"സത്യവേദപുസ്തകം/യെഹെസ്കേൽ/അദ്ധ്യായം 40" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

യെഹെസ്കേല്‍‌/അദ്ധ്യായം 40
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Ezekiel}}
{{Navi|
Prev=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 30|
Next=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 41|
}}
{{SVPM Old Testament}}
 
{{verse|1}} ഞങ്ങളുടെ പ്രവാസത്തിന്റെ ഇരുപത്തഞ്ചാം ആണ്ടിന്റെ ആരംഭത്തിങ്കല്‍ആരംഭത്തിങ്കൽ പത്താം തിയ്യതി, നഗരം പിടിക്കപ്പെട്ടതിന്റെ പതിനാലാം ആണ്ടില്‍ആണ്ടിൽ, അന്നേ തിയ്യതി തന്നേ യഹോവയുടെ കൈ എന്റെ മേല്‍മേൽ വന്നു എന്നെ അവിടേക്കു കൊണ്ടുപോയി.
 
{{verse|2}} ദിവ്യദര്‍ശനങ്ങളില്‍ദിവ്യദർശനങ്ങളിൽ അവന്‍അവൻ എന്നെ യിസ്രായേല്‍ദേശത്തുയിസ്രായേൽദേശത്തു കൊണ്ടുചെന്നു ഏറ്റവും ഉയര്‍ന്നഉയർന്ന ഒരു പര്‍വ്വതത്തിന്മേല്‍പർവ്വതത്തിന്മേൽ നിര്‍ത്തിനിർത്തി; അതിന്മേല്‍അതിന്മേൽ തെക്കുമാറി ഒരു നഗരത്തിന്റെ രൂപംപോലെ ഒന്നു കാണ്മാനുണ്ടായിരുന്നു.
 
{{verse|3}} അവന്‍അവൻ എന്നെ അവിടെ കൊണ്ടുചെന്നു; അവിടെ ഒരു പുരുഷന്‍പുരുഷൻ ഉണ്ടായിരുന്നു; അവന്‍അവൻ കാഴ്ചെക്കു താമ്രംപോലെ ആയിരുന്നു; അവന്റെ കയ്യില്‍കയ്യിൽ ഒരു ചണച്ചരടും അളവുദണ്ഡും ഉണ്ടായിരുന്നു; അവന്‍അവൻ പടിവാതില്‍ക്കല്‍നിന്നുപടിവാതിൽക്കൽനിന്നു.
 
{{verse|4}} ആ പുരുഷന്‍പുരുഷൻ എന്നോടു: മനുഷ്യപുത്രാ, നീ കണ്ണുകൊണ്ടു നോക്കി ചെവികൊണ്ടു കേട്ടു ഞാന്‍ഞാൻ നിന്നെ കാണിപ്പാന്‍കാണിപ്പാൻ പോകുന്ന എല്ലാറ്റിലും ശ്രദ്ധവെക്കുക; ഞാന്‍ഞാൻ അവ നിനക്കു കാണിച്ചുതരുവാനായിട്ടാകുന്നു നിന്നെ ഇവിടെ കൊണ്ടുവന്നതു; നീ കാണുന്നതൊക്കെയും യിസ്രായേല്‍ഗൃഹത്തോടുയിസ്രായേൽഗൃഹത്തോടു അറിയിക്ക എന്നു കല്പിച്ചു.
 
{{verse|5}} എന്നാല്‍എന്നാൽ ആലയത്തിന്നു പുറമെ ചുറ്റും ഒരു മതില്‍മതിൽ ഉണ്ടായിരുന്നു; ആ പുരുഷന്റെ കയ്യില്‍കയ്യിൽ ആറു മുഴം നീളമുള്ള ഒരു അളവുദണ്ഡു ഉണ്ടായിരുന്നു; മുഴമോ ഒരു മുഴവും നാലു വിരലും അത്രേ; അവന്‍അവൻ മതില്‍മതിൽ അളന്നു; വീതി ഒരു ദണ്ഡു, ഉയരം ഒരു ദണ്ഡു;
 
