"സത്യവേദപുസ്തകം/യെഹെസ്കേൽ/അദ്ധ്യായം 8" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

യെഹെസ്കേല്‍‌/അദ്ധ്യായം 8
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Ezekiel}}
{{Navi|
Prev=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 7|
Next=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 9|
}}
{{SVPM Old Testament}}
 
{{verse|1}} ആറാം ആണ്ടു ആറാം മാസം അഞ്ചാം തിയ്യതി, ഞാന്‍ഞാൻ വീട്ടില്‍വീട്ടിൽ ഇരിക്കയും യെഹൂദാമൂപ്പന്മാര്‍യെഹൂദാമൂപ്പന്മാർ എന്റെ മുമ്പില്‍മുമ്പിൽ ഇരിക്കയും ചെയ്തപ്പോള്‍ചെയ്തപ്പോൾ അവിടെ യഹോവയായ കര്‍ത്താവിന്റെകർത്താവിന്റെ കൈ എന്റെമേല്‍എന്റെമേൽ വന്നു.
 
{{verse|2}} അപ്പോള്‍അപ്പോൾ ഞാന്‍ഞാൻ മനുഷ്യസാദൃശത്തില്‍മനുഷ്യസാദൃശത്തിൽ ഒരു രൂപം കണ്ടു; അവന്റെ അരമുതല്‍അരമുതൽ കീഴോട്ടു തീപോലെയും അരമുതല്‍അരമുതൽ മേലോട്ടു ശുക്ളസ്വര്‍ണ്ണത്തിന്റെശുക്ളസ്വർണ്ണത്തിന്റെ പ്രഭപോലെയും ആയിരുന്നു.
 
{{verse|3}} അവന്‍അവൻ കൈപോലെ ഒന്നു നീട്ടി എന്നെ തലമുടിക്കു പിടിച്ചു; ആത്മാവു എന്നെ ഭൂമിയുടെയും ആകാശത്തിന്റെയും മദ്ധ്യേ ഉയര്‍ത്തിഉയർത്തി ദിവ്യദര്‍ശനങ്ങളില്‍ദിവ്യദർശനങ്ങളിൽ യെരൂശലേമില്‍യെരൂശലേമിൽ വടക്കോട്ടുള്ള അകത്തെ വാതില്‍ക്കല്‍വാതിൽക്കൽ കൊണ്ടുചെന്നു; അവിടെ തീഷ്ണത ജനിപ്പിക്കുന്ന തീക്ഷണതാ ബിംബത്തിന്റെ ഇരിപ്പിടം ഉണ്ടായിരുന്നു.
 
{{verse|4}} അവിടെ ഞാന്‍ഞാൻ സമഭൂമിയില്‍സമഭൂമിയിൽ കണ്ട ദര്‍ശനംദർശനം പോലെ യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്വം ഉണ്ടായിരുന്നു.
 
{{verse|5}} അവന്‍അവൻ എന്നോടു: മനുഷ്യപുത്രാ, തലപൊക്കി വടക്കോട്ടു നോക്കുക എന്നു കല്പിച്ചു; ഞാന്‍ഞാൻ തലപൊക്കി വടക്കോട്ടു നോക്കി; യാഗപീഠത്തിന്റെ വാതിലിന്നു വടക്കോട്ടു, പ്രവേശനത്തിങ്കല്‍പ്രവേശനത്തിങ്കൽ തന്നേ, ആ തിക്ഷണതാബിംബത്തെ കണ്ടു.
 
{{verse|6}} അവന്‍അവൻ എന്നോടു: മനുഷ്യപുത്രാ, അവര്‍അവർ ചെയ്യുന്നതു, ഞാന്‍ഞാൻ എന്റെ വിശുദ്ധമന്ദിരം വിട്ടു പോകേണ്ടതിന്നു യിസ്രായേല്‍ഗൃഹംയിസ്രായേൽഗൃഹം ഇവിടെ ചെയ്യുന്ന മഹാമ്ളേച്ഛതകള്‍മഹാമ്ളേച്ഛതകൾ തന്നേ, നീ കാണുന്നുവോ? ഇതിലും വലിയ മ്ളേച്ഛതകളെ നീ കാണും എന്നു അരുളിച്ചെയ്തു.
 
{{verse|7}} അവന്‍അവൻ എന്നെ പ്രാകാരത്തിന്റെ വാതില്‍ക്കല്‍വാതിൽക്കൽ കൊണ്ടുപോയി; ഞാന്‍ഞാൻ നോക്കിയപ്പോള്‍നോക്കിയപ്പോൾ ചുവരില്‍ചുവരിൽ ഒരു ദ്വാരം കണ്ടു.
 
{{verse|8}} അവന്‍അവൻ എന്നോടു: മനുഷ്യ പുത്രാ, ചുവര്‍ചുവർ കുത്തിത്തുരക്കുക എന്നു പറഞ്ഞു; ഞാന്‍ഞാൻ ചുവര്‍ചുവർ കുത്തിത്തുരന്നാറെ ഒരു വാതില്‍വാതിൽ കണ്ടു.
 
{{verse|9}} അവന്‍അവൻ എന്നോടു: അകത്തു ചെന്നു, അവര്‍അവർ ഇവിടെ ചെയ്യുന്ന വല്ലാത്ത മ്ളേച്ഛതകളെ നോക്കുക എന്നു കല്പിച്ചു.
 
{{verse|10}} അങ്ങനെ ഞാന്‍ഞാൻ അകത്തു ചെന്നു: വെറുപ്പായുള്ള ഔരോ തരം ഇഴജാതികളെയും മൃഗങ്ങളെയും യിസ്രായേല്‍ഗൃഹത്തിന്റെയിസ്രായേൽഗൃഹത്തിന്റെ സകലവിഗ്രഹങ്ങളെയും ചുറ്റും ചുവരിന്മേല്‍ചുവരിന്മേൽ വരെച്ചിരിക്കുന്നതു കണ്ടു.
 
