"സത്യവേദപുസ്തകം/യെഹെസ്കേൽ/അദ്ധ്യായം 3" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

യെഹെസ്കേല്‍‌/അദ്ധ്യായം 3
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Ezekiel}}
{{Navi|
Prev=സത്യവേദപുസ്തകം/യെഹെസ്കേല്‍‌‍യെഹെസ്കേൽ‌‍/അദ്ധ്യായം 2|
Next=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 4|
}}
{{SVPM Old Testament}}
 
{{verse|1}} അവന്‍അവൻ എന്നോടു: മനുഷ്യപുത്രാ, നീ കാണുന്നതു തിന്നുക: ഈ ചുരുള്‍ചുരുൾ തിന്നിട്ടു ചെന്നു യിസ്രായേല്‍ഗൃഹത്തോടുയിസ്രായേൽഗൃഹത്തോടു സംസാരിക്ക എന്നു കല്പിച്ചു.
 
{{verse|2}} ഞാന്‍ഞാൻ വായ്തുറന്നു, അവന്‍അവൻചുരുള്‍ചുരുൾ എനിക്കു തിന്മാന്‍തിന്മാൻ തന്നു എന്നോടു:
 
{{verse|3}} മനുഷ്യപുത്രാ, ഞാന്‍ഞാൻ നിനക്കു തരുന്ന ഈ ചുരുള്‍ചുരുൾ നീ വയറ്റില്‍വയറ്റിൽ ആക്കി ഉദരം നിറെക്ക എന്നു കല്പിച്ചു; അങ്ങനെ ഞാന്‍ഞാൻ അതു തിന്നു; അതു വായില്‍വായിൽ തേന്‍തേൻ പോലെ മധുരമായിരുന്നു.
 
{{verse|4}} പിന്നെ അവന്‍അവൻ എന്നോടു കല്പിച്ചതു: മനുഷ്യപുത്രാ, നീ യിസ്രായേല്‍ഗൃഹത്തിന്റെയിസ്രായേൽഗൃഹത്തിന്റെ അടുക്കല്‍അടുക്കൽ ചെന്നു എന്റെ വചനങ്ങളെ അവരോടു പ്രസ്താവിക്ക.
 
{{verse|5}} അവ്യക്തവാക്കും കനത്ത നാവും ഉള്ള ജാതിയുടെ അടുക്കല്‍അടുക്കൽ അല്ല, യിസ്രായേല്‍ഗൃഹത്തിന്റെയിസ്രായേൽഗൃഹത്തിന്റെ അടുക്കലത്രേ നിന്നെ അയക്കുന്നതു;
 
{{verse|6}} അവ്യക്തവാക്കും കനത്ത നാവും ഉള്ളവരായി, നിനക്കു വാക്കു ഗ്രഹിച്ചുകൂടാത്ത അനേകം ജാതികളുടെ അടുക്കലല്ല; അവരുടെ അടുക്കല്‍അടുക്കൽ ഞാന്‍ഞാൻ നിന്നെ അയച്ചെങ്കില്‍അയച്ചെങ്കിൽ അവര്‍അവർ നിന്റെ വാക്കു കേള്‍ക്കുമായിരുന്നുകേൾക്കുമായിരുന്നു.
 
{{verse|7}} യിസ്രായേല്‍ഗൃഹമോയിസ്രായേൽഗൃഹമോ നിന്റെ വാക്കു കേള്‍ക്കയില്ലകേൾക്കയില്ല; എന്റെ വാക്കു കേള്‍പ്പാന്‍കേൾപ്പാൻ അവര്‍ക്കുംഅവർക്കും മനസ്സില്ലല്ലോ; യിസ്രായേല്‍ഗൃഹമൊക്കെയുംയിസ്രായേൽഗൃഹമൊക്കെയും കടുത്ത നെറ്റിയും കഠിനഹൃദയവും ഉള്ളവരത്രെ.
 