{{verse|6}} പിന്നെ അവന്‍അവൻ കിഴക്കോട്ടു ദര്‍ശനമുള്ളദർശനമുള്ള ഗോപുരത്തിങ്കല്‍ഗോപുരത്തിങ്കൽ ചെന്നു അതിന്റെ പതനങ്ങളില്‍പതനങ്ങളിൽ കയറി ഗോപുരത്തിന്റെ ഉമ്മരപ്പടി അളന്നു; അതിന്റെ വീതി ഒരു ദണ്ഡു; മറ്റെ ഉമ്മരപ്പടിയുടെ വീതിയും ഒരു ദണ്ഡു;
 
{{verse|7}} ഔരോ മാടത്തിന്നും ഒരു ദണ്ഡു നീളവും ഒരു ദണ്ഡു വീതിയും ഉണ്ടായിരുന്നു; മാടങ്ങള്‍മാടങ്ങൾ തമ്മില്‍തമ്മിൽ അയ്യഞ്ചു മുഴം അകന്നിരുന്നു; ഗോപുരത്തിന്റെ ഉമ്മരപ്പടി അകത്തു ഗോപുരത്തിന്റെ പൂമുഖത്തിന്നരികെ ഒരു ദണ്ഡായിരുന്നു.
 
{{verse|8}} അവന്‍അവൻ ഗോപുരത്തിന്റെ പൂമുഖം അകത്തു വശം അളന്നു; ഒരു ദണ്ഡു.
 
{{verse|9}} അവന്‍അവൻ ഗോപുരത്തിന്റെ പൂമുഖം അളന്നു; അതു എട്ടു മുഴവും അതിന്റെ കട്ടളക്കാലുകള്‍കട്ടളക്കാലുകൾ ഈരണ്ടു മുഴവും ആയിരുന്നു; ഗോപുരത്തിന്റെ പൂമുഖം അകത്തോട്ടായിരുന്നു.
 
{{verse|10}} കിഴക്കോട്ടു ദര്‍ശനമുള്ളദർശനമുള്ള ഗോപുരത്തിന്റെ മാടങ്ങള്‍മാടങ്ങൾ ഇപ്പുറത്തു മൂന്നും അപ്പുറത്തു മൂന്നും ആയിരുന്നു; മൂന്നിന്നും ഒരേ അളവും ഇപ്പുറത്തും അപ്പുറത്തും ഉള്ള കട്ടളക്കാലുകള്‍ക്കുകട്ടളക്കാലുകൾക്കു ഒരേ അളവും ആയിരുന്നു.
 
{{verse|11}} അവന്‍അവൻ ഗോപുരപ്രവേശനത്തിന്റെ വീതി അളന്നു; പത്തു മുഴം; ഗോപുരത്തിന്റെ നീളം അളന്നു: പതിമൂന്നു മുഴം.
 
{{verse|12}} മാടങ്ങളുടെ മുമ്പില്‍മുമ്പിൽ ഇപ്പുറത്തു ഒരു മുഴമുള്ളോരു അതിരഴിയും അപ്പുറത്തു ഒരു മുഴമുള്ളോരു അതിരഴിയും ഉണ്ടായിരുന്നു; ഇപ്പുറത്തും അപ്പുറത്തും ഔരോ മാടവും ആറാറു മുഴം ഉള്ളതായിരുന്നു.
 
{{verse|13}} അവന്‍അവൻ ഒരു മാടത്തിന്റെ മേല്പുരമുതല്‍മേല്പുരമുതൽ മറ്റേതിന്റെ മേല്പുരവരെ അളന്നു; വാതിലോടു വാതില്‍വാതിൽ ഇരുപത്തഞ്ചു മുഴമായിരുന്നു.
 
{{verse|14}} അവന്‍അവൻ പൂമുഖം അളന്നു: ഇരുപതു മുഴം; ഗോപുരത്തിന്റെ മാടങ്ങള്‍മാടങ്ങൾ ചുറ്റും പ്രാകാരത്തിലേക്കു തുറന്നിരുന്നു.
 
{{verse|15}} പ്രവേശനവാതിലിന്റെ മുന്‍മുൻ ഭാഗം തുടങ്ങി അകത്തെ വാതില്‍ക്കലെവാതിൽക്കലെ പൂമുഖത്തിന്റെ മുന്‍മുൻ ഭാഗംവരെ അമ്പുത മുഴമായിരുന്നു.
 
