്തെ ഞാന്‍ഞാൻ നിലത്തു വീഴ്ത്തിക്കളഞ്ഞു
{{verse|7}} യഹോവ നമുക്കു നല്കിയതുപോലെ ഒക്കെയും ഞാന്‍ഞാൻ യഹോവയുടെ പ്രീതിവാത്സല്യത്തെയും യഹോവയുടെ സ്തുതിയെയും അവന്റെ കരുണക്കും മഹാദയെക്കും ഒത്തവണ്ണം അവന്‍അവൻ യിസ്രായേല്‍യിസ്രായേൽ ഗൃഹത്തിന്നു കാണിച്ച വലിയ നന്മയെയും കീര്‍ത്തിക്കുംകീർത്തിക്കും
{{verse|8}} അവര്‍അവർ എന്റെ ജനം, കപടം കാണിക്കാത്ത മക്കള്‍മക്കൾ തന്നേ എന്നു പറഞ്ഞു അവന്‍അവൻ അവര്‍കൂഅവർകൂ രക്ഷിതാവായിത്തീര്‍ന്നുരക്ഷിതാവായിത്തീർന്നു
{{verse|9}} അവരുടെ കഷ്ടതയില്‍കഷ്ടതയിൽ ഒക്കെയും അവന്‍അവൻ കഷ്ടപ്പെട്ടു; അവന്റെ സമ്മുഖദൂതന്‍സമ്മുഖദൂതൻ അവരെ രക്ഷിച്ചു; തന്റെ സേ്നഹത്തിലും കനിവിലും അവന്‍അവൻ അവരെ വീണ്ടേടുത്തു; പുരാതനകാലത്തൊക്കെയും അവന്‍അവൻ അവരെ ചുമന്നുകൊണ്ടു നടന്നു
{{verse|10}} എന്നാല്‍എന്നാൽ അവര്‍അവർ മത്സരിച്ചു അവന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ചു; അതുകൊണ്ടു അവന്‍അവൻ അവര്‍കൂഅവർകൂ ശത്രുവായ്തീര്‍ന്നുശത്രുവായ്തീർന്നു താന്‍താൻ തന്നേ അവരോടു യുദ്ധം ചെയ്തു
{{verse|11}} അപ്പോള്‍അപ്പോൾ അവന്റെ ജനം മോശെയുടെ കാലമായ പുരാതന കാലം ഔര്‍ത്തുഔർത്തു പറഞ്ഞതു: അവരെ തന്റെ ആടുകളുടെ ഇടയനോടുകൂടെ സമുദ്രത്തില്‍സമുദ്രത്തിൽ നിന്നു കരേറുമാറാക്കിയവന്‍കരേറുമാറാക്കിയവൻ എവിടെ? അവരുടെ ഉള്ളില്‍ഉള്ളിൽ തന്റെ പരിശുദ്ധാത്മാവിനെ കൊടുത്തവന്‍കൊടുത്തവൻ എവിടെ?
{{verse|12}} തന്റെ മഹത്വമുള്ള ഭുജം മോശെയുടെ വലങ്കൈക്കല്‍വലങ്കൈക്കൽ ചെല്ലുമാറാക്കി തനിക്കു ഒരു ശാശ്വതനാമം ഉണ്ടാക്കേണ്ടതിന്നു അവരുടെ മുന്‍മുൻ പില്‍പിൽ വെള്ളം വിഭാഗിക്കയും
{{verse|13}} അവര്‍അവർ ഇടറാതവണ്ണം മരുഭൂമിയില്‍മരുഭൂമിയിൽ ഒരു കുതിരയെപ്പോലെ അവരെ ആഴങ്ങളില്‍ആഴങ്ങളിൽ കൂടി നടത്തുകയും ചെയ്തവന്‍ചെയ്തവൻ എവിടെ?
{{verse|14}} താഴ്വരയിലേക്കു ഇറങ്ങിച്ചെല്ലുന്ന കന്നുകാലികളെപ്പോലെ യഹോവയുടെ ആത്മാവു അവരെ തഞ്ചുമാറാക്കി; അങ്ങനെ നീ നിനക്കു മഹത്വമുള്ളോരു നാമം ഉണ്ടാക്കേണ്ടതിന്നു നിന്റെ ജനത്തെ നടത്തി
{{verse|15}} സ്വര്‍ഗ്ഗത്തില്‍സ്വർഗ്ഗത്തിൽ നിന്നു നോക്കി, വിശുദ്ധിയും മഹത്വവുമുള്ള നിന്റെ വാസസ്ഥലത്തുനിന്നു കടാക്ഷിക്കേണമേ! നിന്റെ തീക്ഷണതയും വീര്‍യപ്രവൃത്തികളുംവീർയപ്രവൃത്തികളും എവിടെ? നിന്റെ മനസ്സലിവും കരുണയും എന്നോടു കാണിക്കാതവണ്ണം നീ അടക്കിവെച്ചിരിക്കുന്നു
{{verse|16}} നീയല്ലോ ഞങ്ങളുടെ പിതാവു; അബ്രാഹാം ഞങ്ങളെ അറിയുന്നില്ല; യിസ്രായേലിന്നു ഞങ്ങളെ തിരിയുന്നതുമില്ല; നീയോ യഹോവേ, ഞങ്ങളുടെ പിതാവാകുന്നു; യുഗാരംഭംമുതല്‍യുഗാരംഭംമുതൽ ഞങ്ങളുടെ വീണ്ടേടുപ്പുകാരന്‍വീണ്ടേടുപ്പുകാരൻ എന്നാകുന്നു നിന്റെ നാമം
{{verse|17}} യഹോവേ, നീ ഞങ്ങളെ നിന്റെ വഴി വിട്ടു തെറ്റുമാറാക്കുന്നതും നിന്നെ ഭയപ്പെടാതവണ്ണം ഞങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നതും എന്‍എൻ തു? നിന്റെ അവകാശഗോത്രങ്ങളായ നിന്റെ ദാസന്മാര്‍നിമിത്തംദാസന്മാർനിമിത്തം മടങ്ങിവരേണമേ
{{verse|18}} നിന്റെ വിശുദ്ധജനത്തിന്നു അല്പകാലത്തേക്കു മാത്രം കൈവശമായ ശേഷം നിന്റെ വിശുദ്ധമന്‍വിശുദ്ധമൻ ദിരത്തെ ഞങ്ങളുടെ വൈരികള്‍വൈരികൾ ചവിട്ടിക്കളഞ്ഞു
{{verse|19}} ഞങ്ങള്‍ഞങ്ങൾ ഇതാ, നീ ഒരിക്കലും വാണിട്ടില്ലാത്തവരും നിന്റെ നാമം വിളിക്കപ്പെട്ടിട്ടില്ലാത്തവരും എന്നപോലെ ആയിത്തീര്‍ന്നിരിക്കുന്നുആയിത്തീർന്നിരിക്കുന്നു
{{Navi|
Prev=സത്യവേദപുസ്തകം/യെശയ്യാവു/അദ്ധ്യായം 62|
|