{{verse|11}} അവയുടെ മുമ്പില്‍മുമ്പിൽ യിസ്രായേല്‍യിസ്രായേൽ ഗൃഹത്തിന്റെ മൂപ്പന്മാരില്‍മൂപ്പന്മാരിൽ എഴുപതുപേരും ശാഫാന്റെ മകനായ യയസന്യാവു അവരുടെ നടുവിലും ഔരോരുത്തന്‍ഔരോരുത്തൻ കയ്യില്‍കയ്യിൽ ധൂപകലശം പിടിച്ചുകൊണ്ടു നിന്നു; ധൂപമേഘത്തിന്റെ വാസന പൊങ്ങിക്കൊണ്ടിരുന്നു.
 
{{verse|12}} അപ്പോള്‍അപ്പോൾ അവന്‍അവൻ എന്നോടു: മനുഷ്യപുത്രാ, യിസ്രായേല്‍ഗൃഹത്തിന്റെയിസ്രായേൽഗൃഹത്തിന്റെ മൂപ്പന്മാര്‍മൂപ്പന്മാർ ഇരുട്ടത്തു ഔരോരുത്തന്‍ഔരോരുത്തൻ താന്താന്റെ ബിംബങ്ങളുടെ അറകളില്‍അറകളിൽ ചെയ്യുന്നതു നീ കാണുന്നുവോ? യഹോവ നമ്മെ കാണുന്നില്ല, യഹോവ ദേശത്തെ വിട്ടുപോയിരിക്കുന്നു എന്നു അവര്‍അവർ പറയുന്നു എന്നരുളിച്ചെയ്തു.
 
{{verse|13}} അവര്‍അവർ ഇതിലും വലിയ മ്ളേച്ഛതകളെ ചെയ്യുന്നതു നീ കാണും എന്നും അവന്‍അവൻ എന്നോടു അരുളിച്ചെയ്തു.
 
{{verse|14}} അവന്‍അവൻ എന്നെ യഹോവയുടെ ആലയത്തില്‍ആലയത്തിൽ വടക്കോട്ടുള്ള വാതിലിന്റെ പ്രവേശനത്തിങ്കല്‍പ്രവേശനത്തിങ്കൽ കൊണ്ടുപോയി, അവിടെ സ്ത്രീകള്‍സ്ത്രീകൾ തമ്മൂസിനെക്കുറിച്ചു കരഞ്ഞുംകൊണ്ടു ഇരിക്കുന്നതു ഞാന്‍ഞാൻ കണ്ടു.
 
{{verse|15}} അവന്‍അവൻ എന്നോടു: മനുഷ്യപുത്രാ, നീ കാണുന്നുവോ? ഇതിലും വലിയ മ്ളേച്ഛതകളെ ഇനിയും കാണും എന്നു അരുളിച്ചെയ്തു.
 
{{verse|16}} അവന്‍അവൻ എന്നെ യഹോവയുടെ ആലയത്തിന്റെ അകത്തെ പ്രാകാരത്തില്‍പ്രാകാരത്തിൽ കൊണ്ടുപോയി, യഹോവയുടെ മന്ദിരത്തിന്റെ വാതില്‍ക്കല്‍വാതിൽക്കൽ മണ്ഡപത്തിന്നും യാഗപീഠത്തിന്നും നടുവെ ഏകദേശം ഇരുപത്തഞ്ചു പുരുഷന്മാര്‍പുരുഷന്മാർ തങ്ങളുടെ മുതുകു യഹോവയുടെ മന്ദിരത്തിന്റെ നേരെയും മുഖം കിഴക്കോട്ടും തിരിച്ചുകൊണ്ടു നിന്നിരുന്നു; അവര്‍അവർ കിഴക്കോട്ടു നോക്കി സൂര്യനെ നമസ്കരിക്കയായിരുന്നു.
 
{{verse|17}} അപ്പോള്‍അപ്പോൾ അവന്‍അവൻ എന്നോടു: മനുഷ്യപുത്രാ, നീ കാണുന്നുവോ? യെഹൂദാഗൃഹം ഇവിടെ ചെയ്യുന്ന മ്ളേച്ഛതകള്‍മ്ളേച്ഛതകൾ പോരാഞ്ഞിട്ടോ, അവര്‍അവർ എന്നെ അധികമധികം കോപിപ്പിപ്പാന്‍കോപിപ്പിപ്പാൻ ദേശത്തെ സാഹസംകൊണ്ടു നിറെക്കുന്നതു? കണ്ടില്ലേ അവര്‍അവർ ചുള്ളി മൂക്കിന്നു തൊടുവിക്കുന്നതു?
 
{{verse|18}} ആകയാല്‍ആകയാൽ ഞാനും ക്രോധത്തോടെ പ്രവര്‍ത്തിക്കുംപ്രവർത്തിക്കും; എന്റെ കണ്ണു ആദരിക്കയില്ല; ഞാന്‍ഞാൻ കരുണ കാണിക്കയുമില്ല; അവര്‍അവർ അത്യുച്ചത്തില്‍അത്യുച്ചത്തിൽ എന്നോടു നിലവിളിച്ചാലും ഞാന്‍ഞാൻ അപേക്ഷ കേള്‍ക്കയില്ലകേൾക്കയില്ല എന്നു അരുളിച്ചെയ്തു.
 
 
{{Navi|
Prev=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 7|
Next=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 9|
}}