{{verse|16}} ഗോപുരത്തിന്നും പൂമുഖത്തിന്നും അകത്തേക്കു ചുറ്റിലും മാടങ്ങളിലും ഇടത്തൂണുകളിലും അഴിയുള്ള ജാലകങ്ങള്‍ജാലകങ്ങൾ ഉണ്ടായിരുന്നു; ആ ജാലകങ്ങള്‍ജാലകങ്ങൾ അകത്തു ചുറ്റും ഉണ്ടായിരുന്നു; ഔരോ ഇടത്തൂണിന്മേലും ഈന്തപ്പനകളും ഉണ്ടായിരുന്നു.
 
{{verse|17}} പിന്നെ അവന്‍അവൻ എന്നെ പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുചെന്നു; അവിടെ പ്രാകാരത്തിന്നു ചുറ്റും മണ്ഡപങ്ങളും ഔരോ കല്തളവും ഉണ്ടായിരുന്നു; കല്തളത്തിങ്കല്‍കല്തളത്തിങ്കൽ മുപ്പതു മണ്ഡപം ഉണ്ടായിരുന്നു.
 
{{verse|18}} കല്തളം ഗോപുരങ്ങളുടെ നീളത്തിന്നു ഒത്തവണ്ണം ഗോപുരങ്ങളുടെ പാര്‍ശ്വത്തില്‍പാർശ്വത്തിൽ ആയിരുന്നു; അതു താഴത്തെ കലളം.
 
{{verse|19}} പിന്നെ അവന്‍അവൻ താഴത്തെ ഗോപുരത്തിന്റെ മുന്‍മുൻ ഭാഗം മുതല്‍മുതൽ അകത്തെ പ്രാകാരത്തിന്റെ പുറത്തെ മുന്‍മുൻ ഭാഗംവരെയുള്ള അകലം അളന്നു; കിഴക്കോട്ടും വടക്കോട്ടും നൂറീതു മുഴമായിരുന്നു.
 
{{verse|20}} വടക്കോട്ടു ദര്‍ശനമുള്ളദർശനമുള്ള പുറത്തെ പ്രാകാരഗോപുരത്തിന്റെ നീളവും വീതിയും അവന്‍അവൻ അളന്നു.
 
{{verse|21}} അതിന്റെ മാടങ്ങള്‍മാടങ്ങൾ ഇപ്പുറത്തു മൂന്നും അപ്പുറത്തു മൂന്നും ആയിരുന്നു; അതിന്റെ ഇടത്തൂണുകളും പൂമുഖവും ഒന്നാമത്തെ ഗോപുരത്തിന്റെ അളവുപോലെ ആയിരുന്നു; അതിന്റെ നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവുമായിരുന്നു.
 
{{verse|22}} അതിന്റെ ജാലകങ്ങളും പൂമുഖവും ഈന്തപ്പനകളും കിഴക്കോട്ടു ദര്‍ശനമുള്ളദർശനമുള്ള ഗോപുരത്തിന്റെ അളവുപോലെ ആയിരുന്നു; ഏഴു പതനത്താല്‍പതനത്താൽ അതിലേക്കു കയറാം; അതിന്റെ പൂമുഖം അതിന്റെ അകത്തുഭാഗത്തായിരുന്നു.
 
{{verse|23}} അകത്തെ പ്രാകാരത്തിന്നു വടക്കോട്ടും കിഴക്കോട്ടും ഉള്ള ഗോപുരത്തിന്നു നേരെ ഒരു ഗോപുരം ഉണ്ടായിരുന്നു; ഒരു ഗോപുരം മുതല്‍മുതൽ മറ്റെ ഗോപുരംവരെ അവന്‍അവൻ അളന്നു: നൂറു മുഴം.
 
{{verse|24}} പിന്നെ അവന്‍അവൻ എന്നെ തെക്കോട്ടു കൊണ്ടുചെന്നു; തെക്കോട്ടു ഒരു ഗോപുരം; അതിന്റെ ഇടത്തൂണുകളും പൂമുഖവും അവന്‍അവൻ ഈ അളവുപോലെ തന്നേ അളന്നു.
 
