"സത്യവേദപുസ്തകം/യെഹെസ്കേൽ/അദ്ധ്യായം 46" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

യെഹെസ്കേല്‍‌/അദ്ധ്യായം 46
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Ezekiel}}
{{Navi|
Prev=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 45|
Next=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 47|
}}
{{SVPM Old Testament}}
 
{{verse|1}} യഹോവയായ കര്‍ത്താവുകർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അകത്തെ പ്രാകാരത്തിന്റെ കിഴക്കോട്ടു ദര്‍ശനമുള്ളദർശനമുള്ള ഗോപുരം വേലയുള്ള ആറു ദിവസവും അടെച്ചിരിക്കേണം; ശബ്ബത്തുനാളിലോ അതു തുറന്നിരിക്കേണം; അമാവാസ്യദിവസത്തിലും അതു തുറന്നിരിക്കേണം.
 
{{verse|2}} എന്നാല്‍എന്നാൽ പ്രഭു പുറത്തുനിന്നു ആ ഗോപുരത്തിന്റെ പൂമുഖംവഴിയായി കടന്നു ചെന്നു, ഗോപുരത്തിന്റെ മുറിച്ചുവരിന്നരികെ നില്‍ക്കേണംനിൽക്കേണം; പുരോഹിതന്‍പുരോഹിതൻ അവന്റെ ഹോമയാഗവും സമാധാനയാഗവും അര്‍പ്പിക്കുമ്പോള്‍അർപ്പിക്കുമ്പോൾ അവന്‍അവൻ ഗോപുരത്തിന്റെ ഉമ്മരപ്പടിക്കല്‍ഉമ്മരപ്പടിക്കൽ നമസ്കരിക്കേണം; പിന്നെ അവന്‍അവൻ പുറത്തേക്കു പോകേണം: എന്നാല്‍എന്നാൽ ഗോപുരം സന്ധ്യവരെ അടെക്കാതെയിരിക്കേണം.
 
{{verse|3}} ദേശത്തെ ജനം ശബ്ബത്തുകളിലും അമാവാസികളിലും ഈ ഗോപുരപ്രവേശനത്തിങ്കല്‍ഗോപുരപ്രവേശനത്തിങ്കൽ യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ നമസ്കരിക്കേണം.
 
{{verse|4}} പ്രഭു ശബ്ബത്തുനാളില്‍ശബ്ബത്തുനാളിൽ യഹോവേക്കു ഹോമയാഗമായി ഊനമില്ലാത്ത ആറു കുഞ്ഞാടിനെയും ഊനമില്ലാത്ത ഒരു മുട്ടാടിനെയും അര്‍പ്പിക്കേണംഅർപ്പിക്കേണം.
 
{{verse|5}} ഭോജനയാഗമായി അവന്‍അവൻ മുട്ടാടിന്നു ഒരു ഏഫയും കുഞ്ഞാടുകള്‍ക്കുകുഞ്ഞാടുകൾക്കു തന്റെ പ്രാപ്തിപോലെയുള്ള ഭോജനയാഗവും ഏഫ ഒന്നിന്നു ഒരു ഹീന്‍ഹീൻ എണ്ണവീതവും അര്‍പ്പിക്കേണംഅർപ്പിക്കേണം.
 
{{verse|6}} അമാവാസിദിവസത്തിലോ ഊനമില്ലാത്ത ഒരു കാളകൂട്ടിയെയും ആറു കുഞ്ഞാടിനെയും ഒരു മുട്ടാടിനേയും അര്‍പ്പിക്കേണംഅർപ്പിക്കേണം; ഇവയുടെ ഊനമില്ലാത്തവ ആയിരിക്കേണം.
 
{{verse|7}} ഭോജനയാഗമായി അവന്‍അവൻ കാളെക്കു ഒരു ഏഫയും മുട്ടാടിന്നു ഒരു ഏഫയും കുഞ്ഞാടുകള്‍ക്കുകുഞ്ഞാടുകൾക്കു തന്റെ പ്രാപ്തിപോലെയുള്ളതും ഏഫ ഒന്നിന്നു ഒരു ഹീന്‍ഹീൻ എണ്ണവീതവും അര്‍പ്പിക്കേണംഅർപ്പിക്കേണം.
 
{{verse|8}} പ്രഭു വരുമ്പോള്‍വരുമ്പോൾ അവന്‍അവൻ ഗോപുരത്തിന്റെ പൂമുഖം വഴിയായി കടക്കയും ആ വഴിയായി തന്നേ പുറത്തേക്കു പോകയും വേണം.
 