{{verse|8}} എന്നാല്‍എന്നാൽ ഞാന്‍ഞാൻ നിന്റെ മുഖം അവരുടെ മുഖത്തിന്നു നേരെ കഠിനവും നിന്റെ നെറ്റി അവരുടെ നെറ്റിക്കു നേരെ കടുപ്പവും ആക്കിയിരിക്കുന്നു.
 
{{verse|9}} ഞാന്‍ഞാൻ നിന്റെ നെറ്റി തീക്കല്ലിനെക്കാള്‍തീക്കല്ലിനെക്കാൾ കടുപ്പമുള്ള വജ്രംപോലെ ആക്കിയിരിക്കുന്നു; അവര്‍അവർ മത്സരഗൃഹമെങ്കിലും നീ അവരെ പേടിക്കരുതു; അവരുടെ നോട്ടം കണ്ടു ഭ്രമിക്കയുമരുതു.
 
{{verse|10}} അവന്‍അവൻ പിന്നെയും എന്നോടു കല്പിച്ചതു: മനുഷ്യപുത്രാ, ഞാന്‍ഞാൻ നിന്നോടു സംസാരിക്കുന്ന വചനങ്ങളൊക്കെയും ചെവികൊണ്ടു കേട്ടു ഹൃദയത്തില്‍ഹൃദയത്തിൽ കൈക്കൊള്‍കകൈക്കൊൾക.
 
{{verse|11}} നീ നിന്റെ ജനത്തിന്‍ജനത്തിൻ പുത്രന്മാരായ പ്രവാസികളുടെ അടുക്കല്‍അടുക്കൽ ചെന്നു, അവര്‍അവർ കേട്ടാലും കേള്‍ക്കാഞ്ഞാലുംകേൾക്കാഞ്ഞാലും അവരോടു സംസാരിച്ചു: യഹോവയായ കര്‍ത്താവുകർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു പറക.
 
{{verse|12}} അപ്പോള്‍അപ്പോൾ ആത്മാവു എന്നെ എടുത്തു: യഹോവയുടെ മഹത്വം സ്വസ്ഥലത്തുനിന്നു അനുഗ്രഹിക്കപ്പെടുമാറാകട്ടെ എന്നു ഞാന്‍ഞാൻ വലിയ മുഴക്കത്തോടെ ഒരു ശബ്ദം എന്റെ പിറകില്‍പിറകിൽ കേട്ടു.
 
{{verse|13}} ജീവികളുടെ ചിറകു തമ്മില്‍തമ്മിൽ തട്ടുന്ന ഒച്ചയും അവയുടെ അരികെയുള്ള ചക്രങ്ങളുടെ ഇരെച്ചലും വലിയ മുഴക്കമുള്ളോരു ശബ്ദവും ഞാന്‍ഞാൻ കേട്ടു.
 
{{verse|14}} ആത്മാവു എന്നെ എടുത്തുകൊണ്ടുപോയി; ഞാന്‍ഞാൻ വ്യസനത്തോടും മനസ്സിന്റെ ഉഷ്ണത്തോടും കൂടെ പോയി, യഹോവയുടെ കൈ ശക്തിയോടെ എന്റെ മേല്‍മേൽ ഉണ്ടായിരുന്നു.
 
{{verse|15}} അങ്ങനെ ഞാന്‍ഞാൻ കെബാര്‍നദീതീരത്തുകെബാർനദീതീരത്തു പാര്‍ത്തപാർത്ത തേല്‍തേൽ-ആബീബിലെ പ്രവാസികളുടെ അടുക്കല്‍അടുക്കൽ, അവര്‍അവർ പാര്‍ത്തെടത്തുപാർത്തെടത്തു തന്നേ എത്തി, അവരുടെ മദ്ധ്യേ ഏഴു ദിവസം സ്തംഭിച്ചുകൊണ്ടു പാര്‍ത്തുപാർത്തു.
 