{{verse|25}} ആ ജാലകങ്ങള്‍ജാലകങ്ങൾ പോലെ ഇതിന്നും അതിന്റെ പൂമുഖത്തിന്നും ചുറ്റും ജാലകങ്ങള്‍ജാലകങ്ങൾ ഉണ്ടായിരുന്നു; നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവും ആയിരുന്നു.
 
{{verse|26}} അതിലേക്കു കയറുവാന്‍കയറുവാൻ ഏഴു പതനം ഉണ്ടായിരുന്നു; അതിന്റെ പൂമുഖം അതിന്റെ അകത്തുഭാഗത്തായിരുന്നു; അതിന്നു അതിന്റെ ഇടത്തൂണുകളിന്മേല്‍ഇടത്തൂണുകളിന്മേൽ ഈന്തപ്പനകള്‍ഈന്തപ്പനകൾ ഇപ്പുറത്തൊന്നും അപ്പുറത്തൊന്നും ഉണ്ടായിരുന്നു.
 
{{verse|27}} അകത്തെ പ്രാകാരത്തിന്നു തെക്കോട്ടു ഒരു ഗോപുരം ഉണ്ടായിരുന്നു; തെക്കോട്ടു ഒരു ഗോപുരം മുതല്‍മുതൽ മറ്റെഗോപുരംവരെ അവന്‍അവൻ അളന്നു: നൂറു മുഴം.
 
{{verse|28}} പിന്നെ അവന്‍അവൻ തെക്കെ ഗോപുരത്തില്‍കൂടിഗോപുരത്തിൽകൂടി എന്നെ അകത്തെ പ്രാകാരത്തില്‍പ്രാകാരത്തിൽ കൊണ്ടു ചെന്നു; അവന്‍അവൻ തെക്കെ ഗോപുരവും ഈ അളവുപോലെ തന്നേ അളന്നു.
 
{{verse|29}} അതിന്റെ മാടങ്ങളും ഇടത്തൂണുകളും പൂമുഖവും ഈ അളവുപോലെ തന്നേ ആയിരുന്നു; അതിന്നും അതിന്റെ പൂമുഖത്തിന്നും ചുറ്റും ജാലകങ്ങള്‍ജാലകങ്ങൾ ഉണ്ടായിരുന്നു; അതു അമ്പതു മുഴം നീളവും ഇരുപത്തഞ്ചു മുഴം വീതിയും ഉള്ളതായിരുന്നു.
 
{{verse|30}} പൂമുഖങ്ങള്‍പൂമുഖങ്ങൾ ചുറ്റും ഇരുപത്തഞ്ചു മുഴം നീളവും അഞ്ചുമുഴം വീതിയും ഉള്ളവയായിരുന്നു.
 
{{verse|31}} അതിന്റെ പൂമുഖം പുറത്തെ പ്രാകാരത്തിന്റെ നേരെ ആയിരുന്നു; അതിന്റെ ഇടത്തൂണുകളിന്മേല്‍ഇടത്തൂണുകളിന്മേൽ ഈന്തപ്പനകള്‍ഈന്തപ്പനകൾ ഉണ്ടായിരുന്നു; അതിലേക്കു കയറുവാന്‍കയറുവാൻ എട്ടു പതനം ഉണ്ടായിരുന്നു.
 
{{verse|32}} പിന്നെ അവന്‍അവൻ എന്നെ കിഴക്കു അകത്തെ പ്രാകാരത്തിലേക്കു കൊണ്ടുചെന്നു; അവന്‍അവൻ ഗോപുരത്തെ ഈ അളവുപോലെ തന്നേ അളന്നു.
 