{{verse|9}} എന്നാല്‍എന്നാൽ ദേശത്തെ ജനം ഉത്സവങ്ങളില്‍ഉത്സവങ്ങളിൽ യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ വരുമ്പോള്‍വരുമ്പോൾ വടക്കെ ഗോപുരംവഴിയായി നമസ്കരിപ്പാന്‍നമസ്കരിപ്പാൻ വരുന്നവന്‍വരുന്നവൻ തെക്കെഗോപുരം വഴിയായി പുറത്തേക്കു പോകയും തെക്കെ ഗോപുരംവഴിയായി വരുന്നവന്‍വരുന്നവൻ വടക്കെ ഗോപുരം വഴിയായി പുറത്തേക്കു പോകയും വേണം; താന്‍താൻ വന്ന ഗോപുരംവഴിയായി മടങ്ങിപ്പോകാതെ അതിന്നെതിരെയുള്ളതില്‍കൂടിഅതിന്നെതിരെയുള്ളതിൽകൂടി പുറത്തേക്കു പോകേണം.
 
{{verse|10}} അവര്‍അവർ വരുമ്പോള്‍വരുമ്പോൾ പ്രഭുവും അവരുടെ മദ്ധ്യേ വരികയും അവര്‍അവർ പോകുമ്പോള്‍പോകുമ്പോൾ അവനുംകൂടെ പോകയും വേണം.
 
{{verse|11}} വിശേഷദിവസങ്ങളിലും ഉത്സവങ്ങളിലും ഭോജനയാഗം കാളെക്കു ഒരു ഏഫയും മുട്ടാടിന്നു ഒരു ഏഫയും കുഞ്ഞാടുകള്‍ക്കുകുഞ്ഞാടുകൾക്കു തന്റെ പ്രാപ്തിപോലെയുള്ളതും ഏഫെക്കു ഒരു ഹീന്‍ഹീൻ എണ്ണയും വീതം ആയിരിക്കേണം.
 
{{verse|12}} എന്നാല്‍എന്നാൽ പ്രഭു സ്വമേധാദാനമായ ഹോമയാഗമോ സ്വമേധാദാനമായ സമാധാനയാഗങ്ങളോ യഹോവേക്കു അര്‍പ്പിക്കുമ്പോള്‍അർപ്പിക്കുമ്പോൾ കിഴക്കോട്ടു ദര്‍ശനമുള്ളദർശനമുള്ള ഗോപുരം അവന്നു തുറന്നു കൊടുക്കേണം; അവന്‍അവൻ ശബ്ബത്തുനാളില്‍ശബ്ബത്തുനാളിൽ ചെയ്യുന്നതുപോലെ തന്റെ ഹോമയാഗവും സമാധാനയാഗങ്ങളും അര്‍പ്പിക്കേണംഅർപ്പിക്കേണം; പിന്നെ അവന്‍അവൻ പുറത്തേക്കു പോകേണം; അവന്‍അവൻ പുറത്തേക്കു പോയ ശേഷം ഗോപുരം അടെക്കേണം.
 
{{verse|13}} ഒരു വയസ്സു പ്രായമുള്ളതും ഊനമില്ലാത്തതുമായ ഒരു കുഞ്ഞാടിനെ നീ ദിനംപ്രതി യഹോവേക്കു ഹോമയാഗമായി അര്‍പ്പിക്കേണംഅർപ്പിക്കേണം; രാവിലെതോറും അതിനെ അര്‍പ്പിക്കേണംഅർപ്പിക്കേണം.
 
{{verse|14}} അതിന്റെ ഭോജനയാഗമായി നീ രാവിലെതോറും ഏഫയില്‍ഏഫയിൽ ആറിലൊന്നും നേരിയ മാവു കുഴക്കേണ്ടതിന്നു ഹീനില്‍ഹീനിൽ മൂന്നിലൊന്നു എണ്ണയും അര്‍പ്പിക്കേണംഅർപ്പിക്കേണം; അതു ഒരു ശാശ്വതനിയമമായി യഹോവേക്കുള്ള നിരന്തരഭോജനയാഗം.
 
{{verse|15}} ഇങ്ങനെ അവര്‍അവർ രാവിലെതോറും നിരന്തരഹോമയാഗമായി കുഞ്ഞാടിനെയും ഭോജനയാഗത്തെയും എണ്ണയെയും അര്‍പ്പിക്കേണംഅർപ്പിക്കേണം.
 
{{verse|16}} യഹോവയായ കര്‍ത്താവുകർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: പ്രഭു തന്റെ പുത്രന്മാരില്‍പുത്രന്മാരിൽ ഒരുത്തന്നു ഒരു ദാനം കൊടുക്കുന്നുവെങ്കില്‍കൊടുക്കുന്നുവെങ്കിൽ അതു അവന്റെ അവകാശമായി അവന്റെ പുത്രന്മാര്‍ക്കുംള്ളതായിരിക്കേണംപുത്രന്മാർക്കുംള്ളതായിരിക്കേണം; അതു അവകാശമായി അവരുടെ കൈവശം ഇരിക്കേണം.
 