{{verse|16}} ഏഴു ദിവസം കഴിഞ്ഞിട്ടു യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതു എന്തെന്നാല്‍എന്തെന്നാൽ:
 
{{verse|17}} മനുഷ്യപുത്രാ, ഞാന്‍ഞാൻ നിന്നെ യിസ്രായേല്‍ഗൃഹത്തിന്നുയിസ്രായേൽഗൃഹത്തിന്നു കാവല്‍ക്കാരനാക്കിയിരിക്കുന്നുകാവൽക്കാരനാക്കിയിരിക്കുന്നു; നീ എന്റെ വായില്‍നിന്നുവായിൽനിന്നു വചനം കേട്ടു എന്റെ നാമത്തില്‍നാമത്തിൽ അവരെ പ്രബോധിപ്പിക്കേണം.
 
{{verse|18}} ഞാന്‍ഞാൻ ദുഷ്ടനോടു: നീ മരിക്കും എന്നു കല്പിക്കുമ്പോള്‍കല്പിക്കുമ്പോൾ നീ അവനെ ഔര്‍പ്പിക്കയോഔർപ്പിക്കയോ ദുഷ്ടനെ ജീവനോടെ രക്ഷിക്കേണ്ടതിന്നു അവന്‍അവൻ തന്റെ ദുര്‍മ്മാര്‍ഗ്ഗംദുർമ്മാർഗ്ഗം വിടുവാന്‍വിടുവാൻ അവനെ ഔര്‍പ്പിച്ചുകൊണ്ടുംഔർപ്പിച്ചുകൊണ്ടും ഒന്നും പറകയോ ചെയ്യാഞ്ഞാല്‍ചെയ്യാഞ്ഞാൽ, ദുഷ്ടന്‍ദുഷ്ടൻ തന്റെ അകൃത്യത്തില്‍അകൃത്യത്തിൽ മരിക്കും; അവന്റെ രക്തമോ ഞാന്‍ഞാൻ നിന്നോടു ചോദിക്കും.
 
{{verse|19}} എന്നാല്‍എന്നാൽ നീ ദുഷ്ടനെ ഔര്‍പ്പിച്ചിട്ടുംഔർപ്പിച്ചിട്ടും അവന്‍അവൻ തന്റെ ദുഷ്ടതയും ദുര്‍മ്മാര്‍ഗ്ഗവുംദുർമ്മാർഗ്ഗവും വിട്ടുതിരിയുന്നില്ലെങ്കില്‍വിട്ടുതിരിയുന്നില്ലെങ്കിൽ അവന്‍അവൻ തന്റെ അകൃത്യത്തില്‍അകൃത്യത്തിൽ മരിക്കും; നീയോ നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു.
 
{{verse|20}} അഥവാ, നീതിമാന്‍നീതിമാൻ തന്റെ നീതി വിട്ടുമാറി നീതികേടു പ്രവര്‍ത്തിച്ചിട്ടുപ്രവർത്തിച്ചിട്ടു ഞാന്‍ഞാൻ അവന്റെ മുമ്പില്‍മുമ്പിൽ ഇടര്‍ച്ചഇടർച്ച വെക്കുന്നുവെങ്കില്‍വെക്കുന്നുവെങ്കിൽ അവന്‍അവൻ മരിക്കും; നീ അവനെ ഔര്‍പ്പിക്കായ്കകൊണ്ടുഔർപ്പിക്കായ്കകൊണ്ടു അവന്‍അവൻ തന്റെ പാപത്തില്‍പാപത്തിൽ മരിക്കും; അവന്‍അവൻ ചെയ്ത നീതി അവന്നു കണക്കിടുകയുമില്ല; അവന്റെ രക്തമോ ഞാന്‍ഞാൻ നിന്നോടു ചോദിക്കും.
 
