"സത്യവേദപുസ്തകം/സദൃശവാക്യങ്ങൾ/അദ്ധ്യായം 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സദൃശവാക്യങ്ങള്‍/അദ്ധ്യായം 19
 
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{SVPM Proverbs}}
{{Navi|
Prev=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 18|
Next=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 20|
}}
{{SVPM Old Testament}}
 
{{verse|1}} വികടാധരം ഉള്ള മൂഢനെക്കാള്‍മൂഢനെക്കാൾ പരമാര്‍ത്ഥതയില്‍പരമാർത്ഥതയിൽ നടക്കുന്ന ദരിദ്രന്‍ദരിദ്രൻ ഉത്തമന്‍ഉത്തമൻ .
 
{{verse|2}} പരിജ്ഞാനമില്ലാത്ത മനസ്സു നന്നല്ല; തത്രപ്പെട്ടു കാല്‍കാൽ വെക്കുന്നവനോ പിഴെച്ചുപോകുന്നു.
 
{{verse|3}} മനുഷ്യന്റെ ഭോഷത്വം അവന്റെ വഴിയെ മറിച്ചുകളയുന്നു; അവന്റെ ഹൃദയമോ യഹോവയോടു മുഷിഞ്ഞുപോകുന്നു.
 
{{verse|4}} സമ്പത്തു സ്നേഹിതന്മാരെ വര്‍ദ്ധിപ്പിക്കുന്നുവർദ്ധിപ്പിക്കുന്നു; എളിയവനോ കൂട്ടുകാരനോടു അകന്നിരിക്കുന്നു.
 
{{verse|5}} കള്ളസ്സാക്ഷിക്കു ശിക്ഷ വരാതിരിക്കയില്ല; ഭോഷകു നിശ്വസിക്കുന്നവന്‍നിശ്വസിക്കുന്നവൻ ഒഴിഞ്ഞുപോകയുമില്ല.
 
{{verse|6}} പ്രഭുവിന്റെ പ്രീതി സമ്പാദിപ്പാന്‍സമ്പാദിപ്പാൻ പലരും നോക്കുന്നു; ദാനം ചെയ്യുന്നവന്നു ഏവനും സ്നേഹിതന്‍സ്നേഹിതൻ .
 
{{verse|7}} ദരിദ്രന്റെ സഹോദരന്മാരെല്ലാം അവനെ പകെക്കുന്നു; അവന്റെ സ്നേഹിതന്മാര്‍സ്നേഹിതന്മാർ എത്ര അധികം അകന്നുനിലക്കും? അവന്‍അവൻ വാക്കു തിരയുമ്പോഴേക്കു അവരെ കാണ്മാനില്ല.
 
{{verse|8}} ബുദ്ധി സമ്പാദിക്കുന്നവന്‍സമ്പാദിക്കുന്നവൻ തന്റെ പ്രാണനെ സ്നേഹിക്കുന്നു; ബോധം കാത്തുകൊള്ളുന്നവന്‍കാത്തുകൊള്ളുന്നവൻ നന്മ പ്രാപിക്കും.
 
{{verse|9}} കള്ളസ്സാക്ഷിക്കു ശിക്ഷ വരാതിരിക്കയില്ല; ഭോഷകു നിശ്വസിക്കുന്നവന്‍നിശ്വസിക്കുന്നവൻ നശിച്ചുപോകും.
 
{{verse|10}} സുഖജീവനം ഭോഷന്നു യോഗ്യമല്ല; പ്രഭുക്കന്മാരുടെമേല്‍പ്രഭുക്കന്മാരുടെമേൽ കര്‍ത്തൃത്വംകർത്തൃത്വം നടത്തുന്നതോ ദാസന്നു എങ്ങനെ?
 
{{verse|11}} വിവേകബുദ്ധിയാല്‍വിവേകബുദ്ധിയാൽ മനുഷ്യന്നു ദീര്‍ഘക്ഷമവരുന്നുദീർഘക്ഷമവരുന്നു; ലംഘനം ക്ഷമിക്കുന്നതു അവന്നു ഭൂഷണം.
 
{{verse|12}} രാജാവിന്റെ ക്രോധം സിംഹഗര്‍ജ്ജനത്തിന്നുസിംഹഗർജ്ജനത്തിന്നു തുല്യം; അവന്റെ പ്രസാദമോ പുല്ലിന്മേലുള്ള മഞ്ഞുപോലെ.
 
{{verse|13}} മൂഢനായ മകന്‍മകൻ അപ്പന്നു നിര്‍ഭാഗ്യംനിർഭാഗ്യം; ഭാര്യയുടെ കലമ്പല്‍കലമ്പൽ തീരാത്ത ചോര്‍ച്ചപോലെചോർച്ചപോലെ.
 
