"സത്യവേദപുസ്തകം/സദൃശവാക്യങ്ങൾ/അദ്ധ്യായം 12" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സദൃശവാക്യങ്ങള്‍/അദ്ധ്യായം 12
 
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{SVPM Proverbs}}
{{Navi|
Prev=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 11|
Next=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 13|
}}
{{SVPM Old Testament}}
 
{{verse|1}} പ്രബോധനം ഇഷ്ടപ്പെടുന്നവന്‍ഇഷ്ടപ്പെടുന്നവൻ പരിജ്ഞാനം ഇഷ്ടപ്പെടുന്നു; ശാസന വെറുക്കുന്നവനോ മൃഗപ്രായന്‍മൃഗപ്രായൻ .
 
{{verse|2}} ഉത്തമന്‍ഉത്തമൻ യഹോവയോടു പ്രസാദം പ്രാപിക്കുന്നു; ദുരുപായിക്കോ അവന്‍അവൻ ശിക്ഷ വിധിക്കുന്നു.
 
{{verse|3}} ഒരു മനുഷ്യനും ദുഷ്ടതകൊണ്ടു സ്ഥിരപ്പെടുകയില്ല; നീതിമാന്മാരുടെ വേരോ ഇളകിപ്പോകയില്ല.
 
{{verse|4}} സാമര്‍ത്ഥ്യമുള്ളസാമർത്ഥ്യമുള്ള സ്ത്രീ ഭര്‍ത്താവിന്നുഭർത്താവിന്നു ഒരു കിരീടം; നാണംകെട്ടവളോ അവന്റെ അസ്ഥികള്‍ക്കുഅസ്ഥികൾക്കു ദ്രവത്വം.
 
{{verse|5}} നീതിമാന്മാരുടെ വിചാരങ്ങള്‍വിചാരങ്ങൾ ന്യായം, ദുഷ്ടന്മാരുടെ നിരൂപണങ്ങളോ ചതിവത്രെ.
 
{{verse|6}} ദുഷ്ടന്മാര്‍ദുഷ്ടന്മാർ പ്രാണഹാനി വരുത്തുവാന്‍വരുത്തുവാൻ പറഞ്ഞൊക്കുന്നു; നേരുള്ളവരുടെ വാക്കോ അവരെ വിടുവിക്കുന്നു.
 
{{verse|7}} ദുഷ്ടന്മാര്‍ദുഷ്ടന്മാർ മറിഞ്ഞുവീണു ഇല്ലാതെയാകും; നീതിമാന്മാരുടെ ഭവനമോ നിലനിലക്കും.
 
{{verse|8}} മനുഷ്യന്‍മനുഷ്യൻ തന്റെ ബുദ്ധിക്കു ഒത്തവണ്ണം ശ്ളാഘിക്കപ്പെടുന്നു; വക്രബുദ്ധിയോ നിന്ദിക്കപ്പെടുന്നു.
 
{{verse|9}} മാന്യഭാവം നടിച്ചിട്ടും ഉപജീവനത്തിന്നു മുട്ടുള്ളവനെക്കാള്‍മുട്ടുള്ളവനെക്കാൾ ലഘുവായി മതിക്കപ്പെട്ടിട്ടും ഒരു ഭൃത്യനുള്ളവന്‍ഭൃത്യനുള്ളവൻ ശ്രേഷ്ഠന്‍ശ്രേഷ്ഠൻ ആകുന്നു.
 
{{verse|10}} നീതിമാന്‍നീതിമാൻ തന്റെ മൃഗത്തിന്റെ പ്രാണാനുഭവം അറിയുന്നു; ദുഷ്ടന്മാരുടെ ഉള്ളമോ ക്രൂരമത്രെ.
 
{{verse|11}} നിലം കൃഷി ചെയ്യുന്നവന്നു ആഹാരം സമൃദ്ധിയായി കിട്ടും; നിസ്സാരന്മാരെ പിന്‍പിൻ ചെല്ലുന്നവനോ ബുദ്ധിഹീനന്‍ബുദ്ധിഹീനൻ .
 
{{verse|12}} ദുഷ്ടന്‍ദുഷ്ടൻ ദോഷികളുടെ കവര്‍ച്ചകവർച്ച ആഗ്രഹിക്കുന്നു; നീതിമാന്മാരുടെ വേരോ ഫലം നലകുന്നു.
 
{{verse|13}} അധരങ്ങളുടെ ലംഘനത്തില്‍ലംഘനത്തിൽ വല്ലാത്ത കണിയുണ്ടു; നീതിമാനോ കഷ്ടത്തില്‍നിന്നുകഷ്ടത്തിൽനിന്നു ഒഴിഞ്ഞുപോരും.
 