{{verse|21}} എന്നാല്‍എന്നാൽ നീതിമാന്‍നീതിമാൻ പാപം ചെയ്യാതെയിരിക്കേണ്ടതിന്നു നീ നീതിമാനെ ഔര്‍പ്പിച്ചിട്ടുഔർപ്പിച്ചിട്ടു അവന്‍അവൻ പാപം ചെയ്യാതെ ഇരുന്നാല്‍ഇരുന്നാൽ, അവന്‍അവൻ പ്രബോധനം കൈക്കൊണ്ടിരിക്കയാല്‍കൈക്കൊണ്ടിരിക്കയാൽ അവന്‍അവൻ ജീവിക്കും; നീയും നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു.
 
{{verse|22}} യഹോവയുടെ കൈ അവിടെ പിന്നെയും എന്റെമേല്‍എന്റെമേൽ വന്നു; അവന്‍അവൻ എന്നോടു: നീ എഴുന്നേറ്റു സമഭൂമിയിലേക്കു പോക; അവിടെവെച്ചു ഞാന്‍ഞാൻ നിന്നോടു സംസാരിക്കും എന്നു കല്പിച്ചു.
 
{{verse|23}} അങ്ങനെ ഞാന്‍ഞാൻ എഴുന്നേറ്റു സമഭൂമിയിലേക്കു പോയി; ഞാന്‍ഞാൻ കെബാര്‍കെബാർ നദീതീരത്തു കണ്ട മഹത്വംപോലെ അവിടെ യഹോവയുടെ മഹത്വം നിലക്കുന്നതു കണ്ടു ഞാന്‍ഞാൻ കവിണ്ണുവീണു.
 
{{verse|24}} അപ്പോള്‍അപ്പോൾ ആത്മാവു എന്നില്‍എന്നിൽ വന്നു എന്നെ നിവര്‍ന്നുനിലക്കുമാറാക്കിനിവർന്നുനിലക്കുമാറാക്കി, എന്നോടു സംസാരിച്ചു: നീ ചെന്നു നിന്റെ വീട്ടിന്നകത്തു കതകടെച്ചു പാര്‍ക്കപാർക്ക.
 
{{verse|25}} എന്നാല്‍എന്നാൽ മനുഷ്യപുത്രാ, നിനക്കു അവരുടെ ഇടയില്‍ഇടയിൽ പെരുമാറുവാന്‍പെരുമാറുവാൻ കഴിയാതവണ്ണം അവര്‍അവർ നിന്നെ കയറുകൊണ്ടു കെട്ടും.
 
{{verse|26}} നീ ഊമനായി അവര്‍ക്കുംഅവർക്കും ശാസകനാകാതെയിരിക്കേണ്ടതിന്നു ഞാന്‍ഞാൻ നിന്റെ നാവിനെ നിന്റെ അണ്ണാക്കോടു പറ്റുമാറാക്കും; അവര്‍അവർ മത്സരഗൃഹമല്ലോ.
 
{{verse|27}} ഞാന്‍ഞാൻ നിന്നോടു സംസാരിക്കുമ്പോള്‍സംസാരിക്കുമ്പോൾ ഞാന്‍ഞാൻ നിന്റെ വായി തുറക്കും; നീ അവരോടു: യഹോവയായ കര്‍ത്താവുകർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു പറയേണം; കേള്‍ക്കുന്നവന്‍കേൾക്കുന്നവൻ കേള്‍ക്കട്ടെകേൾക്കട്ടെ; കേള്‍ക്കാത്തവന്‍കേൾക്കാത്തവൻ കേള്‍ക്കാതെകേൾക്കാതെ ഇരിക്കട്ടെ; അവര്‍അവർ മത്സരഗൃഹമല്ലോ.
 
 
{{Navi|
Prev=സത്യവേദപുസ്തകം/യെഹെസ്കേല്‍‌‍യെഹെസ്കേൽ‌‍/അദ്ധ്യായം 2|
Next=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 4|
}}