{{verse|14}} ഭവനവും സമ്പത്തും പിതാക്കന്മാര്‍പിതാക്കന്മാർ വെച്ചേക്കുന്ന അവകാശം; ബുദ്ധിയുള്ള ഭാര്യയോ യഹോവയുടെ ദാനം.
 
{{verse|15}} മടി ഗാഢനിദ്രയില്‍ഗാഢനിദ്രയിൽ വീഴിക്കുന്നു; അലസചിത്തന്‍അലസചിത്തൻ പട്ടണികിടക്കും.
 
{{verse|16}} കല്പന പ്രമാണിക്കുന്നവന്‍പ്രമാണിക്കുന്നവൻ പ്രാണനെ കാക്കുന്നു; നടപ്പു സൂക്ഷിക്കാത്തവനോ മരണശിക്ഷ അനുഭവിക്കും.
 
{{verse|17}} എളിയവനോടു കൃപ കാട്ടുന്നവന്‍കാട്ടുന്നവൻ യഹോവേക്കു വായ്പ കൊടുക്കുന്നു; അവന്‍അവൻ ചെയ്ത നന്മെക്കു അവന്‍അവൻ പകരം കൊടുക്കും.
 
{{verse|18}} പ്രത്യാശയുള്ളേടത്തോളം നിന്റെ മകനെ ശിക്ഷിക്ക; എങ്കിലും അവനെ കൊല്ലുവാന്‍കൊല്ലുവാൻ തക്കവണ്ണം ഭാവിക്കരുതു.
 
{{verse|19}} മുന്‍മുൻ കോപി പിഴ കൊടുക്കേണ്ടിവരും; നീ അവനെ വിടുവിച്ചാല്‍വിടുവിച്ചാൽ അതു പിന്നെയും ചെയ്യേണ്ടിവരും.
 
{{verse|20}} പിന്നത്തേതില്‍പിന്നത്തേതിൽ നീ ജ്ഞാനിയാകേണ്ടതിന്നു ആലോചന കേട്ടു പ്രബോധനം കൈക്കൊള്‍കകൈക്കൊൾക.
 
{{verse|21}} മനുഷ്യന്റെ ഹൃദയത്തില്‍ഹൃദയത്തിൽ പല വിചാരങ്ങളും ഉണ്ടു; യഹോവയുടെ ആലോചനയോ നിവൃത്തിയാകും.
 
{{verse|22}} മനുഷ്യന്‍മനുഷ്യൻ തന്റെ മനസ്സുപോലെ ദയ കാണിക്കും; ഭോഷകു പറയുന്നവനെക്കാള്‍പറയുന്നവനെക്കാൾ ദരിദ്രന്‍ദരിദ്രൻ ഉത്തമന്‍ഉത്തമൻ .
 
{{verse|23}} യഹോവാഭക്തി ജീവഹേതുകമാകുന്നു; അതുള്ളവന്‍അതുള്ളവൻ തൃപ്തനായി വസിക്കും; അനര്‍ത്ഥംഅനർത്ഥം അവന്നു നേരിടുകയില്ല.
 
{{verse|24}} മടിയന്‍മടിയൻ തന്റെ കൈ തളികയില്‍തളികയിൽ പൂത്തുന്നു; വായിലേക്കു തിരികെ കൊണ്ടുവരികയില്ല.
 
{{verse|25}} പരിഹാസിയെ അടിച്ചാല്‍അടിച്ചാൽ അല്പബുദ്ധി വിവേകം പഠിക്കും; ബുദ്ധിമാനെ ശാസിച്ചാല്‍ശാസിച്ചാൽ അവന്‍അവൻ പരിജ്ഞാനം പ്രാപിക്കും.
 
{{verse|26}} അപ്പനെ ഹേമിക്കയും അമ്മയെ ഔടിച്ചുകളകയും ചെയ്യുന്നവന്‍ചെയ്യുന്നവൻ ലജ്ജയും അപമാനവും വരുത്തുന്ന മകനാകുന്നു.
 
{{verse|27}} മകനേ, പരിജ്ഞാനത്തിന്റെ വചനങ്ങളെ വിട്ടുമാറേണ്ടതിന്നുള്ള ഉപദേശം കേള്‍ക്കുന്നതുകേൾക്കുന്നതു മതിയാക്കുക.
 
{{verse|28}} നിസ്സാരസാക്ഷി ന്യായത്തെ പരിഹസിക്കുന്നു; ദുഷ്ടന്മാരുടെ വായ് അകൃത്യത്തെ വിഴുങ്ങുന്നു.
 
{{verse|29}} പരിഹാസികള്‍ക്കായിപരിഹാസികൾക്കായി ശിക്ഷാവിധിയും മൂഢന്മാരുടെ മുതുകിന്നു തല്ലും ഒരുങ്ങിയിരിക്കുന്നു.
 
 
{{Navi|
Prev=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 18|
Next=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 20|
}}