"സത്യവേദപുസ്തകം/യെഹെസ്കേൽ/അദ്ധ്യായം 12" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

യെഹെസ്കേല്‍‌/അദ്ധ്യായം 12
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Ezekiel}}
{{Navi|
Prev=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 11|
Next=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 13|
}}
{{SVPM Old Testament}}
 
{{verse|1}} യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍എനിക്കുണ്ടായതെന്തെന്നാൽ:
 
{{verse|2}} മനുഷ്യപുത്രാ, നീ മത്സരഗൃഹത്തിന്റെ നടുവില്‍നടുവിൽ പാര്‍ക്കുംന്നുപാർക്കുംന്നു; കാണ്മാന്‍കാണ്മാൻ കണ്ണുണ്ടെങ്കിലു അവര്‍അവർ കാണുന്നില്ല; കേള്‍പ്പാന്‍കേൾപ്പാൻ ചെവിയുണ്ടെങ്കിലും അവര്‍അവർ കേള്‍ക്കുന്നില്ലകേൾക്കുന്നില്ല; അവര്‍അവർ മത്സരഗൃഹമല്ലോ.
 
{{verse|3}} ആകയാല്‍ആകയാൽ മനുഷ്യപുത്രാ, നീ യാത്രക്കോപ്പു ഒരുക്കി പകല്‍സമയത്തുപകൽസമയത്തു അവര്‍അവർ കാണ്‍കെകാൺകെ പുറപ്പെടുക; അവര്‍അവർ കാണ്‍കെകാൺകെ നിന്റെ സ്ഥലം വിട്ടു മറ്റൊരു സ്ഥലത്തേക്കു യാത്രപുറപ്പെടുക; മത്സരഗൃഹമെങ്കിലും പക്ഷേ അവര്‍അവർ കണ്ടു ഗ്രഹിക്കുമായിരിക്കും.
 
{{verse|4}} യാത്രക്കോപ്പുപോലെ നിന്റെ സാമാനം നീ പകല്‍സമയത്തുപകൽസമയത്തു അവര്‍അവർ കാണ്‍കെകാൺകെ പുറത്തു കൊണ്ടുവരേണം; വൈകുന്നേരത്തു അവര്‍അവർ കാണ്‍കെകാൺകെ പ്രവാസത്തിന്നു പോകുന്നവരെപ്പോലെ നീ പുറപ്പെടേണം.
 
{{verse|5}} അവര്‍അവർ കാണ്‍കെകാൺകെ നീ മതില്‍മതിൽ കുത്തിത്തുരന്നു അതില്‍കൂടിഅതിൽകൂടി അതു പുറത്തു കൊണ്ടുപോകേണം.
 
{{verse|6}} അവര്‍അവർ കാണ്‍കെകാൺകെ നീ അതു തോളില്‍തോളിൽ ചുമന്നുകൊണ്ടു ഇരുട്ടത്തു യാത്രപുറപ്പെടേണം; നിലം കാണാതവണ്ണം നിന്റെ മുഖം മൂടിക്കൊള്ളേണം; ഞാന്‍ഞാൻ നിന്നെ യിസ്രായേല്‍ഗൃഹത്തിന്നുയിസ്രായേൽഗൃഹത്തിന്നു ഒരു അടയാളം ആക്കിയിരിക്കുന്നു.
 
{{verse|7}} എന്നോടു കല്പിച്ചതുപോലെ ഞാന്‍ഞാൻ ചെയ്തു; യാത്രക്കോപ്പുപോലെ ഞാന്‍ഞാൻ എന്റെ സാമാനം പകല്‍സമയത്തുപകൽസമയത്തു പുറത്തു കൊണ്ടുവന്നു, വൈകുന്നേരത്തു ഞാന്‍ഞാൻ എന്റെ കൈകൊണ്ടു മതില്‍മതിൽ കുത്തിത്തുരന്നു ഇരുട്ടത്തു അതു പുറത്തു കൊണ്ടുവന്നു, അവര്‍അവർ കാണ്‍കെകാൺകെ തോളില്‍തോളിൽ ചുമന്നു.
 
{{verse|8}} എന്നാല്‍എന്നാൽ രാവിലെ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍എനിക്കുണ്ടായതെന്തെന്നാൽ:
 
{{verse|9}} മനുഷ്യപുത്രാ, മത്സരഗൃഹമായ യിസ്രായേല്‍ഗൃഹംയിസ്രായേൽഗൃഹം നിന്നോടു: നീ എന്തു ചെയ്യുന്നു എന്നു ചോദിച്ചില്ലയോ?
 