{{verse|14}} തന്റെ വായുടെ ഫലത്താല്‍ഫലത്താൽ മനുഷ്യന്‍മനുഷ്യൻ നന്മ അനുഭവിച്ചു തൃപ്തനാകും; തന്റെ കൈകളുടെ പ്രവൃത്തിക്കു തക്കവണ്ണം അവന്നു കിട്ടും.
 
{{verse|15}} ഭോഷന്നു തന്റെ വഴി ചൊവ്വായ്തോന്നുന്നു; ജ്ഞാനിയോ ആലോചന കേട്ടനുസരിക്കുന്നു.
 
{{verse|16}} ഭോഷന്റെ നീരസം തല്‍ക്ഷണംതൽക്ഷണം വെളിപ്പെടുന്നു; വിവേകമുള്ളവനോ ലജ്ജ അടക്കിവെക്കുന്നു.
 
{{verse|17}} സത്യം പറയുന്നവന്‍പറയുന്നവൻ നീതി അറിയിക്കുന്നു; കള്ളസാക്ഷിയോ വഞ്ചന അറിയിക്കുന്നു.
 
{{verse|18}} വാളുകൊണ്ടു കുത്തുംപോലെ മൂര്‍ച്ചയായിമൂർച്ചയായി സംസാരിക്കുന്നവര്‍സംസാരിക്കുന്നവർ ഉണ്ടു; ജ്ഞാനികളുടെ നാവോ സുഖപ്രദം.
 
{{verse|19}} സത്യം പറയുന്ന അധരം എന്നേക്കും നിലനിലക്കും; വ്യാജം പറയുന്ന നാവോ മാത്രനേരത്തേക്കേയുള്ളു.
 
{{verse|20}} ദോഷം നിരൂപിക്കുന്നവരുടെ ഹൃദയത്തില്‍ഹൃദയത്തിൽ ചതിവു ഉണ്ടു; സമാധാനം ആലോചിക്കുന്നവര്‍ക്കോആലോചിക്കുന്നവർക്കോ സന്തോഷം ഉണ്ടു.
 
{{verse|21}} നീതിമാന്നു ഒരു തിന്മയും ഭവിക്കയില്ല; ദുഷ്ടന്മാരോ അനര്‍ത്ഥംകൊണ്ടുഅനർത്ഥംകൊണ്ടു നിറയും.
 
{{verse|22}} വ്യാജമുള്ള അധരങ്ങള്‍അധരങ്ങൾ യഹോവേക്കു വെറുപ്പു; സത്യം പ്രവര്‍ത്തിക്കുന്നവരോപ്രവർത്തിക്കുന്നവരോ അവന്നു പ്രസാദം.
 
{{verse|23}} വിവേകമുള്ള മനുഷ്യന്‍മനുഷ്യൻ പരിജ്ഞാനം അടക്കിവെക്കുന്നു; ഭോഷന്മാരുടെ ഹൃദയമോ ഭോഷത്വം പ്രസിദ്ധമാക്കുന്നു.
 
{{verse|24}} ഉത്സാഹികളുടെ കൈ അധികാരം നടത്തും; മടിയനോ ഊഴിയവേലെക്കു പോകേണ്ടിവരും.
വരി 56:
{{verse|25}} മനോവ്യസനം ഹേതുവായി മനുഷ്യന്റെ മനസ്സിടിയുന്നു; ഒരു നല്ല വാക്കോ അതിനെ സന്തോഷിപ്പിക്കുന്നു.
 
{{verse|26}} നീതിമാന്‍നീതിമാൻ കൂട്ടുകാരന്നു വഴികാട്ടിയാകുന്നു; ദുഷ്ടന്മാരുടെ വഴിയോ അവരെ തെറ്റി നടക്കുമാറാക്കുന്നു.
 
{{verse|27}} മടിയന്‍മടിയൻ ഒന്നും വേട്ടയാടിപ്പിടിക്കുന്നില്ല; ഉത്സാഹമോ മനുഷ്യന്നു വിലയേറിയ സമ്പത്താകുന്നു.
 
{{verse|28}} നീതിയുടെ മാര്‍ഗ്ഗത്തില്‍മാർഗ്ഗത്തിൽ ജീവനുണ്ടു; അതിന്റെ പാതയില്‍പാതയിൽ മരണം ഇല്ല.
 
 
{{Navi|
Prev=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 11|
Next=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 13|
}}