{{verse|33}} അതിന്റെ മാടങ്ങളും ഇടത്തൂണുകളും പൂമുഖവും ഈ അളവുപോലെ തന്നേ ആയിരുന്നു; അതിന്നു അതിന്റെ പൂമുഖത്തിന്നും ചുറ്റും ജാലകങ്ങള്‍ജാലകങ്ങൾ ഉണ്ടായിരുന്നു; അതു അമ്പതു മുഴം നീളവും ഇരുപത്തഞ്ചു മുഴം വീതിയും ഉള്ളതായിരുന്നു;
 
{{verse|34}} അതിന്റെ പൂമുഖം പുറത്തെ പ്രാകാരത്തിന്നു നേരെ ആയിരുന്നു; അതിന്റെ ഇടത്തൂണുകളിന്മേല്‍ഇടത്തൂണുകളിന്മേൽ ഇപ്പുറത്തും അപ്പുറത്തും ഈന്തപ്പനകള്‍ഈന്തപ്പനകൾ ഉണ്ടായിരുന്നു; അതിലേക്കു കയറുവാന്‍കയറുവാൻ എട്ടു പതനം ഉണ്ടായിരുന്നു.
 
{{verse|35}} പിന്നെ അവന്‍അവൻ എന്നെ വടക്കെ ഗോപുരത്തിലേക്കു കൊണ്ടുചെന്നു, ഈ അളവുപോലെ തന്നേ അതും അളന്നു.
 
{{verse|36}} അവന്‍അവൻ അതിന്റെ മാടങ്ങളും ഇടത്തൂണുകളും പൂമുഖവും അളന്നു; ചുറ്റും അതിന്നു ജാലകങ്ങള്‍ജാലകങ്ങൾ ഉണ്ടായിരുന്നു; അതിന്റെ നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവും ആയിരുന്നു.
 
{{verse|37}} അതിന്റെ പൂമുഖം പുറത്തെ പ്രാകാരത്തിന്നു നേരെ ആയിരുന്നു; ഇടത്തൂണുകളിന്മേല്‍ഇടത്തൂണുകളിന്മേൽ ഇപ്പുറത്തും അപ്പുറത്തും ഈന്തപ്പനകള്‍ഈന്തപ്പനകൾ ഉണ്ടായിരുന്നു; അതിലേക്കു കയറുവാന്‍കയറുവാൻ എട്ടു പതനം ഉണ്ടായിരുന്നു.
 
{{verse|38}} അവിടെ ഒരു അറ ഉണ്ടായിരുന്നു; അതിലേക്കുള്ള പ്രവേശനം ഗോപുരത്തിന്റെ പൂമുഖത്തില്‍കൂടിപൂമുഖത്തിൽകൂടി ആയിരുന്നു; അവിടെ അവര്‍അവർ ഹോമയാഗം കഴുകും.
 
{{verse|39}} ഗോപുരത്തിന്റെ പൂമുഖത്തു ഇപ്പുറത്തു രണ്ടു മേശയും അപ്പുറത്തു രണ്ടു മേശയും ഉണ്ടായിരുന്നു; അവയുടെ മേല്‍മേൽ ഹോമയാഗവും പാപയാഗവും അകൃത്യയാഗവും അറുക്കും.
 
{{verse|40}} ഗോപുരപ്രവേശനത്തിങ്കല്‍ഗോപുരപ്രവേശനത്തിങ്കൽ കയറുമ്പോള്‍കയറുമ്പോൾ പുറമെ വടക്കുവശത്തു രണ്ടുമേശയും പൂമുഖത്തിന്റെ മറുവശത്തു രണ്ടുമേശയും ഉണ്ടായിരുന്നു.
 
{{verse|41}} ഗോപുരത്തിന്റെ പാര്‍ശ്വഭാഗത്തുപാർശ്വഭാഗത്തു ഇപ്പുറത്തു നാലും അപ്പുറത്തു നാലും ഇങ്ങിനെ എട്ടു മേശ ഉണ്ടായിരുന്നു; അവയുടെ മേല്‍മേൽ അവര്‍അവർ യാഗങ്ങളെ അറുക്കും.
 
{{verse|42}} ഹോമയാഗത്തിന്നുള്ള നാലു മേശയും ചെത്തിയ കല്ലുകൊണ്ടു ഒന്നര മുഴം നീളവും ഒന്നര മുഴം വീതിയും ഒരു മുഴം ഉയരവുമായി ഉണ്ടാക്കിയിരുന്നു; അവയുടെ മേല്‍മേൽ അവര്‍അവർ ഹോമയാഗവും ഹനനയാഗവും അറുപ്പാനുള്ള ആയുധങ്ങള്‍ആയുധങ്ങൾ വേക്കും.
 