{{verse|10}} ഈ അരുളപ്പാടു യെരൂശലേമിലെ പ്രഭുക്കന്മാര്‍ക്കുംപ്രഭുക്കന്മാർക്കും അവരുടെ ചുറ്റും പാര്‍ക്കുംന്നപാർക്കുംന്ന യിസ്രായേല്‍യിസ്രായേൽ ഗൃഹത്തിന്നൊക്കെയും ഉള്ളതു എന്നു യഹോവയായ കര്‍ത്താവുകർത്താവു അരുളിച്ചെയ്യുന്നു എന്നു നീ അവരോടു പറക.
 
{{verse|11}} ഞാന്‍ഞാൻ നിങ്ങള്‍ക്കുനിങ്ങൾക്കു ഒരടയാളമാകുന്നു എന്നു നീ പറക; ഞാന്‍ഞാൻ ചെയ്തതുപോലെ അവര്‍ക്കുംഅവർക്കും ഭവിക്കും; അവര്‍അവർ നാടുകടന്നു പ്രവാസത്തിലേക്കു പോകേണ്ടിവരും.
 
{{verse|12}} അവരുടെ ഇടയിലുള്ള പ്രഭു ഇരുട്ടത്തു തോളില്‍തോളിൽ ചുമടുമായി പുറപ്പെടും; അതു പുറത്തു കൊണ്ടുപോകേണ്ടതിന്നു അവര്‍അവർ മതില്‍മതിൽ കുത്തിത്തുരക്കും; കണ്ണുകൊണ്ടു നിലം കാണാതിരിക്കത്തക്കവണ്ണം അവന്‍അവൻ മുഖം മൂടും.
 
{{verse|13}} ഞാന്‍ഞാൻ എന്റെ വല അവന്റെമേല്‍അവന്റെമേൽ വീശും; അവന്‍അവൻ എന്റെ കണിയില്‍കണിയിൽ അകപ്പെടും; ഞാന്‍ഞാൻ അവനെ കല്ദയരുടെ ദേശത്തു ബാബേലില്‍ബാബേലിൽ കൊണ്ടുപോകും; എങ്കിലും അവന്‍അവൻ അതിനെ കാണാതെ അവിടെവെച്ചു മരിക്കും.
 
{{verse|14}} അവന്റെ ചുറ്റുമുള്ള സഹായക്കാരെ ഒക്കെയും അവന്റെ പടക്കൂട്ടങ്ങളെ ഒക്കെയും ഞാന്‍ഞാൻ നാലു ദിക്കിലേക്കും ചിതറിച്ചുകളയും അവരുടെ പിന്നാലെ വാളൂരുകയും ചെയ്യും.
 
{{verse|15}} ഞാന്‍ഞാൻ അവരെ ജാതികളുടെ ഇടയില്‍ഇടയിൽ ചിതറിച്ചു ദേശങ്ങളില്‍ദേശങ്ങളിൽ ചിന്നിക്കുമ്പോള്‍ചിന്നിക്കുമ്പോൾ ഞാന്‍ഞാൻ യഹോവ എന്നു അവര്‍അവർ അറിയും.
 
{{verse|16}} എന്നാല്‍എന്നാൽ അവര്‍അവർ പോയിരിക്കുന്ന ജാതികളുടെ ഇടയില്‍ഇടയിൽ തങ്ങളുടെ സകലമ്ളേച്ഛതകളെയും വിവരിച്ചു പറയേണ്ടതിന്നു ഞാന്‍ഞാൻ അവരില്‍അവരിൽ ഏതാനുംപേരെ വാള്‍വാൾ, ക്ഷാമം, മഹാമാരി എന്നിവയില്‍നിന്നുഎന്നിവയിൽനിന്നു ശേഷിപ്പിക്കും; ഞാന്‍ഞാൻ യഹോവ എന്നു അവര്‍അവർ അറിയും.
 
{{verse|17}} യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍എനിക്കുണ്ടായതെന്തെന്നാൽ:
 
{{verse|18}} മനുഷ്യപുത്രാ, നടുക്കത്തോടെ അപ്പം തിന്നുകയും വിറയലോടും പേടിയോടുംകൂടെ വെള്ളം കുടിക്കയും ചെയ്ക.
 
