"സത്യവേദപുസ്തകം/സങ്കീൎത്തനങ്ങൾ/അദ്ധ്യായം 7" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Psalms}}
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 6|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 8|
}}
{{SVPM Old Testament}}
 
{{verse|1}} എന്റെ ദൈവമായ യഹോവേ, നിന്നെ ഞാന്‍ഞാൻ ശരണം പ്രാപിക്കുന്നു; എന്നെ വേട്ടയാടുന്ന എല്ലാവരുടെയും കയ്യില്‍കയ്യിൽ നിന്നു എന്നെ രക്ഷിച്ചു വിടുവിക്കേണമേ.
 
{{verse|2}} അവന്‍അവൻ സിംഹം എന്നപോലെ എന്നെ കീറിക്കളയരുതേ; വിടുവിപ്പാന്‍വിടുവിപ്പാൻ ആരുമില്ലാതിരിക്കുമ്പോള്‍ആരുമില്ലാതിരിക്കുമ്പോൾ എന്നെ ചീന്തിക്കളയരുതേ.
 
{{verse|3}} എന്റെ ദൈവമായ യഹോവേ, ഞാന്‍ഞാൻ ഇതു ചെയ്തിട്ടുണ്ടെങ്കില്‍ചെയ്തിട്ടുണ്ടെങ്കിൽ, എന്റെ പക്കല്‍പക്കൽ നീതികേടുണ്ടെങ്കില്‍നീതികേടുണ്ടെങ്കിൽ,
 
{{verse|4}} എനിക്കു ബന്ധുവായിരുന്നവനോടു ഞാന്‍ഞാൻ ദോഷം ചെയ്തിട്ടുണ്ടെങ്കില്‍ചെയ്തിട്ടുണ്ടെങ്കിൽ, - ഹേതുകൂടാതെ എനിക്കു വൈരിയായിരുന്നവനെ ഞാന്‍ഞാൻ വിടുവിച്ചുവല്ലോ -
 
{{verse|5}} ശത്രു എന്റെ പ്രാണനെ പിന്തുടര്‍ന്നുപിന്തുടർന്നു പിടിക്കട്ടെ; അവന്‍അവൻ എന്റെ ജീവനെ നിലത്തിട്ടു ചവിട്ടട്ടെ; എന്റെ മാനത്തെ പൂഴിയില്‍പൂഴിയിൽ തള്ളിയിടട്ടെ. സേലാ.
 
{{verse|6}} യഹോവേ, കോപത്തോടെ എഴുന്നേല്‍ക്കേണമേഎഴുന്നേൽക്കേണമേ; എന്റെ വൈരികളുടെ ക്രോധത്തോടു എതിര്‍ത്തുനില്‍ക്കേണമേഎതിർത്തുനിൽക്കേണമേ; എനിക്കു വേണ്ടി ഉണരേണമേ; നീ ന്യായവിധി കല്പിച്ചുവല്ലോ.
 
{{verse|7}} ജാതികളുടെ സംഘം നിന്നെ ചുറ്റിനില്‍ക്കട്ടെചുറ്റിനിൽക്കട്ടെ; നീ അവര്‍ക്കുംഅവർക്കും മീതെ കൂടി ഉയരത്തിലേക്കു മടങ്ങേണമേ.
 
{{verse|8}} യഹോവ ജാതികളെ ന്യായംവിധിക്കുന്നു; യഹോവേ, എന്റെ നീതിക്കും പരമാര്‍ത്ഥതെക്കുംപരമാർത്ഥതെക്കും തക്കവണ്ണം എന്നെ വിധിക്കേണമേ;
 
{{verse|9}} ദുഷ്ടന്റെ ദുഷ്ടത തീര്‍ന്നുപോകട്ടെതീർന്നുപോകട്ടെ; നീതിമാനെ നീ ഉറപ്പിക്കേണമേ. നീതിമാനായ ദൈവം ഹൃദയങ്ങളെയും അന്തരിന്ദ്രിയങ്ങളെയും ശോധനചെയ്യുന്നുവല്ലോ.
 
{{verse|10}} എന്റെ പരിച ദൈവത്തിന്റെ പക്കല്‍പക്കൽ ഉണ്ടു; അവന്‍അവൻ ഹൃദയപരമാര്‍ത്ഥികളെഹൃദയപരമാർത്ഥികളെ രക്ഷിക്കുന്നു.
 
{{verse|11}} ദൈവം നീതിയുള്ള ന്യായാധിപതിയാകുന്നു; ദൈവം ദിവസംപ്രതി കോപിക്കുന്നു.
 
{{verse|12}} മനം തിരിയുന്നില്ലെങ്കില്‍തിരിയുന്നില്ലെങ്കിൽ അവന്‍അവൻ തന്റെ വാളിന്നു മൂര്‍ച്ചകൂട്ടുംമൂർച്ചകൂട്ടും; അവന്‍അവൻ തന്റെ വില്ലു കുലെച്ചു ഒരുക്കിയിരിക്കുന്നു.
 
{{verse|13}} അവന്‍അവൻ മരണാസ്ത്രങ്ങളെ അവന്റെ നേരെ തൊടുത്തു. തന്റെ ശരങ്ങളെ തീയമ്പുകളാക്കി തീര്‍ത്തിരിക്കുന്നുതീർത്തിരിക്കുന്നു.
 
{{verse|14}} ഇതാ, അവന്നു നീതികേടിനെ നോവു കിട്ടുന്നു; അവന്‍അവൻ കഷ്ടത്തെ ഗര്‍ഭംഗർഭം ധരിച്ചു വഞ്ചനയെ പ്രസവിക്കുന്നു.
 
{{verse|15}} അവന്‍അവൻ ഒരു കുഴി കുഴിച്ചുണ്ടാക്കി, കുഴിച്ച കുഴിയില്‍കുഴിയിൽ താന്‍താൻ തന്നേ വീണു.
 
{{verse|16}} അവന്റെ വേണ്ടാതനം അവന്റെ തലയിലേക്കു തിരിയും; അവന്റെ ബലാല്‍ക്കാരംബലാൽക്കാരം അവന്റെ നെറുകയില്‍നെറുകയിൽ തന്നേ വീഴും.
 
{{verse|17}} ഞാന്‍ഞാൻ യഹോവയെ അവന്റെ നീതിക്കു തക്കവണ്ണം സ്തുതിക്കും; അത്യുന്നതനായ യഹോവയുടെ നാമത്തിന്നു സ്തോത്രം പാടും.
 
 
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 6|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 8|
}}