{{verse|43}} അകത്തു ചുറ്റിലും നാലു വിരല്‍വിരൽ നീളമുള്ള കൊളുത്തുകള്‍കൊളുത്തുകൾ തറെച്ചിരുന്നു; എന്നാല്‍എന്നാൽ മേശകളുടെ മേല്‍മേൽ നിവേദിതമാംസം വേക്കും.
 
{{verse|44}} അകത്തെ ഗോപുരത്തിന്നു പുറത്തു, അകത്തെ പ്രാകാരത്തില്‍പ്രാകാരത്തിൽ തന്നേ, രണ്ടു മണ്ഡപം ഉണ്ടായിരുന്നു; ഒന്നു വടക്കെ ഗോപുരത്തിന്റെ പാര്‍ശ്വത്തുപാർശ്വത്തു തെക്കോട്ടു ദര്‍ശനമുള്ളതായിരുന്നുദർശനമുള്ളതായിരുന്നു; മറ്റേതു തെക്കെ ഗോപുരത്തിന്റെ പാര്‍ശ്വത്തുപാർശ്വത്തു വടക്കോട്ടു ദര്‍ശനമുള്ളതായിരുന്നുദർശനമുള്ളതായിരുന്നു.
 
{{verse|45}} അവന്‍അവൻ എന്നോടു കല്പിച്ചതു: തെക്കോട്ടു ദര്‍ശനമുള്ളദർശനമുള്ള ഈ മണ്ഡപം ആലയത്തിന്റെ വിചാരകരായ പുരോഹിതന്മാര്‍ക്കുംള്ളതുപുരോഹിതന്മാർക്കുംള്ളതു.
 
{{verse|46}} വടക്കോട്ടു ദര്‍ശനമുള്ളദർശനമുള്ള മണ്ഡപം യാഗപീഠത്തിന്റെ വിചാരകരായ പുരോഹിതന്മാര്‍ക്കുംള്ളതുപുരോഹിതന്മാർക്കുംള്ളതു; ഇവര്‍ഇവർ യഹോവേക്കു ശുശ്രൂഷ ചെയ്യേണ്ടതിന്നു അടുത്തുചെല്ലുന്ന ലേവ്യരില്‍ലേവ്യരിൽ സാദോക്കിന്റെ പുത്രന്മാരാകുന്നു.
 
{{verse|47}} അവന്‍അവൻ പ്രാകാരത്തെ അളന്നു; അതു നൂറു മുഴം നീളവും നൂറു മുഴം വീതിയും ഇങ്ങനെ ചതുരശ്രമായിരുന്നു; യാഗപീഠമോ ആലയത്തിന്റെ മുന്‍മുൻ വശത്തായിരുന്നു.
 
{{verse|48}} പിന്നെ അവന്‍അവൻ എന്നെ ആലയത്തിന്റെ പൂമുഖത്തു കൊണ്ടുചെന്നു; അവന്‍അവൻ പൂമുഖത്തിന്റെ മുറിച്ചുവര്‍മുറിച്ചുവർ അളന്നു, ഇപ്പുറത്തുള്ളതു അഞ്ചു മുഴം; അപ്പുറത്തുള്ളതു അഞ്ചു മുഴം; മുറിച്ചുവരിന്റെ വീതിയോ ഇപ്പുറത്തു മൂന്നു മുഴവും അപ്പുറത്തു മൂന്നു മുഴവും ആയിരുന്നു.
 
{{verse|49}} പൂമുഖത്തിന്റെ നീളം ഇരുപതു മുഴം, വീതി പന്ത്രണ്ടു മുഴം, അതിലേക്കു കയറുവാനുള്ള പതനം പത്തു; മുറിച്ചുവരുകള്‍ക്കരികെമുറിച്ചുവരുകൾക്കരികെ ഇപ്പുറത്തു ഒന്നും അപ്പുറത്തു ഒന്നുമായി തൂണുകള്‍തൂണുകൾ ഉണ്ടായിരുന്നു.
 
 
{{Navi|
Prev=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 30|
Next=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 41|
}}