{{verse|19}} ദേശത്തിലെ ജനത്തോടു നീ പറയേണ്ടതു: യെരൂശലേംനിവാസികളെയും യിസ്രായേല്‍യിസ്രായേൽ ദേശത്തെയും കുറിച്ചു യഹോവയായ കര്‍ത്താവുകർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അവരുടെ ദേശം അതിലെ സകലനിവാസികളുടെയും സാഹസംനിമിത്തം അതിന്റെ നിറവോടു കൂടെ ശൂന്യമായ്പോകുന്നതുകൊണ്ടു അവര്‍അവർ പേടിയോടെ അപ്പം തിന്നുകയും സ്തംഭനത്തോട വെള്ളം കുടിക്കയും ചെയ്യും.
 
{{verse|20}} ജനപുഷ്ടിയുള്ള പട്ടണങ്ങള്‍പട്ടണങ്ങൾ ശൂന്യവും ദേശം നിര്‍ജ്ജനവുംനിർജ്ജനവും ആയിത്തീരും; ഞാന്‍ഞാൻ യഹോവ എന്നു നിങ്ങള്‍നിങ്ങൾ അറിയും.
 
{{verse|21}} യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍എനിക്കുണ്ടായതെന്തെന്നാൽ:
 
{{verse|22}} മനുഷ്യപുത്രാ, കാലം നീണ്ടുപോകും; ദര്‍ശനമൊക്കെയുംദർശനമൊക്കെയും ഒക്കാതെപോകും എന്നു നിങ്ങള്‍ക്കുനിങ്ങൾക്കു യിസ്രായേല്‍യിസ്രായേൽ ദേശത്തു ഒരു പഴഞ്ചൊല്ലുള്ളതു എന്തു?
 
{{verse|23}} അതുകൊണ്ടു നീ അവരോടു പറയേണ്ടതു: യഹോവയായ കര്‍ത്താവുകർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാന്‍ഞാൻ ഈ പഴഞ്ചൊല്ലു നിര്‍ത്തലാക്കുംനിർത്തലാക്കും; അവര്‍അവർ യിസ്രായേലില്‍യിസ്രായേലിൽ ഇനി അതു ഒരു പഴഞ്ചൊല്ലായി ഉപയോഗിക്കയില്ല; കാലവും സകല ദര്‍ശനത്തിന്റെയുംദർശനത്തിന്റെയും നിവൃത്തിയും അടുത്തിരിക്കുന്നു എന്നു അവരോടു പ്രസ്താവിക്ക.
 
{{verse|24}} യിസ്രായേല്‍യിസ്രായേൽ ഗൃഹത്തില്‍ഗൃഹത്തിൽ ഇനി മിത്ഥ്യാദര്‍ശനവുംമിത്ഥ്യാദർശനവും വ്യാജപ്രശ്നവും ഉണ്ടാകയില്ല.
 
{{verse|25}} യഹോവയായ ഞാന്‍ഞാൻ പ്രസ്താവിപ്പാന്‍പ്രസ്താവിപ്പാൻ ഇച്ഛിക്കുന്ന വചനം പ്രസ്താവിക്കും; അതു താമസിയാതെ നിവൃത്തിയാകും; മത്സരഗൃഹമേ, നിങ്ങളുടെ കാലത്തു തന്നേ ഞാന്‍ഞാൻ വചനം പ്രസ്താവിക്കയും നിവര്‍ത്തിക്കയുംനിവർത്തിക്കയും ചെയ്യും എന്നു യഹോവയായ കര്‍ത്താവിന്റെകർത്താവിന്റെ അരുളപ്പാടു.
 
{{verse|26}} യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍എനിക്കുണ്ടായതെന്തെന്നാൽ:
 
{{verse|27}} മനുഷ്യപുത്രാ, യിസ്രായേല്‍ഗൃഹംയിസ്രായേൽഗൃഹം: ഇവന്‍ഇവൻ ദര്‍ശിക്കുന്നദർശിക്കുന്ന ദര്‍ശനംദർശനം വളരെനാളത്തേക്കുള്ളതും ഇവന്‍ഇവൻ പ്രവചിക്കുന്നതു ദീര്‍ഘകാലത്തേക്കുള്ളതുംദീർഘകാലത്തേക്കുള്ളതും ആകുന്നു എന്നു പറയുന്നു.
 
{{verse|28}} അതുകൊണ്ടു നീ അവരോടു പറയേണ്ടതു: യഹോവയായ കര്‍ത്താവുകർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ വചനങ്ങളില്‍വചനങ്ങളിൽ ഒന്നും ഇനി താമസിക്കയില്ല; ഞാന്‍ഞാൻ പ്രസ്താവിക്കുന്ന വചനം നിവൃത്തിയാകും എന്നു യഹോവയായ കര്‍ത്താവിന്റെകർത്താവിന്റെ അരുളപ്പാടു.
 
 
{{Navi|
Prev=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 11|
Next=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 13|
}}