"സത്യവേദപുസ്തകം/സദൃശവാക്യങ്ങൾ/അദ്ധ്യായം 20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സദൃശവാക്യങ്ങള്‍/അദ്ധ്യായം 20
 
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{SVPM Proverbs}}
{{Navi|
Prev=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 19|
Next=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 21|
}}
{{SVPM Old Testament}}
 
{{verse|1}} വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അതിനാല്‍അതിനാൽ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകയില്ല.
 
{{verse|2}} രാജാവിന്റെ ഭീഷണം സിംഹഗര്‍ജ്ജനംസിംഹഗർജ്ജനം പോലെ; അവനെ കോപിപ്പിക്കുന്നവന്‍കോപിപ്പിക്കുന്നവൻ തന്റെ പ്രാണനോടു ദ്രോഹം ചെയ്യുന്നു.
 
{{verse|3}} വ്യവഹാരം ഒഴിഞ്ഞിരിക്കുന്നതു പുരുഷന്നു മാനം; എന്നാല്‍എന്നാൽ ഏതു ഭോഷനും ശണ്ഠകൂടും.
 
{{verse|4}} മടിയന്‍മടിയൻ ശീതംനിമിത്തം ഉഴാതിരിക്കുന്നു; കൊയ്ത്തുകാലത്തു അവന്‍അവൻ ഇരക്കും; ഒന്നും കിട്ടുകയുമില്ല.
 
{{verse|5}} മനുഷ്യന്റെ ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളം; വിവേകമുള്ള പുരുഷനോ അതു കോരി എടുക്കും.
 
{{verse|6}} മിക്ക മനുഷ്യരും തങ്ങളോടു ദയാലുവായ ഒരുത്തനെ കാണും; എന്നാല്‍എന്നാൽ വിശ്വസ്തനായ ഒരുത്തനെ ആര്‍ആർ കണ്ടെത്തും?
 
{{verse|7}} പരമാര്‍ത്ഥതയില്‍പരമാർത്ഥതയിൽ നടക്കുന്നവന്‍നടക്കുന്നവൻ നീതിമാന്‍നീതിമാൻ ; അവന്റെ ശേഷം അവന്റെ മക്കളും ഭാഗ്യവാന്മാര്‍ഭാഗ്യവാന്മാർ.
 
{{verse|8}} ന്യായാസനത്തില്‍ന്യായാസനത്തിൽ ഇരിക്കുന്ന രാജാവു തന്റെ കണ്ണുകൊണ്ടു സകലദോഷത്തെയും പേറ്റിക്കളയുന്നു.
 
{{verse|9}} ഞാന്‍ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചു പാപം ഒഴിഞ്ഞു നിര്‍മ്മലനായിരിക്കുന്നുനിർമ്മലനായിരിക്കുന്നു എന്നു ആര്‍ക്കുംആർക്കും പറയാം?
 
{{verse|10}} രണ്ടുതരം തൂക്കവും രണ്ടുതരം അളവും രണ്ടും ഒരുപോലെ യഹോവേക്കു വെറുപ്പു.
 
{{verse|11}} ബാല്യത്തിലെ ക്രിയകളാല്‍ക്രിയകളാൽ തന്നേ ഒരുത്തന്റെ പ്രവൃത്തി വെടിപ്പും നേരുമുള്ളതാകുമോ എന്നു അറിയാം.
 
{{verse|12}} കേള്‍ക്കുന്നകേൾക്കുന്ന ചെവി, കാണുന്ന കണ്ണു, ഇവ രണ്ടും യഹോവ ഉണ്ടാക്കി.
 
{{verse|13}} ദരിദ്രനാകാതെയിരിക്കേണ്ടതിന്നു നിദ്രാപ്രിയനാകരുതു; നീ കണ്ണു തുറക്ക; നിനക്കു വേണ്ടുവോളം ആഹാരം ഉണ്ടാകും.
 
{{verse|14}} വിലെക്കു വാങ്ങുന്നവന്‍വാങ്ങുന്നവൻ ചീത്തചീത്ത എന്നു പറയുന്നു; വാങ്ങി തന്റെ വഴിക്കു പോകുമ്പോഴോ അവന്‍അവൻ പ്രശംസിക്കുന്നു.
 