{{verse|17}} എന്നാല്‍എന്നാൽ അവന്‍അവൻ തന്റെ ദാസന്മാരില്‍ദാസന്മാരിൽ ഒരുത്തന്നു തന്റെ അവകാശത്തില്‍നിന്നുഅവകാശത്തിൽനിന്നു ഒരു ദാനം കൊടുക്കുന്നുവെങ്കില്‍കൊടുക്കുന്നുവെങ്കിൽ അതു വിടുതലാണ്ടുവരെ അവന്നുള്ളതായിരിക്കേണം; പിന്നത്തേതില്‍പിന്നത്തേതിൽ അതുപ്രഭുവിന്നു തിരികെ ചേരേണം; അതിന്റെ അവകാശം അവന്റെ പുത്രന്മാര്‍ക്കുംപുത്രന്മാർക്കും തന്നേ ഇരിക്കേണം.
 
{{verse|18}} പ്രഭു ജനത്തെ അവരുടെ അവകാശത്തില്‍നിന്നുഅവകാശത്തിൽനിന്നു നീക്കി അവരുടെ അവകാശത്തിലൊന്നും അപഹരിക്കരുതു; എന്റെ ജനത്തില്‍ജനത്തിൽ ഔരോരുത്തനും താന്താന്റെ അവകാശം വിട്ടു ചിന്നിപ്പോകാതെയിരിപ്പാന്‍ചിന്നിപ്പോകാതെയിരിപ്പാൻ അവന്‍അവൻ സ്വന്ത അവകാശത്തില്‍നിന്നുഅവകാശത്തിൽനിന്നു തന്നേ തന്റെ പുത്രന്മാര്‍ക്കുംപുത്രന്മാർക്കും അവകാശം കൊടുക്കേണം.
 
{{verse|19}} പിന്നെ അവന്‍അവൻ ഗോപുരത്തിന്റെ പാര്‍ശ്വത്തിലുള്ളപാർശ്വത്തിലുള്ള പ്രവേശനത്തില്‍കൂടിപ്രവേശനത്തിൽകൂടി എന്നെ വടക്കോട്ടു ദര്‍ശനമുള്ളതായിദർശനമുള്ളതായി, പുരോഹിതന്മാരുടെ വിശുദ്ധമണ്ഡപങ്ങളിലേക്കു കൊണ്ടുചെന്നു; അവിടെ ഞന്‍ഞൻ പടിഞ്ഞാറെ അറ്റത്തു ഒരു സ്ഥലം കണ്ടു.
 
{{verse|20}} അവന്‍അവൻ എന്നോടു: പുരോഹിതന്മാര്‍പുരോഹിതന്മാർ അകൃത്യയാഗവും പാപയാഗവും പാകം ചെയ്യുന്നതും ഭോജനയാഗം ചുടുന്നതുമായ സ്ഥലം ഇതു ആകുന്നു; അവര്‍അവർ ജനത്തെ വിശുദ്ധീകരിക്കേണ്ടതിന്നു അവയെ പുറത്തു, പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടു പോകാതെയിരിപ്പാന്‍പോകാതെയിരിപ്പാൻ തന്നേ എന്നു അരുളിച്ചെയ്തു.
 
{{verse|21}} പിന്നെ അവന്‍അവൻ എന്നെ പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുപോയി, പ്രാകാരത്തിന്റെ നാലു മൂലെക്കലും ചെല്ലുമാറാക്കി; പ്രാകാരത്തിന്റെ ഔരോ മൂലയിലും ഔരോ മുറ്റം ഉണ്ടായിരുന്നു.
 
{{verse|22}} പ്രാകാരത്തിന്റെ നാലു മൂലയിലം നാല്പതു മുഴം നീളവും മുപ്പതു മുഴം വീതിയും ഉള്ള അടെക്കപ്പെട്ട മുറ്റങ്ങള്‍മുറ്റങ്ങൾ ഉണ്ടായിരുന്നു; നാലു മൂലയിലും ഉള്ള അവ നാലിന്നും ഒരേ അളവായിരുന്നു.
 
{{verse|23}} അവേക്കു നാലിന്നും ചുറ്റും ഒരു പന്തി കല്ലു കെട്ടിയിരുന്നു; ഈ കല്‍നിരകളുടെകൽനിരകളുടെ കീഴെ ചുറ്റും അടുപ്പു ഉണ്ടാക്കിയിരുന്നു.
 
{{verse|24}} അവന്‍അവൻ എന്നോടു: ഇവ ആലയത്തിന്റെ ശുശ്രൂഷകന്മാര്‍ശുശ്രൂഷകന്മാർ ജനത്തിന്റെ ഹനനയാഗം പാകം ചെയ്യുന്ന വെപ്പുപുരയാകുന്നു എന്നു അരുളിച്ചെയ്തു.
 
 
{{Navi|
Prev=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 45|
Next=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 47|
}}