{{verse|15}} പൊന്നും അനവധി മുത്തുകളും ഉണ്ടല്ലോ; പരിജ്ഞാനമുള്ള അധരങ്ങളോ വിലയേറിയ ആഭരണം.
 
{{verse|16}} അന്യന്നു വേണ്ടി ജാമ്യം നിലക്കുന്നവന്റെ വസ്ത്രം എടുത്തുകൊള്‍കഎടുത്തുകൊൾക; അന്യജാതിക്കാരന്നു വേണ്ടി ഉത്തരവാദി ആകുന്നവനോടു പണയം വാങ്ങുക.
 
{{verse|17}} വ്യാജത്താല്‍വ്യാജത്താൽ നേടിയ ആഹാരം മനുഷ്യന്നു മധുരം; പിന്നത്തേതിലോ അവന്റെ വായില്‍വായിൽ ചരല്‍ചരൽ നിറയും.
 
{{verse|18}} ഉദ്ദേശങ്ങള്‍ഉദ്ദേശങ്ങൾ ആലോചനകൊണ്ടു സാധിക്കുന്നു; ആകയാല്‍ആകയാൽ ഭരണസാമര്‍ത്ഥ്യത്തോടെഭരണസാമർത്ഥ്യത്തോടെ യുദ്ധം ചെയ്ക.
 
{{verse|19}} നുണയനായി നുടക്കുന്നവന്‍നുടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു; ആകയാല്‍ആകയാൽ വിടുവായനോടു ഇടപെടരുതു.
 
{{verse|20}} ആരെങ്കിലും അപ്പനെയോ അമ്മയെയോ ദുഷിച്ചാല്‍ദുഷിച്ചാൽ അവന്റെ വിളകൂ കൂരിരുട്ടില്‍കൂരിരുട്ടിൽ കെട്ടുപോകും.
 
{{verse|21}} ഒരു അവകാശം ആദിയില്‍ആദിയിൽ ബദ്ധപ്പെട്ടു കൈവശമാക്കാം; അതിന്റെ അവസാനമോ അനുഗ്രഹിക്കപ്പെട്ടിരിക്കയില്ല.
 
{{verse|22}} ഞാന്‍ഞാൻ ദോഷത്തിന്നു പ്രതികാരം ചെയ്യുമെന്നു നീ പറയരുതു; യഹോവയെ കാത്തിരിക്ക; അവന്‍അവൻ നിന്നെ രക്ഷിക്കും.
 
{{verse|23}} രണ്ടുതരം തൂക്കം യഹോവേക്കു വെറുപ്പു; കള്ളത്തുലാസും കൊള്ളരുതു.
 
{{verse|24}} മനുഷ്യന്റെ ഗതികള്‍ഗതികൾ യഹോവയാല്‍യഹോവയാൽ നിയമിക്കപ്പെടുന്നു; പിന്നെ മനുഷ്യന്നു തന്റെ വഴി എങ്ങനെ ഗ്രഹിക്കാം?
 
{{verse|25}} “ഇതു നിവേദിതം” എന്നു തത്രപ്പെട്ടു നേരുന്നതും നേര്‍ന്നശേഷംനേർന്നശേഷം നിരൂപിക്കുന്നതും മനുഷ്യന്നു ഒരു കണി.
 
{{verse|26}} ജ്ഞാനമുള്ള രാജാവു ദുഷ്ടന്മാരെ പേറ്റിക്കളയുന്നു; അവരുടെ മേല്‍മേൽ അവന്‍അവൻ മെതിവണ്ടി ഉരുട്ടുന്നു.
 
{{verse|27}} മനുഷ്യന്റെ ആത്മാവു യഹോവയുടെ ദീപം; അതു ഉദരത്തിന്റെ അറകളെ ഒക്കെയും ശോധനചെയ്യുന്നു.
 
{{verse|28}} ദയയും വിശ്വസ്തതയും രാജാവിനെ കാക്കുന്നു; ദയകൊണ്ടു അവന്‍അവൻ തന്റെ സിംഹാസനത്തെ ഉറപ്പിക്കുന്നു.
 
{{verse|29}} യൌവനക്കാരുടെ ശക്തി അവരുടെ പ്രശംസ; വൃദ്ധന്മാരുടെ നര അവരുടെ ഭൂഷണം.
വരി 68:
 
{{Navi|
Prev=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 19|
Next=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 21|
}}